Arshanadam Arshanadam 555 Sep 2019

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 36

1824 - 1883

वेदोद्धारकः महर् षि दयानन्दसरस्वती ॥आे३म॥्


ु व जनयादैव् यं जनम॥् - ऋग्वेद
॥मनर्भ
മലയാളത്തിലെ ഏക വൈദിക - ദാര്‍ശനിക മാസിക

५५५ ൫൫൫ 555 2019 SEPTEMBER 10 Vol. 46 No. 01 (555) Price 30. 00
വേദസൃഷ്ടിസംവത്സരം 1972949120
സ്ഥാപക പത്രാധിപര്‍ : സ്വര്‍ഗീയ നരേന്ദ്രഭൂഷണ്‍ കലിയുഗം 5120 വിക്രമാബ്ദം 2076 ക്രിസ്ത്വബ്ദം 2019
ശകവര്‍‍ഷം 1941 കൊല്ലവര്‍ഷം 1195 ദയാനന്ദാബ്ദം 195
മുഖ്യപത്രാധിപ : കമലാ നരേന്ദ്രഭൂഷണ്‍
പത്രാധിപന്‍ : എന്‍ വേദപ്രകാശ്‌‍ ഉള്ളടക്കം ________________________________________
ഉപപത്രാധിപര്‍ : പി കെ ജയന്‍
സഹപത്രാധിപ : എന്‍ വേദരശ്മി ഋഷിവാണി ഋഷി ദയാനന്ദന്‍ 04
_____________________________________________ ___________________________

അധിഷ്ഠാതാവ് : കെ കൃഷ്ണകുമാര്‍ വേദാധ്യയനം എന്‍. വേദപ്രകാശ് 05


_______________________________________ _____________________

വ്യവസ്ഥാപകന്‍ : ഡി വി കുറുപ്പ് മുഖം - ഇതിഹാസങ്ങള്‍ എന്‍. വേദപ്രകാശ് 07


______________ _____________________

കാര്യദര്‍ശി : ശ്രീപദം രാധാകൃഷ്ണന്‍ അവര്‍ നേടിയതും നമുക്കു്... എന്‍. വേദപ്രകാശ് 08


______ _____________________

സംയ�ോജകന്‍ : രഘുനാഥന്‍ റ്റി ആര്‍ വേദവിചാരസമീക്ഷ കമലാ നരേഭൂഷണ്‍ 13


_________________________ ______________
പ്രസാധകന്‍ : എന്‍ വേദപ്രകാശ്
മരണത്തിനപ്പുറം പി. കെ. ജയന്‍ 15
_________________________________ _______________________________

മുഖ്യ നിര്‍‌വാഹകസമിതി പ്രതിര�ോധം മറന്ന കേരളം_ _ സ്വാമി വിദ്യാനന്ദതീര്‍ഥപാദര്‍ 17 ____

∫സര്‍‌വശ്രീ. അഡ്വ. എം. ചന്ദ്രശേഖരന്‍ ഡല്‍ഹി • ശൈലീ വിചാരം......_______ കമലാ നരേഭൂഷണ്‍_ ___ 21
• വിജയകുമാരമേന�ോന്‍ അമ്പലപ്പുഴ • രാജീവു് എസ്. പിള്ള മുണ്ടങ്കാവു് • ഹൃദിസ്ഥനിഘണ്ടു കെ.ജി. വിശ്വംഭരന്‍_ _____ 24
_______________________________

• വിന�ോദ്-രാധിക രാമപുരം • കെ. മാധവന്‍നായര്‍ കരുവാറ്റ •


ശ്രീമദ് ഭഗവദ്‌ഗീത സ്വാമി ബ്രഹ്മാനന്ദ 27
__________________________ _______________________
• ഉണ്ണിക്കൃഷ്ണന്‍ ഡല്‍ഹി • ഡ�ോ. കേശവര്‍‌വി. നമ്പൂതിരി ആലപ്പുഴ •
• സി. ഷാജി കായങ്കുളം • ഹരികൃഷ്ണന്‍ എസ്. പിള്ള കടപ്ര • ച�ോദ്യോത്തരങ്ങള്‍ ഗൗതമന്‍ 29
__________________________ _____________________________________________

• ഗംഗാധരന്‍നായര്‍ ഏറ്റുമാനൂര്‍ • കെ. വിജയ് പള്ളിപ്പാളയം • ശ്ലോകപരിചയം നായര്‍ സുരേനാഥ് 33


__________________________________ ________________

• ജ�ോഷി. സി. ഹരന്‍ ക�ോയമ്പത്തൂര്‍ • സന്തോഷ്‌കുമാര്‍ ബറൂച്ച് •


• സനല്‍കുമാര്‍ പരുമല • ഡ�ോ. ജി. സുരേഷ് തൃച്ചംബരം • ...ചില സ്ഥിരം പങ്‌ക്തികള്‍ അടുത്തലക്കത്തില്‍ തുടരും...
• പി. കെ. വി. പിള്ള പാറ്റ്ന • അഡ്വ. അമ്മാഞ്ചി ചെങ്ങന്നൂര്‍ •
• അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്‍ പത്തനംതിട്ട •
• പ്രൊഫ. എന്‍. എസ്. നമ്പൂതിരി മുളക്കുഴ • മുരളി തൃപ്പൂണിത്തുറ ∫
നിര്‍‌വാഹകസമിതി
∫ഡ�ോ. പി. വി. വിശ്വനാഥന്‍നമ്പൂതിരി • ഡ�ോ. കെ. പി. പ്രഭാകരപ്പണിക്കര്‍ •
• ഡ�ോ. ആര്‍. കെ. നായര്‍ • ഡ�ോ. ലീന. ജി. പൈ • ഡ�ോ. കെ. എം. രാമകൃഷ്ണന്‍ •
• ഡ�ോ. ഇന്ദു. കെ. എസ്സ് • ഡോ. പി. ജി. കണ്ണന്‍ • ഡ�ോ. കെ. ബി. പ്രഭാകരന്‍ •
• ഡ�ോ. അനില്‍കുമാര്‍ • ഡ�ോ. മുരളീകൃഷ്ണന്‍ • ഡ�ോ. സി. എസ്. സാജന്‍ •
• ഡ�ോ. ജഗദീഷ് • ഡ�ോ. നാരായണന്‍പുതുശ്ശേരി • സി. പി. മ�ോഹനചന്ദ്രന്‍ •
• വി. എസ്. ഉണ്ണിക്കൃഷ്ണപിള്ള • എം. സി. ബാലചന്ദ്രദാസ് • എ. കേശവന്‍ •
• വി.ആര്‍. രാജശേഖരന്‍ • ഡ�ോ. ബി. ജി. ഗ�ോകുലന്‍ • ഗ്രൂപ് ക്യാപ്ടന്‍ ശ്രീകുമാര്‍ •
• അജയകുമാര്‍ പുല്ലാടു് • റ്റി. പി. രാധാകൃഷ്ണന്‍ • ഫാക്ട്മോഹനന്‍ • സജിത്കുമാര്‍‍•
• ഒ. എസ്. ഉണ്ണിക്കൃഷ്ണന്‍ • കലാണ്ഡലം ശ്രീദേവി • അഞ്ജന ആനന്ദ് •
• അഡ്വ. പ്രേംലാല്‍ • പങ്കജവല്ലി • അനില്‍വൈദിക് • വിമല്‍തുവയൂര്‍ •
• പ്രതാപന്‍ • ശങ്കര്‍സുകുമാരന്‍ • വൈദ്യജ്യോതിഗ�ോപാലകൃഷ്ണന്‍ •
• മന�ോഹരന്‍ ‍മതിലകം • ഗ�ോപകുമാര്‍. ആര്‍ • ഹരി വെണ്‍മണി • 1937 - 2010
• രാംകുമാര്‍ കറ്റാനി • മന�ോജ്‌വൈഖരി • ടി. ആര്‍. സുരേഷ്ബാബു ∫ സ്വര്‍ഗീയ നരേന്ദ്രഭൂഷണ്‍ 1970 -ല്‍ ആരംഭിച്ച
മലയാളത്തിലെ ഏക-വൈദിക ദാര്‍ശനിക മാസിക.
ജില്ലാ പ്രചാരകര്‍
• തിരുവനന്തപുരം-ലക്ഷ്മീനാരായണന്‍ • കൊല്ലം-രാധാകൃഷ്ണന്‍പുതുമല •
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപന സ്ഥാപനങ്ങള്‍
• പത്തനംതിട്ട-വിനു ആചാരി • ആലപ്പുഴ- ആഞ്ഞിലിപ്ര ശ്രീകുമാര്‍ • ആര്‍ഷനാദം ബുക്സ് നിത്യഭാരതി ബുക്സ് വൈദിക ഗ്രാമയൂഥം
• ക�ോട്ടയം-ഗംഗാധരന്‍‍നായര്‍ • ഇടുക്കി-അജയകുമാര്‍ • വേദ പ്രചാരണ സഭ ശ�ോണാദ്രി ചരിത്ര ഗവേഷണ കേന്ദ്രം
• എറണാകുളം-കെ. വി. സുനില്‍ • തൃശൂര്‍-ജിജ�ോ ഉണ്ണി • കേരളാ ആര്യ പ്രതിനിധി സഭ ദയാനന്ദ സാല്‍‍വേഷന്‍ മിഷന്‍
• മലപ്പുറം-മുത്തുക്കൃഷ്ണന്‍‍• പാലക്കാട്- പി. പി. അനന്തരാമന്‍ • ഒാള്‍ ഇന്‍ഡ്യാ വേദിക്‌മിഷന്‍ വൈദിക സാഹിത്യപരിഷത്തു്
• ക�ോഴിക്കോട്-മണികണ്ഠന്‍ • വയനാട്-മക്കിയാട് അരവിന്ദന്‍ • വേദബന്ധു ഭാഷാ പഠന കേന്ദ്രം സരസ്വതീ വൈദിക ഗുരുകുലം
• കണ്ണൂര്‍-എ. സുരേന്ദ്രരാജ • കാസറഗ�ോഡ്-അപ്പു മാസ്റ്റര്‍ • വാഗീശ്വരാനന്ദ സാംസ്കാരിക കേന്ദ്രം
സരസ്വതീ അങ്കീയലേഖന ശേഖരം
സാങ്കേതിക വിഭാഗം
• വിനു ആചാരി • രാജേഷ് വി. ആര്‍. • തങ്കച്ചന്‍ • ഗിരിജ • Contact No:- Off: +91 479 2452636 Mob: 9446314343

कृ ण्वन्तो विश्वमार्यम ् നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപന മുഖപത്രം


e-mail - arshanadam@gmail. com www. arshanadam. co. in Arshanadam P. B. No 28 Chengannur 689121 Kerala.
465
മഹര്‍ഷി ദയാനന്ദന്‍
...ദിവ്യാദ്ഭുതകഥകളും ക്ഷേത്രനിര്‍മാണരഹസ്യങ്ങളും...
ശൂദ്രവൃത്തിയുള്ള മനുഷ്യരുടെ ചിന്താരീതിയും പ്രവൃത്തിയും ചലിക്കുന്ന രഥത്തിന്റെ കഥയും രസാവഹമാണു്. രഥ
എപ്പോഴും ശൂദ്രചിന്തയ്ക്കു് അധീനമായിരിക്കും. എന്തുപ്രവൃ ത്തിന്റെ ചക്രത്തില്‍ ഒരു ഉത്തോലകം ഘടിപ്പിച്ചിട്ടുണ്ടു്.
ത്തിയിലും തനിക്കു് എന്തുലഭിക്കും എന്നു് മാത്രമാകും ഇവ അതു വലത്തോട്ടു തിരിച്ചാല്‍ രഥം ഉരുളും. രഥ�ോത്സവമ
രുടെ ചിന്ത. വേദപഠനപാഠനം ചെയ്താല്‍ എനിക്കു് എന്തുലഭി ധ്യത്തിലെത്തുമ്പോള്‍ തിരിച്ചു കറക്കും. അപ്പോള്‍ രഥം
ക്കും? ഈ രാജാവിനു് വേണ്ടി യുദ്ധം ചെയ്താല്‍ എനിക്കു് നില്‍ക്കും. (ഇന്നത്തെ കാലത്തെ ബ്രേക്കു് സംവിധാനം)
എന്തുലഭിക്കും? ഈ വൈശ്യനു് സേവചെയ്താല്‍ എനിക്കു് പൂജാരികള്‍ വിളിച്ചുകൂവും:- 'ദാനം ചെയ്യൂ. പുണ്യം ചെയ്യൂ.
എന്തുലഭിക്കും? എന്നു മാത്രം ചിന്തിക്കുകയും അതിനനു ജഗന്നാഥന്‍ പ്രസാദിച്ചു് രഥം നടത്തട്ടെ. നമ്മുടെ ധര്‍മം
സരിച്ചു് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണു് ശൂദ്രര്‍. ധര്‍മ വാഴട്ടെ'. കാണിക്ക തീരുന്നതുവരെ ഈ വിളിച്ചുകൂവല്‍
ചിന്തയേക്കാള്‍ ഉപരി തങ്ങളുടെ പരിമിതമായ ജീവിത തുടരും. തീരാറാകുമ്പോള്‍ ഒരു വ്രജധാരിയായ പൂജാരി
സൗകര്യങ്ങളെ നിലനിര്‍ത്തുവാനുള്ള ശ്രമം മാത്രമേ ശൂദ്രര്‍ നല്ല വസ്ത്രങ്ങളണിഞ്ഞു് പ�ൊന്നാട പുതച്ചു് കൈകൂപ്പിനിന്നു്
ചെയ്യൂ. ഇതറിയാവുന്ന പുര�ോഹിതന്മാര്‍ കായികാധ്വാനം പ്രാര്‍ഥിക്കും:- 'അല്ലയ�ോ ജഗന്നാഥസ്വാമീ! അവിടുന്നു
കൂടുതലുള്ള പ്രവൃത്തികളില്‍ ഈ ശൂദ്രരെ നിയമിക്കും. നൈ ദയവായി രഥം നടത്തിച്ചാലും. ഞങ്ങളുടെ ധര്‍മത്തെ രക്ഷി
വേദ്യമാണു് പ്രതിഫലം. പീഢയെല്ലാം പാപം ഭക്തശിര�ോ ക്കണേ!' ഇങ്ങനെ പ്രാര്‍ഥിച്ചു് സാഷ്ടാംഗം നമസ്കരിച്ചിട്ടു്
മണികള്‍ക്കു്, ലാഭമെല്ലാം തങ്ങള്‍ക്കു്. ഒരു പൂജാരിയും രഥത്തിലേറുന്നു. അപ്പോള്‍ ഉത്തോലകം വലത്തോട്ടു തിരി
സ്വന്തം ശരീരത്തു് പീഢയേല്പിക്കില്ല. വേല് തറയ്ക്കുക, നാക്കു് ക്കും. ജയജയ ശബ്ദം മുഴക്കി ആയിരക്കണക്കിനാളുകള്‍
കിഴിക്കുക, ചെവിതുളയ്ക്കുക, തൂക്കം തൂങ്ങുക, നൂലു് തുന്നുക, കയറുവലിക്കുമ്പോള്‍ രഥം ഉരുളുന്നു. ഇനി ക്ഷേത്രത്തിന്റെ
തെറിപ്പാട്ടു് പാടുക, മദ്യവും മാംസവും പ്രസാദമായി കഴി കാര്യം ന�ോക്കൂ, വളരെയധികം ആളുകള്‍തൊഴാന്‍ വരുന്ന
ക്കുക, പന്തിയില്‍ ഒന്നിച്ചിരുന്നു് പ്രസാദം ഭക്ഷിക്കുക ഇവ ഏതു് വലിയ ക്ഷേത്രത്തിന്റെയും ശ്രീകേവിലില്‍ സര്‍വത്ര
യൊന്നും ചെയ്യില്ല. കാരണം അവര്‍ ബ്രാഹ്മണരായി അഭി ഇരുട്ടായിരിക്കും. പകല്‍പോലും വിളക്കുകത്തിച്ചാലേ കാഴ്ച
നയിക്കുകയാണല്ലോ? പാവം, ഒരുപിടി നൈവേദ്യത്തി കിട്ടൂ. വിഗ്രഹത്തിനു് ഇരുവശത്തുനിന്നും വലിച്ചിടാവുന്ന
നായി കഷ്ടപ്പെടുന്ന ശൂദ്രര്‍, അവര്‍ അവരുടെ സ്വാമിമാ മറശീല ഇവിടെല്ലാം പിടിപ്പിച്ചിട്ടുണ്ടു്. പണ്ഡകളും പൂജാരി
ര�ോടു് സദാഭക്തിയുള്ളവരായിരിക്കും. അതിനാല്‍ എല്ലായി കളും അകത്തുനില്‍ക്കും. ഒരു വശത്തു നില്ക്കുന്ന പണ്ഡ ചര
ടത്തും ഈ വിഭാഗം ശൂദ്രര്‍, പൂജാരിമാരുടെ സഹായികളായി ടുവലിക്കുമ്പോള്‍ മറശീല വലിയും. വിഗ്രഹം അപ്രത്യക്ഷ
വന്നുകൂടും. തങ്ങള്‍ക്കെന്നും നൈവേദ്യം സൗജന്യമായി മാകും. ഉടനേ അവര്‍ വിളിച്ചു പറയും:-'കാണിക്കയിടൂ. നി
ലഭിക്കും എന്നതുകൊണ്ടാണു് ഈ വിഭാഗം ക്ഷേത്രങ്ങളുടെ ങ്ങളുടെ പാപമ�ൊഴിയും. അപ്പോള്‍ ദര്‍ശനം കിട്ടും. വേഗ
ചുറ്റും ആദ്യം വന്നുകൂടുന്നതു്. നൈവേദ്യം കഴിഞ്ഞതും അത മാകട്ടെ' പാവപ്പെട്ട ശുദ്ധാത്മാക്കളെ ഈ സൂത്രശാലികള്‍
വര്‍ എച്ചിലാക്കും. പിന്നീടു് അണ്ടാവിലെ ച�ോറു് വിലയ്‌ ക�ൊള്ളയടിക്കും. അപ്പോള്‍ വീണ്ടും ചരടു വലിക്കും. മറശീല
ക്കെടുക്കുന്നവര്‍ അതു വീട്ടിലെത്തിക്കും. ദീനരും ദരിദ്രരും മാറും. വിഗ്രഹം കാണാറാകും. 'ജയജയ' പറഞ്ഞു് ഇരുട്ടടി
സാധു-സംന്യാസിമാരെന്നു് നടിക്കുന്ന ഗൃഹസ്ഥരും ശൂദ്രരും യേറ്റു് തിരസ്കൃതരായ അവര്‍ പ�ോകുകയും ചെയ്യും. ഇന്ദ്രദ
അന്ത്യജരും എല്ലാം ഒന്നിച്ചിരുന്നു് പന്തിഭ�ോജനം നടത്തി മനന്റെ വംശക്കാര്‍ ഇപ്പോഴും കല്‍ക്കത്തയിലുണ്ടു്. ദേവ്യു
പരസ്പരം ആഹാരം നല്കിക്കഴിക്കുന്നു. ഒരു പന്തി എഴുന്നേ പാസകനും ധനാഢ്യനുമായ രാജാവായിരുന്ന അദ്ദേഹം
റ്റാല്‍ അടുത്തതിനു് അതേ ഇലകളില്‍ വിളമ്പുന്നു. ചിലരാ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു് ക്ഷേത്രം പണിയിച്ചു.
കട്ടെ ആ എച്ചിലില്‍ കിടന്നു് ഉരുളുന്നു. മഹാ അനാചാരം ആര്യാവര്‍ത്തത്തിലെ ജനങ്ങള്‍ക്കു് പണി ചെയ്താല്‍ ഭക്ഷ
തന്നെ. വളരെപ്പേര്‍ അവിടെച്ചെന്നാല്‍ എച്ചിലു തിന്നാതെ ണമെങ്കിലും കിട്ടട്ടെയെന്നു് കരുതിയാണ് ഇതു്ചെയ്തതു്.
സ്വയം പാകം ചെയ്തു് ഉണ്ണുന്നു. ആര്‍ക്കും കുഷ്ഠം വരാറില്ല. പക്ഷേ മൂഢന്മാരുണ്ടോ വിടുന്നു. ദേവന്മാര്‍ എന്നു പറയുന്നതു്
ജഗന്നാഥപുരിയില്‍ത്തന്നെ പ്രസാദം കഴിക്കാത്ത അനേ ക്ഷേത്രം പണിത ശില്പികള്‍ തന്നെയാണു്. രാജാവും പൂജാ
കരുണ്ടു്. അവര്‍ക്കാര്‍ക്കും കുഷ്ഠര�ോഗമ�ോ മറ്റോ വരുന്നില്ല. രിയും തച്ചനും അപ്പോള്‍ മരിക്കുന്നില്ല. എന്നാല്‍ ശില്പികള്‍
കൂടാതെ ജഗന്നാഥപുരിയില്‍ നിരവധി കുഷ്ഠര�ോഗികളുണ്ടു്. പലരും അപ്പോള്‍തന്നെ മരിക്കുന്നു. ഇതില്‍ അദ്ഭുതമൊ
നിത്യവും എച്ചിലു തിന്നിട്ടും അവരുടെ ര�ോഗം മാറുന്നില്ല. ന്നുമില്ല. ഒന്നു് വലിയ ക്ഷേത്രത്തിന്റെ നിര്‍മാണരഹസ്യ
ഈ ജഗന്നാഥത്തില്‍ വാമമാര്‍ഗികള്‍ ഒരു ഭൈരവീചക്രം ങ്ങള്‍ ച�ോര്‍ന്നു് പ�ോകുമ�ോ എന്നു് ഭയമുള്ള അധര്‍മികളായ
ഉണ്ടാക്കിയിട്ടുണ്ടു്. സുഭദ്ര ശ്രീകൃഷ്ണന്റേയും ബലരാമന്റെയും രാജാക്കന്മാര്‍ അവരെ കൊന്നുകളയും. രണ്ടാമതായി ശത്രു
സഹ�ോദരിയാണല്ലോ. രണ്ടു സഹ�ോദരന്മാരുടെയും മധ്യ രാജ്യക്കാര്‍ തട്ടിക്കൊണ്ടു് പ�ോയി തങ്ങളുടെ രാജ്യത്തു്
ത്തില്‍ ഭാര്യയുടെയും അമ്മയുടേയും സ്ഥാനം നല്‍കി സുഭദ്ര വലിയ ക്ഷേത്രങ്ങള്‍ പണിയിക്കുകയും ശേഷം കൊന്നുകള
യെ ഇരുത്തിയിരിക്കുന്നു. ഒപ്പം അതിന�ോടനുബന്ധിച്ചു് യുകയും ചെയ്യും. എല്ലാ വലിയ നിര്‍മാണങ്ങളുടേയും പ്രധാന
അശ്ലീലം നിറഞ്ഞ ഒരു പിടികഥകളും. ഭൈരവീചക്രമല്ലാ ലക്ഷ്യം തൊഴിലാളികള്‍ക്കു് തൊഴില്‍ നല്കുകയെന്നതു് മാ
യിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു. തന്നെ ത്രമാണു്. ഒരു കാലത്തു് ക്ഷേത്രങ്ങളും അതില്‍പ്പെട്ടു.

मो अहं द्विषते रधम...् (ऋग्वेद १.५॰.१३) എന്റെ ഐശ്വര്യം ശത്രുക്കള്‍ക്കുവേണ്ടി നഷ്ടമാക്കരുതേ... (ഋഗ്വേദം 1.50.13)

4 555 | 4 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
അപൗരുഷേയവാണി

സാമവേദം പൂര്‍വാര്‍ച്ചികം 1.1.1.4.10 (44)


(ആഗ്നേയകാണ്ഡം, അധ്യായഃ 1, പ്രപാഠകഃ 1, അര്ധഃ 1 ദശതി 4 മന്ത്രം 10 [44])
ചതുര്‍വേദമന്ത്രസംഖ്യ : 12571
മഹത്തായ സ�ോഭരീയജ്ഞം
മന്ത്രം
(ഋഷിഃ - സ�ോഭരിഃ. ദേവതാ - അഗ്നിഃ. ഛന്ദഃ - ബൃഹതീ. സ്വരഃ - മധ്യമഃ.)

ऒ३म यो विश्वा दयते वस ु होता मन्द्रो जनानाम।्


मधोर्न पात्रा प्रथमान्यस् मै प्र स्तोमा यन्त्वग्नये॥१॰ (४४)
ഓാാം. യ�ോ വിശ്വാ ദയതേ വസു ഹ�ോതാ മന്ദ്രോ ജനാനാമ്.
മധ�ോര്ന പാത്രാ പ്രഥമാന്യസ്മൈ പ്ര സ്തോമാ യന്ത്വഗ്നയേ.. ൧൦ (൪൪)
പദം:- യഃ വിശ്വാ ദയതേ വസു. ഹ�ോതാ മന്ദ്രഃ ജനാനാമ്. മധഃ ന പാത്രാ പ്രഥമാനി അസ്മൈ പ്ര സ്തോമാഃ യന്തു അഗ്നയേ..
അന്വയം:- ഹ�ോതാ ജനാനാമ് മന്ദ്രഃ യഃ വിശ്വാ വസു ദയതേ അസ്മൈ അഗ്നയേ മധ�ോഃ പ്രഥമാനി പാത്രാ ന സ്തോമാഃ പ്ര യന്തു.
അര്‍ഥം:- ഹേ! യജ്ഞേശ്വരാ അങ്ങു്, ഹ�ോതാ (വിവിധവസ്തൂനാം ശുഭഗുണാനാം വാ ദാതാ) = ശുഭ ഗുണകര്‍
‍മസ്വഭാവങ്ങളുടെ ധാരകനും ദാതാവുമായ ഹ�ോതാവാണു്, ജനാനാമ് (മനുഷ്യാണാമ് ) = മാനവരുടെ, മന്ദ്രഃ
(ആനന്ദജനകഃ, മന്ദയതി മ�ോദയതീതി മന്ദ്രഃ. മദി സ്തുതിമ�ോദമദസ്വപ്നകാന്തിഗതിഷു ഇതി ധാത�ോഃ 'സ്പാ
യിതഞ്ചിവഞ്ചി. ഉണാദിക�ോശം 2.13 ഇതി രക് ) = ആനന്ദത്തെ ജനിപ്പിക്കുന്നവനും അതു് പ്രദാനം
ചെയ്യുന്നവനുമായ, യഃ (പരമേശ്വരഃ) = പരമേശ്വരാ അവിടുന്നു്, വിശ്വാ (വിശ്വാനി സമസ്താനി) =
സമസ്ത വിശ്വത്തിന്റെയും അധീശനായി, വസു (വസൂനിധനാനി) = ധനസമ്പത്തുകളാല്‍ യ�ോഗ്യമായ വിധം
ഐശ്വര്യപ്രാപ്തിയെ, ദയതേ (ദദാതി. ദയ ധാതുര്ദാനാദ്യനേകകര്മാ. നിരുക്തം 4.17) = ദാനം നല്കു
ന്നവനാണു്, അസ്മൈ (ഏതാദൃശായ) = അങ്ങനെയുള്ള അവിടുന്നു്, അഗ്നയേ (നായകായ അഗ്രണീ
പരമേശ്വരായ) = അഗ്രണിയും നായകനുമായ പരമേശ്വരാ അഗ്നേ, മധ�ോഃ (മധൂനാഃ. അത്ര ലിങ്ഗവ്യത്യയ) =
തേന്‍പോലെ മാധുര്യമുള്ളതും ധാതുപൂര്‍ണമായതുമായ ശ്രേഷ്ഠമായ വസ്തുക്കളെ, മധുവിനെ, പ്രഥമാനി
പാത്രാ ന (ശ്രേഷ്ഠാനി പാത്രാണി ഇവ) = അതിഥികള്‍ക്കു് ആദ്യം തന്നെ അര്‍ഘ്യമായി നല്കി സ്വീകരിക്കു
ന്നതുപ�ോലെ, സ്തോമാഃ (മദീയാനി സ്തോത്രാണി) = മാധുര്യമുള്ളതും ശ്രേഷ്ഠമായതുമായ എന്റെ സ്തുതികള്‍,
പ്ര യന്തു (പ്രകൃഷ്ടതയാ ഗച്ഛന്തു. വിശ്വാ വസു, പാത്രാ ഇതി സര്‌വത്ര 'ശേശ്ഛന്ദസി ബഹുലമ് ' അഷ്ടാധ്യായി
6.1.70 - ഇതി ജസഃ ശസ�ോ വാ ശേര്ലപഃ) = സര്‍വത്ര ഗമിക്കട്ടെ നിനക്കായി.
മന്ത്രാര്‍ഥം:- ഹേ! യജ്ഞസ്വരൂപീ, അങ്ങു് ഹ�ോതാവായി ഭവിച്ച യജ്ഞത്താലാണു് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കു
ന്നതു്. പ്രപഞ്ചയജ്ഞങ്ങളുടെയെല്ലാം ധാരകനും ഹ�ോതാവുമാണു് അങ്ങു്. ശ്രേഷ്ഠമായതെല്ലാം അങ്ങയുടെ ധാരകശേഷി
യാല്‍ ‍ഈ പ്രപഞ്ചത്തില്‍ വന്നു ഭവിച്ചിരിക്കുന്നു. ഞങ്ങള്‍‍ക്കായി നീ അനുഷ്ഠിക്കുന്ന അതുല്യമായ ആനന്ദയജ്ഞത്തിന്റെ
അര്‍ഘ്യഹവിസ്സാണു് ഞങ്ങളുടെ ജീവിതം കൊണ്ടു് ഞങ്ങള്‍ ആസ്വദിക്കുന്ന മധു രസങ്ങളെല്ലാം. ആ മധു-സ�ോമരസ
ത്താല്‍ സ�ോഭരികളായവര്‍ അനുഷ്ഠിക്കുന്ന അര്‍ഘ്യദാനമാണല്ലോ ഞങ്ങളുടെ ശ്രേഷ്ഠവും ബൃഹത്തുമായ യജ്ഞ-യാഗ
പരമ്പരകളെല്ലാം. അല്ലയ�ോ അഗ്രണിയും നായകനും പരമേശ്വരനുമായ ജഗദീശ്വരാ! പ്രപഞ്ചമാകെ മധുവായി അങ്ങു്
നിറഞ്ഞിരിക്കുന്നു. എങ്കിലും അങ്ങു് സ�ോഭരിയായ അഗ്നിയെപ്പോലെയും, മധുവിനെപ്പോലയുമത്രേ. അഗ്നി പ്രപഞ്ചത്തി
ന്റെ ബാഹ്യാന്തരലോകത്തെ പ്രകാശമയമാക്കുന്നുണ്ടെങ്കിലും, പ്രപഞ്ചം അഗ്നിയായി ഭവിക്കുന്നില്ല. അതുപ�ോലെ മധുവി
ന്റെ മാധുര്യം മധുവിലാകെ പരന്നിട്ടുണ്ടെങ്കിലും അതിനെ പ്രാപിക്കുന്നവരിലേക്കു് മാത്രമേ മധു അതിന്റെ മാധുര്യത്തെ പക
രുന്നുള്ളൂ. ഹേ മധുമാധുര്യധാരകജഗദീശ്വരാ! അങ്ങയുടെ ആനന്ദരസം ഈ പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു.
ആ മധു രസത്തിനായി അങ്ങയെ പ്രാപിക്കുന്നവര്‍ ആവ�ോളം ആ ആനന്ദമധുവിനെ പാനം ചെയ്തു് സര്‍‍വത്ര ഗമിക്കുന്നു.
മന്ത്രവിഷയം:- ഈശ്വരന്‍, ജീവാത്മാവു്, പ്രകൃതി, സ്രഷ്ടാവു്, സ്വാമി, അര്‍ഘ്യം, മധു, മാധുര്യം, സ�ോമം, ഹവിസ്സു്, ആയുസ്സു്,
ഭ�ോക്താവു്, സൃഷ്ടി, യ�ോഗം, വിയ�ോഗം, സദുപയ�ോഗം, ഉപ ശ്രേഷ്ഠം, കനിഷ്ഠം, ജ്യേഷ്ഠം, സ�ോഭരി, ഋതംഭരീ, പ്രജ്ഞ,
യ�ോഗം, ദുരുപയ�ോഗം, യജ്ഞം, ദാനം, പരന്‍, അപരന്‍, സമാധി ആദിയായ ഒട്ടേറെ വിഷയങ്ങള്‍.

द्विषन्तं मह्यं रन्धयन...् (ऋग्वेद १.५॰.१३) എന്റെ ശത്രുതയും ശത്രുക്കളും അവനാല്‍ ഒടുങ്ങുന്നു... (ഋഗ്വേദം 1.50.13)
आर्षनादम |् 5 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 5
വ്യാഖ്യാനം:- ആനന്ദം അനുഭവിക്കുന്നതു് ആരാണു്? മധു ള്ളതാണു്. ഈശ്വരന്‍ ഈ പ്രപഞ്ചമാതെ നിറഞ്ഞിരി
അനുഭവിക്കുന്നതു് ആരാണു്? സ�ോമം അനുഭവിക്കുന്നതു് ക്കുന്നു എന്നു് പറയുവാന്‍ അറിയുവാനും യജ്ഞത്താല്‍
ആരാണു്? സാധാരണ മനുഷ്യര്‍ പറയും യ�ോഗമുള്ളവര സാധിക്കും. എന്നാല്‍ ആ മധുസാന്നിധ്യത്തെ അനുഭവിക്കാ
ത്രേ ഇവയെല്ലാം അനുഭവിക്കുന്നതു് എന്നു്. ശരിയാണു് ന്‍ യജ്ഞസാധനമാത്രം പ�ോരാ അതിനു് യ�ോഗം വേണം.
യ�ോഗമാണു് അനുഭവത്തിന്റെ ഏക കാരണം. അനുഭവം സാധാരണ മനുഷ്യര്‍ പറയും പോലെ യ�ോഗി പറയുന്നൊരു
എവിെടയാണു് സംഭവിക്കുന്നതു് എന്നാണു് ച�ോദ്യമെങ്കി യ�ോഗം. ഈശ്വരകൃപയെന്നോ, ഈശ്വരാനുഗ്രഹമെന്നോ
ല്‍ അതിനുള്ളുത്തരമാണു് ഈ സാമവേദമന്ത്രം. സ�ോഭരി നിങ്ങള്‍ അതിനെ എന്തും വിളിച്ചുകൊള്ളൂ. വേദം അതിനെ
യജ്ഞത്തെക്കുറിച്ചാണു് മന്ത്രം പറയുന്നതു്. ഋഷിനാമമാ സ�ോഭരിയെന്നു് നിത്യമായി നാമകരണം ചെയ്തിരിക്കുന്നു.
ണു് സ�ോഭരി. പരമാത്മാവിന്റെ ഗുണകര്‍മസ്വഭാവങ്ങളെ നിത്യമായ നാമകരണം നിത്യമായ ഗുണ-കര്‍മ-സ്വഭാവ
തന്റെ ഉള്ളില്‍ പൂര്‍ണമായും നിറയ്ക്കുന്ന കുശല�ോപാസക ങ്ങളുള്ളവയ്ക്കു് മാത്രമേ സാധിക്കൂ. യജ്ഞത്തിനായി ഉപയ�ോ
നാണു് സ�ോഭരിയെന്നു് ഋഷിനാമാര്‍ഥക�ോശം പറയുന്നു. ഗിക്കുന്ന സാധനസാമഗ്രികളുടെ നാമങ്ങളെല്ലാം അതി
ഈശ്വരന്റെ ഗുണ-കര്‍മ-സ്വഭാവത്തെ എങ്ങനെയാണു് നാലത്രേ നിത്യനാമങ്ങളെപ്പേറുന്നതു്. സ�ോഭരിയജ്ഞ
ഉപാസകന്‍ തന്റേതാക്കുന്നതു്. യജ്ഞത്താല്‍ മാത്രമേ ത്തിലും അതാണു് സംഭവിക്കുന്നതു്. എല്ലാ സൃഷ്ടിയി
ഇതു് സാധിക്കൂ എന്നാണു് വേദം പറയുന്നതു്. ലും ഈ യജ്ഞം ഇതുപ�ോലെ തന്നെ സംഭവിച്ചിരു
യജ്ഞങ്ങള്‍ രണ്ടു് തരമുണ്ട്. പ്രജ്ഞയില്‍ നടക്കുന്ന ന്നു, ഇന്നും സംഭവിച്ചു കൊണ്ടേയിരിക്കുന്നു, നാളെയും
യജ്ഞവും, പ്രപഞ്ചത്തില്‍ നടക്കുന്ന യജ്ഞവും. രണ്ടിലും ഇനിയുള്ള കാലമെല്ലാം എന്നല്ലാ കാലത്തിനപ്പുറവും
ഹ�ോതാവു് ഈശ്വരനാണു്. ആ യജ്ഞത്തെ കാണുന്നവര്‍ ഇപ്പുറവും സദാ സദാ ഈ സ�ോഭരിയ�ോഗയജ്ഞം നടന്നു
അതു് ചെയ്യാന്‍ ആഗ്രഹിക്കാറുണ്ടു്. എന്തിനാണു് അങ്ങനെ കൊണ്ടേയിരിക്കും.
ആഗ്രഹിക്കുന്നതു് എന്നു് ച�ോദ്യമില്ല. കാരണം ആഗ്രഹം ഹേ! യജ്ഞസ്വരൂപിയായ ജഗദീശ്വരാ അങ്ങു്
എന്നതു് ഇച്ഛയുടെ സ്വരൂപം മാത്രമാണു്. ഇച്ഛയാകട്ടെ ഹ�ോതാവായ യജ്ഞത്താലാണു് ഈ പ്രപഞ്ചം സൃഷ്ടിക്ക
ആത്മവിന്റെ സ്വഭാവവും. സ്വഭാവങ്ങള്‍ ഒന്നും ഉണ്ടാകുന്ന പ്പെട്ടിരിക്കുന്നതു്. പ്രപഞ്ചയജ്ഞങ്ങളുടെയെല്ലാം ധാരക
വയല്ല, ഉള്ളതാണു്. അതിനാല്‍ത്തന്നെ സ്വഭാവം ഒരിക്ക നും വാഹകനും ഹ�ോതാവുമായ അങ്ങു് മാത്രമാണു് എല്ലാ
ലും നഷ്ടമാകില്ല എന്നു് മാത്രമല്ല അതുസദാ സിദ്ധമായിരി വിധയജ്ഞത്തിനും പരമാധികാരി. കാരണം യജ്ഞ
ക്കുകയുംചെയ്യും. സ്വഭാവത്തിന്റെ ഈ ധര്‍മത്തിലാണു് ത്തിനായി ആരു് എന്തു് ഹവിസ്സു് ഉപയ�ോഗിച്ചാലും
സ�ോഭരിയജ്ഞത്തിന്റെ പ്രസക്തി. ബാഹ്യാന്തരയജ്ഞ അതിന്റെ സ്വാമി അങ്ങു് മാത്രമാണല്ലോ? അതിന്റെ ശ്രേ
ങ്ങളുടെ നാഥന്‍ ഈശ്വരനാണെങ്കിലും ഈശ്വരനുവേണ്ടി ഷ്ഠഗുണമെല്ലാം, ശ്രേഷ്ഠകര്‍മമെല്ലാം, ശ്രേഷ്ഠ സ്വഭാവമെ
യിവിടെ ഒരു യജ്ഞവും സംഭവിക്കുന്നില്ല. ഇവിടെ സംഭ ല്ലാം അങ്ങയുടേതല്ലാതെ മറ്റാരുടേതാണു്. ഉറപ്പായും
വിക്കുന്ന യജ്ഞങ്ങളെല്ലാം യ�ോഗക്ഷേമത്തിനു് വേണ്ടി പറയാം മറ്റാരുടേയുമല്ല. ശ്രേഷ്ഠമായതെല്ലാം അങ്ങയുടെ
യുള്ളവ മാത്രമാണു്. അഗ്നിയില്‍ അഗ്നിയുടെ ഗുണക ധാരകശേഷിയാലത്രേ ‍ഈ പ്രപഞ്ചത്തില്‍ വന്നു
ര്‍മസ്വഭാവങ്ങള്‍ നിറഞ്ഞിരിക്കുന്നതു് അഗ്നിയ്ക്കു് വേണ്ടി ഭവിച്ചിരിക്കുന്നതു്. ഞങ്ങള്‍‍ക്കായി നീ അനുഷ്ഠിക്കുന്ന
യല്ല. ജലത്തില്‍ ജലത്തിന്റെ ഗുണകര്‍മസ്വഭാവങ്ങള്‍ അതുല്യമായ ആനന്ദയജ്ഞത്തിന്റെ അര്‍ഘ്യഹവിസ്സാ
നിറഞ്ഞിരിക്കുന്നതു് ജലത്തിനുവേണ്ടിയല്ല. ഈ വിധം ണു് ഞങ്ങളുടെ ജീവിതം കൊണ്ടു് ഞങ്ങള്‍ ആസ്വദി
ചിന്തിച്ചു് മന്ത്രം പറയുന്നു മധുവില്‍ മധുരസം നിറഞ്ഞിരി ക്കുന്ന മധുരസങ്ങളെല്ലാം. ആ മധു-സ�ോമരസത്താല്‍
ക്കുന്നതു് മധുവിനു് വേണ്ടിയല്ല. ഇവയെല്ലാം യ�ോഗം ചെ സ�ോഭരികളായവര്‍ അനുഷ്ഠിക്കുന്ന അര്‍ഘ്യദാനമാണ
യ്തിരിക്കുന്നതു് സ�ോഭരിയജ്ഞത്തിനാണത്രേ. ല്ലോ ഞങ്ങളുടെ ശ്രേഷ്ഠവും ബൃഹത്തുമായ യജ്ഞയാഗ
രണ്ടുതരം യജ്ഞത്തില്‍ ഒന്നു് പ്രജ്ഞയിലാണല്ലോ പരമ്പരകളെല്ലാം. അല്ലയ�ോ അഗ്രണിയും നായക
നടക്കുന്നതു്. എന്നാല്‍ ആന്തരിക പ്രജ്ഞയില്‍ നടക്കുന്ന നും പരമേശ്വരനുമായ ജഗദീശ്വരാ! പ്രപഞ്ചമാകെ മധു
യജ്ഞത്തിനു് ബാഹ്യമായ പ്രപഞ്ചയജ്ഞവും അനിവാ വായി അങ്ങു് നിറഞ്ഞിരിക്കുന്നു. എങ്കിലും അങ്ങു് സ�ോഭ
ര്യമാണു്. ജ്ഞാനേന്ദ്രിയങ്ങളുടെ യജ്ഞവും കര്‍മന്ദ്രിയ രിയായ അഗ്നിയെപ്പോലെയും, മധുവിനെപ്പോലയുമത്രേ.
ങ്ങളുടെ യജ്ഞവും സമന്വയിച്ചാലെ മനുഷ്യന്റെ ജീവിതം അഗ്നി പ്രപഞ്ചത്തിന്റെ ബാഹ്യാന്തരലോകത്തെ പ്രകാ
സുഖസമ്പൂര്‍ണമാകൂ. ഈ സമന്വയമാണു് യജ്ഞസംസ്കാ ശമയമാക്കുന്നുണ്ടെങ്കിലും, പ്രപഞ്ചം അഗ്നിയായി ഭവിക്കു
രം മനുഷ്യനില്‍ നിറയ്ക്കുന്നതു്. യ�ോഗക്ഷേമം ലക്ഷ്യമാക്കു ന്നില്ല. അതുപ�ോലെ മധുവിന്റെ മാധുര്യം മധുവിലാകെ
ന്ന ഈ ബാഹ്യാന്തരയജ്ഞഭൂമിയില്‍ സംഭവിക്കുന്ന ദി പരന്നിട്ടുണ്ടെങ്കിലും അതിനെ പ്രാപിക്കുന്നവരിലേക്കു്
വ്യമായ ആനന്ദാനുഭൂതിയാണു് സ�ോഭരീയജ്ഞത്താല്‍ മാത്രമേ മധു അതിന്റെ മാധുര്യത്തെ പകരുന്നുള്ളൂ. ഹേ മധു
സംഭവിക്കുന്ന യ�ോഗസമാധി. ആ ആനന്ദനടനം സാധ്യ മധുര്യധാരകജഗദീശ്വരാ! അങ്ങയുടെ ആനന്ദരസം ഈ
മാകണമെങ്കില്‍ പ്രപഞ്ചത്തില്‍ നടനം ചെയ്യുന്ന ആന പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആ മധു രസ
ന്ദകാരകന�ോടൊപ്പം യ�ോഗമുണ്ടാകണം. അതേ! ഈ ത്തിനായി അങ്ങയെ പ്രാപിക്കുന്നവര്‍ ആവ�ോളം ആ
പ്രപഞ്ചത്തില്‍ ഒാതപ്രോതമായ മധുവിന്റെ രസം നുകരു ആനന്ദമധുവിനെ പാനം ചെയ്തു് സര്‍‍വത്ര ഗമിക്കുന്നു. നീ
വാനുള്ളശേഷി യ�ോഗക്ഷേമം നേടിയവര്‍ക്കു് മാത്രമായു ഞങ്ങള്‍ക്കും ആ ആനന്ദത്തെ പ്രദാനം ചെയ്യൂ...
विश्वेन सहसा सह... (ऋग्वेद १.५॰.१३) ഈ വിശ്വത്തില്‍ അവനൊപ്പമില്ലാതെന്തുണ്ടു്... (ഋഗ്വേദം 1.50.13)

6 555 | 6 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പത്രാധിപക്കുറിപ്പ്

ബ്രാഹ്മണ�ോഽസ്യ മുഖമാസീദ് ബാഹൂ

വിവക്ഷതഽഇവ തേ മുഖം ബ്രഹ്മന്മാ ത്വം വദ�ോ ബഹു

നിത്യേതിഹാസവും അനിത്യേതിഹാസവും
രാമായണവും മഹാഭാരതവും എണ്ണം അറുപത്തിനാലാണു്. പതിനാറു് ഗുണമുള്ള മഹാ
രാമായണവും മഹാഭാരതവും ഏതുവിധം നിത്യഇതിഹാ നെ അന്വേഷിക്കുന്ന വാല്മീകിയ്ക്കു്, അറുത്തിനാലു് ഗുണങ്ങ
സമാകുന്നു എന്നു് നമുക്കു് ഒന്നു് പരിശ�ോധിക്കാം. രാമായ ളുമുള്ള സത്യപരാക്രമനായ പുരുഷ�ോത്തമനായ ശ്രീരാമ
ണകാവ്യത്തിന്റെ ഇന്നു് ലഭ്യമായ പാഠങ്ങള്‍ പരിശ�ോ ചന്ദ്രദേവനെയാണു് നരദന്‍ പരിചയപ്പെടുത്തുന്നതു്. ഈ
ധിച്ചാല്‍ അതു് ആരംഭിക്കുന്നതു് തപഃസ്വാധ്യായനിരതം പരിചയപ്പെടുത്തലുകളില്‍ മാറ്റമുണ്ടാവുക അസാധ്യമാ
എന്നാണു്. രാമായണത്തിനൊപ്പം ഇന്നു് നാം വാല്മീകി ണു്. ഈ സൃഷ്ടിയിലെന്നല്ല മറിച്ചെല്ലാ സൃഷ്ടികളിലും ഈ
രാമായണം എന്നുകൂടി മലയാളികള�ോടു പറയേണ്ടതുണ്ടു്. ഗുണകര്‍മസ്വഭാവമുള്ള മനുഷ്യന്‍ ശ്രീരാമചന്ദ്രന്‍തന്നെ
കാരണം രാമായണം എന്നാല്‍ മലയാളി കരുതുന്നതു് യാവാതെ തരമില്ല. ഇതിഹാസത്തിന്റെ നിത്യാനിത്യ
അധ്യാത്മരാമായണം എന്നാണു്. അധ്യാത്മരാമായണ വാദം ഇവിടെയാണു് വൈദികചിന്താധാരയ്ക്കു് അനുകൂല
ത്തെപ്പോലെയുള്ള രാമായണങ്ങളുടെ ആകെയെണ്ണം മായി ഭവിക്കുന്നതു്. പൂര്‍ണമായതൊന്നും മാറ്റത്തിനു് വി
മൂന്നൂറിലധികം വരും. എന്തായാലും തപഃസ്വാധ്യായനി ധേയമാകുന്നില്ല. മറിച്ചു് അപൂര്‍ണമായതെല്ലാം മാറ്റത്തി
രതം എന്നു് തുടങ്ങുന്നതു് വാല്മീകിരാമായണമാണു്. നു് സദാ വിധേയമാണുതാനും. അതായതു് പൂര്‍ണമായ
'തപസ്സിലും സ്വാധ്യായത്തിലും മുഴുകി വാക്കിന്റെ ശ്രേഷ്ഠ ഒരു ജ്ഞാനത്തിനും മാറ്റമുണ്ടാവില്ല. മറിച്ചു് അപൂര്‍ണമായ
മായഭാവത്തെ പ്രാപിച്ച നാരദന�ോടു് തപസ്വിയായ ജ്ഞാനത്തിനു് സദാ മാറ്റമുണ്ടായിക്കൊണ്ടേയിരിക്കുന്നു.
വാല്മീകി ച�ോദിക്കുന്നു. 'അല്ലയ�ോ ഋഷേ ആരാണു് അങ്ങ വേദങ്ങള്‍ പൂര്‍ണജ്ഞാനത്തിന്റെ പ്രകാശമാണു്. അതി
യുടെ അഭിപ്രായത്തില്‍ ഈ ല�ോകത്തു് ഗുണവാനും, നാലാണു് അതു് സനാതനജ്ഞാനമാണു് എന്നു് പറയു
വീര്യവാനും, ധര്‍മിഷ്ഠനും, കൃതജ്ഞനും, സത്യവാക്കിന്റെ ന്നതു്. അതു് നിത്യനൂതനവുമായിരിക്കും. അതുകൊണ്ടു്
പരിപാലകനും, ദൃഢവ്രതനും, ചാരിത്ര്യയുക്തനും, സര്‍വ തന്നെ ആരാണു് മനുഷ്യല�ോകത്തിലെ മഹാന്‍ എന്ന
ഹിതകാരിയും, വിദ്വാനും, സമര്‍ഥനും, ഏവര്‍ക്കും പ്രിയ ച�ോദ്യത്തിനു് ആദിയും അവസാനവും ഇല്ല. അതു് സദാ
പ്പെട്ടവനുമായ മഹാന്‍, ആരാണു് ആത്മവാന്‍, ക്രോധജി നിലകൊള്ളുന്ന ച�ോദ്യവും, ആ ച�ോദ്യത്തിനുള്ള സനാ
തന്‍, ദ്യുതിമാന്‍, അനസൂയന്‍ തുടങ്ങിയ വിശേഷണങ്ങ തനമായ ഉത്തരം മര്യാദാപുരുഷ�ോത്തമനായ ശ്രീരാമ
ളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നവന്‍.' ഈ ച�ോദ്യമാണു് രാമാ ചന്ദ്രദേവനാണു്, മനുഷ്യല�ോകത്തിലെ മഹാനായ നര
യണത്തിനു് കാരണമായതു്. ഈ ച�ോദ്യങ്ങളെല്ലാം നിത്യ പുംഗവന്‍ എന്നുമായിരിക്കും. ശ്രീരാമകഥയും ശ്രീകൃഷ്ണ
നായ മനുഷ്യന്റെ ഗുണകര്‍മസ്വഭാവത്തെപ്പറ്റിയാണു്. അ കഥയും വേദങ്ങളിലുണ്ടോ എന്ന അന്വേഷണം ചെന്ന
നിത്യമായ ഗുണങ്ങളൊന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. വസാനിക്കുന്നതു് വൈദികകാലത്തു് രാമായണവും മഹാ
ഈ ശ്ലോകങ്ങളില്‍ പറയുന്ന പതിനാറു് ഗുണങ്ങളും ഭാരതവും ഇതിഹാസങ്ങളായി നിലനിന്നിരുന്നു എന്ന
നിത്യതയുടെ പ്രതീകങ്ങളാണു്. അയ�ോധ്യയിലെ രാജാ നിര്‍ണയത്തിലാണു്. ഇതിഹാസകഥാപാത്രങ്ങളുടെ പേ
വായിരുന്ന ദശരഥനും അദ്ദേഹത്തിന്റെ പുത്രനായ രുകള്‍, എന്തിനു് വൈദിക വാങ്മയങ്ങളില്‍ പ്രത്യക്ഷമാ
ശ്രീരാമനും മറ്റും ജീവിച്ചിരുന്നോ എന്ന ച�ോദ്യം പ്രസക്ത കുന്ന പരശതം നാമങ്ങള്‍ ഇവയൊക്കെ സനാതനമായി
മാകുന്നതു്, കാലബദ്ധമായ ചരിത്രാന്വേഷണത്തിന്റെ നിലകൊള്ളുന്നവയാണു്. അവയെല്ലാം വേദസംഹിതക
പാത സ്വീകരിക്കുമ്പോഴാണു്. ഈ ഇതിഹാസാരംഭത്തി ളില്‍ നിന്നും വൈദികല�ോകത്തേക്കു് ഗമിച്ചവയാണു്.
ല്‍ ലളിതമായ ഒരു ച�ോദ്യമാണു് ആദികവി വാല്മീകി ഇതു് നിത്യപ്രതിഭാസമാണു്. ഈ വൈദികപദസമ്പ
നാരദമഹര്‍‍ഷിയ�ോടു് ച�ോദിക്കുന്നതു്. നിത്യമായ ഈ ത്തില്‍ നിന്നുമാണു് ലൗകികമായപദസമ്പത്തു് ജനിക്കു
ഗുണങ്ങളൊക്കെയുള്ള മഹാനായ നരന്‍ ആരാണെന്നു് ന്നതു് അതത്രേ അനിത്യമായ പ്രതിഭാസം. ഒന്നു് പരാ
മാത്രം. ഉത്തരവും ലളിതമാണു് ഇക്ഷ്വാകുവംശത്തില്‍പ്പി ക്രമവും മറ്റൊന്നു് അക്രമവുമാണു്. അതായതു് വേദമന്ത്ര
റന്നവനും ജനങ്ങള്‍ രാമനെന്നു് പേരില്‍ അറിയുന്ന ഭാഗങ്ങളില്‍ നിന്നും രാമായണവും മഹാഭാരതവും ഉരു
വനുമായ മഹാനായ നരനെയാണു് താങ്കള്‍ അന്വേ ത്തിരിയുന്ന രീതി നിത്യേതിഹാസകാരണവും, അതിലെ
ഷിക്കുന്നതു് എന്നും. തുടര്‍ന്നാണു് രാമന്റെ ഗുണങ്ങളെ ലൗകികപക്ഷത്തിന്റെ ജനനം അനിത്യേതിഹാസ കാര
നാരദന്‍ എണ്ണിയെണ്ണിപ്പറയുന്നതു്. ആ ഗുണങ്ങളുടെ ണവുമാണു്. (തുടരും)
् आदित्यो...
उत आगत यम ् (ऋग्वेद १.५॰.१३) ഏതിലും പ്രകാശമായി വിളങ്ങുന്നതു് ആദിത്യനത്രേ... (ഋഗ്വേദം 1.50.13)
आर्षनादम |् 7 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 7
ചരിത്രപക്ഷസമീക്ഷ
കണ്ണുള്ളവര്‍ കാണട്ടെ... കാതുള്ളവര്‍ കേള്‍ക്കട്ടെ... ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ...

വേദപ്രകാശ്

അവര്‍ നേടിയതും നമുക്കു് നഷ്ടമായതും


ആര്യന്മാരുടെ ഇടയില്‍ നിലനിന്ന വിശ്വാസങ്ങളേയും, ശിഷ്യനാണു് അലക്സേന്ദ്രന്‍. അരിസ്റ്റോട്ടിലിന്റെ ഭാരത ഭൂ
അന്ധവിശ്വാസങ്ങളേയും, ആചാരങ്ങളേയും അനാചാര മിയെപ്പറ്റിയുള്ള വര്‍ണനയാണു് അലക്സാണ്ടര്‍ക്കു് ഭാരത
ങ്ങളേയും അവരുടെ പൂര്‍വചരിത്രവിജ്ഞാനശകലങ്ങളേയും ത്തെ ആക്രമിക്കാന്‍ പ്രേരണനല്കിയതു്. അക്കാലത്തു്
ക്രോഡീകരിച്ചു് ആര്യന്മാരുടെ ഇടയില്‍ കാലാകാലങ്ങ യൂറ�ോപ്പ് ല�ോകഭൂപടത്തില്‍ ഇരുണ്ട ഭൂഖണ്ഡം പ�ോലുമാ
ളായി ജീവിച്ചിരുന്ന പല പാട്ടുകാര്‍ നിര്‍മിച്ച പാട്ടുസാഹി യിരുന്നില്ല. അലക്സാണ്ടറുടെ ആക്രമണത്തിനു് ശേഷം
ത്യമാണു് വേദങ്ങള്‍ എന്നൊരഭിപ്രായം 19-ാം നൂറ്റാണ്ടി ഭാരതം ചന്ദ്രഗുപ്തനെ കണ്ടെത്തുന്നതും ചാണക്യന്റെ ഗുരു
നു് ശേഷം പശ്ചാത്യരുടെ ഇടയില്‍ രൂപപ്പെട്ടു തുടങ്ങി കുലത്തില്‍ നിന്നാണു്. അവിടെ ചാണക്യന്‍ ബ്രാഹ്മണ
യിരുന്നു. പരദ്രവ്യേച്ഛുക്കളും പരസംസ്കാരനിന്ദകരും പര നും, ചന്ദ്രഗുപ്തന്‍ ശൂദ്രകുലത്തില്‍ പിറന്നവനുമായിരുന്നു.
മതനിന്ദകരുമായ ഒരു പിടി പാശ്ചാത്യ ക്രൈസ്തവ പിന്നെയും പത്തൊന്‍പതു് നൂറ്റാണ്ടുകള്‍ കഴിഞ്ഞാ
പുര�ോഹിതര്‍ ആ അഭിപ്രായം യൂറ�ോപ്പില്‍ മാത്രമല്ല പ്രച ണു് യൂറ�ോപ്പില്‍ നവീന വിദ്യാഭ്യാസത്തിന്റെ നവരൂപ
രിപ്പിച്ചതു്, മറിച്ചു് സ്വമതപ്രചാരത്തിനു് അവര്‍ ചെന്നെ നിര്‍മിതി അതിന്റെ ഉത്തമ യൗവ്വനത്തെ പ്രാപിക്കുന്നതും
ത്തിയ ഇടങ്ങളിലെല്ലാം പ്രചരിപ്പിച്ചു. എന്തിനു് ഭാരത അതില്‍ ‍ക്രൈസ്തവ പുര�ോഹിതര്‍ക്കു് സ്ഥാനം കൈവരു
മണ്ണില്‍ പ�ോലും വന്നു് ഈ വിചാരത്തെ അവര്‍ ന്നതും. സത്യത്തില്‍ അതുകൊണ്ടാണു് ആരംഭത്തില്‍
ആര്യാഭിമാനികളെപ്പോലും ധരിപ്പിച്ചു. എന്നുമാത്രമല്ല ‍ക്രൈസ്തവപുര�ോഹിതരെന്നു് പറയാതെ പാശ്ചാത്യ-ക്രൈ
ആ ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ ഭാരത സ്തവ പുര�ോഹിതരെന്നു് എടുത്തു് സൂചിപ്പിച്ചതു്. പൗരസ്ത്യ
ത്തില്‍ അതിപുരാതനകാലം മുതല്‍ ഋഷിമാര്‍ ആവിഷ്ക ക്രൈസ്തവമതപുര�ോഹിതര്‍ യഥാര്‍ഥത്തില്‍ യവനസാം
രിച്ചു് നടപ്പാക്കിയ വേദവിദ്യാപഠനപാഠന സമ്പ്രദായ സ്കാരികപാരമ്പര്യത്തിന്റെ മഹിതമായ സാംസ്കാരിക
ത്തെത്തന്നെ ഉടച്ചു വാര്‍ത്തു. കൗശലപൂര്‍വം കണ്ടെത്തിയ ചിന്തകളെ പുലര്‍ത്തിയവരാണു്. എന്നാല്‍ പാശ്ചാത്യ
ഈ ദീര്‍ഘകാല പദ്ധതിയുടെ ഫലമായി വേദഭൂമിയുടെ ക്രൈസ്തവമതപുര�ോഹിതര്‍ റ�ോമന്‍ സംസ്കാരത്തിന്റെ രാ
ദേവഭൂമിയില്‍ത്തന്നെ വേദത്തെ കന്നാലിപ്പാട്ടായി അവ ഷ്ട്രീയഭാവത്തിനാണു് പ്രാധാന്യം നല്കിയതു്. പൗരസ്ത്യ
തരിപ്പിക്കുവാന്‍ അവര്‍ക്കു് കഴിഞ്ഞു. സംസ്കാരം കൊടുക്കല്‍ വാങ്ങലുകളില്‍‍ വല്ലാതെ രമിക്കു
എല്ലാ ദീര്‍ഘകാല പദ്ധതിക്കുമൊപ്പം യുദ്ധകാലാ മ്പോള്‍, പാശ്ചാത്യര്‍ പിടിച്ചടക്കലുകളിലും നടപ്പാക്കലു
ടിസ്ഥാനത്തില്‍ നടത്തിയെടുക്കുന്ന ഹ്രസ്വകാലപദ്ധതി കളിലുമാണു് ആഹ്ലാദിക്കുന്നതു്. കൊടുക്കല്‍ വാങ്ങലുക
യുമുണ്ടാകാറുണ്ടു്. അതനുസരിച്ചു് വേദത്തെ നാട�ോടികളു ളില്‍ ലാഭ-നഷ്ടങ്ങളില്ല. മറിച്ചു് പിടിച്ചടക്കലുകളിലും നട
ടെ കന്നാലിപ്പാട്ടു് പ്രസ്ഥാനത്തില്‍ പ്രതിഷ്ഠിക്കും മുമ്പു് പ്പാക്കലുകളും എവിടെയും ലക്ഷ്യമാക്കുന്നതു് ലാഭവും
ഭരതത്തിലാകമാനം നില നിന്ന പ്രാചീന വിദ്യാഭ്യാസ നഷ്ടവും മാത്രമാണു്. ഏതാണ്ടു് 3-ാം നൂറ്റാണ്ടു് മുതല്‍ പാ
സമ്പ്രദായത്തിന്റെ നാരായ വേരായിരുന്ന ഗുരുകുലസ ശ്ചാത്യ-ക്രൈസ്തവസമൂഹം മതപരമായും സാംസ്കാരിക
മ്പ്രദായത്തെ നിഷ്പ്രഭമാക്കും വിധം നേഴ്സറി, സ്കൂള്‍, ക�ോ മായും രാഷ്ട്രീയമായും ഈ ല�ോകത്തെ തങ്ങളുടെ കീഴി
ളേജ്, സര്‍വകലാശാലാ വിദ്യാഭ്യാസ സമ്പ്രദായത്തി ല്‍ കൊണ്ടുവാരാനുള്ള തീവ്രശ്രമത്തിലായിരുന്നു. മൂന്നാം
ലൂടെ ഇംഗ്ലീഷ് ഭാഷയുടെ പ്രചാരം സാധിച്ചെടുത്തു. നൂറ്റാണ്ടു് മുതല്‍ ഏതാണ്ടു് പതിനഞ്ചാം നൂറ്റാണ്ടു് വരെ
ബ്രഹ്മാ മുതല്‍ ജൈമിനീ പര്യന്ത്യമുള്ള അനേക ലക്ഷം ഈ ചിന്തയുമായി പാശ്ചാത്യ ക്രൈസ്തവല�ോകം യൂറ�ോ
ഋഷിമാരും, അയ�ോധ്യാവാസി ശ്രീരാമചന്ദ്രന്‍ മുതല്‍ പ്പിലും ആഫ്രിക്കയിലും മധ്യേഷ്യയിലും മറ്റും തങ്ങളുടെ
യ�ോഗേശ്വരനായ ശ്രീകൃഷ്ണഭഗവാന്‍ വരെയുള്ള മഹാ അധികാരം ഉറപ്പിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ 5-ാം
ന്മാരെല്ലാം വിദ്യാഭ്യാസം നേടിയതു് ഗുരുകുല സമ്പ്ര നൂറ്റാണ്ടില്‍ ജന്മം കൊണ്ട ഇസ്ലാം മതം അതിന്റെ വളര്‍ച്ച
ദായത്തിലൂടെയാണു്. വിദേശാക്രമി അലക്സേന്ദ്രന്റെ ‍യ്ക്കായി 9-10 നൂറ്റാണ്ടുകളില്‍ തീവ്രശ്രമം ആരംഭിച്ചു. ഇതു്
കാലത്തു് പേലും ഭരതീയമായ ഗുരുകല വിദ്യാഭ്യാസമാ കുരിശുയുദ്ധങ്ങള്‍ക്കു് കാരണമായി. ഒപ്പം യൂറ�ോപ്പില്‍ വി
ണു് ല�ോകം മുഴുവന്‍ നിലനിന്നതു്. സോക്രട്ടീസ്, പ്ലേറ്റോ, വിധ ക്രൈസ്തവസഭകള്‍ തമ്മില്‍ തര്‍ക്കവും രൂപം കൊ
അരിസ്റ്റോട്ടില്‍ എന്നീ യവനത്രിമൂര്‍ത്തികളുടെ ആചാര്യ ണ്ടു. സത്യത്തില്‍ ഏതാണ്ടു് ആയിരത്തിനാനൂറു് കൊല്ല
പരമ്പരയിലെ അവസാനക്കാരനായ അരിസ്റ്റോട്ടിലിന്റെ ത്തെ യൂറ�ോപ്യന്‍ ‍ക്രൈസ്തവജനതയുടെ ഈ ശ്രമത്താല്‍

हरिमाणं नि दध्मसि... (ऋग्वेद १.५॰.१२) ജീവിതത്തിന്റെ പച്ചപ്പു് നഷ്ടമാക്കാത്തതവന്‍... (ഋഗ്വേദം 1.50.12)

8 555 | 8 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
യൂറ�ോപ്യന്‍ ജനതയില്‍ നല്ലൊരു ഭൂരിപക്ഷം ഏതാണ്ടു് രുന്നു തന്റെ തന്ത്രങ്ങള്‍ മെനഞ്ഞെടുത്തതു്. എന്നാല്‍ ഭാ
ഒന്നടങ്കം മതവിരുദ്ധരായി തീര്‍ന്നു എന്നു് തന്നെ രതഭൂമിയിലെത്തി ഒര�ോ നാട്ടുരാജ്യങ്ങളും സന്ദര്‍ശിച്ചു്
പറയാം. ഇതോടെ യൂറ�ോപ്പില്‍ മതം, സംസ്കാരത്തിനും ഈ മണ്ണിന്റെ സ്വഭാവത്തെ കഴിയും വിധം അറിഞ്ഞ
രാഷ്ടീയത്തിനും പുറത്തൊരു ആലയം തീര്‍ത്തു് അതില്‍ ശേഷമായിരുന്നു മെക്കാളെ തന്റെ ഗവേഷണ പദ്ധതി
വസിച്ചു എന്നു് പറയുന്നതാവും ശരി. നവോത്ഥാനവും, മത പുറത്തെടുത്തതു്.
പരിഷ്കരണവും മറ്റും ക്രമത്തില്‍ വന്നുഭവിച്ച ഒരു സമൂഹ 1600-ല്‍ സ്ഥാപിതമായ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി
ത്തില്‍ മതം അതിന്റെ എല്ലാ സ്വാധീനത്തേയും വിശ്വാ യാണു് മെക്കാളെയുടെ ഭാരതാഗമനത്തിനു് കാരണമായ
സികള്‍ക്കു് മാത്രമായി വിട്ടുകൊടുത്തു എന്നതിലുപരി തു്. ഭാരതചരിത്രം വല്ലാതെ ഒര്‍മിക്കേണ്ട ഒന്നാണു് ഈ
വിശ്വാസത്തേയും വിശ്വാസികളേയും യുക്തിയുടെ ലോക ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവും പ�ോക്കും. ബ്രിട്ടീഷ്
ത്തിനും ശാസ്ത്രല�ോകത്തിനും പുറത്തേക്കു് വലിയ പ്രയാ രാജ്ഞിയുടെ കയ്യൊപ്പോടെ ജീവനെടുത്ത ഈ കമ്പനി
സം കൂടാതെ മാറ്റിനിര്‍ത്തിയെന്നു് പറയാം. യാണു്, വേദത്തെ ഇടയന്മാരുടെ പാട്ടു് പ്രസ്ഥാനമാക്കുന്ന
അതിനായി ആ സമൂഹം കണ്ടെത്തിയ മാര്‍ഗം തിനുള്ള വലിയ ഗൂഢാല�ോചനയുടെ മൂലക്കല്ലു് പ്രതിഷ്ഠി
കേവലം ഭൗതികജീവിതത്തിന്റെ അടിത്തറയില്‍ കെട്ടി ച്ചതു്. ആധുനിക കാലത്തെ ക�ോര്‍പ്പറേറ്റു് സ�ോഷ്യല്‍ റെ
പ്പടുത്ത ശാസ്ത്രീയസ്വഭാവത്തോടു് കൂടിയതും ഏതാണ്ടു് യു സ്പോസിബിലിറ്റ് ഫണ്ട്, അഥവാ സി.എസ്.ആര്‍. ഫണ്ട്.
ക്തിവാദപരമായ ചിന്താപദ്ധതിയെ പിന്‍പറ്റുന്നതുമായ എന്ന സംവിധാനത്തിന്റെ പ്രാഗ് രൂപമാണു് അവര്‍ക്കു്
ഒരു സാമൂഹ്യജീവിതരീതിയാണു്. അവരുടെ ചിന്തയില്‍ അതിനു് സഹായകമായതു്. കമ്പിനിയുടെ ലാഭത്തില്‍
മതം കേവലം വിശ്വസത്തിലൂടെ പുലരുമ്പോള്‍, സംസ്കാ ഒരു പ്രത്യേക ശതമാനം ഈ വിധം ഭാരതീയമണ്ണില്‍
രം വൈവിധ്യപൂര്‍ണമായ ജീവിതരീതികളിലൂടെയാണു് ‍ത്തന്നെ വിനിയ�ോഗിക്കണം എന്ന നിയമം ബ്രിട്ടീഷ്
നിലനില്ക്കുന്നതു്. രാഷ്ട്രീയമാകട്ടെ അധികാരത്തിന്റെ ഗവണ്‍മെന്റ് കൊണ്ടുവന്നു. അതായതു് 1813 ൽ ബ്രിട്ടീഷ്
വിവിധസ്വഭാവ പ്രയ�ോഗ പക്ഷത്തിലൂടെയും. ക്രിസ്തുവിനു് പാർലമെന്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചാർട്ടർ 20 വർ
മുമ്പും പിമ്പും എന്നു് ചരിത്രത്താളുകളെ കീറുന്നതില്‍ ഷത്തേക്കു് പുതുക്കിയപ്പോൾ, സാഹിത്യത്തിന്റെ പുനരു
ഒന്നാം നൂറ്റാണ്ടിനുണ്ടായിരുന്ന ശ്രദ്ധ ചരിത്രപഠനത്തി ജ്ജീവനത്തിനും പ്രോത്സാഹനത്തിനും ഇന്ത്യയിലെ
ന്റെ ഭാഗമായിരുന്നില്ല. മറിച്ചതു് മതപരമായ നിര്‍ബന്ധ അഭ്യസ്തവിദ്യരായ സ്വദേശികളുടെ പ്രോത്സാഹനത്തി
ത്തിന്റെ മാത്രം ഭാഗമായിരുന്നു. ഈ വിധം ആരംഭത്തില്‍ നും കമ്പനി പ്രതിവർഷം ഒരു ലക്ഷം രൂപ ഉപയ�ോഗി
വളരെ പ്രബലവും പിന്നീടു് വളരെ ക്ഷീണിതവുമായ ക്കേണ്ടതുണ്ടു് എന്ന നിയമം കൂടി ആ ചാര്‍ട്ടറില്‍ കൂട്ടി
സ്വാധീനമാണു് പാശ്ചാത്യ-ക്രൈസ്തവജനതയ്ക്കു് യൂറ�ോ ച്ചേര്‍ത്തു. 1813-ലെ ഒരു ലക്ഷം രൂപയാണു് എന്നു് നാം
പ്പിന്റെ ജനജീവിതത്തില്‍ സൃഷ്ടിക്കാനായതു്. എന്നാല്‍ ഒര്‍ക്കണം. സത്യത്തില്‍ ഈ ഒരുലക്ഷം രൂപയാണു്
ഈ മാറ്റത്തെ എല്ലാ പാശ്ചാത്യ-ക്രൈസ്തവസഭകളും വള ഒാറിയന്റലിസ്റ്റു്കള്‍ എന്ന മതകിഴങ്ങ് ഗവേഷകരെ ഭാര
രെ ബുദ്ധിപരമായാണു് നേരിട്ടതു്. തങ്ങളുടെ ഈറ്റില്ലത്തില്‍ തീയര്‍ക്കു് സമ്മാനിച്ചതു്. ജര്‍മിനിയില്‍ തെഴിലില്ലാതെ
വന്നെത്തിയ ശാസ്ത്രയുക്തിയെ വിശ്വാസത്തിന്റെ ക�ോട്ട അലഞ്ഞ മാക്സ്മുള്ളര്‍ തൊഴില്‍ തേടി ബ്രിട്ടനിലെത്തു
യുടെ ‍പുറത്തു് വളരെ വലിയൊരു ഇരിപ്പിടം നല്കി പ്രതി മ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന ദാരിദ്ര്യത്തിന്റെ
ഷ്ഠിച്ചു. ശേഷം ആ സെമറ്റിക് മതങ്ങള്‍ അതിന്റെ കാഠിന്യം മുള്ളറിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടു്.
ചിറകുകള്‍ വിടര്‍ത്തി ഏഷ്യയുടെ ചക്രവാളത്തിലേക്കു് ഇവിടെ നാം ശ്രദ്ധിക്കേണ്ടതു് 14-15 നൂറ്റാണ്ടുകളിലെ
പറന്നുയര്‍ന്നു. ഭാരതവും ചൈനയും കടന്നു് ജപ്പാനിലേ നവോത്ഥനത്തോടെ യൂറ�ോപ്യന്‍ജനത ക്രൈസ്തവസഭ
ക്കു് പ�ോലും സെമറ്റിക്ക് മതങ്ങള്‍ തങ്ങളുടെ സുവിശേഷ കള�ോടുള്ള സമീപനത്തില്‍ വരുത്തിയ മാറ്റമാണു്. സാധാ
വുമായി എത്തി. അന്നു് അവര്‍ ഭാരതഭൂമിയില്‍ അവത രണക്കാരനെ സംബന്ധിച്ചു് വിശ്വാസം വിശ്വാസികളുടെ
രിപ്പിച്ച ഗവേഷണ കനിയാണു്, വേദങ്ങള്‍ കന്നാലിപ്പാ മാത്രം പ്രശ്നമായിച്ചുരുങ്ങി. എല്ലാ മതങ്ങളുടേയും സാമ്പ
ട്ടാണെന്ന പാട്ടുസിദ്ധാന്തം. ത്തികശാസ്ത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും
1498-ല്‍ ഗാമ മലയാളനാട്ടില്‍ വന്നപ്പോഴ�ോ, 1600- പുര�ോഹിതരുടെ വരവിലും ചെലവിലുമാണു്. മതങ്ങളെ
ല്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഗുജറാത്തിലെത്തുമ്പോഴൊ സംബന്ധിച്ചു് അടിസ്ഥാന സ്ഥിരനിക്ഷേപം ആരാധനാ
ഈ കന്നാലിപ്പാട്ടു് സിദ്ധാന്തത്തെ കറന്നെടുക്കാന്‍ കഴി ലയങ്ങളില്‍ മാത്രമാണു്. എന്നാല്‍ ആവര്‍ത്തിക്കപ്പെടേ
യുന്ന വിശുദ്ധ പന്നിപ്പശുവിനെ അവര്‍ ജനിതകമായി ണ്ട ആസ്ഥിവികസനഫണ്ടിന്റെ നല്ലൊരു ശതമാനം
കണ്ടെത്തിയിരുന്നില്ല. അതിനായുള്ള ഗവേഷണം ഫലം പുര�ോഹിതവര്‍ഗത്തിന്റെ ചെലവിനായി നീക്കിവെയ്ക്കേ
കണ്ടു തുടങ്ങിയതു് 1850-തുകളിലാണു്. മെക്കാളെ ഉഴുതിട്ട ണ്ടി വരുന്ന അവസ്ഥയിലാണു് മതം അധികാരത്തിലേ
നിലത്തില്‍ വിത്തിറക്കിയതു് മാക്സ്മുള്ളറാണു്. ഈ രണ്ടു് ക്കും വ്യാപാരത്തിലേക്കും ക്രമേണ വിശ്വാസത്തിന്റെ
ജന്മികളുടെ കൂടെ ഒട്ടേറെ കങ്കാണിമാരും തെഴിലാളി ചൂഷണത്തിലേക്കും കടക്കുന്നതു്. 18-19 നൂറ്റാണ്ടുകളില്‍
സഖാക്കന്മാരും സ്വദേശത്തും വിദേശത്തും ഈ ഗവേ ല�ോകം കണ്ട വ്യാവസായിക വിപ്ലവം, വികസനം ഗവേ
ഷണത്തില്‍ ഭാഗഭാക്കായി. മാക്സമുള്ളര്‍ ഒരിക്കലും ഈ ഷണങ്ങളിലൂടെ (ആര്‍&ഡി) എന്ന ചിന്തയെ സമ്മാ
ഭരതഭൂമിയിലെത്താതെ യൂറ�ോപ്പില്‍ ഇരുന്നു് മാത്രമായി നിച്ചു. അതുവരെ ഗവേഷണം ബുദ്ധിജീവികളുടെ ദരിദ്ര

अथो हरिद्रवेष ु मे... (ऋग्वेद १.५॰.१२) വൃക്ഷങ്ങളിലെ പച്ചപ്പിലാണവന്‍... (ഋഗ്വേദം 1.50.12)


आर्षनादम |् 9 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 9
മായ സമ്പത്ത് വ്യവസ്ഥയില്‍ മാത്രം സമൃദ്ധമായി വിട ക്രൈസ്തവമതസംഘനടയുടെ സ്വാധീനത്തില്‍ നിന്നും
രുകയും അതിലും വേഗം കൊഴിയുകയും ചെയ്യുന്ന മണ പൂര്‍ണമായും അകന്നു. സാമ്പത്തികമായും, മതപരമായും,
മില്ലത്തും ഭംഗിയില്ലാത്തതുമായ പൂക്കള്‍ മാത്രമായിരുന്നു. സാമൂഹികമായുമുള്ള എല്ലാ സ്വാധീനങ്ങളിലും പൂര്‍ണ
വരുമാന വര്‍ധനവേകുന്ന വ്യാവസായിക ലക്ഷ്യം ഗവേ മായും പാപ്പരായിത്തീര്‍ന്ന ക്രൈസ്തവസഭയിലെ പുര�ോ
ഷണപക്ഷമായത�ോടെ വമ്പിച്ച നിലയില്‍ മുതല്‍മുടക്കാ ഹിതവര്‍ഗം അന്നത്തെ ക�ോര്‍പ്പറേറ്റു് സ�ോഷ്യല്‍ റെ
ന്‍ വ്യവസായികള്‍ തയ്യാറായി. ഈ മാറ്റം കണ്ടറിഞ്ഞ സ്പോസിബിലിറ്റ് ഫണ്ടിലേക്കു്, അഥവാ സി.എസ്.ആര്‍.
ആധുനികവിദ്യ നേടിയ യൂറ�ോപ്യന്‍ ജനത ആധുനിക ഫണ്ടിലേക്കു് തങ്ങളുടെ ശ്രദ്ധയെത്തിരിച്ചു. സഭയാക
ശാസ്ത്രത്തെക്കുറിച്ചുള്ള അറിവു് നേടുന്നതിനും, അതു് മറ്റു ട്ടെ തങ്ങളുടെ അജപാലകവൃന്ദത്തിനു് പണം ലഭിക്കും
ള്ളവരുടെ മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന വിധം അധികാരവര്‍ഗത്തെ സ്വാധീനിച്ചു കൊണ്ടുമിരു
തിനും, ശാസ്ത്രത്തിന്റെ യുക്തിചിന്തയെ പ്രോത്സാഹിപ്പി ന്നു. വ്യാപാരിവ്യാവസായകവൃന്ദം, രാജഭരണാധികാ
ക്കുന്നതിനും തയ്യാറായിവന്നു. അവ്വിധം മതപഠനകേന്ദ്ര രികളെ സ്വാധീനിക്കാനുള്ള മാര്‍ഗമായി സഭയേയും
ങ്ങളേക്കാളും, മതപുര�ോഹിതന്മാരേക്കാളും വിലയുള്ള പുര�ോഹിതവര്‍ഗത്തേയും ഉപയ�ോഗിച്ചു.
ഒന്നായി സര്‍വകലാശാലകളും അവിടുത്തെ ഭൗതിക 1835-ല്‍ പാസിക്കിയ ഇഗ്ലീഷ് വിദ്യാഭ്യാസബില്ല്
ശാസ്ത്രാധ്യാപകവൃന്ദവും അവരുടെ സമൂഹവും യൂറ�ോപ്പി പറയുന്നതു് കാണുക. 'ബ്രിട്ടീഷു് പ്രദേശങ്ങളിലെ നിവാസി
ലാകമാനം വളര്‍ന്നു വന്നു. ഈ അവസ്ഥയിലാണു് മതപു കൾക്കിടയിൽ നവീനശാസ്ത്രത്തെക്കുറിച്ചുള്ള അറിവു്
ര�ോഹിതര്‍ അവരുടെ ദയനീയമായ നിലയില്‍ നിന്നും അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും
രക്ഷപ്രാപിക്കുവാനുള്ള ശ്രമം കൂട്ടായും ഒറ്റതിരിഞ്ഞും മറ്റും ഒപ്പം ജനങ്ങളുടെ നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ പര
ആരംഭിക്കുന്നതു്. സര്‍വകലാശാലകളിലെ ഭൗതികശാ മ്പരാഗത രൂപങ്ങളെയും (ഉള്ളടക്കത്തെയും) പിന്തുണ
സ്ത്രജ്ഞന്മാര്‍ക്കില്ലാതിരുന്ന തങ്ങളുടെ വിശ്വാസികളുടെ യ്ക്കാൻ ഉതകുന്ന നിലയില്‍ കമ്പിനി പണം വിനിയ�ോഗം
പിന്‍ബലത്താലാണു് അവര്‍ അവരുടെ ഗവേഷണം ചെയ്യേണ്ടതുണ്ടു്. അതിനായി 1813-ലും 1820-കളുടെ തുട
മുന്നോട്ടു് കൊണ്ടുപ�ോയതു്. അങ്ങനെയവര്‍ ല�ോകത്തി ക്കത്തിലും മറ്റുമായി ഈസ്റ്റ് ഇന്ത്യാ കമ്പനി നല്കയ പണ
ലെ തന്നെ ഏറ്റവും വലിയ ഗവേഷണവിഷയം കണ്ടെ ത്തിന്റെ വിവേകപൂര്‍ണമായ ഉപയ�ോഗമാണ�ോ നട
ത്തി. മനുഷ്യരാശി അന്നു വരെ ഉപയ�ോഗിച്ചിട്ടും ഉപയ�ോ ത്തിയതു് എന്നു് ചിന്തിക്കേണ്ടതുണ്ടു്. കമ്പനി സ്ഥാപിച്ച
ഗിച്ചിട്ടും ഉറവവറ്റാതിരുന്ന പഴയതും പുതിയതുമായ ഭാഷ മദ്രസയുടെയും (മുഹമ്മദൻക�ോളേജിന്റെയും) ക�ൊൽക്ക
യെന്ന നവനവനീത വിഷയമായിരുന്നു അതു്. അച്ചടിയും ത്തയിലെ ഹിന്ദു ക�ോളേജിന്റെയും പ്രഖ്യാപിത ഉദ്ദേശ്യം
അക്ഷരമുദ്രാനിര്‍മാണവും ബൈബിള്‍ പ്രചാരണത്തിന്റെ "അവരുടെ സാഹിത്യത്തെ പ്രോത്സാഹിപ്പിച്ചുക�ൊണ്ടു്,
ആദ്യ സുവിശേഷവേലയായി തീര്‍ന്നു. ഈ അച്ചടിയുടെ നാട്ടുകാരുടെ മനസ്സിൽ ഒരു അനുകൂലമായ മതിപ്പുണ്ടാ
പ്രചാരം ഭൗതികശാസ്ത്രവികസനത്തിനും അനിവാര്യമാ ക്കുക" എന്നായിരുന്നു. എന്നാല്‍ ജെയിംസ് മിൽ ലക്ഷ്യ
യിരുന്നു. അച്ചടിയുടേയും അക്ഷരമുദ്രാനിര്‍മാണത്തിന്റേ മാക്കിയതു് അതു് മാത്രമായിരുന്നില്ല എന്നു് മാത്രമല്ല
യും മേഖലയില്‍ മതപുര�ോഹിതര്‍ നടത്തിയ ബുദ്ധിപര ലക്ഷ്യം തികച്ചും മറ്റൊന്നായിരുന്നുതാനും. ഓറിയന്റൽ
മായ കടന്നുകയറ്റമാണു് പിന്നീടു് ല�ോകം കണ്ടതു്. ശാസ്ത്ര പഠനമല്ലായിരുന്നു അതു് എന്നല്ല, മറിച്ച് "ഉപയ�ോഗപ്രദ
ല�ോകത്തോടും വ്യാപാരസമൂഹത്തോടും ഈ പുര�ോഹി മായ പഠനം" എന്നതായിരുന്നു കമ്പനിയുടെ മുഖ്യലക്ഷ്യം.
തര്‍ പറഞ്ഞതു് എന്തെന്നാല്‍, തങ്ങള്‍ക്കു് മതപ്രചാരണ വാസ്തവത്തിൽ, സ്വകാര്യ ക�ോളേജുകൾ ബംഗാളിൽ
ത്തോടൊപ്പം മറ്റു് പലതും ചെയ്യാനാകും എന്നാണു്. പാശ്ചാത്യവിജ്ഞാനം ഇംഗ്ലീഷിൽ പഠിപ്പിക്കാൻ തുട
ഇംഗ്ലീഷ് വിദ്യാഭ്യാസപ്രചാരകരായും, യൂറ�ോപ്യന്‍ ശൈ ങ്ങിയിട്ടുള്ളതിനെയാണു് കമ്പനി മനസ്സു് തുറന്നു് സഹാ
ലിയിലുള്ള വ്യാപാര-വ്യവസായരീതികളുടെയും ജീവിത യിക്കേണ്ടതു്. തദ്ദേശീയര്‍ അറിയേണ്ടതു്, തങ്ങളും തങ്ങ
ശൈലിയുടേയും പ്രചാരകരായും ലോകം മുഴുവന്‍ തങ്ങള്‍ ളുടെ മക്കളും അന്നുവരെ പഠിച്ചതി‌നേക്കാൾ അഥവാ പഠി
സഞ്ചരിക്കാനാവും എന്നും അവര്‍ പ്രഖ്യാപിച്ചു. അതിലൂ പ്പിച്ചതിനേക്കാള്‍, ഇംഗ്ലീഷു് മനസ്സിലാക്കാൻ പഠിക്കു
ടെ ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഡച്ചു്, പ�ോര്‍ത്തുഗല്‍ ആദി ന്നതു് വളരെ പ്രധാനമാണെന്നതാണു്. ക്ലാസിക് സാഹി
യായ ഭാഷകള്‍ക്കു് യൂറേപ്പിതരദേശങ്ങളിലുള്ള സ്വാധീ ത്യത്തെ അഭിനന്ദിക്കുന്നവര്‍ സംസ്കൃതം, ലാറ്റിൻ, ഗ്രീക്ക്
നം ഇല്ലാതാക്കാന്‍ കഴിയും എന്ന തിരിച്ചറിവു് ഈസ്റ്റി ഭാഷകളില്‍ ഉണ്ടായിട്ടുള്ള എല്ലാ കൃതികളേയും കവിത
ഡ്യാ കമ്പിനിക്കും ഉണ്ടായിവന്നു. ആദ്യം ഇതായിരുന്നു യായി ആസ്വദിച്ചുകൊള്ളട്ടെ. ആ വിഷയങ്ങളില്‍ പ്ര
കമ്പനിയുടെ ആകര്‍ഷണമെങ്കില്‍ ക്രമേണ മതപുര�ോ ബ�ോധനം നൽകാൻ നിലവിലുള്ള വ്യാകരണ സ്കൂളുകൾ
ഹിതര്‍ക്കും അവരുടേതായ ലക്ഷ്യങ്ങള്‍ ഉരുവായി. തയ്യാറാകാത്ത അവസ്ഥയുണ്ടാകുമ്പോള്‍ അതു് അസ്തമി
ബൈബിള്‍ പ്രചാരണത്തിലൂടെ ക്രൈസ്തവസഭയുടെ ച്ചു കൊള്ളും. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനു് സമാന
ദൗത്യമാണു് തങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ സഭ മായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 'ക്ലാസിക്കൽ എഡ്യൂക്കേ
സഹായം നല്കണം എന്നും മതപുര�ോഹിതര്‍ വാദിക്കു ഷൻ' 'ലിബറൽ എഡ്യൂക്കേഷൻ' എന്ന ഭേദം ഇവിടെ
വാന്‍ ആരംഭിച്ചു. ലളിതമായിപ്പറഞ്ഞാല്‍ നവ�ോത്ഥാന ശക്തമായിരുന്നില്ലേ. ഇതിനകം തന്നെ ഈ ഭേദം എവി
ത്തിലൂടെയും, നവീകരണത്തിലൂടെയും, വ്യാവസായിക ടെയെത്തി. അതുപ�ോലെ ആധുനിക വിഷയങ്ങൾ‌ ഉൾ‌
വിപ്ലവത്തിലൂടെയും കടന്നു വന്ന യൂറ�ോപ്യന്‍ ജനത പ്പെടുത്തുന്നതിനുള്ള ഒരു പാഠ്യപദ്ധതി, ഇന്ത്യൻ സാഹ

उद्यन्नद्य मित्रमह... (ऋग्वेद १.५॰.११) എല്ലാ ദിനത്തേയും ഒപ്പം കൂട്ടുന്നതു് ഉദിക്കുന്ന മിത്രനത്രേ... (ഋഗ്വേദം 1.50.11)

10 555 | 10 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ചര്യത്തിൽ സങ്കീര്‍ണമായ ഒരു ഘടകമായേക്കാം. അംഗങ്ങള�ോ ആയിരുന്നു, എല്ലാവരും ദക്ഷിണേഷ്യൻ
ഒരു പക്ഷെ 'ക്ലാസിക്കൽ വിദ്യാഭ്യാസം' ഉപഭൂഖണ്ഡ പഠനങ്ങളുടെ പശ്ചാത്തലത്തിൽ ഭാഷാശാസ്ത്രം, ശാസ്ത്രം,
ത്തിലെ വിവിധ പാരമ്പര്യങ്ങളുടെ മന�ോഭാവങ്ങളെയും സാഹിത്യം എന്നിവയിൽ സംഭാവന നൽകിയ അക്കാ
വിശ്വാസങ്ങളെയും അതിശക്തമായി പ്രതിഫലിപ്പിക്കു ദമിക് വിദഗ്ധരാണു്. അവരില്‍ ഒന്നാമന്‍ സര്‍ വില്യം
ന്നതാകയാല്‍ അതു് ശക്തമായ പ്രതികരണത്തിനും കാര ജ�ോൺസും, രണ്ടാമന്‍ ‍ജെയിംസ് പ്രിൻസെപ്പും, മൂന്നാ
ണമായേക്കാം. എന്നാല്‍ 'ഇംഗ്ലീഷ് വിദ്യാഭ്യാസം' വ്യക്ത മന്‍ ചാള്‍സ് വില്‍ക്കിന്‍സും, നാലാമന്‍ എച്ച്. എച്ച്.
മായി ഞങ്ങള്‍ ചെയ്യുന്നില്ല, എന്നു് പ്രഖ്യാപിക്കുന്നവ വില്‍സനുമാണു്.
രില്‍ നാം സൃഷ്ടിക്കേണ്ട വിചാരം "ഉപയ�ോഗപ്രദമായ ഈ നാലു് വ്യക്തിത്വങ്ങളിൽ ആദ്യത്തേതു് വില്യം
പഠനം" കൊണ്ടു് നേടാനാവുന്നതു് ഈ ത്യാഗത്തിലൂടെ ജ�ോൺസ് (1746–1794) തന്നെ. യഥാർഥത്തിൽ അദ്ദേഹം
അവര്‍ക്കു് നേടാനാവില്ല എന്ന ബ�ോധ്യം തന്നെയാ ആ കാലത്തെ അദ്ഭുതം തന്നെയായിരുന്നു. ഇദ്ദേഹ
ണു്. ഇന്ത്യക്കാരെ ഇംഗ്ലീഷ് രീതികളിൽ ബ�ോധവത്ക ത്തിനു് തുല്യനായി ഭാഷാശാസ്ത്രരംഗത്തു് മറ്റൊരാളു
രിക്കുക എന്നതിനര്‍ഥം തുല്യമായ അവകാശങ്ങളെക്കു ണ്ടായിരുന്നില്ല. വില്യം ജ�ോൺസ് 28-ൽ കുറയാത്ത
റിച്ചു് അവരെ ബ�ോധ്യപ്പെടുത്തുകയെന്നു് കൂടിയാണു്. ഭാഷകളിൽ നിപുണനായിരുന്നു. പ�ോളിഗ്ലോട്ട് എന്ന
അതിനാല്‍ത്തന്നെ നിതിന്യായവ്യവസ്ഥയെ ഇംഗ്ലീ പ്രയ�ോഗം ഇദ്ദേഹത്തിനായി സൃഷ്ടിക്കപ്പെട്ടതായിക്ക
ഷിലാക്കുന്നതു് വ്യക്തമായ ധാരണയ�ോടെയാകണം. രുതാം. ഇന്തോ-യൂറ�ോപ്യൻ ഭാഷകളുടെ ഭാഷാപരമായ
അധാർമ്മികതയിലും അജ്ഞതയിലും ദുരിതത്തിലും കുടുംബത്തെ ആദ്യമായി നിർദ്ദേശിച്ച വ്യക്തിയെന്ന
സ്ഥാപിതമായ ഒരു വ്യവസ്ഥയുടെ ശക്തി എന്താണു്. നിലയിലും താരതമ്യ ഭാഷാശാസ്ത്രത്തിന്റെ പിതാക്ക
അതു് ശക്തമായ നീതിന്യായവ്യവസ്ഥയാണു്. നമ്മുടെ ന്മാരിൽ ഒരാളായും വില്യം ജ�ോൺസ് പണ്ഡിത ചരിത്ര
ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗങ്ങൾ കനത്ത ഇരുട്ടിലാ ത്തിൽ ഏറ്റവും പ്രസിദ്ധനാണു്. അദ്ദേഹത്തിന്റെ കൃതി
ണു്. ചരിത്രത്തിൽ മറ്റൊന്നിന�ോടും സാമ്യമില്ലാത്തതും കൾ ഒരു പ്രോട്ടോ-ഇന്തോ-യൂറ�ോപ്യൻ മാതൃഭാഷയുടെ
സ്വയം ഒരു പ്രത്യേക രാഷ്ട്രീയ പ്രതിഭാസമായി മാറുന്ന
സിദ്ധാന്തത്തിന് അടിത്തറയിട്ടു. ക�ൊൽക്കത്തയിൽ
തുമായ ഒരു സംസ്ഥാനത്തിനായി കരുതിവച്ചിരിക്കുന്ന
ജഡ്ജിയായി ജ�ോലി ചെയ്ത ജ�ോൺസ് 10 വർഷം ഇന്ത്യ
വിധിയെക്കുറിച്ചു് എന്തെങ്കിലും ഊഹം രൂപീകരിക്കുക
യിൽ ചെലവഴിച്ചു. ഈ സമയത്തു് അദ്ദേഹം ബംഗാ
സാധ്യമല്ല. അതിന്റെ വളർച്ചയും അപചയവും നിയന്ത്രി
ളിലെ ഏഷ്യാറ്റിക് സ�ൊസൈറ്റി സ്ഥാപിച്ചു.
ക്കുന്ന നിയമങ്ങൾ ഇപ്പോഴും നമുക്കു് അജ്ഞാതമാണ്.
നമ്മുടെ വ്യവസ്ഥയ്ക്കു് കീഴിൽ ഇന്ത്യയുടെ പ�ൊതു മനസ്സ് ജെയിംസ് പ്രിൻസെപ്പ് (1799-1840) എന്ന രണ്ടാമന്‍
വികസിച്ചേക്കാം, എന്നാല്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയു 20 വർഷത്തോളം ഇന്ത്യയില്‍ വാരണാസി, ക�ൊൽക്ക
ടെ ഭരണകാലത്തു് ഇന്‍ഡ്യയില്‍ സ്ഥാപിച്ച എല്ലാ സമ്പ്ര ത്ത എന്നിവിടങ്ങളിൽ ജ�ോലി ചെയ്തിരുന്നു. കമ്പനി
ദായങ്ങളും മ�ൊത്തത്തിൽ ഒരു ചൂഷണസ്വഭാവമുള്ളതാ കാലഘട്ടത്തിലെ ശ്രദ്ധേയനായ ബ്രിട്ടീഷ് ഓറിയന്റ
യിരുന്നു. അതിൽ ഉൾപ്പെട്ട ബ്രിട്ടീഷ് വ്യക്തികൾ നി ലിസ്റ്റുകളിൽ ഒരാളായിരുന്നു ഇദ്ദേഹം. ജ�ോൺസിന്റെ
ഷ്‌കരുണം അവസരവാദികളായിരുന്നു. എണ്ണമറ്റ പൗര അക്കാദമിക്കു് വിലപ്പെട്ട സംഭാവനകൾ നൽകിയ ബുദ്ധി
ന്മാരുടെ മരണത്തിനു് കമ്പിനി കാരണമായി. കമ്പനി മാനായിരുന്നു ജെയിംസ്. നിർഭാഗ്യവശാൽ അദ്ദേഹ
ഭരണവും, തുടർന്നുള്ള ബ്രിട്ടീഷ് രാജിന്റെ ഭരണവും ത്തിന്റെ ജീവിതവും ഹ്രസ്വമായിരുന്നു അജ്ഞാതമായ
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നല്ല സംഭാ അസുഖം ബാധിച്ചു് 40-ാം വയസ്സിൽ അദ്ദേഹം മരിച്ചു.
വന നൽകിയതായി ചരിത്രം രേഖപ്പെടുത്തണമെങ്കില്‍, ഏഷ്യാറ്റിക് സ�ൊസൈറ്റി ഓഫ് ബംഗാളിന്റെ ജേണ
ഇംഗ്ലീഷ് ഭാഷ അവതരിപ്പിച്ചവരായും, റെയിൽ‌വേ നിർമി ലിന്റെ സ്ഥാപക പത്രാധിപരായിരുന്നു പ്രിൻസെപ്പ്.
ച്ചവരായും, രാഷ്ട്രീയ-സൈനിക ഐക്യം സ്ഥാപിച്ചവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാണയശാസ്ത്രത്തിന്റെ (നാ
രായും നാം അംഗീകരിക്കപ്പെടണം. ക�ോർപ്പറേറ്റ് അത്യാ ണയങ്ങളുടെ പഠനം) തുടക്കക്കാരനായി അദ്ദേഹത്തെ
ഗ്രഹത്തിന്റെയും മ�ൊത്തക്കച്ചവടത്തിന്റെയും പാരമ്പര്യ നന്നായി ഓർക്കപ്പെടുന്നയാള്‍, പ്രത്യേകിച്ചും, പുരാതന
ത്താൽ നാം രേഖപ്പെടുത്തപ്പെടരുതു് എന്നു് നാം ഒര്‍മി ബാക്ട്രിയൻ, കുശാൻ വംശജരുടെ നിരവധി നാണയങ്ങൾ
ക്കണം. അദ്ദേഹം പഠിച്ചു. ഖര�ോഷ്ടിയേയും ബ്രാഹ്മിലിപിക
ഈ ലക്ഷ്യത്തോടെ ഇവര്‍ ആദ്യം ചെയ്തതെന്തെ ളേയും വായിച്ചെടുക്കാവാന്‍ ശ്രമിച്ചു് വിജയിച്ചയാളാണു്
ന്നാല്‍ ക്ലൈവ്, ഹേസ്റ്റിംഗ്സ്, ഹാവ്ലോക്ക്, ല�ോറൻസ് എന്നീ ജെയിംസ് പ്രിന്‍സെപ്പ്. കാലാവസ്ഥാപ്രവചനത്തില്‍
ഭരണാധികാരികളുടെ ക്രൂരവും-തീവ്രവുമായ പരിവേഷ അദ്ദേഹം നിപുണനായിരുന്നു.
ത്തിനു് പകരമായി നാല് ബദൽ വീരന്മാരെ അവതരിപ്പി മൂന്നാമനായ സർ ചാൾസ് വിൽക്കിൻസ് (1749-
ക്കുകയെന്നതാണു്. ബ്രിട്ടീഷുകാരെ കൂടുതൽ കുലീനമാ 1836) തന്റെ 21-ാം വയസ്സില്‍ ഇന്ത്യയിലെത്തി, ജ�ോൺ
യി പ്രതിനിധീകരിച്ചവരും ഇന്ത്യയിൽ കൂടുതൽ മൂല്യവ സിനും മറ്റു് ഏതു് ഓറിയന്റലിസ്റ്റുകൾക്കും വളരെ മുമ്പാ
ത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരുമായ നാലു് പുരു ണിതു്. അതായതു് കമ്പനിഇന്ത്യയില്‍ സംസ്കൃതഭാഷ
ഷന്മാർ. ഈ നാലു കണക്കുകളും ദ ഏഷ്യാറ്റിക് സ�ൊ യിൽ പ്രാവീണ്യം നേടിയ ആദ്യത്തെ ബ്രിട്ടീഷ്ക ‌ ാരനാ
സൈറ്റിയുടെ (ബംഗാളിന്റെ) സ്ഥാപകര�ോ ആദ്യകാല യിരുന്നു ചാൾസ് വിൽക്കിൻസ്. മുദ്രണത്തിനായി തയ്യാര്‍

अारेहन उत्तरां दिवम...् (ऋग्वेद १.५॰.११) സ്വര്‍ഗ ചക്രവാളത്തിലേക്കു് അസ്തമിക്കുന്നതും നീ തന്നെ... (ഋഗ്വേദം 1.50.11)
आर्षनादम |् 11 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 11
‍ചെയ്ത ബംഗാളി അച്ചു്ലിപിയുടെ പിതാവു് വില്‍ക്കിന്‍ ളായി ജീവിച്ചിരുന്ന പല പാട്ടുകാര്‍ നിര്‍മിച്ച പാട്ടുസാഹി
സാണു്. ബംഗാളിയില്‍ ആദ്യം അച്ചടിച്ച ഗ്രന്ഥം ഈ ത്യമാണു് വേദങ്ങള്‍ എന്നു്. ഈ പ്രഖ്യാപനത്തിന്റെ പി
ടെപ്പ്ഫേസ് ആണു് ഉപയ�ോഗിച്ചതു്. ഏഷ്യാറ്റിക് സ�ൊ ന്നാമ്പുറക്കഥകളിലെ ഏതാനും ഏടുകളിലൂടാണു് നാം
സൈറ്റി സ്ഥാപകരില�ൊരാളായിരുന്ന വില്‍ക്കിന്‍സാ കടന്നുപ�ോയതു്.
ണു് ഭഗവദ്ഗീത ആദ്യമായി ഇംഗ്ലീഷിലേക്കു് വിവര്‍‍ത്ത യുറ�ോപ്പില്‍ പതിനഞ്ചാം നൂറ്റാണ്ടിനു് ശേഷം
നം ചെയ്തതു്. "ഇന്ത്യ ഓഫീസ് ലൈബ്രറിയുടെ" പ്രഥമ ഉദയം കൊണ്ട മതരഹിതമായ ഒരു സാമൂഹ്യവീക്ഷണ
ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. ത്തെ വല്ലാതെ ഭയന്ന മതപുര�ോഹിതര്‍ തങ്ങളുടെ ജീവി
നാലാമത്തെ വീരനും മഹാനുമാണു് എച്ച്. എച്ച്. തമാര്‍ഗം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു്
വില്‍സന്‍. (1786–1860) ഇന്ത്യയുടെ പുരാതനഭാഷയിലും കുടിയേറി പാര്‍ത്തു. അവര്‍ ചെന്നെത്തിയ പ്രദേശങ്ങ
സാഹിത്യത്തിലും വളരെയധികം താല്പര്യം കാണിച്ചി ളില്‍ തങ്ങള്‍ക്കറിയാവുന്ന മതപ്രചാരണത്തിനു് അവര്‍
രുന്ന വില്‍സണിനെ, ക�ോൾ‌ബ്രൂക്കിന്റെ ശുപാർശ പ്രകാ ശ്രമിച്ചു കൊണ്ടേയിരുന്നു. കാരണം മുതല്‍ മുടക്കാതെ
രം 1811 ൽ ബംഗാളിലെ ഏഷ്യാറ്റിക് സ�ൊസൈറ്റിയുടെ ആര്‍ക്കും എവിടെയും ചെയ്യാവുന്ന ഒന്നാണു് സുവിശേഷ
സെക്രട്ടറിയായി നിയമിച്ചു. 1813-ൽ അദ്ദേഹം ഒരു സം വേല. പക്ഷെ അവര്‍ക്കതിനു് മറ്റൊരു പ്രയത്നം ചെയ്യേ
സ്കൃതപാഠം പ്രസിദ്ധീകരിച്ചു, കാളിദാസന്റെ മേഘദുതി ണ്ടതുണ്ടായിരുന്നു. ചെന്നെത്തിയ സ്ഥലത്തെ ഭാഷ പഠി
ന്റെ ഇംഗ്ലീഷ് പരിഭാഷ ഇദ്ദേഹമാണു് നിര്‍വഹിച്ചതു്. ക്കുകയെന്നുള്ള വലിയ പ്രയത്നം. അതവര്‍ ഭംഗിയായി
ആദ്യത്തെ സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടു ‍1819-ല്‍ തയ്യാ നിര്‍വ്വഹിച്ചു. ഈ ഭാഷാപഠനം വ്യാവസായിക വളര്‍ച്ച
റാക്കി. 1827-ൽ വിൽസൺ സെലക്ട് സ്പെസിമൻസ് ക്കു് ഉതകും വിധം ഉപയുക്തമാക്കാന്‍ കഴിയും എന്ന ചിന്ത
ഓഫ് തിയറ്റർ ഓഫ് ദി ഹിന്ദു പ്രസിദ്ധീകരിച്ചു, അതിൽ
മതപ്രചാരണത്തോടൊപ്പം വ്യാപാരത്തേയും അധികാര
ഇന്ത്യൻ നാടകത്തെക്കുറിച്ചുള്ള പൂര്‍ണമായ സർവേയും,
ത്തേയും ബന്ധിപ്പിച്ചു. അഥവാ പരസ്പരാശ്രിതമായ ഒരു
ആറ് സമ്പൂര്‍ണ നാടകങ്ങളുടെ വിവർത്തനങ്ങളുമുണ്ടായി
നവലോകക്രമം തന്നെ മതപ്രചാരകര്‍ സാധിച്ചെടുത്തു.
രുന്നു. അദ്ദേഹത്തിന്റെ മക്കെൻസി ശേഖരം (1828) വിഷ്ണു
ആരുടേയും സ്വന്തമല്ലാതിരുന്ന ഈ ഭൂമിയെ ആദ്യം പല
പുരാണത്തിന്റെ വിവർത്തനം (1840) എന്നിവ പ്രസിദ്ധ
കമ്പനികള്‍ സ്വന്തമാക്കി. ക്രമത്തില്‍ ആ കമ്പനികളുടെ
ങ്ങളാണു്. ബ്രിട്ടീഷ്ഇന്ത്യയുടെ പബ്ലിക് ഇൻസ്ട്രക്ഷൻ
കമ്മിറ്റി സെക്രട്ടറിയായി വർഷങ്ങള�ോളം പ്രവർത്തിച്ചു. ലാഭനഷ്ടങ്ങള്‍ ‍അവയെ രാഷ്ട്രീയാധികാരത്തിന്റെ കീഴി
ക�ൊൽക്കത്തയിലെ മെഡിക്കൽ, ഫിസിക്കൽ സ�ൊ ലെത്തിച്ചു. ആ രാഷ്ട്രീയാധികാരം മതത്താല്‍ സ്വാധീനി
സൈറ്റിയിൽ അംഗമായിരുന്ന അദ്ദേഹം റ�ോയൽ ഏ ക്കപ്പെട്ടിടത്തെല്ലാം മതങ്ങള്‍ തങ്ങളുടെ സ്ഥാവരജംഗമ
ഷ്യാറ്റിക് സ�ൊസൈറ്റിയുടെ ഒറിജിനൽ അംഗമായിരു സമ്പത്തുകളെ ചിന്തിക്കാന്‍ കഴിയാത്ത അളവിലും വലു
ന്നു. 1837 മുതൽ മരണം വരെ അദ്ദേഹം ഡയറക്ടറായി. പ്പത്തിലും വിശ്വാസികളുടെ പേരില്‍ പുര�ോഹിതവര്‍ഗ
വിൽസന്‍ അറിയപ്പെടുന്ന ഒരു സര്‍ജന്‍ കൂടിയായിരു ത്തിലൂടെ കെട്ടിപ്പുണര്‍ന്നു. മതപ്രചാരകരുടെ പക്കലുള്ള
ന്നു. ഇതെല്ലാം പ്രധാനമാണെങ്കിലും ഈ നാലു് പ്രസി സമ്പത്തിന്റെ കണക്കു് നമ്മേ ഞെട്ടിക്കുന്നതാണു്. 2015 ല്‍
ദ്ധരെ കണ്ടെത്തിയതിന്റെ പിന്നിലെ ലക്ഷ്യം ബ�ോധിക്കു പുറത്തുവന്ന കണക്കനുസരിച്ചു് ക്രൈസ്തവസഭയുടെ പക്ക
ന്നതു് 1832-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുതുതായി ലാണു് ല�ോകത്തിന്റെ 55% സമ്പത്തും. മുസ്ലീംമതസംഘ
സ്ഥാപിച്ച ബ�ോഡൻ കസേരയുടെ ആദ്യത്തെ അധി ടനകളുടെ പക്കല്‍ 5%വും, ഹിന്ദുസംഘടനകളുടെ പക്കല്‍
കാരി ഡ�ോ. വിൽസണായിരുന്നു എന്നു് അറിയുമ്പോഴാ 3.3%വും, യഹൂദമതസംവിധാനത്തിന്റെ കൈവശം 1.1%വും
ണു്. അതായതു് ഈ ബ�ോദന്‍ ചെയര്‍ എന്ന സിംഹാസ വച്ചു് അനുഭവിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ മതങ്ങ
നത്തിലിരുന്നാണു് പാശ്ചാത്യര്‍ ഈ വിധം കല്പിച്ചതു്. ളും രാഷ്ട്രങ്ങളും വ്യവസായ ഭീമന്മാരും ഒരേപ�ോലെയാ
'ആര്യന്മാരുടെ ഇടയില്‍ നിലനിന്ന വിശ്വാസങ്ങളേയും, ണു് എക്കാലവും ചിന്തിക്കുന്നതും പെരുമാറുന്നതും. യൂറ�ോ
അന്ധവിശ്വാസങ്ങളേയും, ആചാരങ്ങളേയും അനാചാര പ്പിനെ കൊള്ളയടിച്ച ക്രൈസ്തവസഭയുടെ പ്രാഗ് രൂപം
ങ്ങളേയും അവരുടെ പൂര്‍വചരിത്രവിജ്ഞാനശലങ്ങളേയും ഭാരതത്തെ കൊള്ളയടിച്ച ബുദ്ധസംഘങ്ങളില്‍ ദര്‍ശി
ക്രോഡീകരിച്ചു് ആര്യന്മാരുടെ ഇടയില്‍ കാലാകാലങ്ങ ക്കാം. (തുടരും)

വൈശ്യധര്‍മം:- ബ്രഹ്മചര്യപൂര്‍വം വേദാദിവിദ്യകള്‍ അഭ്യസിക്കണം. വിവാഹം ചെയ്തതിനുശേഷം നാനാ


ദേശങ്ങളിലുള്ള ഭാഷകള്‍ പഠിച്ചു് വിവിധ വ്യാപാര രീതികള്‍ മനസിലാക്കി സാധനങ്ങളുടെ വിലയും ക്രിയ
വിക്രയസമ്പ്രദായവും അറിഞ്ഞു് അന്യരാജ്യങ്ങളില്‍ സഞ്ചരിച്ചു് ലാഭം കിട്ടത്തക്കവണ്ണമുള്ള പ്രവൃത്തികളില്‍
ഏര്‍പ്പെടണം. പശുപാലനവും കൃഷിയും സമര്‍ഥമായി നടത്തി അവയെ അഭിവൃദ്ധിപ്പെടുത്തണം. ധനം വര്‍ദ്ധി
പ്പിച്ചു് വിദ്യാധര്‍മങ്ങളുടെ അഭിവൃദ്ധിക്കായി വ്യയം ചെയ്യണം. സത്യവാദികളും നിഷ്ക പടരുമായി സകല
വ്യാപാരങ്ങളും സത്യത്തെ മുന്‍നിറുത്തി ചെയ്യണം. സാധനങ്ങള�ൊന്നും നഷ്ടപ്പെടാതെ എല്ലാ സാധനങ്ങളെയും
സംരക്ഷിക്കണം. (ഋഷി ദയാനന്ദന്‍)

हृद्रोहं मम सूर्य... (ऋग्वेद १.५॰.११) ഹൃദയര�ോഗത്തെ നഷ്ടമാക്കുന്ന എന്റെ സൂര്യനാവുക നീ... (ഋഗ്വേദം 1.50.11)

12 555 | 12 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വേദവിചാരസമീക്ഷ

കമലാ നരേന്ദ്രഭൂഷണ്‍

ഉപവേദങ്ങള്‍
ഗാന്ധര്‍‍വ വേദസ്വരൂപം
(തുടര്‍ച്ച)

ഭാരതീയ വാദ്യസംഗീത�ോപകരണങ്ങള്‍ യാണു്. വളരെയേറെ വൈവിധ്യവും ഒഴുക്കുമുള്ള സ്വരവി


വായ്പാട്ടിനു് മിഴിവും ആസ്വാദനശേഷിയും നല്കി ശ്രോതാ ശേഷങ്ങള്‍ തന്മയത്വമായി മന�ോധര്‍മം പ�ോലെ പുറ
ക്കളെ അഭിരമിപ്പിക്കുന്ന കാര്യത്തില്‍ സംഗീത�ോപകര പ്പെടുവിക്കുവാന്‍ സഹായിക്കുന്ന സംഗീത�ോപകരണങ്ങ
ണങ്ങളെക്കൊണ്ടുള്ള പശ്ചാത്തല സംഗീതത്തിന്റെ പങ്കു് ള്‍, ഭാരതീയ സംഗീത�ോപകരണങ്ങളുടെ പ്രത്യേകതയും
വളരെ വലുതാണു്. കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ മഹത്വവുമാണു്. വിവിധ ആകൃതികളും സ്വരവിശേഷങ്ങ
വയലിനും മൃദംഗവും ഹിന്ദുസ്ഥാനി സംഗീതകച്ചേരികളി ളുമുള്ള ധാരാളം വാദ്യസംഗീത ഉപകരണങ്ങള്‍ ഭാരത
ല്‍ സാരംഗിയും തബലയും ഇതിനു് മതിയായ തെളിവുക ത്തിലുണ്ടു്. അതി പ്രാചീനകാലം മുതല്‍ ഭാരതത്തില്‍
ളാണു്. മനുഷ്യപ്രയത്നത്താല്‍ സംഗീതജ്ഞാനത്തേയും, വാദ്യ ഉപകരണങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധ
സംഗീതാസ്വാദനശേഷിയേയും എത്ര വേണമെങ്കിലും സമയത്തും, സന്തോഷാവസരങ്ങളിലും ഉപയ�ോഗിച്ചിരു
വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. എന്നാല്‍ ശാരീരഗുണം ന്ന വാദ്യോപകരണങ്ങളെക്കുറിച്ചു് - ഋഗ്വേദം 6.47.29-31
ആര്‍ക്കും വഴങ്ങുന്ന ഒന്നല്ല. മറിച്ചു് മനുഷ്യര്‍ അവരുടെ ശാ വരെ മന്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ടു്. യുദ്ധഭൂമിയില്‍ മുഴങ്ങു
രീരഗുണത്തിനു് വഴങ്ങിക്കൊടുക്കേണ്ടതുമുണ്ടു്. സത്യത്തി ന്ന ദുന്ദുഭിയുടെ ഭൈരവനാദം യ�ോദ്ധാക്കള്‍ക്കു് ഉത്തേ
ല്‍ പല സംഗീതജ്ഞാനികള്‍ക്കും അവരുടെ ജ്ഞാന ജനവും സമരവീര്യവും പ്രദാനം ചെയ്തു് ശക്തരാക്കുന്നു.
ത്തിനനുസരിച്ചു് ആലപിക്കുവാനുള്ള ശേഷിയുണ്ടാവില്ല. യജ്ഞവേദിയില്‍ നിന്നുയരുന്ന ശംഖനാദം ദിഗന്തങ്ങ
ഈ കുറവു് നികത്തി, അവരുടെ സംഗീതജ്ഞാനം ആവും ളെ പവിത്രമാക്കുന്നു. രാമായണത്തിലും മഹാഭാരതത്തി
വിധം വളരെ ഭംഗിയായി പ്രായ�ോഗികമായി പ്രകടിപ്പി ലും രണഭേരി മുഴക്കുന്ന ദുന്ദുഭി, ദമായ (സുഷിരവാദ്യങ്ങ
ക്കുവാന്‍ സംഗീത�ോപകരണങ്ങളെക്കൊണ്ടുള്ള പശ്ചാ ളായ) സുഷിരം, അവനദ്ധം, തുടങ്ങിയവയെക്കുറിച്ചു്
ത്തല സംഗീതത്തിന്റെ പങ്കു് വളരെ മഹത്വമാര്‍ന്നതാ വര്‍ണന കാണാനുണ്ടു്. മഹാഭാരതത്തില്‍, മാഗധ, നന്ദി
ണു്. ഇവയില്‍ ചില സംഗീത�ോപകരണങ്ങള്‍ വായ്പ്പാട്ടി വാദ്യം, വൈതാളികം, രൂപകം, ഗ്രന്ഥിക, ഗാഥീ, നട,
ന്റെ ഒപ്പവും വാദ്യോപകരണം മാത്രമായും പ്രയ�ോഗിക്കാ സൂത തുടങ്ങിയ സംഗീത ഉപകരണങ്ങളെയും അവയുടെ
റുണ്ടു്. നിത്യമായ ആത്മശേഷിയാല്‍ ചലിക്കുന്ന അനി വ്യവസായികളെയും കുറിച്ചു് പറയുന്നുണ്ടു്.
ത്യശരീരത്തില്‍ നിന്നും പുറപ്പെടുന്ന ശാരീരത്തിനു് ശരീര
ത്തിന്റെ പരിമിതികളുണ്ടു്. ആത്മാവിനാകട്ടെ അതിന്റെ
വാദ്യവിഭാഗം
സങ്കല്പശേഷിയാല്‍ അപരിമിതമായ ജ്ഞാനത്തേയും വി വാദ്യമത്രനിഗദ്യതേ തത്തദം സുഷിരം ചാവനദ്ധം ഘന
ജ്ഞാനത്തേയും പ്രാപിക്കുവാനും ചിന്തിക്കുവാനും കഴി മിതിസ്മൃതം ചതുര്‌‍ഥ. (സംഗീതതരത്നാകരം) തതം, സുഷി
യും. ഈ സാധ്യതയും പരിമിതയും മനുഷ്യനു് അന്വേഷണ രം, അവനദ്ധം, ഘനം എന്നിങ്ങനെ വാദ്യം നാലുതരം.
ത്തിന്റെയും പരീക്ഷണത്തിന്റെയും ഒടുങ്ങാത്ത രംഗവേ തത്രപൂര്‌വാഭ്യാം ശ്രുത്യാദി ദ്വാരത�ോ ഭവേത് ഗീതം
ദികളെ പ്രദാനം ചെയ്യുന്നു. സാന്തമായതിനാല്‍ അനന്ത തത�ോവനദ്ധേന രജ്യതേമീയതേ ഘനാത്. തതം,
തയെ പുല്കുവാനുള്ള ശ്രമം സദാ അവന്‍ നടത്തിക്കൊണ്ടേ സുഷിരം എന്നിവയില്‍ നിന്നു് ശ്രുതിയും, സ്വരം, മൂര്‍ച്ഛത,
യിരിക്കുന്നു. അതാണു് മനുഷ്യന്റെ സഹജമായ ഭാവം താനം, അലങ്കാരം, ജാതി, ഗീതി എന്നിവയില്‍ നിന്നു്
അതു് മനസ്സിലാക്കിയ മനുഷ്യചിന്തയുടെ സംഗീതസാഗ ഗീതവുമുണ്ടാകുന്നു. അവനദ്ധം ഗീതത്തിനു് കൂടുതല്‍
രതരണത്തിനുള്ള ശക്തമായതും ഒട്ടൊക്കെ അനിവാര്യ മന�ോഹാരിത നല്കുന്നു. ഘനവാദ്യം, ലഘു മുതലായ ക്രിയ
മായതുമായ ഉപാധിയാണു് വാദ്യസംഗീത�ോപകരണ കളാല്‍ ഗീതത്തെ നിയന്ത്രിക്കുന്നു. ഇപ്രകാരം നാലു
ങ്ങള്‍. വിധം വാദ്യങ്ങളും സംഗീതത്തിനു് മിഴിവേകുന്നതിന�ൊ
പാശ്ചാത്യസംഗീത�ോപകരണങ്ങളില്‍ നിന്നും തി പ്പം ഗീതം, നൃത്തം എന്നിവയുടെ ന്യൂനത ഏറെക്കുറെ
കച്ചും വ്യത്യസ്തമാണു് ഭാരതീയ സംഗീത�ോപകരണങ്ങ പരിഹരിച്ചു്, മനുഷ്യമനസ്സില്‍ സന്തോഷവും ഉന്മേഷവും
ള്‍. ഗമകങ്ങള്‍ ഭാരതീയസംഗീതത്തിന്റെ ജീവനാഡി പ്രദാനം ചെയ്യുന്നു.
् तमसः परि... (ऋग्वेद १.५॰.१॰) ഇരുട്ടിന്നഗ്രത്തിലുദിക്കും വെളിച്ചമല്ലോ നീ ഞങ്ങള്‍ക്കു്... (ഋഗ്വേദം 1.50.10)
उत वयं
आर्षनादम |् 13 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 13
തന്ത്രിവാദ്യം ന്നത് (3.1.25 വീണായ�ോപഗായതി, കാശികാ) വീണ
വീണ ഭാരതത്തിലെ ഏറ്റവും പ്രാചീനമായ തന്ത്രിവാദ്യ യില്ലാതെ പാടുന്നതിനു് അപവീണം എന്നും പറഞ്ഞിരു
മാണു്. ഏക തന്ത്രി, ദ്വിതന്ത്രി, ത്രിതന്ത്രി മുതല്‍ ശതതാ ന്നു (6.2.187) വീണയില്‍ നിന്നുണ്ടാകുന്ന മന്ദ്രനാദത്തി
രയുക്തവീണ വരെ പ്രചരിച്ചിരുന്നതു് ഭാരതത്തിലാണു്. നു് - സ്വരത്തിനു് - ലഹരീനിക്വണ എന്നു പറയുന്നു.
വീണയില്‍ അതി പ്രാചീനവും മഹത്തുമായതു് നാരദവീ (ക്വണ�ോ വീണായാം ച - 3.3.65) പാണിനി, പെരുമ്പറ,
ണയാണു്. കുഴിത്താളം, കൈമണി തുടങ്ങിയ വാദ്യങ്ങളെക്കുറിച്ചും
തതം:- മീട്ടേണ്ട കമ്പികള്‍ ഉറപ്പിച്ചിട്ടുള്ള വാദ്യ അവയുടെ വാദ്യകാരന്മാരെക്കുറിച്ചും (4.4.56) ചര്‍ച്ച
മാണു് തതം. തതം രണ്ടുവിധമുണ്ടു്. (1) ശ്രുതിവീണ (2) ചെയ്തിട്ടുണ്ട് (മാട്ടൂകിക, ഝര്‍ഝരിക, പാണിഘ). പാണി
സ്വരവീണ. കിന്നരി, ചിത്ര, പിനാകി, സാരംഗി തുടങ്ങി ഘ, താളഘ എന്നീ വാദ്യങ്ങള്‍ (3.2.55) കൈകള്‍കൊണ്ടു
യവ തതവാദ്യത്തിനുദാഹരണമാണ്. താളമടിച്ചു് സ്വരസാധന ചെയ്യുന്നവര്‍ക്കു് പാലിഭാഷയില്‍
പാണിസ്സര്‍ എന്നാണു് പറയുന്നത്. (ശബ്ദദര്ദുരം കര�ോതി
സുഷിരവാദ്യങ്ങള്‍:- ദ്വാരങ്ങളില്‍ കൂടിയുള്ള വായു 4.4.34) മിഴാവു് ഘടം പ�ോലെയുള്ള മണ്‍കുടം വായിക്കു
നിര്‍ഗമനത്താല്‍ ധ്വനിയുണ്ടാക്കുന്ന വാദ്യമാണു് സുഷി ന്നവരെ ദാര്ദുരികര്‍ എന്നാണു് പാണിനി പറഞ്ഞിരിക്കു
രം, വംശീ, പാവം, പാവിക, മുരളീ, മധുകരി, കാഹളം, ന്നതു്.
തുണ്ഡകിനി, ചുക്കാ, ശൃംഗം, ശംഖം, തിത്തിരി ഇവയെ
ല്ലാം സുഷിരവാദ്യത്തില്‍പ്പെടുന്നു. പ്രയ�ോഗത്തിന്റെ അടിസ്ഥാനത്തില്‍ വാദ്യോപക
രണങ്ങളെ ശുഷ്കം, ഗീതാനുകം, നൃത്താനുകം, ഉഭയാനുകം
അനവദ്ധവാദ്യങ്ങള്‍:- ഉറച്ച ഏതെങ്കിലും പ്രതല എന്നു നാലായി വിഭജിക്കാം. ഗീതത്തോടും നൃത്തത്തോ
ത്തില്‍ വലിയദ്വാരങ്ങള്‍ നിര്‍മിച്ചു് അതില്‍ ത�ോല്‍പൊ ടും ബന്ധമില്ലാതെ വായിക്കുന്ന വാദ്യം ശുഷ്കം (ഗ�ോഷ്ഠി)
തിഞ്ഞിട്ടുള്ള മുഖത്തോടുകൂടിയ സംഗീതവാദ്യോപകര ഉദാഹരണം ചെണ്ട, പഞ്ചവാദ്യം, താളവാദ്യക്കച്ചേരി മുത
ണങ്ങളാണു് അനവദ്ധവാദ്യങ്ങള്‍ 1) പടഹം (മാര്‍ഗം, ലായവ ശുഷ്കവാദ്യവൃന്ദഗ�ോഷ്ഠിക്കുദാഹരണമാണു്. ഗീത
ദേശീ എന്നു രണ്ടുവിധം) 2) മര്‍ദ്ദളം ഇതിന് മൃദംഗം എന്നും ത്തോട�ൊപ്പം വായിക്കുന്ന വാദ്യം ഗീതാനുകം (ഉദാഹര
മുരജമെന്നും പേരുണ്ടു് 3) ഹുഡ്ക്കാ (ഉടുക്ക് ) 4) കരടാ ണം വീണ, വയലിന്‍ മുതലായവ) നൃത്തത്തെ അനുഗമി
(മിഴാവ് 5) ഘടസം 6) ഘടം 7) ഢവസം (തവില്‍) 8) ക്കുന്നതു് നൃത്താനുഗം ഉദാഹരണം മദ്ദളം, ചിലങ്ക, ഇല
ഢക്കാ 9) കുടുക്കാ 10) കുഡുവാ (ചെണ്ട) 11) ഡമരു 12) ത്താളം ആദിയായവ. ഗീതം, നൃത്തം എന്നിവ രണ്ടിനേ
ദുന്ദുഭി, ഭേരി തുടങ്ങി 24 തരം അനവദ്ധവാദ്യങ്ങളുണ്ടു്. യും അനുഗമിക്കുനതു് ഉഭയാനുഗം. ഉദാഹരണം - മൃദംഗം,
ഘനവാദ്യങ്ങള്‍:- പരസ്പരാഘാതം ക�ൊണ്ടു് നാദ തബല മുതലായവ.
മുണ്ടാക്കുന്ന ല�ോഹവാദ്യം. ഘനവാദ്യങ്ങള്‍ പ�ൊതുവേ വാദ്യവിശേഷങ്ങള്‍ക്കു് ആരാധനാസമ്പ്രദായങ്ങ
അഗ്നിയില്‍ ശുദ്ധി ചെയ്ത വെങ്കലത്തില്‍ നിര്‍മിച്ചവ ളില്‍ ദൈവീകമായ ദിവ്യസ്ഥാനമാണുള്ളതു്. രാജാഭിഷേ
യാണു്. താളം, കാംസ്യതാളം, ഘണ്ടാ(പൂജാമണി) കര കം, ഘ�ോഷയാത്ര, ഉത്സവാദികള്‍, വിവാഹാദി ആഘ�ോ
താളം, ക്ഷുദ്രഘണ്ടിക (ചിലങ്ക) തുടങ്ങിയവ ഘനവാദ്യ ഷങ്ങള്‍, യുദ്ധം, നാടകം എന്നിവയ്‌ക്കെല്ലാം വാദ്യം
ങ്ങളാണു്. അവിഭാജ്യഘടകമാണു്. ഭാരതീയ സംഗീതശാസ്ത്രം ഒരു
സംഗീതദാമ�ോദരത്തില്‍ തതം വാദ്യന്തു ദേവാനാം അലൗകികശാസ്ത്രമാണു്. വിശ്വബ്രഹ്മാണ്ഡത്തെപ്പോലും
ഗാന്ധര്‌‍വാണാഞ്ച ശൈഷിരമ് ആനദ്ധം രാക്ഷസാനാം സംഗീതമയമാക്കുവാന്‍ ശക്തിയുള്ള സാമവേദത്തിന്റെ
തു കിന്നരാണാം ഘനം വിദുഃ എന്നു് പറഞ്ഞിരിക്കുന്നു. ഉപവേദമായ ഗാന്ധര്‍വവേദത്തെ സംരക്ഷിക്കേണ്ടതു്
തതവാദ്യം ദേവതകളുടെയും സുഷിരവാദ്യം ഗന്ധര്‍വന്മാ വേദസംരക്ഷണത്തോളം തന്നെ പ്രധാനമാണു്. എന്നാല്‍
രുടെയും അനദ്ധ രാക്ഷസന്മാരുടെയും ഘനം കിന്നരന്മാ വേദസംരക്ഷണം തന്നെ പ്രതിസന്ധിയിലായിരിക്കു
രുടെയും പ്രിയവാദ്യമാണു്. സംഗീതരത്‌നാകരമനുസ മ്പോള്‍ എതുവിധം ശാസ്ത്രീയമായി ഗാന്ധര്‍വവേദം
രിച്ചു് സിംഹനാദേന സഹവാദ്യം പഞ്ചവിധം ഭവതി സംരക്ഷിക്കപ്പെടും. ഈ സന്നിഗ്ദ്ധാവസ്ഥയെ കടന്നു്
അതായതു് യുദ്ധകാല സൈന്യങ്ങളുടെ ഭേരിയായ സിംഹ പ�ോകാന്‍ ഗാന്ധര്‍വവേദം അതിന്റെ സൂക്ഷ്മതലങ്ങളെ
നാദമുള്‍പ്പെടെ വാദ്യങ്ങള്‍ അഞ്ചു പ്രകാരമുണ്ടെന്നാണു് ഉപേക്ഷിച്ചു് വളരെ സ്ഥൂലമായവയെ പരിഗ്രഹിച്ചു് നില
സംഗീതദാമ�ോദരത്തില്‍ പറഞ്ഞിരിക്കുന്നത്. നില്ക്കാന്‍ പണിപ്പെടുന്നുണ്ടു്.
പ്രാചീന സാഹിത്യത്തില്‍ ഗീതവാദ്യനൃത്തത്തിനു് ആധുനികവല്ക്കരണത്തിന്റെ പേരില്‍ ആസുരീയത
കല എന്ന ശബ്ദമാണു് പ്രയ�ോഗിച്ചിരിക്കുന്നതു്. പാണി നിറഞ്ഞ പാശ്ചാത്യഭാവത്തേയും, പലകാരണങ്ങളാല്‍
നിയുടെ കാലത്തു് വാദ്യകര്‍മത്തെ ശില്പം എന്ന പേരി ഒട്ടൊക്കെ വികലമായ പൗരസ്ത്യഭാവത്തേയും ഒഴിവാ
ലാണു് അറിയപ്പെട്ടിരുന്നതു്. അതിനെയാണിന്നു് ലളിത ക്കാന്‍ ഭാരതീയ സംഗീതശാസ്ത്രം കിണഞ്ഞു് പരിശ്രമി
കല എന്ന പേരില്‍ പ്രസിദ്ധമാക്കിയിരിക്കുന്നതു്. പാണി ക്കുന്നുണ്ടു്. നഷ്ടഭ്രഷ്ടമായ ശുദ്ധസംഗീതശാസ്ത്രത്തെ ഗാ
നിയും തന്ത്രിവാദ്യത്തില്‍ വീണയെക്കുറിച്ചു് പരാമര്‍ശി ന്ധര്‍വവേദ നിഷ്ഠമാക്കാനും ഈ കലയെ സ്നേഹിക്കുന്ന
ക്കുന്നുണ്ടു്. വീണയ�ോട�ൊപ്പം പാടുന്നതിനു് ഭാഷയില്‍ വരും ആദരിക്കുന്നവരും വളരെ ശ്രദ്ധിക്കുന്നുണ്ടെന്നതു്
വീണ�ോപഗായതി എന്ന ധാതുവാണു് ഉപയ�ോഗിച്ചിരു ആനന്ദപ്രദമാണു്. അതു് സാധിക്കുമെന്നതിനാല്‍ സംശ


अगन्म ज्योतिः उत तमम ...् (ऋग्वेद १.५॰.१॰) ഉത്തമ ജ്യോതിയുടെ തെളിവാര്‍ന്ന തേജ�ോരൂപം... (ഋഗ്വേദം 1.50.10)

14 555 | 14 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വൈദിക വ്യാഖ്യാനം

പി. കെ. ജയന്‍

മരണത്തിനപ്പുറം
മുക്തിയും പുനരാഗമനവും... (തുടര്‍ച്ച) കഴിഞ്ഞാല്‍ മുക്തിയായി. അവിടെ മൃത്യുഭയമേ വേണ്ട.
ല�ോകാരംഭം മുതല്‍ വ്യഷ്ടിരൂപിയായ ഓര�ോ വ്യക്തി
അണ്ഡകടാഹമായ ഈ ബ്രഹ്മാണ്ഡത്തിന്റെ ചെറിയ
യുടെയും അന്വേഷണം സമഷ്ടിരൂപത്തിലിരുന്ന ഞാന്‍
പതിപ്പാണു് സൗരയൂഥം. ഈ സൗരയൂഥത്തിന്റെ ക�ൊച്ചു
എങ്ങിനെ വ്യഷ്ടിയായി. ഞാന്‍ എങ്ങിനെ ഞാന്‍ അല്ലാ
പതിപ്പാണു് നമ്മുടെ ശരീരം. 'യഥാ ബ്രഹ്മാണ്ഡേ തഥാ തായി. ഞാന്‍ എങ്ങിെന സമഷ്ടിഭാവത്തെ പുനര്‍വരി
പിണ്ഡേ' എന്നു് സ്മൃതി വചനമുണ്ടു്. പ്രപഞ്ചത്തിലെ ഓര�ോ ക്കും. ഈ അന്വേഷണത്തിന�ൊടുവില്‍ നാം മുക്തിയെ
അണുവിലും ന്യൂക്ലിയസിന്റെ ചുറ്റും ഇലക്ട്രോണ്‍സ് ചുറ്റി പറ്റി ബ�ോധവാനാകും. എന്താണു് മുക്തി? 'മുഞ്ചന്തി
ത്തിരിയുന്നതുപ�ോലെ സൗരയൂഥത്തില്‍ സൂര്യനു ചുറ്റും പൃഥഗ് ഭവന്തി ജനാ യസ്യാം സാ മുക്തിഃ' ഏതില്‍ നിന്നു്
ഗ്രഹങ്ങള്‍ പ്രദക്ഷിണം വെയ്ക്കുന്നു. നമ്മുടെ ശരീരത്തെ മ�ോചനം ഉണ്ടാകുന്നുവ�ോ അതാണു് മുക്തി. ഏതില്‍
ചേതനമാക്കി വെയ്ക്കുന്ന ശക്തി ആത്മാവാണു്. ആത്മാവി നിന്നു് മ�ോചിച്ചു് എന്തിനെ പ്രാപിക്കുന്നു എന്ന ചോദ്യം
ല്ലെങ്കില്‍ ശരീരം വൃദ്ധി പ്രാപിക്കാതെ അഴുകിപ്പോകും. ഇവിടെ അവശേഷിക്കുന്നു. ദുഃഖത്തില്‍ നിന്നും മ�ോചിച്ചു്
ഇതുപ�ോല�ൊരു ശക്തി ഈ ബ്രഹ്മാണ്ഡശരീരത്തേയും സുഖത്തെ പ്രാപിച്ചു് ബ്രഹ്മത്തില്‍ വസിക്കുന്നു എന്നത്രേ
അഴുകിപ്പോകാതെ കാത്തുരക്ഷിക്കേണ്ടേ? ആ ശക്തിയു ഇതിനുത്തരം.
ടെ ഇച്ഛയാലാണു് പ്രപഞ്ചം അനുദിനം വളര്‍ന്നു് വിക ഇന്നു് ല�ോകത്തു് പ്രചരിക്കുന്ന ഭൂരിപക്ഷം മതങ്ങ
സിച്ചു് അഭിവൃദ്ധി പ്രാപിച്ചുക�ൊണ്ടിരിക്കുന്നതു്. വേദാന്തി ളിലും മുക്തിയുടെ സ്ഥാനത്തു് നിത്യസ്വര്‍ഗവും നിത്യനര
കള്‍ ഇതിനെ സമഷ്ടിയെന്നും വ്യഷ്ടിയെന്നും വേര്‍തിരി കവും പുനരുദ്ധാനവുമാണു് സങ്കല്പിക്കുന്നതു്. എന്നാല്‍
ക്കുന്നു. മൃത്യു വ്യഷ്ടിയെ മാത്രം പിടികൂടുന്ന പ്രതിഭാസ മൗലികമായ വൈദിക ചിന്തയില്‍ നിത്യമായ സ്വര്‍ഗന
മാണു്. സമഷ്ടിക്കു് മൃത്യുവില്ല. വ്യഷ്ടി സമഷ്ടിയെ പ്രാപിച്ചു രകങ്ങള്‍ക്കു് പ്രസക്തിയില്ല. ഇവിടെ സ്വര്‍ഗം മുക്തിയി
ഉപവേദങ്ങള്‍
യമില്ല. കാരണം വേദവിദ്യ സത്യമാണു്. അതെന്നും സത്യമായിത്തന്നെ നിലനില്ക്കും. ഉപാസനാ സംബന്ധിയായ
ശാസ്ത്രങ്ങളില്‍ സംഗീതവിദ്യയുടെ മഹിമ സര്‍വോപരി ദൃശ്യമാണു്. പൂജാക�ോടിഗുണം സ്തോത്രം, സ്തോത്രാത്‌ക�ോടി
ഗുണ�ോ ജപഃ, ജാപാദ്‌ക�ോടി ഗുണം ഗാനം, ഗാനാത് പരതരം നഹി. എന്നുള്ളതു് പൗരാണികപണ്ഡിതമതമാണു്.
യ�ോഗേശ്വരനായ ശ്രീകൃഷ്ണന്‍ പ്രഖ്യാപിച്ചതു് വ‍ േദാനാം സാമവേദ�ോസ്മി എന്നാണു്. സാമവേദപ്രധാനമായ ഗാന്ധര്‍വ്വ
വേദമഹിമ സ്വയം പ്രകടമാകുന്നതു് സംഗീതശാസ്ത്രത്തിലൂടെയാണു്. വയറ്റുപ്പിഴപ്പിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി
സംഗീതത്തെ വില്പനച്ചരക്കാക്കാതെ ജാതിമതവര്‍ഗവര്‍ണവ്യത്യാസമെന്യേ ഉപാസനയിലൂടെയാവണം ധന്യരായ
സംഗീത ആചാര്യന്മാരുണ്ടാവേണ്ടതു്, സംഗീതസഭകള്‍ ഉണ്ടാവേണ്ടതു്. ഇതു് കാലത്തിന്റെ ആവശ്യമാണു്. അതു്
കണ്ടെത്തിയാല്‍ നമ്മുടെ കുട്ടികള്‍ക്കു് വരദാനമായിക്കിട്ടിയ സംഗീതവാസന നേരായ മാര്‍ഗത്തിലൂടെ വളര്‍ത്തി
യെടുക്കാന്‍ കഴിയും. കലാശാലകള്‍ കലാപശാലകളാക്കി നശിപ്പിച്ചതുപ�ോലെ, യുവജനകല�ോത്സവമെന്ന പേരില്‍
കാട്ടിക്കൂട്ടുന്ന വിക്രിയകളിലല്ല സംഗീതത്തിന്റെ മാറ്റുരക്കേണ്ടതു്. പണവും പദവിയും ക�ൊണ്ടു് നേടുന്നതെല്ലാം നിമി
ഷനേരംക�ൊണ്ടു് നശിക്കുന്ന ഹൃദയഭേദകമായ കാഴ്ച ഇന്നു് സര്‍വത്ര കാണുന്നു. യജ്ഞത്തിനു് പ�ോലും ഒടിഞ്ഞുവീണ
ഉണങ്ങിയ വൃക്ഷക്കമ്പുകള്‍ ഉപയ�ോഗിച്ചവരായിരുന്നു പൂര്‍വസൂരികളായ മഹര്‍ഷീശ്വരന്മാര്‍. പുല്കുടിലുകളില്‍ ജീവിച്ച
അവര്‍ക്കു് കായ്കനികളും പാറകളില്‍ നിന്നു് ഒഴുകിവരുന്ന ജലവും മതിയായിരുന്നു ജീവിക്കാന്‍. പ്രാര്‍ഥനയും ജപവും
പഠനവും പാഠനവും ജീവിതവൃത്തിയാക്കി ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ച ആ തപ�ോധനന്മാര്‍ വരും തലമുറയ്ക്കു വേണ്ടി
കരുതി വച്ചതെല്ലാം പുര�ോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരില്‍ കവര്‍ന്നെടുത്ത രാക്ഷസരായി മനുഷ്യന്‍
അധഃപതിച്ചു. ശക്തനായ ഭരണാധികാരിയും ബുദ്ധിമാനായ ഉപദേശകനും സത്യസന്ധരായ പ്രജകളും ശാന്തിയും സമാ
ധാനവും നിലനില്ക്കുന്ന ഭൂമിയും നമുക്കുണ്ടായേ മതിയാവൂ. അതിനു് നമ്മള്‍ക്കോര�ോരുത്തര്‍ക്കും ഒന്നു ചേര്‍ന്നു് പ്രാര്‍ഥ
നാപൂര്‍വ്വം പ്രയത്നിക്കാം. പ്രസംഗവും പ്രബന്ധാവതരണവുമല്ല ഇന്നാവശ്യം. കര്‍ത്തവ്യബ�ോധത്തോടെ രാജാവിനെ
ഭരിക്കാനനുവദിക്കുക. ആപത്തു് വരുമ്പോള്‍ ദുഃഖിച്ചിരിക്കാതെ ധൈര്യമായി മുന്നോട്ടു പ�ോകാം. കരക്കിരുന്നു വള്ളം
മുക്കുന്നവരേയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവരെയും മാറ്റി നിര്‍ത്തിയാല്‍ പരശ്ശതം സന്മനസ്സുള്ള പുണ്യാ
ത്മാക്കള്‍ ഇന്നും നമുക്കിടയിലുണ്ടു്. അവര�ോട�ൊപ്പം നമുക്കും ഉത്തമസംഗീതത്തിനായി അണി ചേരാം. (തുടരും)


पश्यन जन्मानि सूर्य... (ऋग्वेद १.५॰.७) കാഴ്ചയുടെ പുണ്യജന്മം സൂര്യനിലത്രേ ... (ഋഗ്വേദം 1.50.7)
आर्षनादम |् 15 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 15
ല്‍ സമ്പൂര്‍ണജ്ഞാനിയായി വസിക്കുന്ന ജീവാത്മാവ് ഏതാണ്ടു് ഒരു രൂപം ഗാഢനിദ്രയില്‍ അതായതു് സുഷു
അനുഭവിക്കുന്ന ആനന്ദ വിശേഷമാണു്. അതുപ�ോലെ പ്തിയില്‍ ലഭിക്കുന്നുണ്ടു്. ഒന്നും അറിയാതെ സുഖമായി
തന്നെ വിഷയതൃഷ്ണയില്‍പ്പെട്ടു് അനുഭവിക്കുന്ന ദുഃഖ ഉറങ്ങി എന്നു പറയുമ്പോള്‍ നാം അനുഭവിച്ചതു് മ�ോക്ഷ
വിശേഷണത്തിനു് നരകം എന്നും പറയുന്നു. 'സ്വഃ സുഖത്തിന്റെ നിഴല്‍ രൂപമാണു്. സമാധിയില്‍ ഇരിക്കുന്ന
സുഖം ഗച്ഛതി യസ്മിന് സ സ്വര്ഗഃ അത�ോ വിപരീത�ോ യ�ോഗികളും ഈ സുഖം അനുഭവിക്കുന്നുണ്ടു്. സ്വരൂപ
ദുഃഖഭ�ോഗാ നരക ഇതി' നിത്യ സ്വര്‍ഗത്തിനു് സമാന ശൂന്യമായ അവസ്ഥയെന്നു് ദര്‍ശനങ്ങളില്‍ സമാധിയെ
മായ ഒരു നിത്യമുക്തിയും നമുക്കില്ല. ആധുനിക നിയമ വിലയിരുത്തുന്നതു് ഇതുക�ൊണ്ടാണു്.
വ്യവസ്ഥയില്‍ ഒരു വ്യക്തി കുറ്റം ചെയ്താല്‍ നിശ്ചിതകാല ദുഃഖങ്ങള്‍ ഇല്ല എന്ന സാമ്യം മാത്രമേ സുഷുപ്തിയും
ത്തേക്കു് ശിക്ഷിക്കുന്നു. ശിക്ഷയുടെ കാലാവധി കഴിഞ്ഞാ സമാധിയും മ�ോക്ഷവും തമ്മില്‍ ഉള്ളൂ. നിദ്ര തമസ്സിന്റെ
ല്‍ കുറ്റവിമുക്തനാക്കുന്നതുപ�ോലെ തന്നെ പുണ്യകര്‍മ വികാരമായതിനാല്‍ സുഷുപ്തി ഒരു താമസിക അവസ്ഥ
ങ്ങള്‍ക്കും കാലാവധിയുണ്ടു്. ജീവാത്മാവു് എത്രകാലം യാണു്. അവിടെ നമുക്ക് ദുഃഖാനുഭവം ഉണ്ടാകുന്നില്ലെങ്കി
മുക്തിയില്‍ കഴിയുമെന്നുള്ളതിനു് വ്യക്തമായ ഉത്തരം ലും സുഖാനുഭവം ലഭിക്കുന്നില്ല. ദുഃഖമില്ലെന്ന സാദൃശ്യം
മുണ്ഡക�ോപനിഷത്തു് 3.2.6-ല്‍ കാണാം. 'തേ ബ്രഹ്മ
മാത്രമേ സുഷുപ്തിക്കു് മ�ോക്ഷവുമായിട്ടുള്ളൂ. എന്നാല്‍ സമാ
ല�ോകേ ച പരാന്തകാലേ പരാ മൃതാത് പരിമുച്യന്തി
ധി താമസിക അവസ്ഥയല്ല, ജ്ഞാനാവസ്ഥയാണു്.
സര്‌‍വേ' മുക്തി പ്രാപിച്ച ജീവാത്മാവു് മഹാകല്പം കഴി
അവിടെ ദുഃഖനിവൃത്തി ലഭിക്കുന്നു ണ്ടെങ്കിലും സമാധി
യുന്നതുവരെ മുക്താവസ്ഥയില്‍ ബ്രഹ്മാനന്ദമനുഭവിച്ച് സു
യില്‍ നിന്നുണരുമ്പോള്‍ വിയ�ോഗം ഉണ്ടായി പഴയ അവ
ഖത്തോടെ വാഴുന്നു. സര്‍വപ്രകാരവുമുള്ള ദുഃഖത്തിന്റെ
സ്ഥ പുനഃസ്ഥാപിക്കപ്പെടും. എന്നാല്‍ മ�ോക്ഷത്തില്‍ ത്രി
അത്യന്തനിവൃത്തിയാണു് മുക്തി. എല്ലാവിധ ദുഃഖങ്ങളി
വിധ ദുഃഖങ്ങളുടെയും ആത്യന്തിക നിവൃത്തിയുണ്ടാകുന്നു.
ല്‍ നിന്നുള്ള മ�ോചനം സുഖത്തെ പ്രദാനം ചെയ്യുന്നു.
മുക്തി ഒരു സമ്പൂര്‍ണ ലയനമാണെന്ന ധാരണ ചില
അന്തക്കരണ വിച്ഛിന്നമായ ചൈതന്യത്തെയാണു്
വിശ്വാസികള്‍ വെച്ചു പുലര്‍ത്തുന്നുണ്ടു്. ജീവന്‍ പൂര്‍ണ
ജീവന്‍ എന്നു പറയുന്നതു്. ജീവന്‍ പാപകര്‍മങ്ങളുടെ ഫലാ
മായും ലയിച്ചു പ�ോയാല്‍ പിന്നെ മുക്തിസുഖം അനുഭവി
നുഭവമാകുന്ന ബന്ധനത്തില്‍ കുടുങ്ങുന്നു. ബന്ധനമ�ോ
ക്ഷങ്ങള്‍ സ്വതസിദ്ധങ്ങളായ പ്രക്രിയകളല്ല. അതില്‍ ക്കുന്നതാരു് എന്ന പ്രസക്തമായ ച�ോദ്യം ഉയരും. മാത്ര
നിന്നും വിട്ടുപ�ോകാന്‍ അനുഷ്ഠാനം കൂടിയെ തീരൂ. ദുഃഖമു മല്ല ഫലത്തില്‍ മുക്താവസ്ഥ ജീവന്റെ പ്രലയാവസ്ഥയാ
ക്തി ആഗ്രഹിക്കുന്ന ജീവന്‍ ദുഃഖമുക്തിക്കായി പരമാനന്ദ യി മാറും. ആസ്തിത്വമില്ലെങ്കില്‍ അനുഭവമില്ലല്ലോ. അതി
രൂപിയായ ഈശ്വരനെ അനുഷ്ഠാനങ്ങളിലൂടെ പ്രാപിച്ചു് നാല്‍ ശരീരമില്ലാത്ത ജീവാത്മാവു് സുഖാനുഭൂതികള്‍
കൈവല്യ സുഖം അടയുന്നു. 'ന ച പുനരാവര്‌‍ത്തതേ' അനുഭവിക്കുന്നതെങ്ങിനെ? ഇങ്ങനെ ഒരു സംശയം ചി
(ഛന്ദോഗ്യം. 8.15) ഇതുപ�ോലുള്ള വചനങ്ങളുടെ താല്പര്യം ലര്‍ക്കു് സ്വാഭാവികമായും ത�ോന്നാം. മ�ോക്ഷത്തില്‍ ഭൗ
നിര്‍ണയിക്കുന്ന വേളയില്‍ ചില വിദ്വാന്മാര്‍ മോക്ഷം തികശരീരവും ഇന്ദ്രിയഗ�ോളകങ്ങളും ജീവാത്മാവിനി
പ്രാപിച്ച ജീവാത്മാക്കള്‍ ഒരുനാളും പുനര്‍ ജനിക്കുകയി ല്ലെങ്കിലും സ്വാഭാവിക ഗുണങ്ങള്‍ നിലനില്‍ക്കും. ഈ
ല്ലെന്നു് അര്‍ഥം എഴുതി കാണുന്നു. എന്നാല്‍ ഈ ഉപ അവസ്ഥയില്‍ ജീവാത്മാവു് സ്വശക്തിക�ൊണ്ടു് കേള്‍
നിഷദ് സൂക്തിയുടെ യഥാര്‍ഥ അര്‍ഥം എപ്പോള്‍ വരെ ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കേള്‍ക്കുകയും കാണാന്‍
മുക്തിയുണ്ടോ അപ്പോള്‍ വരെ ജന്മം നിര്‍ബന്ധിതമ ആഗ്രഹിക്കുമ്പോള്‍ കാണുകയും ചെയ്യും. ഇതുപ�ോലെ
ല്ലെന്നു് മാത്രമാണു്. മുക്തികാലമായ ഒരു പരാന്തകാലം എല്ലാം സങ്കല്പമാത്രയില്‍ തന്നെ അനുഭവിക്കും.
സമാപിക്കുമ്പോള്‍ ജനനമരണ ചക്രത്തില്‍ വന്നുചേരും. മുക്തി ഒരു ശിക്ഷയ�ോ തടവ�ോ അല്ലാത്തതിനാല്‍
മുക്തി ശുദ്ധജ്ഞാനകര്‍മോപാസനകളാല്‍ സിദ്ധിക്കുന്ന മുക്തിപ്രാപ്തിയില്‍ ജീവാത്മാവു് പൂര്‍ണസ്വതന്ത്രനാണു്.
താണു്. ജ്ഞാനകര്‍മോപാസനകള്‍ ജീവന്‍ ചെയ്തതിനും വീണ്ടും ജന്മം എടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാ
ആര്‍ജിച്ചതിനും സീമയുണ്ടു്. അതിനാല്‍ അതില്‍ നിന്നു് തന്ത്ര്യം മുക്താത്മാവിനുണ്ടു്. പരിത്രാണായ സാധൂനാം
ഉളവാകുന്ന ഫലത്തിനും സീമയുണ്ടു്. സിമിതമായ ജ്ഞാ വിനാശായ ച ദുഷ്കൃതാമ്. ധര്‌മ സംസ്ഥാപനാര്‌ഥായ സം
നകര്‍മോപാസനകള്‍ക്കു് നിസിമിതമായ ഫലം പരമാ ഭവാമി യുഗേ യുഗേ.. നല്ലവരുടെ രക്ഷയ്ക്കും ദുഷ്ടനാശത്തി
ത്മാവു് നല്‍കിയാല്‍ അതു് അന്യായമായി ഭവിക്കും. നും അന്യായവും അന്ധതയും ദുഷ്ടതയും വര്‍ധിപ്പിച്ചു് നല്ല
അതിനാല്‍ നിത്യനരകവും നിത്യസ്വര്‍ഗവും യുക്തിഭദ്രമ വര്‍‍ക്കു് ജീവിതം ദുഃസാധ്യമാകുമ്പോള്‍ ധര്‍മവ്യവസ്ഥയെ
ല്ല. അതു് ഋക്കിനും ഋഷിക്കും സ്വീകാര്യവുമല്ല. വേദങ്ങള്‍ തെളിച്ചെടുത്തു് ല�ോകസംഗ്രഹാര്‍ഥം ഞാന്‍ യുഗം ത�ോറും
അനുകൂലിക്കുന്ന ആശയം പുനര്‍ജന്മമാണു്. ജനിക്കുമെന്നു് കൃഷ്ണഭഗവാന്‍ അരുളച്ചെയ്തതു് ഈ സ്വാത
മുക്തിയെപ്പറ്റി ശരിയായ ഒരു ചിത്രം ദര്‍ശനങ്ങളി ന്ത്ര്യം മൂലമാണു്. അങ്ങിനെ ജനിക്കുന്ന മ�ോക്ഷാത്മാക്ക
ല്‍ അവതരിപ്പിക്കുന്നുണ്ട്. സമാധി സുഷുപ്തി മ�ോക്ഷേഷു ളും നമ്മളും തമ്മിലുള്ള വ്യത്യാസം 'ഞാന്‍ എവിടെനിന്നു്
ബ്രഹ്മരൂപതാ (സാംഖ്യം 5.79) മ�ോക്ഷം ക�ൊണ്ടു് നാം വന്നു എന്നും, എവിടേക്കു് പ�ോകുന്നു എന്നും അറിയുന്നു.
അര്‍ഥമാക്കുന്നതു് അത്യാന്ത ദുഃഖനിവൃത്തിയാണു്. നിങ്ങള�ോ എവിടെ നിന്നു് വന്നു എന്നും, എങ്ങോട്ടു് പ�ോകു
ഓര�ോ മനുഷ്യനും ദുഃഖങ്ങളില്ലാതെ ഈ അവസ്ഥയുടെ ന്നു എന്നും അറിയുന്നില്ല. (അവസാനിച്ചു)
् ...् (ऋग्वेद १.५॰.१॰)
ज्योतिः पश्यन्त उत तरम സൂര്യനില്‍ ഉദിച്ച കാഴ്ചയുടെ സൂര്യനെ കാണൂ... (ഋഗ്വേദം 1.50.10)

16 555 | 16 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ചരിത്രചിന്തകള്‍

സ്വാമി വിദ്യാനന്ദതീര്‍ഥപാദസ്വാമികള്‍ &


പണ്ഡിറ്റ് സി. രാമകൃഷ്ണന്‍നായര്‍

കേരളം മറന്ന
മതപരിവര്‍ത്തന പ്രതിര�ോധങ്ങള്‍
[വേദാധികാരനിരൂപണമെഴുതിയ ചട്ടമ്പിസ്വാമികളുടെ (1853-1924) തൂലികയാണു് ക്രിസ്തുമതഛേദനവും നമുക്കു്
നല്കിയതു്. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്‍ ശ്രീതീര്‍ഥപാദപരമഹംസസ്വാമികളുടെ (1881-1936) ജീവചരിത്രം
സ്വാമി വിദ്യാനന്ദതീര്‍ഥപാദസ്വാമികളും (1911-1984) പണ്ഡിറ്റ് സി. രാമകൃഷ്ണന്‍നായരും (1905-1971) ചേര്‍ന്നു്
ശ്രീ. തീര്‍ഥപാദപരമഹംസസ്വാമികള്‍ എന്നപേരില്‍ രചിച്ചിട്ടുണ്ടു്. ശ്രീതീര്‍ഥപാദാശ്രമം, തീര്‍ഥപാദപുരം
വാഴൂര്‍ 686505 ക�ോട്ടയം ആണു് പ്രസാധകര്‍. ഈ ജീവചരിത്രം സത്യത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ
രണ്ടാം പകുതിയുടേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെയും കേരള സമൂഹത്തിന്റെ വിശിഷ്യാ തിരു
വിതാങ്കൂറിന്റെ സാമൂഹ്യചരിത്രസമീക്ഷകൂടിയാണു്. ഈ ജീവചരിത്രത്തിലെ 13-ാം അധ്യായം ‍ക്രിസ്ത്യന്‍പാതിരി
മാരുടെ മതപരിവര്‍ത്തനസംരംഭത്തോടുള്ള എതിര്‍പ്പ് എന്ന തലക്കെട്ടോടു കൂടിയ ഒന്നാണു്. തുടര്‍ന്നു വരുന്ന 29-ാം
അധ്യായം കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭം എന്നുള്ളതുമാണു്. ഈ രണ്ടു് അധ്യായങ്ങളും ഇവിടെ
പുനഃപ്രസിദ്ധികരിക്കുന്നു. ലേഖനങ്ങള്‍ പുനഃപ്രസിദ്ധികരിക്കുവാന്‍ അനുവാദം തന്ന വാഴൂര്‍ തീര്‍ഥപാദാശ്രമ
മഠാധിപതി ശ്രീമദ് പ്രജ്ഞാനാനന്ദതീര്‍ഥപാദസ്വാമികള�ോടു് നന്ദി രേഖപ്പെടുത്തുന്നു. പത്രാധിപര്‍]
പതിമൂന്നാം അധ്യായം (തുടര്‍ച്ച) ന്നില്ല. മതം മനുഷ്യനു് ശാന്തിയും സമാധാനവും സാഹ�ോ
ഇവിടെ ഉദ്ധരിച്ച ഗ്രന്ഥപംക്തികളുടെ ചുരുക്കം, സത്യ ദര്യവും ഉറപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള
മായ മതമ�ൊന്നാകാനേ തരമുള്ളൂ എന്നും, അതു ക്രിസ്തുമത താണ്. തന്റെ മതമേ സത്യമതമാകുകയുള്ളൂ എന്നു അന്ധ
മാണെന്നും, ആ പരിശുദ്ധമതത്തിനു മാത്രമേ ല�ോകമത മായി വിശ്വസിക്കുന്നയാളുകള്‍ അങ്ങനെ വിശ്വസിച്ചു
മായിത്തീരാന്‍ അര്‍ഹതയും അവകാശവും ഉള്ളൂ എന്നുമാ ക�ൊള്ളട്ടെ. പക്ഷേ, അതു മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കു
ണല്ലോ? ഇതു ചരിത്രവസ്തുതകള്‍ക്കും മാനവസ്വഭാവത്തി വാന്‍ പരിശ്രമിക്കുന്നവര്‍ ല�ോകസമാധാനത്തെ നശിപ്പി
നും ഏറ്റവും വിരുദ്ധമായ ഒരാശയമാണു്. ല�ോകത്തില്‍ ക്കുവാന്‍ കൂടി ഒരുങ്ങുന്നവരാണെന്നു് അക്കൂട്ടര്‍ അറിയുന്നി
ഒരേ ഒരു മതം ഒരിക്കലുമുണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നു ല്ല. സര്‍വമത സമന്വയമാണു് ഭാരതീയാചാര്യന്മാര്‍ ഉപ
കരുതാനും തരമില്ല. രാജാധികാരത്തിന്റെയും പുര�ോഹി ദേശിക്കുന്ന സിദ്ധാന്തം.
താധിപത്യത്തിന്റെയും അപ്രതിഹതമായ ശക്തിക�ൊണ്ടു 'ഏകം സദ്‌വിപ്രാ ബഹുധാ വദന്തി' എന്ന ഋഗ്വേദ
യൂറ�ോപ്യന്‍ രാജ്യങ്ങളില്‍ രക്തത്തില്‍ തഴച്ചുവളര്‍ന്ന മന്ത്രത്തിന്റെ പ�ൊരുള്‍ അതാണല്ലോ. ഈ ആശയം പു
ക്രിസ്തുമതം ഇന്നു് ആ യൂറ�ോപ്യന്‍ രാജ്യങ്ങളില്‍ത്തന്നെ രാതനകാലം മുതലേ ഹിന്ദുക്കളുടെ ഹൃദയത്തില്‍ വേരു
ക്രമേണ മറഞ്ഞുക�ൊണ്ടിരിക്കയാണു്. റഷ്യ മുതലായ ക റച്ചുകഴിഞ്ഞതാണു്. അതുക�ൊണ്ടത്രേ ക്രിസ്തുമതത്തിനും
മ്മ്യൂണിസ്റ്റുരാജ്യങ്ങള്‍ അതിനുദാഹരണമാണല്ലോ. ക മഹമ്മദുമതത്തിനും സൗരാഷ്ട്രമതത്തിനും മറ്റും ഇവിടെ
ത്തോലിക്കാ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ സ്വതന്ത്രമായി വിഹരിക്കുവാനും വികസിക്കുവാനും അവ
റ�ോമില്‍പ്പോലും നിരീശ്വരവാദികളും മതവിര�ോധികളു സരം ലഭിച്ചതു്. പക്ഷേ, ഹിന്ദുക്കളുടെ ഈ വിശാലമായ
മായ ആളുകളുടെ സംഖ്യ പെരുകിവരുന്ന ഇക്കാലത്തു് മനഃസ്ഥിതിയെ അന്ധതയെന്നോ ദൗര്‍ബ്ബല്യമെന്നോ
ഇങ്ങനെയെഴുതുവാന്‍ ധൈര്യംവന്ന മന�ോവൃത്തി അദ്ഭു കരുതി മറ്റു മതാവലംബികള്‍ തങ്ങളുടെ മതസിദ്ധാന്ത
തജനകമായ ഒന്നാണു്. അത്രമാത്രമല്ല, ഈ അഭിപ്രായം ങ്ങളെ ഹിന്ദുക്കളില്‍ കുത്തിച്ചെലുത്താന്‍ ശ്രമിക്കുന്നതു്
ല�ോകത്തിലെ മറ്റൊരു മതാവലംബിയും അനുവദിച്ചു സൂക്ഷിച്ചു വേണ്ടതാകുന്നു.
ക�ൊടുക്കുന്ന ഒന്നല്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. എന്റെ എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലെത്തിച്ചേരുമെ
ഭാര്യയ്ക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും എനിക്കും മാത്രമേ ല�ോ ന്നുള്ള സിദ്ധാന്തത്തെ, മുകളില്‍ ഉദ്ധരിച്ചിട്ടുള്ള ഹിന്ദുമത
കത്തില്‍ സൗന്ദര്യവും, സദാചാരനിഷ്ഠയും വൈദൂഷ്യവു ചിന്തകള്‍ എന്ന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍ എത്ര യുക്തി
മുള്ളു എന്നൊരു വ്യക്തി പറയുമെങ്കില്‍, അതിന�ോടു് ഹീനമായിട്ടാണു് ച�ോദ്യം ചെയ്തിരിക്കുന്നതെന്നു് ആര്‍
ഉപമിക്കാന്‍ ക�ൊള്ളാവുന്ന ഒന്നാണു് ആ ഗ്രന്ഥകര്‍ത്താ ‍ക്കും മനസ്സിലാകുന്നതാണു്.
ക്കന്മാരുടെ പ്രസ്തുത അഭിപ്രായം. വിവേകമുള്ളവരാരും ദൃഷ്ടാന്തവും ദാര്‍ഷ്ടാന്തികവും തമ്മിലുള്ള സാധര്‍ മ്യം
ഇങ്ങനെയുള്ള സിദ്ധാന്തം പുറപ്പെടുവിക്കുമെന്നു് ത�ോന്നു ഗ്രഹിച്ചിരുന്നു എങ്കില്‍, സമുദ്രത്തില്‍ച്ചെന്നു ചേരാത്ത

देव ं देवत्रा सूर्यम...् (ऋग्वेद १.५॰.१॰) ദേവന്മാരുടെ ദേവനായവന്‍ സൂര്യനത്രേ... (ഋഗ്വേദം 1.50.10)
आर्षनादम |् 17 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 17
നദികളുണ്ടെന്നും മറ്റും ആശങ്കിക്കുകയില്ലായിരുന്നു. സ്ഥാനം ലഭിച്ചു കഴിഞ്ഞിട്ടുണ്ടു്. ഹിമവല്‍സേതുപര്യ
പണ്ടു് പടയണിയില്‍ അപ്പൂപ്പന്റെ വേഷം കെട്ടി ന്തം പടര്‍ന്നു പരിലസിക്കുവാന്‍ അതിനു അര്‍ഹതയുമു
അഭിയിക്കുന്ന ഒരു പതിവുണ്ടായിരുന്നു. കണ്ണുകാണാന്‍ ണ്ടു്. പരിപാവനമായ ക്രിസ്തുമതസംസ്കാരം സനാതന
പാടില്ലാത്ത ഒരു അപ്പൂപ്പന്റെ മുമ്പില്‍ പാല്‍ ക�ൊണ്ടു മായ ഹൈന്ദവസംസ്കാരത്തിനു് ഒരിക്കലും എതിരല്ല.
ചെന്നുവെച്ചിട്ട് അതു കുടിക്കണമെന്നപേക്ഷിക്കുന്ന മക അതിനെ പരിപുഷ്ടമാക്കുന്നതേയുള്ളൂ.'
ന�ോട് അതെന്താണെന്നു് അപ്പൂപ്പന്‍ ച�ോദിക്കും. അപ്പോ ഈ പ്രസ്താവന ശരിയാണ�ോ എന്ന് നമുക്ക് പരി
ള്‍ മകന്‍ പറയും ഇതുപാലാണെന്നു്, പാല്‍ എങ്ങനെയി ശ�ോധിച്ചു ന�ോക്കാം. ഇതിലെ ആദ്യത്തെ വാചകം, ക്രി
രിക്കും എന്നു വീണ്ടും ച�ോദിക്കുമ്പോള്‍ വെളുത്തിരിക്കും സ്തുമതം പ്രചരിച്ചിടത്തെല്ലാം മനുഷ്യസംസ്കാരത്തെ ഉന്ന
എന്നും വെളുപ്പു് എങ്ങനെയിരിക്കുമെന്നു് ച�ോദിക്കുമ്പോള്‍ മിപ്പിക്കുന്നതിനും, പരിപൂര്‍ണമാക്കുന്നതിനും അതിനു
ക�ൊക്കിനെപ്പോലെയിരിക്കുമെന്നും അവന്‍ ഉത്തരം സാധിച്ചിട്ടുണ്ടെന്നാണല്ലോ. ഇതു ഗ്രന്ഥകാരന്മാരുടെ
പറയും. ക�ൊക്കു് എങ്ങനെയിരിക്കുമെന്ന ച�ോദ്യത്തിനു് അഭിപ്രായമാണ്. എല്ലാവരും ഇതിന�ോടു യ�ോജിക്കുമെ
കയ്യുടെ പത്തി വളച്ചു് ക�ൊക്കിന്റെ ചുണ്ടിന്റെ ആകൃതി ന്നു ത�ോന്നുന്നില്ല. മനുഷ്യ സംസ്കാരം തന്നെ എന്താണെ
യില്‍ മടക്കിക്കാണിക്കും. അപ്പുപ്പന്‍ തപ്പിന�ോക്കിയിട്ടു് ന്നു ഗ്രന്ഥകാരന്മാര്‍ നിര്‍വചിക്കാത്തിടത്തോളം കാലം
അയ്യോ! ഇതെന്റെ ത�ൊണ്ടയില്‍ ക�ൊണ്ടുകേറുമേ എന്നു അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതു യുക്തമല്ല.
പറഞ്ഞു് ഉറക്കെക്കരയും. പാലിനും ക�ൊക്കിനും തമ്മി എങ്കിലും ഒന്നു പറയുകയാണ്. പാശ്ചാത്യല�ോകത്തു
ല്‍ നിറത്തില്‍ സാധര്‍മ്യമുള്ളതുക�ൊണ്ടാണു് പാലു മുഴുവന്‍ ക്രിസ്തുമതം പ്രചരിച്ചതാണല്ലോ. മതത്തിന്റെ
ക�ൊക്കിനെപ്പോലെയിരിക്കുമെന്നു് മകന്‍ പറഞ്ഞതു്. പേരില്‍ എത്രക�ോടി ജനങ്ങളെയാണ് അവിടെ ബലി
പക്ഷേ, അപ്പൂപ്പന്‍ അതിന്റെ സ്വാരസ്യം മനസ്സിലാക്കാ കഴിച്ചിട്ടുള്ളത്? അടുത്തകാലത്തു രണ്ടു മഹായുദ്ധം നട
തെ എത്രമാത്രം പരിഭ്രമിച്ചുപ�ോയി? അതുപ�ോലെയാ ത്തിയതും ക്രിസ്തുമതവിശ്വാസികളാണ്. ജപ്പാനിലെ
ണു്, എല്ലാ നദികളും സമുദ്രത്തില്‍ച്ചേരുന്നതുപ�ോലെയും, അനേകലക്ഷം നിരപരാധികളെ ആറ്റംബ�ോംബിട്ടു ചാ
പലവഴികളും ഒരു പര്‍വതത്തിലേക്കു് നമ്മെ എത്തിക്കു മ്പലാക്കിയതും തനിക്രിസ്ത്യാനികളല്ലേ? ക�ോളനിവാഴ്ച
ന്നതുപ�ോലെയും, എല്ലാ മതങ്ങളും നമ്മെ ഈശ്വരനി നടത്തി അനേകക�ോടി ജനങ്ങളുടെ ജീവനും രക്തവും
ലേക്കു നയിക്കുന്നു എന്നു കേട്ടപ്പോള്‍ നമ്മുടെ ഹിന്ദുമത ഊറ്റിയെടുത്തതും എടുത്തുക�ൊണ്ടിരിക്കുന്നതും ക്രിസ്തുമ
ചിന്തകരായ ബഹുമാനപ്പെട്ട കത്തനാരന്മാര്‍ തെറ്റിദ്ധ തവിശ്വാസമുള്ള രാഷ്ട്രങ്ങളാണ്. ഈ പ്രവൃത്തികള്‍ക്കെ
രിക്കയും, പരിഭ്രമിക്കയും ചെയ്തുപ�ോയതു്. അവര്‍ ആ ല്ലാം ആ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതും, പ്രേരിപ്പിക്കുന്നതും,
ഗ്രന്ഥം ഉപസംഹരിക്കുന്നതു് ഇങ്ങനെയാണു്. 'ല�ോക ക്രിസ്തുമതം പരിപൂര്‍ണമാക്കിത്തീര്‍ത്ത സംസ്കാരമാണെ
ത്തില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചിടത്തെല്ലാം മനുഷ്യസം ങ്കില്‍ - ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല - അതിനു
സ്കാരത്തെ ഉന്നമിപ്പിക്കുന്നതിനും പരിപൂര്‍ണമാക്കുന്നതി മൃഗീയസംസ്കാരമെന്നല്ലാതെ മനുഷ്യസംസ്ക്കാരമെന്നു പറ
നും അതിനു് സാധിച്ചിട്ടുണ്ട്. നമ്മുടെ ഭാരതത്തിലേക്കു യുവാന്‍ ആരും തയ്യാറാകുമെന്നു ത�ോന്നുന്നില്ല. പക്ഷേ,
തന്നെ ഒന്നു കണ്ണോടിക്കുക. ക്രിസ്തുമതവുമായി സമ്പര്‍ക്ക അതു ക്രിസ്തുമതസംസ്കാരമല്ല കാരണം, ഭൗതികപുര�ോഗ
മുണ്ടായത�ോടുകൂടി നമ്മുടെ പ്രാക്തനപ്രസിദ്ധമായ സം തിക്ക് അത്യന്താപേക്ഷിതങ്ങളായ സ്വതന്ത്രചിന്തകളെ
സ്കാരത്തിന് ഏതെല്ലാം തുറകളിലാണു് അതുല്യമായ യും വിജ്ഞാനാവിഷ്കാരങ്ങളെയും നശിപ്പിക്കാനല്ലാതെ
മേന്മയുണ്ടായിട്ടുള്ളതു്. മനുഷ്യനെ മനുഷ്യനില്‍നിന്നും പ�ോഷിപ്പിക്കുവാന്‍ യഥാര്‍ഥ ക്രിസ്തുമതവിശ്വാസിക
മാറ്റിനിര്‍ത്തുന്ന ശൈശവവിവാഹം നിറുത്തല്‍ ചെയ്യുവാ ളായ പുര�ോഹിതന്മാരും അവരുടെ അധീനതയിലുള്ള
നും, നമ്മുടെ നേതാക്കന്മാര്‍ക്കു് കഴിഞ്ഞെങ്കില്‍ അതി രാഷ്ട്രീയനേതാക്കന്മാരും ഒരുങ്ങിയിട്ടില്ല എന്നുള്ളത്
ന്റെ പിന്നിലുള്ള പ്രേരകശക്തി ഏതാണു്? പുരുഷന്റെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു ചരിത്രസത്യമാണ്.
അടിമയായി നരകിച്ചു കഴിഞ്ഞുകൂടിയിരുന്ന സ്ത്രീയെ സമു (ശാസ്ത്രത്തിനു പുര�ോഗതിവരാന്‍ തുടങ്ങിയപ്പോഴെല്ലാം
ദായത്തില്‍ സമുന്നതമായ ഒരു നിലയിലേക്കുയര്‍ത്തി ക്രിസ്തുമതം വന്ന് അതിനെ ഞെക്കിഞെരുക്കിക്കൊല്ലാ
ബഹമാനിക്കുവാന്‍ എവിടെ നിന്നാണവര്‍ക്കു പ്രച�ോദ ന്‍ തുടങ്ങി, സയന്‍സു സംബന്ധിച്ച മന�ോഗതിയുണ്ടായ
നം ലഭിച്ചതു്? ഇത്തരം എത്ര ദുരാചാരങ്ങളാണു് ക്രിസ്തു തിനാണ് ബ്രൂണ�ോ ജീവന�ോടുകൂടി ദഹിപ്പിക്കപ്പെട്ടത്.
മതത്തിന്റെ വെളിച്ചത്തില്‍ അന്തര്‍ധാനം ചെയ്തുക�ൊ ബെന്‍, ജ�ോണ്‍സണ്‍, കാര്‍ലൈന്‍ എന്നിവര�ോടു ക്രി
ണ്ടിരിക്കുന്നതു്. ആധുനികയുഗത്തിലെ ഭാരതീയനേ സ്തുമതം എങ്ങനെ പെരുമാറിയെന്നു നിങ്ങള്‍ക്കറിയാം.
താക്കന്മാരായ റാംമ�ോഹന്‍ റ�ോയി, കേശവചന്ദ്ര (രാമതീര്‍ഥപ്രതിദ്ധ്വനി-1-ാം ഭാഗം) എന്ന് സ്വാമി രാമ
സേനന്‍, ദയാനന്ദസരസ്വതി, രവീന്ദ്രനാഥടാഗ�ോര്‍, തീര്‍ഥന്‍ അമേരിക്കക്കാര�ോടു പ്രസംഗിച്ചതു ഇവിടെ
രാഷ്ട്രപിതാവായ ഗാന്ധിജി, അരവിന്ദഘ�ോഷ്, പണ്ഡിറ്റ് സ്മരണീയമാണ്.) അതുക�ൊണ്ടു തന്നെയായിരിക്കാം.
നെഹ്റു‌ , സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ മുതലായവരെ ക്രിസ്തു ക്രിസ്തുമതം യൂറ�ോപ്പിനെ ഒരു ദുഃസ്വപ്നത്തില്‍ മയക്കി
മതചൈതന്യമല്ലേ അതുല്യതേജസ്സുകളാക്കിയതു്? ഈ ദുഃഖാകുലമാക്കിത്തീര്‍ത്തിരിക്കുന്നത്. അതിന്റെ ആഭി
ചൈതന്യമല്ലേ ഭാരതത്തില്‍ ഇന്നു നാം കാണുന്ന സാമു ചാരഗ്രസനം ഉച്ചാടനം ചെയ്‌വാന്‍ മനുഷ്യര്‍ക്ക് എത്ര
ദായികവും മതാത്മകവുമായ നിരവധി പരിഷ്കാരങ്ങള്‍ക്കു് മാത്രം സാധിച്ചിട്ടുണ്ടോ അത്രമാത്രം ഈ ല�ോകം അധി
കാരണം? അതേ, ഭാരതഹൃദയത്തില്‍ ക്രിസ്തുമതത്തിനു വാസയ�ോഗ്യമാക്കിത്തീര്‍ക്കുന്ന വിഷയത്തില്‍ വിജയവു

ताभिः याति स्वयक्ु तिभिः... (ऋग्वेद १.५॰.९) സ്വകീയമത്രേ അവന്റെ ചലനശേഷി... (ഋഗ്വേദം 1.50.9)

18 555 | 18 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
മുണ്ടായിട്ടുണ്ടു്. അതിന്റെ ഔദാസീന്യം അഗണ്യമാക്കി ലുള്ള അത്തരം പ്രതിബന്ധങ്ങളെ ശക്തിയ�ോടെ പഴി
യാണു് നമ്മുടെ ഭൗതികാഭിവൃദ്ധി നേടിയിട്ടുള്ളതു്. അതു ക്കുന്നുണ്ടെങ്കിലും, കുറച്ചൊക്കെ ബാധിക്കപ്പെട്ടു.'
പ�ോലെതന്നെ അതിന്റെ നിര�ോധനം തൃണവല്‍ഗണിച്ചു് 'നമ്മുടെ ഇക്കാലത്തും ജാതിയുടെ കര്‍ക്കശതയെ
നമ്മുടെ സാന്മാര്‍ഗിക�ോന്നതിയും കരഗതമായിരിക്കുന്നു തകര്‍ക്കാനുള്ള പ്രസ്ഥാനങ്ങള്‍ ഇടത്തരക്കാരുടെയിട
എന്നു് മി. വില്യം ആര്‍ച്ചര്‍, ആര്‍.പി.എ. വാര്‍ഷികപ്പതി യില്‍ ഉയര്‍ന്നുവന്നിട്ടുണ്ടു്... അദ്ദേഹം (മഹാത്മജി) ജാതി
പ്പില്‍ എഴുതിയിരിക്കുന്നു. യുടെ അസ്തിവാരത്തെ ഇളക്കിക്കഴിഞ്ഞു. ഇതു സമാന്യ
ഹ�ോള്‍കെയിലിന്റെ അഭിപ്രായം 'ല�ോകമറിയുന്ന ജനത്തെ പ്രബലമായി സ്പര്‍ശിച്ചിട്ടുണ്ടു്... ആധുനികജീ
ക്രിസ്ത്യന്‍പരിഷ്കാരം സംഘടിതമായ കാപട്യത്തെക്കാള്‍ വിതത്തിന്റെ പരിത�ോവസ്ഥകള്‍ ഒടുക്കം അതീതകാല
അല്പം പ�ോലും മെച്ചമല്ല. അതു ജനതകള്‍ക്കു് സാമ്രാജ്യ ങ്ങളുടെ ഈ പിടിവിടാത്ത പുരാതനാവശിഷ്ടം ചത്തേ
സ്ഥാപനത്തിനുള്ള കാമവും, മനുഷ്യര്‍ക്കു് പ�ൊന്നിന�ോ കഴിയൂ എന്നു വന്നിട്ടുള്ളതായിത്തോന്നുന്നു.'
ടുള്ള അത്യാര്‍ത്തിയുമാണു്. അതു് സ്വാതന്ത്ര്യത്തേയും 'എന്നാല്‍, നമ്മള്‍ ഇവിടെ ഇന്ത്യയില്‍ ജാതിയുമാ
സന്മാര്‍ഗത്തേയും സത്യത്തേത്തന്നെയും നശിപ്പിക്കുന്നു.' യി (ആരംഭത്തില്‍ അതു വര്‍ണത്തെ അടിസ്ഥാനപ്പെ
(ക്രിസ്തു ഒരു കെട്ടുകഥ 71-ാം പേജ് ) ടുത്തിയിട്ടുള്ളതായിരുന്നു) മല്ലടിച്ചുക�ൊണ്ടിരിക്കെ, പടി
ഇതുപ�ോലെയുള്ള അനേകം അഭിപ്രായങ്ങളുദ്ധരി ഞ്ഞാറാകട്ടെ ചിലപ്പോള്‍ രാഷ്ട്രീയവും സാമ്പത്തികവു
ക്കുവാനുണ്ടെങ്കിലും അതിന�ൊരുങ്ങുന്നില്ല. ഒരു ജനതയു മായ സംജ്ഞകളുടെ വേഷമണിഞ്ഞു് ഡെമ�ോക്രസിയു
ടെ ഉല്ക്കര്‍ഷാപകര്‍ഷങ്ങള്‍ വെറും മതത്തെ ആശ്രയിച്ചാ ടെ ഭാഷ പ�ോലും സംസാരിച്ചുക�ൊണ്ടു് വംശീയമായ ഒറ്റ
മെന്നു പറയുവാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഒരു കാലത്തു് പ്പെട്ടു നില്ക്കലിന്റെ സിദ്ധാന്തത്തോടുകൂടി പുതിയ ധിക്കാ
ക്രിസ്തുമത വിശ്വാസികളായിരുന്ന സാര്‍ചക്രവര്‍ത്തിമാ രമയങ്ങളായ ജാതികള്‍ - ഒറ്റപ്പെട്ടു നില്ക്കുന്ന ജാതികള്‍
ര്‍ റഷ്യ ഭരിച്ചിരുന്നു. ഇന്നവടിയെ നിര്‍മതന്മാരായ കമ്യൂ - പ�ൊന്തിവന്നിരിക്കയാണു്.'
ണിസ്റ്റുകാരാണു് ഭരിക്കുന്നതു്. പക്ഷേ, റഷ്യാക്കാര്‍ പറയു 'ബുദ്ധനുമുമ്പു് - ക്രിസ്തുവിനു് 700 വര്‍ഷം മുമ്പു് - മഹാ
ന്നു അന്നത്തെ ഭരണകാലത്തേക്കാള്‍ റഷ്യയ്‌ക്കെല്ലാ നായ ഒരു ഇന്‍ഡ്യാക്കാരന്‍ - സിദ്ധനും ധര്‍മശാസ്ത്രകാ
വിധത്തിലും പുര�ോഗതിയുണ്ടായിട്ടുള്ളതു് ഇന്നാണെന്നു്. രനുമായ യാജ്ഞവല്ക്യന്‍ പറയുകയുണ്ടായത്രേ നമ്മുടെ
ചൈനയും ഇന്നു് അങ്ങനെയുള്ള അഭിപ്രായത്തിലെത്തി മതമല്ല ധര്‍മത്തെയുല്പാദിപ്പിക്കുന്നതു്. നമ്മുടെ ത�ൊലി
യിരിക്കുന്നു. ആ അഭിപ്രായങ്ങളെങ്ങനെയുമിരിക്കട്ടെ. നിറവുമല്ല. ധര്‍മം ആചരിക്കണം. അതുക�ൊണ്ടു്, തന്നോ
ക്രിസ്തുമതത്തിലും തന്മതനിഷ്ഠന്മാരിലും മറ്റു മതങ്ങളിലും ടു ചെയ്തുകൂടാത്തത�ൊന്നും ആരും അന്യര�ോടും ചെയ്യാതി
മതനിഷ്ഠന്മാരിലുമെന്നപ�ോലെ നന്മയും തിന്മയും ഇടക രിക്കട്ടെ.' (ഇന്ത്യയെ കണ്ടെത്തല്‍)
ലര്‍ന്നിട്ടുണ്ട്. മനുഷ്യനായാല്‍ അത്രമാത്രമേ സാദ്ധ്യമാ ഭാരതീയ സ്ത്രീകള്‍ പുരുഷന്റെ അടിമയായി നരകി
കൂ എന്നു് ല�ോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. ല�ോക ക്കുകയായിരുന്നെന്നും, അവരെ സ്വതന്ത്രകളാക്കി ഉയര്‍
ത്തിനു് സര്‍വക്ഷേമവും, സമ്പൂര്‍ണമായ സംസ്കാരവും ‍ത്തിയത് ക്രിസ്തുമതത്തില്‍ നിന്നുള്ള പ്രച�ോദനമാണെ
ഉളവാക്കാന്‍ ഞങ്ങളുടെ മതത്തിനേ കെല്പുള്ളൂ എന്നു പറ ന്നും നിര്‍ല്ലജ്ജം പ്രസ്താവിക്കുന്നതു് ഹിന്ദു സമുദായത്തെ
യുവാന്‍ വിവേകമുള്ള മനുഷ്യരാരും ധൈര്യപ്പെടുമെന്നു പ്പറ്റി യാത�ൊരു വിവരവുമില്ലാത്തതു ക�ൊണ്ടാണെന്നു
ത�ോന്നുന്നില്ല. പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. ഭാരതത്തിലെ ഹിന്ദു
ക്രിസ്തുമതവുമായുള്ള സമ്പര്‍ക്കം നിമിത്തമാണു് ഭാര ക്കളെപ്പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമുദായവും
തത്തിലെ നിന്ദ്യമായ ജാതിവ്യത്യാസവും മറ്റും ഉച്ചാടനം ല�ോകത്തിലുണ്ടായിട്ടില്ലെന്നു് വേദപുരാണേതിഹാസങ്ങ
ചെയ്യാന്‍ ഭാരതീയ നേതാക്കന്മാര്‍ക്കു് സാധിച്ചതെന്നു ള്‍കൊണ്ടു് വ്യക്തമാകുന്നതാണു്. ഗാര്‍ഗി, മൈത്രേയി,
ള്ള അഭിപ്രായവും സാധുവല്ല. ക്രിസ്തുമതം വരുന്നതിനുമു ചുഡാല, ഹേമലേഖ മുതലായ പ്രാചീനസ്ത്രീരത്‌നങ്ങളും
മ്പുതന്നെ ജാതിവ്യത്യാസമില്ലാതാക്കാന്‍ ഭാരതീയര്‍ ശ്ര ശ്രീശാരദാദേവി, ആനന്ദമയി, സാവിത്രീദേവി, ആത്മ
മിച്ചുക�ൊണ്ടിരിക്കയായിരുന്നു. പണ്ഡിറ്റ് നെഹ്റു ‌ അതി യ�ോഗിനിയമ്മ, ശ്രീരമാദേവി മുതലായ ആധുനികമഹി
നെക്കുറിച്ചെഴുതുകയാണു്. 'ഇന്‍ഡ്യയുടെ സുദീര്‍ഘമായ ളാമണികളും അഭിവന്ദ്യകളായിത്തീര്‍ന്നതു് ക്രിസ്തുമത
ചരിത്രത്തില്‍ അങ്ങോളമിങ്ങോളം പുര�ോഹിതതന്ത്ര സംസര്‍ഗം ക�ൊണ്ടല്ല. വാസ്തവത്തില്‍, ക്രിസ്തുമതം സ്ത്രീ
ത്തിനും ജാതിവ്യവസ്ഥയുടെ കാഠിന്യത്തിനും എതിരാ യുടെ അടിമത്വത്തെ ദൈവകല്പിതമെന്നാണല്ലോ അനു
യി മഹാപുരുഷന്മാര്‍ കൂടെക്കൂടെ താക്കീതുകള്‍ നല്കിയി ശാസിച്ചിരുന്നു്. വിലക്കപ്പെട്ട കനിതിന്നുവാന്‍ ആദാമി
രുന്നു എന്ന വസ്തുത അര്‍ഥഗര്‍ഭവും വിചിത്രവുമാണു്... നെ പ്രേരിപ്പിച്ചതിനു് ദൈവം ഹവ്വായെ ശപിച്ചതു്, നീ
ജാതിയെ എതിര്‍ത്തവര്‍ക്കു് ധാരാളമനുയായികളുണ്ടാ എന്നും പുരുഷന്റെ അടിമയായിരിക്കുമെന്നാണല്ലോ.
യി എങ്കിലും, കാലക്രമത്തില്‍ അവരുടെ ആ വിഭാഗം അതിനു വിരുദ്ധമായ ഒരു സ്വാതന്ത്ര്യം ഭാരതത്തില്‍ സ്ത്രീ
തന്നെയും ഒരു ജാതിയായിത്തീര്‍ന്നു... 1800 ക�ൊല്ലം മുമ്പു് കള്‍ക്കു് ലഭിച്ചെങ്കില്‍, അതു ക്രിസ്തുമതത്തിന്റെ പ്രച�ോദ
ക്രിസ്തുമതം ഇവിടെ വന്നു വാസമുറപ്പിച്ചു. ക്രമേണ സ്വന്തം നം ക�ൊണ്ടല്ലെന്നു് ഒരു യഥാര്‍ഥ ക്രിസ്ത്യാനിക്കു് ന്യായ
ജാതികളെ വളര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യയിലെ മുസ്ലീം മായി നിശ്ചയിക്കാവുന്നതാണു്. 'സ്ത്രീകളെ എവിടെയാ
സമുദായസംഘടനപ�ോലും, അതുസമുദായത്തിന്റെ ഉള്ളി ണ�ോ പൂജിക്കുന്നതു് അവിടെ സര്‍വദേവതകളും കളിയാ

अयक्त ु व्यु ः सरो


ु सप्त शन्ध ु रथस्य नप्त्य... (ऋग्वेद १.५॰.९) സപ്താശ്വബന്ധിതരഥത്തിലേറുന്നവനാദിത്യന്‍... (ഋഗ്വേദം 1.50.9)
आर्षनादम |् 19 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 19
ടുന്നുണ്ടു്. എവിടെയാണ�ോ സ്ത്രീകളെ നിന്ദിക്കുന്നതു് അവി മായി പാടുപെട്ടുവരുന്നുണ്ടു്. അവയില്‍ ഒരു മാര്‍ഗം, രണ്ടു
ടെ ചെയ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നിഷ്ഫലങ്ങളായി മതങ്ങളെയും ഒരു പ�ോലെ നിന്ദിച്ചും ഹിന്ദുക്കളുടെ ഈശ്വ
ത്തീരുകയും ചെയ്യും.' എന്നു് മനു അനുശാസിച്ചിട്ടുള്ളതു് രന്മാരെയും ഋഷികളെയും ഒരുപ�ോലെ ആക്ഷേപിച്ചും
ഇവിടെ സ്മരണീയമാണു്. (യത്ര നാര്യസ്തു പൂജ്യന്തേ രമ ചെറുതും വലുതുമായ അനേകതരത്തിലുള്ള ഗ്രന്ഥങ്ങള്‍
ന്തേ തത്ര ദേവതാഃ യത്രൈതാസ്തു ന പൂജ്യന്തേ സര്‌‍വാസ്ത പരസ്യപ്പെടുത്തി നാട്ടുകാരുടെയിടയില്‍ വിതരണം ചെയ്ക
ത്രാഫലാഃ ക്രിയാഃ) മാത്രമല്ല, അഹല്യ, ദ്രൗപതി, സീത, യെന്നുള്ളതു്.'
താര, മണ്‌ഡ�ോദരി ഈ പഞ്ചകന്യകളെ ഹിന്ദുക്കള്‍ രണ്ടാമത്തെ വഴി, നാട്ടുകാരുടെ വീട്ടുവാതിലുകള്‍
എന്നും പ്രഭാതത്തില്‍ എഴുന്നേറ്റു സ്മരിക്കുന്നതു് അവരു ‍ക്കു് മുമ്പില�ോ പബ്ലിക്ക് നിരത്തുകളില�ോ നിന്നു (പെരു
ടെ ഒരു പുരാതനമായ ചടങ്ങാണു്. (അഹല്യാ ദ്രൗപദീ മ്പറയടിച്ചും തുപ്പായിയെ നിറുത്തി ഒച്ചയെടുപ്പിച്ചും) ക�ൊ
സീതാ താരാ മണ്‌ഡ�ോദരീ തഥാ പാഞ്ചകന്യാ സ്മരേ ണ്ടു മറ്റു മതങ്ങളെല്ലാം നിന്ദ്യങ്ങളാണെന്നും തങ്ങളുടേതു
ന്നിത്യം മഹാപാതക നാശിനിഃ) ഇതുക�ൊണ്ടു തന്നേ, മാത്രമാണു് മഹത്തെന്നും ഉപദേശിക്കുകയാണു്.
സ്ത്രീകള്‍ക്കു് സമുദായത്തില്‍ നല്കിയിരുന്ന മഹനീയമായ
മൂന്നാമതായിട്ടു് അവര്‍ സ്വീകരിക്കുന്ന മാര്‍ഗം,
സ്ഥാനം ഊഹിച്ചറിയാവുന്നതാണല്ലോ. മദ്യപാനം ചെയ്തു
പണം ക�ൊതിച്ചോ, മറ്റുവല്ല ആദായങ്ങളിലും ഭ്രമിച്ചോ
മദ�ോന്മത്തകളായി അന്യപുരുഷന്മാര�ോടുചേര്‍ന്നു നൃത്തം
അധഃസ്ഥിതകുലജാതന്മാരായ നാട്ടുകാരില്‍ ആരെങ്കിലും
ചെയ്യുന്നതാണു് സ്ത്രീസ്വാതന്ത്ര്യമെങ്കില്‍, അതിനു ഹിന്ദു
ക്രിസ്ത്യാനികളായി മാറുന്ന പക്ഷം, ഇവര്‍ അവരെ
ധര്‍മം അനുവാദം നല്കിയിരുന്നില്ല എന്നുള്ളതു് സത്യ
മറ്റുള്ളവര്‍ക്കു് ഒരു മാതൃകയാകത്തക്കവിധം നല്ല പ്രോ
മാണു്. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ മൂടുപടം ധരിക്കാന്‍
ത്സാഹനം ക�ൊടുത്തു സേവകന്മാരാക്കി സംരക്ഷിക്കുക
തുടങ്ങിയതു് മഹമ്മദീയ ഭരണത്തിനു് ശേഷമാണെന്നു്
യെന്നുള്ളതാണു്... ഇംഗ്ലീഷുകാര്‍ തന്നെ ഭരണാധികാരി
ചരിത്രകാരന്മാര്‍ സമ്മതിച്ചിട്ടുണ്ടു്.
കളായിരിക്കുന്നതും, ഇംഗ്ലീഷുകാര്‍ എന്ന പേരുപ�ോലും
ശൈശവവിവാഹവും ഹിന്ദുക്കളുടെയിടയില്‍ ആദ്യ ജനതയെ ഭയാകുലരാക്കിത്തീര്‍ക്കുന്നതുമായ ബംഗാള
കാലത്തില്ലായിരുന്നു. പിന്നീടും എല്ലാ ഹിന്ദുക്കളും അതം ത്തു് അതിലെ കാതരരും, വിനീതരുമായ പാവപ്പെട്ട നി
ഗീകരിച്ചിരുന്നുമില്ല. 'ത്രീണി വര്‌‍ഷാണ്യുദീക്ഷേത കുമാ വാസികളുടെ അധികാരാവകാശങ്ങളില�ോ, മതവിശ്വാ
രീ ഋതുമതീ സതീഊര്‌ധ്വം ‍തു കാലാദേതസ്മാദ്വിന്ദേത സങ്ങളില�ോ, നടത്തപ്പെടുന്ന ഒരു കയ്യേറ്റം ദൈവത്തിന്റെ
സദൃശം പതിം' (മനുസ്മൃതി അധ്യായം 9 ശ്ലോകം 90) യ�ോ, പ�ൊതുജനങ്ങളുടെയ�ോ ദൃഷ്ടിയില്‍ നീതീകരിക്കപ്പെ
കന്യക ഋതുമതിയായതിനുശേഷം മൂന്നുക�ൊല്ലം കഴിയു ടാവുന്ന ഒരു പ്രവൃത്തിയായി ഗണിക്കാന്‍ നിവൃത്തിയില്ല.'
ന്നതുവരെ ഒരു ഭര്‍ത്താവിനെ അന്വേഷിച്ചുക�ൊണ്ടിരി
(തുടരും)
ക്കയും അതിനുശേഷം തനിക്കനുരൂപനായ ഒരു പുരു
ഷനെ ഭര്‍ത്താവായി വരിക്കയും ചെയ്യുവാന്‍ അവള്‍ക്കു
'ബ്രഹ്മയജ്ഞം അനുഷ്ഠിക്കുന്നതുക�ൊണ്ടു് വിദ്യ,
അര്‍ഹതയുണ്ടെന്നാണല്ലോ ഈ മനുസ്മൃതി വാക്യത്തിന്റെ
ശിക്ഷണം, ധര്‍മം മനഃസംസ്കാരം മുതലായ സദ്
അര്‍ഥം. ഭാരതീയ വൈദ്യശാസ്ത്രവും ഈ അഭിപ്രായ
ഗുണങ്ങള്‍ അഭിവൃദ്ധിപ്പെടും. അഗ്നിഹ�ോത്രത്താ
ത്തിനനുകൂലമാണു്.
ല്‍ വായു, മഴവെള്ളം, എന്നിവ പരിശുദ്ധമാകും, ശു
ഇനിയും, റാംമ�ോഹന്‍റോയി മുതല്‍ സര്‍വേപ്പള്ളി ദ്ധമായ മഴ കിട്ടുകയാല്‍ ല�ോകരെല്ലാം സുഖമനു
രാധാകൃഷ്ണന്‍വരെയുള്ള ഹിന്ദുമതനേതാക്കന്മാര്‍ ക്രിസ്തു ഭവിക്കും. ശുദ്ധവായുവിന്റെ ശ്വാസസ്പര്‍ശത്താല്‍
മത ചൈതന്യമാണെന്നു് പറയുന്നതു് എന്താണെന്നു് വ്യ ആര�ോഗ്യം, ബുദ്ധി, ബലം, പരാക്രമം എന്നിവ
ക്തമല്ല. എങ്കിലും, ക്രിസ്തുമതഗ്രന്ഥങ്ങളില്‍ നിന്നു് മനസ്സി വര്‍ദ്ധിക്കുകയും തന്നിമിത്തം ധര്‍മാര്‍ഥകാമമ�ോ
ലാക്കേണ്ടതു് തിരുസഭയില്‍ ചേര്‍ന്നു് പട്ടക്കാരില്‍ നിന്നു് ക്ഷങ്ങളുടെ സമ്പൂര്‍ണസിദ്ധി ഉണ്ടാവുകയും ചെ
ജ്ഞാനസ്‌നാനവും നല്‌വരവും ഏല്ക്കുകയാണെന്നാകുന്നു. യ്യും. അതിനാലത്രേ ഇതിനെ ദേവയജ്ഞം എന്നു
ശ്രീ റാംമ�ോഹന്‍റോയി മുതലായ മഹാന്മാര്‍ അങ്ങ പറയുന്നതു്. പിതൃയജ്ഞം ക�ൊണ്ടു് മാതാപിതാ
നെ ക്രിസ്തുമതത്തില്‍ ചേര്‍ന്നിട്ടില്ലെന്നു് മാത്രമല്ല, ഹിന്ദു ക്കന്മാര്‍, വിദ്വാന്മാരായ മഹാത്മാക്കള്‍ എന്നിവ
ക്കളെ ആ മതത്തില്‍ ചേരാതിരിക്കുവാന്‍ പ്രേരിപ്പിക്ക രെ ശുശ്രൂഷിക്കുന്നതുക�ൊണ്ടു് ജ്ഞാനം വര്‍ദ്ധിക്കു
കൂടി ചെയ്തിരുന്നു എന്നു് അവരെഴുതിയിട്ടുള്ള ഗ്രന്ഥങ്ങളും കയും തദ്വാരാ സത്യാസത്യ നിര്‍ണയവും സത്യ
അവരുടെ ചരിത്രങ്ങളും വായിച്ചാല്‍ മനസ്സിലാകുന്നതാ ത്തെ ഗ്രഹിക്കുകയും അസത്യത്തെ ത്യജിക്കുക
ണു്. യും ചെയ്ത് സുഖമനുഭവിക്കാനും കഴിയും. അച്ഛനമ്മ
1821-ല്‍ ബ്രാഹ്മനിക്കല്‍ മാഗസിന്റെ മൂന്നാമതു് ലക്ക മാര്‍, ഗുരു എന്നിവര്‍ സന്താനങ്ങള്‍ക്കും ശിഷ്യര്‍
ത്തില്‍ റാം മ�ോഹന്‍റോയി ഇങ്ങനെ രേഖപ്പെടുത്തിയി ‍ക്കും ചെയ്ത സേവനത്തിനു് പ്രത്യുപകാരം ചെയ്ത്
രിക്കുന്നു. 'കഴിഞ്ഞ ഇരുപതു് വര്‍ഷങ്ങളായി പാതിരിമാ കൃതജ്ഞത കാണിക്കുന്നത് പിതൃയജ്ഞത്തിന്റെ
രെന്ന നാമത്തില്‍ ഒരു പറ്റം ഇംഗ്ലീഷുകാര്‍ ഈ നാട്ടിലെ ഉചിതമായ മറ്റൊരു പ്രയ�ോജനമാകുന്നു.'
ഹിന്ദുക്കളേയും മഹമ്മദീയരേയും ക്രിസ്തുമതത്തിലേയ്ക്കു് (ഋഷി ദയാനന്ദന്‍)
മാനസാന്തരപ്പെടുത്തുന്നതിനു് പല വഴികളിലൂടെ പരസ്യ

शोचिष्के शं विचक्षण... (ऋग्वेद १.५॰.८) സൂക്ഷ്മവും വസിക്കും സൂക്ഷ്മത്തിന്‍ കാതല്‍... (ഋഗ്വേദം 1.50.8)

20 555 | 20 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വേദവിചാരശൈലി

കമലാ നരേന്ദ്രഭൂഷണ്‍
സംവാദാത്മകശൈലി
വൈദിക ശൈലീവിചാരം
അധ്യായം - 4 - തുടര്‍ച്ച
ഇന്ദ്ര-ഇന്ദ്രാണീ-വൃഷാകപീ സംവാദം

ഇന്ദ്രാണി ഹേ വൃഷാകപീ! എന്നെക്കാള്‍ സുന്ദരിയും സുഭഗയും കീര്‍


5. പ്രിയാ തഷ്ടാനിമേ കപിര്‌വ്യക്താ വ്യുദൂദുഷത്. ‍ത്തിമതിയായും ആരുണ്ടു്? ഞാന്‍ സന്തുഷ്ടയും സുപുത്ര
ശിര�ോ ന്വസ്യ രാവിഷം ന സുഗം ദൃഷ്കൃതേ വതിയും ശത്രുവിനാശകയും സദാ കര്‍മനിരതയുമാണു്.
ഭുവം വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.5) ഞാന്‍ എല്ലാവരിലും ഉത്കൃഷ്ടയാണു്. എന്നാല്‍ വൃഷാ
ഹേ ഇന്ദ്രാ! അങ്ങു് രക്ഷിച്ചു് പാലിക്കുന്ന വൃഷാകപി യജ്ഞ കപീ നീ മാത്രം എന്നോടു് മാന്യമായി പെരുമാറാത്ത
യജമാനന്‍മാര്‍ എനിക്കുവേണ്ടി തയ്യാറാക്കുന്ന എന്റെ തെന്താണു്? എന്റെ പതി ദേവേന്ദ്രന്‍ സര്‍വരിലും ശ്രേഷ്ഠ
പ്രിയഹവിസ്സുകള്‍ ദുഷിപ്പിക്കുന്നു. ഞാനിവന്റെ ശിരച്ഛേദം നാണു്.
ചെയ്യും. ദുഷ്കര്‍മികളെ ഞാന്‍ വെറുതേ വിടുകയില്ല. തക്ക ഇവിടെ സായണന്‍ 'സുഭസത്തരാ അതിശയേന സുഭഗാ'
ശിക്ഷ ക�ൊടുത്തു് അവനെ ഞാന്‍ നിലയ്ക്കു് നിര്‍ത്തും. എന്നാണു് ഭാഷ്യം ചെയ്തിരിക്കുന്നതു്. അതുപ�ോലെ
വൃഷാകപിയെ മനസ്സായും, ഇന്ദ്രന്‍ ആത്മാവായും ഇന്ദ്രാ 'ബഭസ്തി ദീപ്യതേ ഇതി ഭസത് യശഃ' (ഭസ ഭര്ത്‌സന
ണിയെ പ്രകൃതിയായും വ്യാഖ്യാനിച്ച് ഈ മന്ത്രാര്‍‍ഥം ദീപ്യത�ോഃ എന്നും സുഭസത്തരാ സുയശസ്തരേത്യര്ഥ
ഋഗ്വേദം 10.163.4 ന്റെ സായണഭാഷ്യം അനുസരിച്ചു് ഭസ
പറയാം. ഹേ, ഇന്ദ്രാ-മന�ോരൂപിയായ ഈ മൃഗം എന്റെ
സൃഷ്ടികളെയെല്ലാം - പ്രിയമായ വ്യക്തപദാര്‍ഥങ്ങളെ ത്കടിപ്രദേശഃ എന്നാണു്. അങ്ങനെ വരുമ്പോള്‍ 'സതി
ല്ലാം ഉത്തമഭാവനകളെയും ദുഷിപ്പിച്ചു് നശിപ്പിക്കുന്നു. സുഭത്തരാ ശ�ോഭന കടിയുക്താ സുന്ദരീത്യര്‍ഥ' എന്ന്
ഇവിടെ സായണ വ്യാഖ്യാനം. അതുപ�ോലെ തന്നെ
ഇവന്റെ തലയറുത്തു് തന്നെ ശിക്ഷിക്കണം. ദുഷ്കര്‍മിക
'സുഖിനീയാ സുപുത്രവതീ' എന്നതു് സായണന്‍ ഭാഷ്യം
ള്‍ക്കു് ആത്മശക്തിയായ ഞാന്‍ ഒരിക്കലും സുഖദായകി
ചെയ്തിരിക്കുന്നത് 'സുയാശുതരാ അതിശയേന സുസുഖാ,
യാകില്ല. അശുഭകര്‍മികളെ പ്രകൃതി ശിക്ഷിക്കുക തന്നെ
അതിശയേന സുപുത്രവാ' എന്നാണു്, 6-ാം മന്ത്രത്തിന്റെ
ചെയ്യും. പരമൈശ്വര്യശാലിയായ പ്രഭു സര്‍വരിലും ശ്രേ
'ന മത്പ്രതിച്യ വീയ സീ' എന്നു തുടങ്ങുന്ന ഉത്തരാര്‍ധ
ഷ്ഠനാണു്. അദ്ദേഹത്തെ അഭയം പ്രാപിക്കു.
ഭാഗത്തിനു് സായണകൃതഭാഷ്യം ശിഷ്ടജനങ്ങള്‍ക്കു് അം
ഭാവാര്‍ഥം:- ഇന്ദ്രിയ ഭ�ോഗവിഷയങ്ങള്‍ ആരംഭത്തില്‍ ഗീകരിക്കാന�ോ സമ്മതിക്കാന�ോ സാദ്ധ്യമല്ല. അശ്ലീലഭ
രമണീയമായി ത�ോന്നുമെങ്കിലും അവസാനം വിഷതു രിതമായ പ്രസ്തുത വ്യാഖ്യാനം വീരവതിയായ ഇന്ദ്രാണി
ല്യമാകും. പ്രാണസാധകന്‍ വിഷയദ�ോഷങ്ങള്‍ കണ്ടറി യെ ഭ�ോഗലാലസയായി ചിത്രീകരിക്കുന്നു എന്നു മാത്ര
ഞ്ഞു് അതില്‍ ആസക്തനാകാതെ മാറി നില്ക്കും. അതില്‍ മല്ല, സൗശീല്യവതിയായ ഒരു സ്ത്രീയും ആത്മസ്തുതിപര
മാത്രം രമിച്ചു് അശുഭമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കു് മായ ഇത്തരം പ്രഘ�ോഷണങ്ങള്‍ ഒരിക്കലും സ്വയം
അവസാനം പ്രകൃതി തന്നെ ശിക്ഷ വിധിക്കും. ചെയ്യുകയില്ല എന്നതു് ആര്‍ക്കും ബ�ോധിക്കുന്നതുമാണു്.
പദാര്‍ഥം:- പ്രകൃതിപറയുന്നു - മേ = എന്നാല്‍ (ഞാന്‍) വ്യാകരണ പരമായി പറഞ്ഞാല്‍ 'സക്ഥി' ശബ്ദം
തഷ്ടാനി = സൃഷ്ടിക്കപ്പെട്ടിട്ടുള്ള, വ്യക്താ = അലംകൃതമായ, 'സച് ' ധാതുവില്‍ നിന്നുണ്ടാവുന്നതും, ആസക്തി അല്ലെ
പ്രിയാ = മനം മയക്കുന്ന മന�ോഹരമായ വിഷയസുഖങ്ങ ങ്കില്‍ പ്രേമഭാവം പ്രകടിപ്പിക്കുന്നതുമാണു്. ഇവിടെ
ളെ, കപി = വൃഷാകപി, വ്യദൂദുഷത് = ദുഷിപ്പിക്കുന്നു. നു = ഇന്ദ്രാണി (പ്രകൃതി) സുശ�ോഭിതയാണു്, ജീവിതഗതിയെ
ആ സമയത്ത്, അസ്യശിരഃ = ഇവന്റെ ശിരസ്സ്, രാവിഷമ് അഭിവൃദ്ധിപ്പെടുത്തുന്നതുമാണു്. 'സക്ഥി ഉദ്യമീയസീ'
= ഛേദിച്ചെറിയുക, ദുഷ്കൃതേ = ദുഷ്കര്‍മികള്‍, ന സുഗം ഭുവമ് എന്നതിനു് ഇന്ദ്രാണി ഓര�ോരുത്തര്‍ക്കും പ്രാപിക്കാന്‍
= സുഖഭ�ോഗികളാകുകയില്ല. ഇന്ദ്രഃ = പരമൈശ്വര്യശാലീ കഴിയുന്നവളും ഉന്നതി നേടുന്നതിനു് സദാ സഹായിയു
പ്രഭു, വിശ്വസ്മാത് = സര്‍വരിലും, ഉത്തരഃ = ശ്രേഷ്ഠനാണു്. മാണു് എന്നു ധരിക്കുന്നതാണുചിതം. മന�ോഹരിയായ
ഇന്ദ്രാണി പ്രകൃതിയില്‍ മനുഷ്യര്‍ ആകൃഷ്ടരാകുന്നതു് സ്വാഭാവികം
6. ന മത്സ്രീ സുഭസത്തരാ ന സുയാശുതരാ ഭുവത്. മാത്രമാണു്.
നമത് പ്രതിച്യവീയസീ ന സക്ഥ്യുദ്യമീയസീ പദാര്‍ഥം:- ഇന്ദ്രാണി = പ്രകൃതി, മത് = എന്നേക്കാള്‍, സു
വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.6) -ഭസത്-തരാ = അധിക ഉത്തമ ഐശ്വര്യമുള്ള, സു-യാ

सप्त त्वा हरितो रथे वहन्ति देव सूर्य... (ऋग्वेद १.५॰.८) ഏഴു് കുതിരകളാല്‍ ചലിക്കുന്ന രഥത്തിലത്രേ സൂര്യന്‍... (ഋഗ്വേദം 1.50.8)
आर्षनादम |् 21 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 21
ശുതരാ = (യാ-ആശ് ) അത്യധികം ഉത്തമഭ�ോഗങ്ങള്‍ നേ അങ്ങയുടെ പുത്രനെന്ന രീതിയില്‍ എന്റെ പ്രശസ്തിയും
ടിയിട്ടുള്ള, പ്രതീച്യവീയസീ = ഓര�ോരുത്തര്‍ക്കും പ്രാപി മാതാപിതാക്കള�ോടുള്ള എന്റെ ശ്രദ്ധാപൂര്‍ണമായ പ്രേമ
ക്കാന്‍ കഴിയുന്നവള്‍, സക്ഥി = ആസക്തിപൂര്‍വ്വം, ഉദ്യമീ വും സഹവര്‍ത്തിത്വവും എന്നെ ഔന്നത്യത്തിന്റെ ക�ൊടു
യസി = ഉയര്‍ച്ചയിലെത്താന്‍ സദാ ഉദ്യമിക്കുന്നവള്‍ ഇന്ദ്രഃ മുടിയില്‍ എത്തിച്ചിരിക്കുന്നു. സവിശേഷമായ സന്തോ
= പരമൈശ്വര്യവാനായ പ്രഭു, വിശ്വസ്മാത് ഉത്തരഃ = സര്‍വ ഷത്തിനുടമയാക്കിയിരിക്കുന്നു.
രിലും ശ്രേഷ്ഠന്‍. 2) മഹാപ്രഭുവായ ദേവേന്ദ്രന്‍ സര്‍വരിലും ശ്രേഷ്ഠനാ
ഇന്ദ്രന്‍ ണെന്നു് അമ്മ പറഞ്ഞതു് തികച്ചും ശരി തന്നെയാണു്.
7. ഉവേ അമ്ബ സുലാഭികേ യഥേ വാങ്ഗ് ഭവിഷ്യതി. എനിക്കും ആ പ്രഭുവിന്റെ അനുഗ്രഹം കിട്ടുന്നതിനു് എന്തു
ഭസന്മേ അമ്ബ സക്ഥി മേ ശിര�ോമേ വീവ വേണമെങ്കിലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണു്.
ഹൃഷ്യതി വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.7) 3) ഇവിടെ വൃഷാകപി പ്രകൃതിയെ 'അമ്ബാ' എന്നു
ഹേ മംഗളകാരിയായ പ്രിയപത്‌നീ! നീ പറഞ്ഞതു പ�ോ സംബ�ോധന ചെയ്തിരിക്കുന്നതിനാല്‍ ഇവിടുത്തെ
ലെ നടക്കട്ടെ. ഹേ പ്രിയേ! എന്റെ കീര്‍ത്തിക്കു നിദാനം ഉദ്ദേശം പ്രകൃതി എനിക്കു് സ്ത്രീയല്ല മാതാവാണെന്നാണു്.
നീയാണു്. നിന്റെ ഗൗരവഗാഥകള്‍ എന്നെ അത്യധികം ഭ�ോഗ്യവസ്തുവല്ല മറിച്ചു് ആദരണീയയാണെന്നാണു്. അമ്മ
വികാരപരവശനാക്കുന്നു. അംഗപ്രത്യംഗം ഞാന്‍ ഔന്ന യില്‍ നിന്നു് ആവശ്യമുള്ളതെല്ലാം നേടാന്‍ ശ്രമിക്കുന്നു
ത്യത്തിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ശരിയാണു് എന്നുമാണു് വൃഷാകപി പറയുന്നതും. ആ വിധത്തില്‍ ചി
ഞാന്‍ സര്‍വ്വരിലും ശ്രേഷ്ഠനും ഭവതി എന്റെ പ്രിയതമ ന്തിച്ചാലും സകലരേയും സഹായിക്കുന്ന പ്രകൃതി 'സുലാ
യുമാണു്. ഭിക' തന്നെയാണു്. പ്രകൃതിയെ ഈ രീതിയില്‍ കാണു
ന്നവര്‍ക്കു് പ്രശസ്തിയും പ്രേമവും കൈവരിച്ചു് ഉന്നതിയു
ഈ മന്ത്രഭാഗം സായണന്‍ വ്യാഖ്യാനം ചെയ്തിരി
ടെ ഉത്തുംഗപദവിയില്‍ എത്താന്‍ സാധിക്കും.
ക്കുന്നതു് വൃഷാകപിയുടെ ഉത്തരമായിട്ടാണു്. അതിന്റെ
പ്രധാന കാരണം 'അമ്ബാ' എന്ന പദപ്രയ�ോഗമാണു്. ഭാവാര്‍ഥം:- പ്രകൃതിയെ മാതാവായികണ്ടു് ജീവാത്മാക്ക
എന്നാല്‍ തിലകന്റെ അഭിപ്രായം 'അമ്ബാ' ശബ്ദം സ്നേ ള്‍ പ്രകൃതി മാതാവിന്റെ നിയമങ്ങളനുസരിച്ചു് സന്തുഷ്ട
ഹവും ആദരവും വ്യജ്ഞിപ്പിക്കുന്ന അവ്യയരൂപമായും രായി ജീവിക്കണമെന്നര്‍ഥം.
ഗൃഹിക്കാമെന്നാണു്. തിലകന്റെ അഭിപ്രായം മാനിച്ചാ ഇന്ദ്രന്‍
ണു് 8-ാം മന്ത്രത്തിന�ോട�ൊപ്പം 7-ാം മന്ത്രവും ഇന്ദ്രന്‍ പറ 8. കിം സുബാഹ�ോ സ്വങ്ഗുരേ പൃഥുഷ്‌ട�ോ പൃഥു
യുന്നതായി പറഞ്ഞിരിക്കുന്നതു്. സായണന്‍ വൃഷാകപി ജാഘനേ കിം ശൂരപത്‌നീ നസ്ത്വമഭ്യമീഷി വൃഷാ
യുടെ വാക്കുകളായി ഈ മന്ത്രത്തിന്റെ ഉത്തരാര്‍ധമായ കപിം വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.8)
'ഭസന്മേ അമ്ബ സക്ഥി' എന്നു തുടങ്ങുന്ന മന്ത്രത്തിനു
ഇന്ദ്രന്‍ ഇന്ദ്രാണിയ�ോടു പറയുന്നു. ഹേ, ഉത്തമബാഹുക്കളും
ക�ൊടുത്തിരിക്കുന്ന അര്‍ഥം തികച്ചും അനാവശ്യവും
മന�ോഹരമായ അംഗുലികളും സമൃദ്ധമായ കേശഭാരവും വി
അശ്ലീലഭരിതവും അസ്വഭാവികവുമാണു്. ഒരു പുത്രനും
ശാലനിതംബങ്ങളുമുള്ള മന�ോഹരിയായ ഇന്ദ്രാണീ, നീ
അമ്മയ�ോടു് ഒരിക്കലും പറയാനാകാത്ത വാക്യങ്ങളാണു്
വൃഷാകപിയ�ോടെന്തിനിത്ര ശത്രുതയും ക�ോപവും കാണി
'മേ മമ പിതുഃ ത്വദീയ�ോ ഭസത്...' എന്നു തുടങ്ങുന്ന
ക്കുന്നു. നീ വീരനും അജയ്യനുമായ എന്റെ - ഇന്ദ്ര പത്നി
സായണഭാഷ്യഭാഗം. ഒപ്പം 'ക�ോകിലാദിഃ പക്ഷി തദ്വത്
യാണു്. എന്നിട്ടും അതു നീ ഓര്‍ക്കാതെ വൃഷാകപിയെ
ഹൃഷ്യതി ഹര്‌‍ഷയതു' എന്ന ഭാഗം പക്ഷിക്കു് തുല്യം
എന്തിനിങ്ങനെ വെറുക്കുന്നു.
എന്നര്‍ഥത്തിനു പകരം 'വി ഹൃഷ്യതി ഇവ - നൃത്യ - സാ'
എന്നു പറഞ്ഞിരുന്നെങ്കില്‍ അധികം ഉപയുക്തവും അനു നീ സുന്ദരിയാണു്. ആകര്‍ഷണീയയാണു്. അംഗപ്ര
യ�ോജ്യവുമായിരുന്നേനെ. ത്യംഗം മന�ോഹരിയാണു്. അതില�ൊക്കെ ഉപരിയായി
ലുട്‌വിങ് ഈ മന്ത്രത്തെ മുന്‍മന്ത്രത്തിനു് സമാന വൃഷാകപി നിന്നെ മാതൃഭാവത്തില്‍ സമുചിതമായി ആദ
മായി ഇന്ദ്രാണിയുടെ വാക്കുകളായി വ്യാഖ്യാനിച്ചിരിക്കു രിക്കുന്നുമുണ്ടു്. ഇതില്‍ കൂടുതല്‍ അഭിമാനിക്കാനെന്തു
ന്നതു് വൃഷാകപിയുടെ അപരാധങ്ങള്‍ കാരണം എന്റെ വേണം? നമ്മുടെ പുത്രന്‍ വൃഷാകപി എത്ര ഉത്കൃഷ്ടനും
അംഗപ്രത്യംഗം ക്രോധത്താല്‍ വിറക്കുന്നു എന്നാണു്. സമര്‍ഥനുമാണു്.
എന്നാല്‍ ആ അവസ്ഥയില്‍ 'സുലാഭികേ' എന്ന സ്ത്രീലിംഗ ഇത�ൊക്കെയിരിക്കട്ടെ ഭവതി തന്നെ പറഞ്ഞില്ലേ
സംബ�ോധന ആരെ ഉദ്ദേശിച്ചുള്ളതാണെന്ന ച�ോദ്യമുണ്ടാ എന്റെ പതി ഇന്ദ്രന്‍ സര്‍വരിലും ശ്രേഷ്ഠനാണെന്നു്. അങ്ങ
വുന്നു. ഇനിയാകട്ടെ വൃഷാകപിയുടെ ഉത്തരമായും ഈ നെയെങ്കില്‍ 'നമ്മുടെ മകന്‍ സത്യത്തില്‍ വൃഷാകപി
മന്ത്രം ഭാഷ്യം ചെയ്തിട്ടുണ്ടു്. അതു് ഈ വിധമാണു്. തന്നെ' യെന്ന് ഭവതി അഭിമാനിക്കുകയല്ലേ വേണ്ടതു്?
അവന്‍ എല്ലാ വിഷയവാസനകളെയും ആട്ടിയ�ോടിക്കുന്ന
1. വൃഷാകപി പറയുന്നു. ഹേ മാതാ! സകല ഐശ്വര്യ
ശക്തിശാലിയാണു്.
ങ്ങളും നല്കുന്ന പ്രിയ മാതാവേ! അമ്മ പറഞ്ഞതുപ�ോലെ
തന്നെയാകട്ടെ. അങ്ങു് ഉത്തമ ഐശ്വര്യവതിയും സകല ഭാവാര്‍ഥം:- പ്രകൃതിയുടെ സ്ത്രീരൂപം അത്യന്തഹൃദയഹാ
സമ്പദ്‌സമൃദ്ധയും കീര്‍ത്തിമതിയും എല്ലാവര്‍ക്കും ആശ്ര രിയാണെങ്കിലും അവര്‍ മഹാപ്രഭുവിന്റെ പത്നിയാണു്.
യസ്ഥാനവും സകലരുടെയും അഭ്യുദയകാംക്ഷിയുമാണു്. മനുഷ്യര്‍ക്കു് അവര്‍ അമ്മ തന്നെയാണു്.

സകല അളവുകളുടേയും ബ�ോധം പ്രകാശത്തിന്റെ ഒടുങ്ങാത്ത കിരണങ്ങളില്‍ സദാ യാത്രചെയ്യുന്നു. (ഋഗ്വേദം 1.50.1-13)

22 555 | 22 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പദാര്‍ഥം:- സുഹാബ�ോ = ഉത്തമവും മന�ോഹരവുമായ യരുമായിരുന്നു. പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന
കൈകളുള്ള, സ്വങ്ഗുരേ = സുന്ദരമായ വിരലുകളുള്ള, പൃഥു രീതിയാണിതു്.
ഷ്‌ട�ോ = സമൃദ്ധമായ കേശഭാരമുള്ള, പൃഥുജാഘനേ = വിശാ ഭാവാര്‍ഥം:- യജ്ഞങ്ങളിലും, യുദ്ധങ്ങളിലും വരെ പതി
ലമായ നിതംബമുള്ളവള്‍, കിമ് = എന്തിന്, ശൂരപത്‌നി = യ�ോട�ൊപ്പം സഹായികളായി ജീവിച്ച ധര്‍മപത്നിമാര്‍ ബാ
പരാക്രമിയായ ഭര്‍ത്താവുള്ളവള്‍, ത്വമ് = ഭവതി, വൃഷാക ഹ്യസൗന്ദര്യത്തിലും വിഷയസുഖങ്ങളിലും ശ്രദ്ധിക്കാ
പിമ് = വൃഷാകപിയ�ോട്, അഭ്യമീഷി = വെറുക്കുന്നു, വിശ്വ തെ ധര്‍മിഷ്ഠരും ധൈര്യശാലികളുമായി പ്രസിദ്ധി നേടി
സ്മാത് = സര്‍വരിലും, ഉത്തരഃ= ശ്രേഷ്ഠന്‍. യിരുന്നു.
ഇന്ദ്രാണീ പദാര്‍ഥം:- പുരാ = പുരാതനകാലത്തു്, ഹ�ോത്രം = യജ്ഞ
9. അവീരാമിവ മാമയം ശരാരുരഭിമന്യതേ. ങ്ങള്‍ക്കു്, സംഗച്ഛതിസ്മ = പതിയ�ോട�ൊപ്പം പ�ോയി
ഉതാഹമസ്മി വീരിണീന്ദ്രപത്‌നീ മരുത്‌സഖാ രുന്നു, സമനം വാവ = യുദ്ധത്തിലും പങ്കെടുത്തിരുന്നു, ഭജാ
വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.9) മ�ോവീവമീശ്വരമ് = ജീവിതവിജയത്തിനായി ഇരുവരും
ഇത്രയെല്ലാം ശ്രേഷ്ഠമായ എന്നെ അബലയായിക്കാണു ചേര്‍ന്നു് സര്‍വേശ്വരപൂജയും ഭജനവും ചെയ്തിരുന്നു.
കയാണു് എന്നു് ഇന്ദ്രാണി ക�ോപത്തോടെ പറയുന്നു. സക ഇന്ദ്രന്‍
ല വാസനകളെയും സംഹരിക്കാന്‍ കഴിവുള്ള ഞാനെങ്ങ 11. ഇന്ദ്രാണീമാസു നാരിഷു സുഭഗാമഹമശ്രവമ്.
നെ അശക്തയാകും. നിശ്ചയമായും ഞാന്‍ ശക്തിശാ നഹ്യസ്യ അപരംചന ജരസാ മരതേ
ലിയും വീരപുത്രന്റെ മാതാവുമാണു്. ഈ മരുത്-പ്രാണന് പതിവിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.11)
‍-എന്റെ മിത്രമാണു്. ഞാന്‍ ഇന്ദ്രപത്നിയാണെന്നു്
എല്ലാ സ്ത്രീകളിലും വച്ചു് ഇന്ദ്രാണിയാണു് ഏറ്റവും സുഭഗ
ആര്‍ക്കാണറിയാത്തതു്. എന്നിട്ടും വൃഷാകപി എന്നെ
എന്നാണു് ഞാന്‍ കേട്ടിരിക്കുന്നതു്. ഭവതിയുടെ ഭര്‍ത്താവു്
ഇങ്ങനെ അവഹേളിക്കുന്നതു് എനിക്കസഹ്യമാണു്.
അജരനും അമരനുമായി (വാര്‍ധക്യവും മരണവും) ദീര്‍ഘ
ഭാവാര്‍ഥം:- ഇവിടെ ഇന്ദ്രപത്നി എന്നു പറഞ്ഞു് പ്രകൃതി കാലം ജീവിക്കുന്നു. അതുപ�ോലെ ഭവതിയും. സര്‍വ്വശ്രേഷ്ഠ
സ്വയം ആത്മസ്തുതി നടത്തുകയാണു്. വൃഷാകപി ഇന്ദ്രാ നായ ഇന്ദ്രന്റെ പത്നിയും അങ്ങനെതന്നെയാവണമെന്നാ
ണിയെ ഇന്ദ്രപത്നിയായിക്കണ്ടു് തന്റെ മാതാവായി ണെന്റെ ആഗ്രഹം. നിന്നെ സ്നേഹിക്കുകയും ആദരിക്കു
സ്‌നേഹാദരങ്ങള്‍ നല്കുന്നുണ്ടു്. 'മരുത് സഖാ' ശബ്ദവും കയും ചെയ്യുന്ന എനിക്കു് നീ വൃഷാകപിയ�ോടു് കാണിക്കു
വലിയ മഹത്വമുള്ള പദവിയുള്ള, ഈ മരുത് - പ്രാണന്‍ ന്ന അന്യായവും ക്രൂരതയും അംഗീകരിക്കാനാകുന്നില്ല.
തന്നെയാണു്. വൃഷാകപിയെ വാസനകളില്‍ നിന്നെല്ലാം അതെനിക്കസഹ്യമാണു്.
അകറ്റി രക്ഷിച്ചുനിര്‍ത്തുന്നതു് വീരാംഗനയായ പ്രകൃതി പ്രഭു ഇന്ദ്രനാണ് 'ഇന്ദ്രാണീ' പ്രകൃതിയാണു്. അവള്‍ പ്രഭു
തന്നെയാണു്. ആ പുത്രന്‍ വീരനും വിഷയവാസനകളില്‍ വിന്റെ പത്നിക്കു് തുല്യമാണു്. നീയെത്ര സൗഭാഗ്യവ
ആകൃഷ്ടനാകാത്തവനുമാണു്. തിയും അനുഗ്രഹീതയുമാണു്. മറ്റുള്ള മനുഷ്യരായ പതി
പദാര്‍ഥം:- അയം ശരാരു = വിഷയവാസനകളെ സംഹ പത്നിമാര്‍ ജരാനര ബാധിച്ചു് കഷ്ടതകള്‍ അനുഭവിച്ചു്
രിക്കാന്‍ ശക്തിയുള്ളവള്‍, മാമ് = എന്നെ, അവീരാം ഇവ മൃത്യുവിനിരയാകുമ്പോള്‍, നീ ചിരഞ്ജീവിയായി സൗഭാ
= അബലയും അശക്തയുമായി, അഭിമന്യതേ = കരുതു ഗ്യവതിയായി ജീവിക്കുന്നതിന്റെ മഹത്വം നിന്റെ പതി
ന്നു. ഉത = തീര്‍ച്ചയായും, വീരിണീ അസ്മി = ഉത്കൃഷ്ടപു യായ പ്രഭുവിന്റെ അനുഗ്രഹമാണെന്നറിയുക.
ത്രന്റെ മാതാവാണു്. മരുത് = പ്രാണന്‍, സഖാ = മിത്രം. പദാര്‍ഥം:- അഹം = ഞാന്‍, സുഭഗ = എല്ലാവരെക്കാളും
ഇന്ദ്രാണീ സൗഭാഗ്യവതീ, അശ്രവം = കേട്ടിരിക്കുന്നു, അസ്യ =
10. സംഹ�ോത്രം സ്മ പുരാ നാരീ സമനം വാവ ഗച്ഛതി. ഇവളുടെ, പതി = സ്വാമി - ഇന്ദ്രന്‍, അപരം ചന = അന്യ
വേധാ ഋതസ്യ വീരിണീന്ദ്രപത്‌നീ മഹീയതേ ഭര്‍ത്താക്കന്മാരേപ്പോലെ, ജരസാ = വാര്‍ദ്ധക്യവും ജരാ
വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.12) നരകളും ബാധിച്ചു്, ന മര്ത്ത = മരിക്കുന്നില്ല. (തുടരും)
ധര്‍മല�ോപം സംഭവിക്കുന്നതിനുമുമ്പുള്ള പ്രാചീനയുഗ
ത്തില്‍ പത്നി, പതിയ�ോട�ൊപ്പം യജ്ഞവേദിയിലും മഹാ
യുദ്ധരംഗത്തും സഹായിയായി സദാ അനുഗമിച്ചിരുന്നു.
അതായത്, 'ഇത്ഥം യുദ്ധൈശ്ച യജ്ഞൈശ്ച ഭജാമ�ോ വി
വമീശ്വരം' എല്ലാ വിജയത്തിനും വേണ്ടി പതിപത്നിമാര്‍
ഒരുമിച്ചു് ഈശ്വരഭജനം നടത്തിയിരുന്നു എന്നര്‍ഥം.
വീട്ടുകാര്യങ്ങളും ഗൃഹസ്ഥാശ്രമധര്‍മങ്ങളും കൃത്യമായി
അനുഷ്ഠിച്ചിരുന്നതു് പത്നിമാരാണു്. യജ്ഞകര്‍മങ്ങള്‍ നി
ഷ്ഠയ�ോടെ ചെയ്തിരുന്നതിനാല്‍ അവരുടെ മക്കള്‍ വിജു (ഭഗവദ്ഗീത 13.19)
ഗീഷുകളും ധൈര്യശാലികളുമായിരുന്നു. ജിതേന്ദ്രിയരായ
പുരുഷന്മാരുടെ ഭാര്യമാര്‍ മഹിമാമയികളും സര്‍വാദരീണ

अहा मिमानो आक्तुभिः... (ऋग्वेद १.५॰.७) കിരണങ്ങളാല്‍ അളക്കപ്പെടുന്ന ദിനങ്ങള്‍... (ഋഗ്വേദം 1.50.7)
आर्षनादम |् 23 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 23
തി ഈ
ിയപ ങ
ക്
്‌ ല ശബ്ദക�ോശസമീക്ഷ

ക്
കം മുതല്‍
തൃക്കണ്ണമംഗല്‍ വിശ്വംഭരന്‍
പുത

വേദബന്ധു ഭാഷാപഠനഗവേഷണകേന്ദ്രം പ്രസിദ്ധീകരിക്കുന്ന


മനഃപാഠമാക്കേണ്ട ശബ്ദക�ോശം
ഹൃദിസ്ഥനിഘണ്ടു
ആമുഖം 1. വ്രണാപഹം 18. മുനിപ്രിയം
ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമത്തിന്റെ സാക്ഷാ 2. ഖരധ്വംസി 19. ശീതപത്രി
ത്കാരമാണു് ഈ നിഘണ്ടു. പണ്ഡിത�ോചിതമായി ഭാഷ 3. രക്തപുഷ്പം 20. മഹാമുനി
കൈകാര്യം ചെയ്യുന്നതിനാവശ്യമായ പദസമ്പത്തു് ഹൃദി 4. മുനിദ്രുമം 21. ശുകനാസം
സ്ഥമാക്കുവാന്‍ ഛന്ദസ്സിനെ ഉപയ�ോഗപ്പെടുത്തുകയാണി 5. മുനിപുഷ്പം 22. സുരപ്രിയം
വിടെ ചെയ്തിരിക്കുന്നതു്. ഛന്ദോമയമാണല്ലോ മനസ്സ്. 6. വക്രപുഷ്പം 23. ശുക്ലപുഷ്പം
ഹൃദിസ്ഥ നിഘണ്ടു - അതെ. ശബ്ദക�ോശം മനഃപാഠ 7. പവിത്രം 24. കളായികാ.
മാക്കുക, സാധ്യമാണ�ോ? ഇതു് സാദ്ധ്യമാണെന്നു് മാത്ര 8. വംഗസേനകം.
25. കുംഭീജാ
മല്ല, അതായിരുന്നു നമ്മുടെ സമ്പ്രദായവും. വൈദ്യവും 9. ഗന്ധാകുമാരി,
26. കുംഭജം
ജ്യോതിഷവും വേദങ്ങളും ഉപനിഷത്തുക്കളും, എന്തിനു്,
10. ഗന്ധാഢ്യാ
11. കര്‍ണികാ 27. കുംഭം
അറിയേണ്ടതെല്ലാം മനഃപാഠമാക്കി ക�ൊണ്ടു് ജീവിതാ 28. കുംഭയ�ോനി
12. ചാരുകേസര
യ�ോധനത്തിനു് ഇറങ്ങിയവരാണു് നമ്മുടെ പൂര്‍വികര്‍. 29. പിതൃപ്രിയം
13. കുമാരീ
ഹൃദിസ്ഥ നിഘണ്ടുവില്‍, ആദ്യമായി ഒരേ അര്‍ഥ 14. തരുണീ 30. ലട്വാ
ത്തില്‍ പ്രയ�ോഗിക്കാവുന്ന പദങ്ങളെ ഓര�ോ വിഭാഗമാ 15. ലാക്ഷാപുഷ്പികാ 31. ലംബഫലം
യി തിരിക്കുന്നു. അതായതു് പര്യായങ്ങളാക്കുന്നു. അത�ോ 16. അതിമഞ്ജുളാ. 32. വംഗസേനാഹ്വം
ടെ അനന്തവിസ്തൃതമായ പദപ്രപഞ്ചം ഏതാനും ആയി 17. ശീഘ്രപുഷ്പം 33. തൈലഭാമിനി.
രങ്ങളിലേക്കു് ചുരുങ്ങുകയായി. അടുത്തതു് ഛന്ദസ്സിന്റെ --------------------------------------------------------
പ�ൊന്‍നൂലില്‍ ഇവയെ ക�ൊരുത്തെടുക്കുകയാണു്. ഒരു ആയുര്‍വേദപ്രകാരം പത്രശാകത്തില്‍പ്പെട്ട ഒരു ചെറു
ഉദാഹരണം ന�ോക്കൂ. വൃക്ഷമാണു് അകത്തി. മുരിക്കിന�ോളം വലുപ്പമുണ്ടാകും.
*************************************************** പൂവിന്റെ നിറത്തേ അടിസ്ഥാനമാക്കി രണ്ടിനം. വെള്ള
അകത്തിമരം :- വ്രണാപഹം; ഖരധ്വംസി; അകത്തിയും ചുവന്ന അകത്തിയും. ശരത് കാലത്തില്‍
രക്തപുഷ്പം; മുനിദ്രുമം; അഗസ്ത്യോദയത്തില്‍ പൂക്കുന്ന ഈ വൃക്ഷം, അഗസ്ത്യമു
നിക്കു് പ്രിയങ്കരമാണത്രെ. അഗസ്തിയുടെ തദ്ഭവമാണു്
മുനിപുഷ്പം; വക്രപുഷ്പം;
അകത്തി. മുനിപ്രിയം മുനിദ്രുമം എന്നീ പദങ്ങള്‍കാ
പവിത്രം; വംഗസേനകം.
ണുക. പൂമൊട്ടിനു് അരിവാള്‍പോലെ വളഞ്ഞ ആകൃതി
ഗന്ധാകുമാരി, ഗന്ധാഢ്യാ യുള്ളതിനാല്‍ വക്രപുഷ്പം എന്നു് പേരു് വന്നു. തമിഴ്ന ‌ ാ
കര്‍ണികാ; ചാരുകേസര ട്ടില്‍ വെറ്റിലക്കൊടി ഇടുവാന്‍ പറമ്പുകളില്‍ അകത്തി
കുമാരീ; തരുണീ; ലാക്ഷാ- ധാരാളമായി വളര്‍ത്തുന്നതു് കാണാം. പിത്തകഫങ്ങള്‍
പുഷ്പികാ; അതിമഞ്ജുളാ. ശമിപ്പിക്കും. പീനസം, ജ്വരം, തലവേദന ഇവയ്ക്കു് ഔഷ
ശീഘ്രപുഷ്പം; മുനിപ്രിയം; ധമായി ഉപയ�ോഗിക്കാറുണ്ട്. വ്രണം പൊട്ടിച്ചുണക്കാന്‍
ശീതപത്രി; മഹാമുനി; സഹായിക്കുന്നതിനാല്‍ വ്രണാപഹമായി. വിറ്റാമിന്‍ എ,
ശുകനാസം; സുപ്രിയം; കാല്‍സ്യം എന്നിവ വളരെ കൂടിയ അളവില്‍ അടങ്ങി
ശുക്ലപുഷ്പം; കളായികാ. യിരിക്കുന്നു. ഗന്ധാകുമാരി മുതല്‍ അതിമഞ്ജുള വരെയു
ള്ള പദങ്ങള്‍ക്കു് അകത്തിയെന്നര്‍ഥം ശബ്ദതാരാവലി
കുംഭീജാ; കുംഭജം; കുംഭം; യില്‍ കാണുന്നില്ല. അവയെല്ലാം ആയുര്‍വേദ ഔഷധ
കുംഭയ�ോഗി; പിതൃപ്രിയം; ഗുണചന്ദ്രികയില്‍ കാണാം. മഹാമുനി മുതല്‍ തൈലഭാ
ലട്വാ; ലംബഫലം; വംഗ- മിനി വരെയുള്ള പദങ്ങള്‍ പര്യായശേഖരത്തില്‍ നിന്നും.
സേതാഹ്വം; തൈലഭാമിനി. ****************************************************
------------------------------------------------------ ഈ വിധമാണു് ഭൂരിപക്ഷം പദങ്ങളും വിവരിച്ചിരിക്കുന്ന

् रजः पृथ.ु .. (ऋग्वेद १.५॰.७)


विद्याम एषि ചരാചരങ്ങളില്‍ പ്രകാശം ജന്മം നല്കുന്നതത്രേ വിദ്യ... (ഋഗ്വേദം 1.50.7)

24 555 | 24 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
തു്. പദത്തിനു് ശേഷം വരുന്ന അനുഷ്ടുപ് ഛന്ദസ്സിലുള്ള കം, അംശുമത്ഫലാ, അംശുമാന്‍ എന്നിങ്ങനെയാണു്.
ശ്ലോകരൂപം മൂന്നുനാലാവൃത്തി മനസ്സിരുത്തി വായിച്ചാല്‍ 'വാഴ' യുടെ പര്യായം കിട്ടാന്‍ 'അംശുമത്ഫലാ' ന�ോക്കേ
ഈണത്തിന്റെ ചരടില്‍ കുരുങ്ങി പദങ്ങള്‍ ഒന്നിനു് ണ്ടിയിരിക്കുന്നു. എന്നാല്‍ പ്രകൃതമായ ഹൃദിസ്ഥനിഘണ്ടു
പിറകെ ഒന്നായി ഓര്‍മയില്‍ വരും. ഉചിതമായതു് തിര വിലാകട്ടെ, ഞെട്ടുകള്‍ വ്യവഹാരഭാഷയില്‍ നിന്നേ
ഞ്ഞെടുക്കുകയേ വേണ്ടൂ. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വരൂ. അറിയാവുന്നതില്‍ നിന്നും അറിയാന്‍ പാടില്ലാത്ത
ഒന്നോ രണ്ടോ വരികള്‍ ഓര്‍മയില്‍ വച്ചാല്‍ മതിയാകും തിലേക്കു്, അതായത് വാക്കില്‍നിന്നും അര്‍ഥത്തിലേ
കൂടുതല്‍ കൂടുതല്‍ അവഗാഹം വേണമെന്നുള്ളവര്‍ക്കു് ക്കും അര്‍ഥത്തില്‍ നിന്നും വാക്കിലേക്കുമുള്ള (തിരിച്ചും
താഴ�ോട്ടു് താഴ�ോട്ടു് പ�ോകുവാനും കഴിയും. മറിച്ചും) വഴികളെ പറയുന്ന ഒരു നിഘണ്ടുവിന്റെ ഒരു
ശ്വാസ�ോച്ഛ്വാസത്തിന്റെ താളമുള്ള അനുഷ്ടുപ്പാണു് എളിയ തുടക്കം കൂടിയാണിതു്. (റിവേഴ്സ് ഡിക്ഷ്ണറിയെന്നു്
ഇതില്‍ സ്വീകരിച്ചിരിക്കുന്ന വൃത്തം. പ്രസിദ്ധമായ ഭഗ ആംഗലേയ പദം.)
വദ്ഗീതാശ്ലോകം പോലെ എന്നു് പറയാം. ഇടയില്‍ ഗതാനുഗതികത്വം
പാദപൂരണത്തിനായുള്ള നഞ്ഞുപദങ്ങള�ോ 'ചവൈതുഹി' പൂര്‍വഗ്രന്ഥങ്ങളില്‍ നിന്നും പകര്‍ത്തുക - നിഘണ്ടുക്കളെ
യ�ോ ഒന്നും തന്നെയില്ല. പദങ്ങളെല്ലാം നിര്‍ദ്ദേശികാ സംബന്ധിച്ചിടത്തോളം പൊതുനയമാണു് അതുമൂലം
ഏകവചത്തില്‍ സ്വതന്ത്രമായി നില്ക്കുന്നു. സമുച്ചയം ഇവിടെ സംഭവിച്ചത�ോ? ബൈബിളിനെ അടിസ്ഥാനമാ
പ�ോലും ഒഴിവാക്കിയിരിക്കുകയാല്‍ പദസ്വരൂപം അന്യൂ ക്കി നാല�ോളം മഹാകാവ്യങ്ങള്‍ ഉണ്ടു് നമുക്കു്. എന്നിട്ടും
നമായി നില്‍ക്കുകയാണിവിടെ. അതുമൂലം അന്വയ നമ്മുടെ പര്യായക�ോശങ്ങളില്‍ യേശുക്രിസ്തുവിനു് രണ്ടു്
ത്തിന്റെ പ്രശ്നമില്ല വാക്കുകള്‍ ഒരു പ്രത്യേകരീതിയില്‍ പര്യായം ആരും ക�ൊടുത്തിട്ടില്ല. കാരണം പൂര്‍വഗ്രന്ഥ
അടുക്കിയിരിക്കുന്നതുമൂലം ഛന്ദസ്സ് അതിലേക്കു് ആവാ ങ്ങളില്‍ അതു് ഇല്ലെന്നു് തന്നെ. എന്നാല്‍ ഈ കൃതിയി
ഹിക്കപ്പെടുകയാണു് ചെയ്യുന്നതു്. ക്രമം മാറ്റിയാലതു് ലാകട്ടെ, യേശുദേവന്‍, മുഹമ്മദ് നബി, ചട്ടമ്പിസ്വാമികള്‍,
പദ്യമല്ലാതെയായി, അതിനാല്‍ പദ്യഭാഷ പഥ്യമല്ലാത്ത ശ്രീനാരായണഗുരു, സത്യസായിബാബ തുടങ്ങിയവര്‍
വര്‍ക്കും ഇതു് സ്വീകാര്യമാകും, ഒരു ഉദാഹരണം ന�ോക്കൂ. ‍ക്കും പര്യായങ്ങള്‍ ക�ൊടുത്തിട്ടുണ്ടു്. ഹിന്ദു ഇസ്ലാം ക്രി
*************************************************** സ്ത്യന്‍ മതങ്ങള്‍ കര്‍ത്താവു്, ദൈവം, ഈശ്വരന്‍, ബ്രഹ്മം
ശിവന്‍:- ശംഭു; ഗംഗാധരന്‍; ചന്ദ്ര-
എന്നീ പദങ്ങള്‍ക്കു് നല്കിയിരിക്കുന്ന അര്‍ഥം ഏതാണ്ടു്
ശേഖരന്‍; പരമേശ്വരന്‍
ഒന്നുതന്നെയെന്നു് ത�ോന്നും വിധമാണു്. എന്നാല്‍ ഈ
ഗിരീശന്‍; ഗിരിശന്‍; ഭര്‍ഗന്‍;
വാക്കുകള്‍ക്കു് വ്യാഖ്യാനത്തിന്റെ അര്‍ഥതലത്തില്‍‍ഉള്ള
പിനാകീ; കൃത്തിവാസസ്സ്
ഭേദം ശ്രദ്ധേയമാണു്. ഇ. സെയ്നു ‌ ദ്ദീന്‍ പ്രസിദ്ധീകരിച്ച
സര്‍വജ്ഞന്‍; ധൂര്‍ജടി; നീല- അറബി മലയാളം പര്യായനിഘണ്ടുവില്‍ ദെയ്‌വം എന്ന
ല�ോഹിതന്‍; ത്രിപുരാന്തകന്‍ പദത്തിനു് ക�ൊടുത്തിരിക്കുന്ന 60 പദങ്ങളും ഹിന്ദുക്കള്‍
വ്യോമകേശന്‍; ഭവന്‍; രുദ്രന്‍; ദേവന്മാര്‍ക്കും ഈശ്വരനും നല്കുന്ന അര്‍ഥത്തില്‍ പ്രയ�ോ
ഭൂതേശന്‍; പ്രമഥാധിവന്‍ ഗിച്ചു വരുന്നവയാണു്. സാധാരണ വ്യവഹാരത്തില്‍
(പര്യായക�ോശങ്ങളിലും) നമ്മള്‍ ദേവന്‍, ദേവത, ദൈവം
വിരൂപാക്ഷന്‍; മൃഡന്‍; മൃത്യും-
എന്നീ പദങ്ങള്‍ കൃത്യമായ അര്‍ഥബ�ോധത്തോടു് കൂടിയ
ജയന്‍; സ്ഥാണു; മഹേശ്വരന്‍.
ല്ല, പ്രയ�ോഗിക്കാറ്, വളരെ ഉദാസീനമായി ഇവയെല്ലാം
തുടങ്ങി 44 വാക്കുകള്‍. അതിനു ശേഷം പദങ്ങളെ ഒന്നാണെന്നു ധരിക്കുന്നു. ഇതു മൂലം ഹിന്ദുക്കള്‍ മുപ്പത്തി
പിരിച്ചു അക്കമിട്ടും പറഞ്ഞിട്ടുണ്ടു്. പര്യായങ്ങള്‍ വസ്തുവി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന പ്രാകൃതരാണെ
ന്റെ വിവിധ ധര്‍മ‍ങ്ങളെ പ്രകാശിപ്പിക്കുന്നവയാകയാല്‍, ന്നും മറ്റും ഉള്ള ചിന്താകാലുഷ്യം സമുദായത്തില്‍ വളരു
ഒരു വസ്തുവിന്റെ പര്യായങ്ങളിലൂടെ ആ വസ്തുവിനെ ന്നു. എന്നാല്‍ ഹൃദിസ്ഥ നിഘണ്ടുവിലാകട്ടെ, ഇവയില്‍
കുറിച്ചുള്ള ഒരു ആശയചിത്രം മെനഞ്ഞെടുക്കാം. ഈ ഓര�ോന്നിന്റെയും അര്‍ഥതലങ്ങള്‍, വ്യക്തമാക്കുകയും
ആശയചിത്രം മനസ്സിലുണ്ടായാല്‍ പിന്നെ പര്യായങ്ങള്‍ അവ പ്രത്യേകം പ്രത്യേകം ശീര്‍ഷകങ്ങളില്‍ ക�ൊടുക്കു
ഓര്‍മ വിട്ടു് പ�ോവുകയില്ല. ഇതാണിവിടത്തെ മനഃശാസ്ത്രം. കയും ചെയ്തിട്ടുണ്ട്. ഇതുമൂലം ഭാഷ പ്രയ�ോഗിക്കുന്നവരില്‍
ഹൃദിസ്ഥനിഘണ്ടുവിനു് സവിശേഷതകള്‍ ഇനിയുമുണ്ടു് ചിന്താപരമായ തെളിച്ചം ഉണ്ടാവുകയും ഹിന്ദു, ക്രിസ്ത്യന്‍
പലതും. ഇസ്ലാമാദി മതങ്ങളിലെ ദൈവ-ദേവ-ഈശ്വരദര്‍ശനം
ഞെട്ടും മ�ൊട്ടും ബ്രഹ്മപദമായി പരിണമിക്കുന്ന അദ്വൈതവികാസം
തായ്പ്പദമാകുന്ന ഞെട്ടില്‍ വിടരാന്‍ കാത്തുനില്‍ക്കുന്ന അതിനാല്‍ സാധിക്കുകയും ചെയ്യുന്നു. ഇതുപ�ോലെ തന്നെ
മ�ൊട്ടുകളായി പര്യായപദങ്ങളെ കല്പിക്കുന്നു. ഇത്തരം പരി അസുരന്‍, രാക്ഷസന്‍, കാട്ടാളന്‍, പിശാചു്, ജിന്നു് എന്നീ
ഗണന ക�ൊടുക്കുന്നതു് നിലവിലുള്ള പര്യായ നിഘണ്ടു പദങ്ങള്‍ തമ്മില്‍ എതു് വിധം ബന്ധപ്പെട്ടും വ്യത്യാസ
ക്കള്‍ സൃഷ്ടിക്കുന്ന ചില അസൗകര്യങ്ങള്‍ പരിഹരിക്കു പ്പെട്ടും നിലകൊള്ളുന്നു എന്നും വ്യക്തമാകും. ഒരു ഉദാഹ
വാനാണു്. നമ്മുടെ പര്യായ നിഘണ്ടുക്കളില്‍ പലതിലും രണം നേക്കൂ. ദേവന്മാരും ഈശ്വരനും ഒന്നല്ല, ഭൂമിയില്‍
ഞെട്ടുകള്‍ അടുക്കിയിരിക്കുന്നതു് അംശം, അംശു, അംശു മനുഷ്യര്‍ എന്നതുപ�ോലെ ദേവല�ോകത്തെ (പ്രകാശ
् ...
भूरण्यन्तं जनान अन ु (ऋग्वेद १.५॰.६) ഒടുങ്ങാത്ത നന്മകളെ തലമുറകളിലേക്കു് കൈമാറുക... (ഋഗ്വേദം 1.50.6)
आर्षनादम |् 25 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 25
മാനമായ സൂക്ഷ്മല�ോകത്തെ) പ്രജകളാണിവര്‍. (ദിവൗ പദത്തോടു് ഇരിപ്പിടം എന്നര്‍ഥം വരുന്ന പദം ചേ
കസ്സ് ) ഇവരരുടെ പാദം ഭൂമിയില്‍ സ്പര്‍ശിക്കില്ല. (ദിവി ര്‍ത്താല്‍, സമുദ്രം എന്നര്‍ഥമുള്ള പദമാകും. ജല + ധി =
സദന്‍) നാശമില്ലാത്തവരും (അമരര്‍) ബ�ോധസ്വരൂപന്മാ ജലധി - സമുദ്രം, അംബു + ധി = അംബുധി - സമുദ്രം
രും (വിബുധര്‍) പ്രകാശമാനന്മാരുമായ ഇവര്‍‍ക്കു് ഭൗതിക ഇതുപ�ോലെ ജലശബ്ദത്തോടു തന്നതു് എന്നര്‍ഥം ഉള്ള
ശരീരമില്ലാത്തതിനാല്‍ പ്രായം ഇവരെ ബാധിക്കുന്നില്ല. ദം എന്ന പദം ചേര്‍ന്നാല്‍ മേഘം എന്നര്‍ഥമുള്ള പദ
(നിര്‍ജരര്‍, ത്രിദശര്‍) ശരീരസാധാരണമായ ക്ഷീണം മാകും. ജല + ദം = ജലദം - മേഘം, അംബു + ദം = അംബു
സംഭവിക്കായ്കയാല്‍ ഇവര്‍ സദാ ഉണര്‍വുള്ളവരായിരി ദം - മേഘം, ജലശബ്ദത്തോടു ജനിച്ചതു് എന്ന അര്‍ഥ
ക്കുന്നു. (അസ്വപ്നര്‍) അമൃതമാണിവരുടെ ആഹാരം (അമൃ ത്തില്‍ ജം എന്ന പദം ചേര്‍ന്നാല്‍ താമര എന്നര്‍ഥം ഉള്ള
താന്ധസ്സ് ) സദാ ആകാശത്തു (പ്രകാശല�ോകത്തു് ) പദമാകും. ജല + ജം = ജലജം - താമര.
സഞ്ചരിക്കുന്നു. (ദിവിഷത് ) ഭൂല�ോകത്തുനിന്നും പുണ്യം
സമ്പാദിച്ചെത്തുന്ന മനുഷ്യര്‍ക്കു് ദേവന്മാരാകാം. പക്ഷേ,
വര്‍ണശുദ്ധി
ഇടയില്‍ നഞ്ഞുപദങ്ങളില്ലാതെ (നിഷേധത്തെ കാട്ടുവാ
പുണ്യക്ഷയം സംഭവിച്ചാല്‍ വീണ്ടും ഭൂമിയിലേക്കു തന്നെ
നുള്ള 'ന' കാരാര്‍ഥങ്ങള്‍) വാക്കുകളെ വൃത്തനിയമം അനു
വരും. കശ്യപപ്രജാപതിക്കു് അദിതിയിലുണ്ടായ സന്താ
സരിച്ചു് അടുക്കിയിരിക്കുന്നതിനാല്‍, വാക്കുകളിലെ
നങ്ങളാണത്രെ ഇവര്‍. (ആദിതേര്‍) മുപ്പത്തിമുക്കോടിയു
ഹ്രസ്വദീര്‍ഘങ്ങള്‍ പ�ോലും തെറ്റില്ല. ഉദാഹരണത്തി
ണ്ടെന്നാണു് കണക്കു്. ഇവര്‍ക്കൊരു സാമൂഹ്യജിവിതവും
നു് കുചം, കൂചം ഈ രണ്ടുപദങ്ങളും മുലയെന്നു് അര്‍ഥം
ഉണ്ടു്. ദേവേന്ദ്രനാണു് രാജാവ് മനുഷ്യരെപ്പോലെ രാഗ
വരുന്ന പദങ്ങളാണു്. ഇതിലേതു് ശരിയെന്നു് സംശയം
ദ്വേഷാദികള്‍ക്കു അടിപ്പെട്ടു പല കര്‍മങ്ങളിലും വ്യാപരി
വരാം. കുചം, വക്ഷോരുഹം, കൂചം, സ്തനം, ക�ൊങ്ക, പയ�ോ
ക്കുന്നു. അബദ്ധങ്ങളില്‍ ചാടുമ്പോള്‍ മഹാവിഷ്ണു സഹായ
ധരം... ഈ വൃത്തബദ്ധത രണ്ടും ശരിയെന്നു് പഠിതാവി
ത്തിനെത്തുകയാണു് പതിവു്. തുല്യശക്തിയുള്ള അസുര
നു് ബ�ോധ്യമാകും. മറ്റൊരു പ്രധാനപ്പെട്ട സവിശേഷത
ന്മാരാണു ശത്രുക്കള്‍. വിദ്യാധരന്മാര്‍, യക്ഷന്മാര്‍, രക്ഷസ്സു
2500 ഓളം ഞെട്ടുകളും 35000ത്തോളം മ�ൊട്ടുകളുമുള്ള
കള്‍, ഗന്ധര്‍വന്മാര്‍, കിന്നരന്മാര്‍, സിദ്ധന്മാര്‍, ഭൂതങ്ങള്‍
ഈ നിഘണ്ടുവിലെ ഞെട്ടുകള്‍ക്കു് തുല്യമായ ഇംഗ്ലീഷ്
തുടങ്ങി പല ഗണങ്ങളാണിവര്‍. പഞ്ചഭൂതങ്ങള്‍ ഇവ
പദവും ക�ൊടുത്തിരിക്കുന്നു എന്നുള്ളതാണു്.
രുടെ നിയന്ത്രണത്തിലാണു്. മനുഷ്യര്‍ ചെയ്യുന്ന യാഗങ്ങ
ളിലെ ഹവിര്‍ഭാഗം സ്വീകരിച്ചുക�ൊണ്ടു് ഇവര്‍ ഭൂമിയില്‍ പദങ്ങളുടെ അര്‍ഥവിന്യാസത്തോടുള്ള പ്രണയം
യഥാകാലം മഴപെയ്യിക്കുകയും മറ്റും ചെയ്യുന്നു. ക്രിസ്തുമത സ്കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്തേ പ്രത്യക്ഷമായി
വിശ്വാസ പ്രകാരമുള്ള മാലാഖമാരും ഇസ്ലാമിന്റെ മലക്കു രുന്നു എന്നില്‍. എന്നാല്‍ അല്പം അശ്രദ്ധയ�ോടെയും
കളും ഒരര്‍ഥത്തില്‍ ഇവര്‍ തന്നെ. എന്നാല്‍ ഒട്ടൊക്കെ ശ്രദ്ധയ�ോടെയും ആ പ്രണയത്തെ
ഈ നിഘണ്ടുവിന്റെ രൂപത്തിലെത്താന്‍ കാലത്തോ
അറിയപ്പെട്ട എല്ലാറ്റിന്റെയും ഗുണകര്‍മസ്വഭാവങ്ങ
ടൊപ്പം ഞാനും അല്പം കഷ്ടപ്പെട്ടിട്ടുണ്ടു്. സത്യത്തില്‍
ള്‍ക്കു് പിന്നിലുള്ള സത്യസ്വരൂപം ഈശ്വന്റേതാണു്.
അതു് നിഘണ്ടു എഴുതിത്തയ്യാറാക്കുന്നതിലായിരുന്നില്ല.
അതായതു് ഈശ്വരമയമാണു് പ്രപഞ്ചം മുഴുവനും. വായു,
മറ്റിച്ചു് എഴുത്തുമഷിപുരട്ടിയ തളുകളെ ഒന്നു് അച്ചടിമഷി
വെള്ളം, അഗ്നി ഇത�ൊക്കെ ഈശ്വരാംശം തന്നെ. അതി
പുരട്ടി എടുക്കുവാനുള്ള സഹജമായ ഏതു് എഴുത്തുകാരന്റേ
നാല്‍ ഈശ്വരന്റെ ഒരു പര്യായവും ഈശ്വരത്വത്തെ
യും സാമാന്യമായ ആഗ്രഹത്തെ നിവര്‍ത്തിക്കുന്നതിലാ
സമഗ്രമായി ഉള്‍ക്കൊള്ളുന്നില്ല. അതുകാരണം അറിയ
യിരുന്നു. ഏതാണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശ
പ്പെടുന്ന എല്ലാറ്റിനെയും കുറിക്കുന്ന ഒര�ൊറ്റപ്പദം സനാതന
കത്തില്‍ (1993-1998) ഹൃദിസ്ഥനിഘണ്ടുവിന്റെ നക്കല്‍
മായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. 'തസ്യ (ഈശ്വരസ്യ)
പൂര്‍ത്തിയാക്കിയ ഞാന്‍, വീണ്ടും ഒരു ദശാബ്ദക്കാലം പ്ര
വാചക: പ്രണവ: - ഓം' എന്ന പദം ഈശ്വരനെ സമഗ്ര
സാധകനുവേണ്ടി പ്രതീക്ഷയ�ോടെ കാത്തിരുന്നു. അക്കൂ
തയ�ോടെ കുറിക്കുവാന്‍ പര്യാപ്തമാണു്. (ഓം = അ+ഉ+മ് )
ട്ടത്തില്‍ 2008-ല്‍ ആര്‍ഷനാദം സ്ഥാപക പത്രാധിപര്‍
'അ' എന്ന കണ്ഠ്യം മുതല്‍ 'മ് ' എന്ന ഓഷ്ഠ്യം വരെ (അതാ
സ്വ.നരേന്ദ്രഭൂഷണ്‍ അവര്‍കളുടെ അടുത്തും നിഘണ്ടുവി
യത് ഉച്ചാരണാവയവങ്ങളില്‍ ആദ്യം കണ്ഠം, അവസാ
നു് ഒരു മുന്നുര എഴുതിത്തരണം എന്ന ആവശ്യവുമായി
നം ഓഷ്ഠം) ഉള്ള അക്ഷരാമ്‌നായം മുഴുവന്‍ ഉള്‍ക്കൊള്ളു
എത്തി. പ്രകടമാക്കാത്ത ലക്ഷ്യം പ്രസാധനം കൂടിയായി
ന്ന ശബ്ദം. മറ്റെല്ലാ ഈശ്വരപര്യായങ്ങളും ഈശ്വരന്റെ
രുന്നു. രണ്ടും ഫലം കണ്ടില്ല. എന്നു മാത്രമല്ല, പെട്ടെന്നു്
ധര്‍മങ്ങളെ ഭാഗികമായി മാത്രം ഉള്‍ക്കൊള്ളുന്നവയാ
അദ്ദേഹം യാത്രയാകുകയും ചെയ്തു. തൊട്ടുപിറകേ എന്റെ
ണു്. ജ്ഞാനികള്‍ ബ്രഹ്മമെന്നും യ�ോഗികള്‍ പരമാത്മാ
ആര�ോഗ്യം പൂര്‍ണമായും നഷ്ടപ്പെട്ടു് ഞാന്‍ ശയ്യാവലംബി
വു് എന്നും ഭക്തന്മാര്‍ ഭഗവാനെന്നും വിളിക്കുന്നതു് ഒരേ
യായി. പക്ഷെ ഈ അച്ചടിമഷിപുരട്ടലിന്റെ ആഗ്രഹം
ശക്തിയേത്തന്നെ.
എങ്ങനെയ�ോ സദാ എന്നില്‍ ജ്വലിച്ചിരുന്നതിന്റെ ഫല
പര്യായപദസൃഷ്ടി മാകാം, തികച്ചും അവിചാരിതമായി ഞങ്ങള്‍ കൊട്ടാര
ഘടകപദങ്ങള്‍ ചേര്‍ന്നു ഒരു പ്രത്യേകാര്‍ഥത്തില്‍ പുതി ക്കാരുടെ 'പൂച്ചസ്വാമി'യെന്ന ശ്രേഷ്ഠ പണ്ഡിത വേദബ
യ പദം ഉണ്ടാകുന്നതു് എങ്ങനെയെന്നു് കാണിച്ചി ന്ധുവിന്റെ ജീവചരിത്രാന്വേഷണവുമായി വന്നെത്തിയ
രിക്കുന്നു. ഉദാഹരണം: വെള്ളം എന്നര്‍ഥം വരുന്ന ചില അപരിചിതരുടെ മുന്നിലേക്കു് എനിക്കു് പുത്രസമാ

येना पावक चक्षसा... (ऋग्वेद १.५॰.६) ദൃഷ്ടിയാല്‍ നീ നല്കൂ പരിപാവനതയെ... (ഋഗ്വേദം 1.50.6)

26 555 | 26 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പ്രസ്ഥാനത്രയവിചാരം

സ്വാമി ബ്രഹ്മാനന്ദതീര്‍ഥപാദര്‍

ശ്രീമദ് ഭഗവദ്ഗീതാ
(ശാങ്കരഭാഷ്യം - തുടര്‍ച്ച)
അധ്യായം മൂന്നു് (കര്‍മയ�ോഗം)
തഥാ ച ക�ോ ദ�ോഷ ഇതി ആഹ. കുര്യാം ഇത്യര്‌ഥഃ മമ ഈശ്വരസ്യ അനനുരൂപം ആപ
[അപ്രകാരമായാല്‍ എന്തു ദ�ോഷമാണു വരിക.] ദ്യേത. 24 [ഞാന്‍ കര്‍മം ചെയ്യാതെയിരുന്നാല്‍ ല�ോ
കത്തിന്റെ നിലനില്‍പിനു കാരണമായ കര്‍മത്തിന്റെ
ഉത്സീദേയുരിമേ ല�ോകാ
അഭാവത്താല്‍ ഈ ല�ോകങ്ങള്‍ നാശത്തെ പ്രാപിക്കും.
ന കുര്യാം കര്‌മ ചേദഹം മാത്രമല്ല, അതുവഴി ഞാന്‍ വര്‍ണസങ്കരത്തിനു കര്‍ത്താ
സംകരസ്യ ച കര്‌താ വാകും. ഇതു പ്രജകളുടെ നാശത്തിനു ഹേതുവാകും.
സ്യാമുപഹന്യാമിമാഃ പ്രജാഃ 24 ല�ോകത്തെ അനുഗ്രഹിക്കേണ്ടുന്നവനായ ഞാന്‍ പ്രജ
ഉത്സീദേയുഃ, ഇമേ, ല�ോകാഃ, ന, കുര്യാം, കര്‌മ, ചേദ്, അഹം, കളെ നശിപ്പിക്കുന്നവനായിത്തീരും. ഇതത്രയും ഈശ്വ
സങ്കരസ്യ, ച, കര്‌താ, സ്യാം, ഉപഹന്യാം, ഇമാഃ, പ്രജാഃ. രനായിരിക്കുന്ന എനിക്ക് അനുരൂപമായിരിക്കില്ല. 24]
അഹം = ഞാന്‍; കര്‌മ = കര്‍മത്തെ; കുര്യാം ന ചേത് = ചെയ്യാ ----------------------------------------------
തിരിക്കുന്നുവെങ്കില്‍; ഇമേ ല�ോകാഃ = ഈ ല�ോകര്‍; ഉത്സീ യദി പുനഃ അഹം ഇവ ത്വം കൃതാര്‌ഥബുദ്ധിഃ ആത്മവി
ദേയുഃ = നശിക്കുന്നു; സങ്കരസ്യ = വര്‍ണങ്ങളുടെ സങ്ക ദ് അന്യോ വാ തസ്യ അപി ആത്മനഃ കര്‌തവ്യാഭാവേ
രത്തിന്; കര്‌ത്താ സ്യാം = (ഞാന്‍) കര്‍ത്താവായിത്തീ അപി പരാനുഗ്രഹ ഏവ കര്‌തവ്യ ഇതി.
രുകയും ചെയ്യും; ഇമാ = ഈ; പ്രജാഃ = ജനങ്ങളെയത്രയും; [മാത്രമല്ല, നീയ�ോ ഇനിയ�ൊരാള�ോ ആരെങ്കിലും എന്നെ
ഉപഹന്യാം ച = നശിപ്പിക്കും. പ്പോലെ കൃതാര്‍ഥബുദ്ധിയും ആത്മവേത്താവായും ഇരി
ഞാന്‍ കര്‍മം ചെയ്യാതിരുന്നാല്‍ ഈ ല�ോകങ്ങള്‍ നാശ ക്കുമ്പോള്‍ സ്വയം അവരവര്‍ക്കായി ഒന്നും ചെയ്യേണ്ട
ത്തെ പ്രാപിക്കും. ഞാന്‍ ജാതിസങ്കരത്തിനു കാരണക്കാ തായിട്ടില്ലെങ്കില്‍ പരാനുഗ്രഹത്തിനായി കര്‍മം ചെയ്യേ
രനാകും. ഞാന്‍ പ്രജകളെ നശിപ്പിച്ചവനായിത്തീരും. ണ്ടതായിട്ടുണ്ട്.]
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ സക്താഃ കര്‌മണ്യവിദ്വാംസ�ോ
`ഉത്സീദേയുഃ’ വിനശ്യേയുഃ `ഇമേ’ സര്വ‌ േ `ല�ോകാ’ ല�ോ യഥാ കുര്‌വന്തി ഭാരത
കസ്ഥിതിനിമിത്തസ്യ കര്‌മണഃ അഭാവാത്, `ന കുര്യാം കുര്യാദ്വിദ്വാംസ്തഥാസക്ത
കര്‌മ ചേദ് അഹം’, കിം ച `സങ്കരസ്യ ച കര്ത ‌ ാ സ്യാം’. ശ്ചികീര്‌ഷുര്‌ല�ോകസംഗ്രഹം 25
തേന കാരണേന `ഉപഹന്യാം ഇമാഃ പ്രജാഃ’ പ്രജാനാം സക്താഃ, കര്മ‌ ണി, അവിദ്വാംസഃ, യഥാ, കുര്‌വന്തി, ഭാരത, കുര്യാ
അനുഗ്രഹായ പ്രവൃത്തഃ തദ് ഉപഹതിം ഉപഹനനം ത്, വിദ്വാന്‍, തഥാ, അസക്തഃ, ചികീര്‌ഷുഃ, ല�ോകസംഗ്രഹം.
ഹൃദിസ്ഥനിഘണ്ടു
നനായ കൊച്ചുവീട്ടില്‍ ശ്രീ. ശ്രീരാജ് വഴി ഈ ഹൃദിസ്ഥനിഘണ്ടുവിന്റെ കൈയ്യെഴുത്തു് പ്രതികള്‍ ചെന്നെത്തുന്നതു്.
ആ അപരിചിതവൃന്ദത്തില്‍ ആര്‍ഷനാദം പത്രാധിപരും ഉണ്ടാവും എന്നു് സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഈ വരികള്‍
കുറിക്കുവാനുള്ള സന്തോഷത്തെ നല്കിക്കൊണ്ടു് അന്നു് തന്നെ ഈ നിഘണ്ടുവിന്റെ ഖണ്ഡശഃ പ്രകാശനം വേദബന്ധു
ഭാഷാപഠന-ഗവേഷണകേന്ദ്രം ആര്‍ഷനാദത്തിലൂടെ നടത്തും എന്നുറപ്പു് നല്കിയാണു് ആ അതിഥികള്‍ മടങ്ങിയതു്.
വാക്കു് പാലിക്കുവാന്‍ അവര്‍ കാണിച്ച ശ്രദ്ധ എനിക്കായി കാലം കരുതിയ ഈശ്വരീയാനുഗ്രഹമാണു് എന്നു് മാത്രം
ഇവിടെ സ്മരിക്കട്ടെ. ഒപ്പം ആവശ്യപ്പെടാതെ തന്നെ ഗ്രന്ഥരൂപത്തിലാക്കാനുള്ള പ്രകാശനസ്വാതന്ത്ര്യം ഈ എളി
യവന്റെ പക്കല്‍ത്തന്നെ സുരക്ഷിതമാക്കി നിര്‍ത്തിയ മഹാമനസ്കതയ്ക്കു് നന്ദി! ഇതിലുള്ള കുറ്റങ്ങളും കുറവുകളും
എന്റേതാണു്, നന്മയുടെ പ്രകാശമെല്ലാം ആ സത്യസ്വരൂപിയുടേയും അവനെ അറിഞ്ഞ ആചാര്യന്മാരുടേയും
ഗുരുക്കന്മാരുടേയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടേതുമാണു്. ബ�ോധനത്തിനായാലും, വിജ്ഞാനത്തിനാ
യാലും, ചമല്ക്കാരത്തിനായാലും അനിവാര്യമായി ഏതു് മലയാളിയും തന്റെ ഹൃദയത്തില്‍ ആദ്യം അന്വേഷിക്കുന്ന
പദങ്ങള്‍ക്കു് മലയാള ഭാഷയുടെ സൗന്ദര്യവും സുഗന്ധവുമുണ്ടാകട്ടെ എന്ന പ്രാര്‍ഥനയ�ോടെ ഈ ഗ്രന്ഥം ആര്‍ഷ
നാദത്തിലൂടെ കൈരളീസമക്ഷം സമര്‍പ്പിക്കുന്നു.
07-09-2019 - തൃക്കണ്ണമംഗല്‍ കെ.ജി.വിശ്വംഭരന്‍

वहन्ति के तवः... (ऋग्वेद १.५॰.१) ജ്ഞാനത്തെ വഹിക്കും പ്രകാശം വിളങ്ങട്ടെ...(ഋഗ്വേദം 1.50.1)


आर्षनादम |् 27 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 27
ഭാരത = ഹേ അര്‍ജുന; കര്‌മണി = കര്‍മത്തില്‍; സക്താഃ = ത്. യുക്തനായിരുന്നു സകല കര്‍മങ്ങളേയും ചെയ്യണം.
ആസക്തിയുള്ള; അവിദ്വാംസഃ = വിദ്യാവിഹീനര്‍; യഥാ സകല കര്‍മങ്ങളേയും ചെയ്യിക്കുകയും വേണം.
= എപ്രകാരം; കുര്‌വന്തി = (കര്‍മങ്ങളെ) ചെയ്യുന്നുവ�ോ; തഥാ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
= ആ വിധം തന്നെ; വിദ്വാന്‍ = തത്ത്വജ്ഞാനി; അസക്തഃ =
ബുദ്ധേഃ ഭേദ�ോ ബുദ്ധിഭേദ�ോ മയാ ഇദം കര്‌തവ്യം ഭ�ോക്ത
ആസക്തി ലവലേശം ഇല്ലാതെ; ല�ോകസംഗ്രഹം = ല�ോക
വ്യം ച അസ്യ കര്മ‌ ണഃ ഫലം ഇതി നിശ്ചിതരൂപായാ
നന്മയെ; ചികീര്‌ഷുഃ = ചെയ്‌വാന്‍ ഇച്ഛയുള്ളവനായിട്ട്;
ബുദ്ധേഃ ഭേദനം ചാലനം `ബുദ്ധിഭേദഃ’ തം `ന ജനയേദ് ’
കുര്യാത് = (കര്‍മത്തെ) ചെയ്ക വേണം.
ന ഉത്പാദയേദ് `അജ്ഞാനാം’ അവിവേകിനാം `കര്‌മ
അല്ലയ�ോ, ഭരതകുല�ോത്തമ, അവിദ്വാന്മാര്‍ ഫലത്തില്‍ സംഗിനാം’ കര്‌മണി ആസക്താനാം ആസംഗവതാം.
ആസക്തി പൂണ്ടവരായി എപ്രകാരം കര്‍മം ചെയ്യുന്നുവ�ോ [ബുദ്ധിയെ വിചലിതമാക്കുന്നതിനെ ബുദ്ധിഭേദം എന്നു
അപ്രകാരംതന്നെ ല�ോകക്ഷേമത്തില്‍ താല്‍പര്യമുള്ള പറയുന്നു. കര്‍മത്തില്‍ ആസക്തിപൂണ്ടിരിക്കുന്ന വിവേക
വര്‍ അസക്തരായി കര്‍മം ചെയ്യാന്‍ ഇച്ഛിക്കേണ്ടതുണ്ട്. രഹിതര്‍ `ഇത് എന്റെ കര്‍ത്തവ്യമാകുന്നു, ഈ കര്‍മത്തി
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ന്റെ ഫലം എന്റെ ഭ�ോഗത്തിനാണ് ’ എന്ന വിധത്തിലു
`സക്താഃ കര്‌മണി’ അസ്യ കര്മ‌ ണഃ ഫലം മമ ഭവിഷ്യതി ള്ള നിശ്ചിതബുദ്ധിയുള്ളവരാണ്. ഈ നിശ്ചിതബുദ്ധി
ഇതി കേചിദ് `അവിദ്വാംസ�ോ യഥാ കുര്‌വന്തി ഭാരത, ക്ക് ഇളക്കം വരുത്തിക്കൂടാ. ജ്ഞാനിയായവന്‍ അവി
കുര്യാദ് വിദ്വാന്‌‘ആത്മവിത് `തഥാ അസക്തഃ’ സന്.‌‌[ ഹേ, വേകികള്‍ക്കു ബുദ്ധിഭേദത്തെ ഉണ്ടാക്കിക്കൂടാ.] കിം തു
ഭരതകുല�ോത്തമ, `ഈ കര്‌മത്തിന്റെ ഫലം എനിക്കായി കുര്യാത്, `ജ�ോഷയേത് ’ കാരയേത് `സര്‌വകര്‌മാണി
ട്ടുള്ളതാണ് ’ എന്ന സങ്കല്‍പത്തോടെ അജ്ഞാനികള്‍ വിദ്വാന്‌‘ സ്വയം തദ് ഏവ അവിദുഷാ കര്‌മ `യുക്തഃ’ അഭി
കര്‌മം ചെയ്യുന്നു. അതുപ�ോലെ ജ്ഞാനിയായവന്‍ അസ യുക്തഃ `സമാചരന്‌‘. 26 [എന്നാല്‍, ജ്ഞാനിയായവന്‍
ക്തനായിട്ടു കര്‌മം ചെയ്യണം.] തദ്വത് കിമര്‌ഥം കര�ോതി കര്‍മങ്ങളെ യഥാവിധി സ്വയം അനുഷ്ഠിച്ച് അജ്ഞാനി
തത് ശൃണു, `ചികീര്‌ഷുഃ’ കര്‌തും ഇച്ഛുഃ `ല�ോകസംഗ്രഹം’. കളായവരേക്കൊണ്ടു ചെയ്യിക്കണം. 26] (തുടരും)
25 [അങ്ങനെ കര്‌മം ചെയ്യുന്നത് എന്തിനെന്നാണെങ്കില്‍
അറിയുക, ല�ോകസംഗ്രഹത്തിനായി ഇച്ഛ വെച്ചിട്ടുത G-H Xyn-Pyw G-H rn-iyw...
ന്നെ.25] -Çn-u\-Þo-b-º³ e-ko a-\-ôo² D-¾n-!-Á
---------------------------------------------- hw-¾n-cw \nw Xn-c-X-ayw tN-Ó-u\n-Ðo,
ഏവം ല�ോകസംഗ്രഹം ചികീര്‌ഷ�ോഃ ന മമ ആത്മവി \-È-uX-Xm, Np-¿-ub-Xm, ue-¾-Hw
ദഃ കര്‌തവ്യം അസ്തി അന്യസ്യ വാ ല�ോകസംഗ്രഹം ue-¾n-¿-H-ua-Xm, 5-ubn-P-\-5-Z-=w
മുക്ത്വാ തതഃ തസ്യ ആത്മവിദ ഇദം ഉപദിശ്യതേ. in-\o-In-c-I-=-ua-Xm F-Ám \-uS Xp-ç-an-\o-Ð-Ww.
[ഇപ്രകാരം, എനിക്കോ ല�ോകസംഗ്രഹം ഇച്ഛിക്കുന്നവ Cv Xp-ç-an-\-an-bn² \-È-Hw, ue-¾-Hw,
നും ആത്മവിത്തായവനും ആയ ഇനിയ�ൊരാള്‍ക്കോ 5-ubn-P-\-5-Z-=w, D-No-X-=w, tN-Çn-=-Á-Hw,
ല�ോകസംഗ്രഹമല്ലാതെ, വേറെയ�ൊരു കര്‍ത്തവ്യവും tN-Çn° \nw 5-b-U-an-cw-õo-%-è. D-Zn-i-c-W-
ഇല്ല. അങ്ങനെയുള്ള ആത്മവേത്താവിനുള്ള ഉപദേശമാ ¿o-\m \n-tan-ç D-Zyn-\-¿o² u]n-!-tÁ-è
ണ് ഇനി.] I-ç-H-I. A-eo-tS-Æ-É ?-¸-º-;-tS-Æw Ð-Ð-;-tS-
ന ബുദ്ധിഭേദം ജനയേദ Æw hw-¾n-cw \-½-tS ,-Z-b-¿o² ]-Xo-Æ-è.
ജ്ഞാനാം കര്‌മസംഗിനാം F-Án² \-½-tS B-Zn-eo-\m C-e-bo-ud-H
ജ�ോഷയേത് സര്‌വകര്‌മാണി Ð-eo-\n-Wm æ-K-áw. G-Xo-Ì È±-K-áw
വിദ്വാന്‌യുക്തഃ സമാചരന്‌ 26 F-Á-lo-Æw e-tc G-tX-¹o-ê-tan-tc-Bw
ന, ബുദ്ധിഭേദം, ജനയേത്, അജ്ഞാനാം, കര്‌മസംഗിനാം, ue-W-ta-Án-r-io-Ðn-u\n C-c-Ðn-u\n
ജ�ോഷയേത്, സര്‌വകര്‌മാണി, വിദ്വാന്‌, യുക്തഃ, സമാചരന്.‌ H-S-©-I-bo-È. A-Xo-\n² F-Èn a-u\n-eyn-]n-c-
വിദ്വാന്‌= വിദ്വാനായവന്‍; കര്‌മസംഗിനാം = കര്‍മത്തി º³-%w °-Ám eo-õn-K-º-;-¾m. Çn-u\-Þo-b-
ല്‍ മുഴുകിക്കഴിയുന്ന; അജ്ഞാനാം = അജ്ഞാനികള്‍ക്ക്; º³ e-ko _n-iy-]-Zn±-Q-º-;-tS Çn-\w
ബുദ്ധിഭേദം = മന�ോവിഭ്രമം; ന ജനയേത് = ഉണ്ടാക്കി
h-Än-Zo-Ñm B h-¾n-c-º-tj Xn-c-X-ayw tN-Çn°
വെക്കരുത്; യക്തഃ = സമാഹിതചിത്തനായിട്ട്; സമാച
രന്‌ = നന്നായിത്തന്നെ കര്‍മങ്ങളെ ചെയ്യുന്നവനായിട്ട്; A-â-Ðo-e-Í-I. Cv A-â-в I-ko-¼m A-e-Æ-tS
സര്‍വകര്‍മാണി = സര്‍വകര്‍മങ്ങളേയും; ജ�ോഷയേത് = Xyn-Py-rn-iy-X, hn-cn-hn-c-º³ F-Áo-e
ചെയ്യിക്കണം. u\n-Ðo G-H Xyn-Pyw, G-H rn-iyw
വിദ്വാനായവന്‍ കര്‍മത്തിലാസക്തിയ�ോടുകൂടിയിരിക്കു F-è \o-L-bo-%-I.
ന്ന അജ്ഞാനികള്‍ക്കു മനക്കുഴപ്പം ഉണ്ടാക്കിവെയ്ക്കരു (ഗീതാരഹസ്യം)

उदु त्यं जातवेदसं देव.ं .. (ऋग्वेद १.५॰.२) ജാതപ്രജ്ഞനവന്‍ കാഴ്ചതന്‍ ദേവനായിഭവിച്ചഹ�ോ... (ഋഗ്വേദം 1.50.1)

28 555 | 28 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
സംശയനിവാരിണി

ച�ോദ്യോത്തരങ്ങള്‍
നിങ്ങളുടെ ച�ോദ്യങ്ങള്‍
ഗൗതമന്‍ ആര്‍ഷനാദം തപാല്‍പ്പെട്ടി-28 ചെങ്ങന്നൂര്‍-689 121 എന്ന വിലാസത്തിലയക്കുക.
(arshanadam@gmail.com എന്ന ഇ-മെയില്‍ സംവിധാനവും ഇപയ�ോഗിക്കാം.)

ഉപനിഷത്തുകളും വേദങ്ങള�ോ? ല�ോ ഉപനിഷത്തു് വേദമാണു് എന്നു് വ്യാഖ്യാനിക്കാവുന്ന


ശ്രീമതി. മായാ ജഗദാനന്ദ്, ക�ോഴിക്കോടു് പ്രസ്താവങ്ങളില്ല. എന്തിനു് ശ്രീമദ് ശങ്കരാചാര്യസ്വാമി
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ കള്‍ നാലു് മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടു്. നാലും നാലു് വേദ
? വേദങ്ങളും ഉപനിഷത്തും എന്നു് പറയരുതു് എന്നും ഉപ ങ്ങളുടെ പേരിലാണു് സ്ഥാപിക്കപ്പെട്ടതു്. അവിടെ നാലു്
നിഷത്തു് എന്നാല്‍ വേദങ്ങള്‍തന്നെയാണെന്നും നവീന വേദങ്ങളും പഠിപ്പിക്കുന്നുണ്ടു്, ശേഷം പ്രത്യേകമായി വേദ
അദ്വൈതികള്‍ പലരും പറയാറുണ്ടു്. അങ്ങനെയെങ്കില്‍ ഭാഷ്യങ്ങളായിക്കണ്ടാണു് ഉപനിഷത്തു് പഠിപ്പിക്കുന്നതു്.
അള്ളോപനിഷതു് വേദമാകില്ലേ? ഉപനിഷത്തുകളും ആ ഒരു വേദഭാഷ്യകര്‍ത്താക്കളും വേദത്തോടൊപ്പം ഉപനി
ഗമങ്ങളും ബ്രാഹ്മണങ്ങളുമെല്ലാം വേദമാണെന്ന വാദം ഷത്തു് വ്യാഖ്യാനിച്ചിട്ടില്ല. സായണനും മഹീധരനും സ്കന്ദ
ഈയടുത്തകാലത്തു് വര്‍ദ്ധിച്ചുവരുന്നുണ്ടു്. നിലവിൽ ആ സ്വാമിയും ഋഷി ദയാനന്ദനും എന്തിനു് മഹര്‍ഷി അരവിന്ദന്‍
യിരത്തിലധികം ഉപനിഷത്തുകൾ ഉണ്ടെന്നു് പറയുന്നു. പ�ോലും വേദത്തോടൊപ്പം ഉപനിഷത്തിനെ നിലനിര്‍
ഇനിയും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടു്. അങ്ങനെയെ ‍ത്തിയില്ല. പിന്നെയെവിടെനിന്നു് ഈ വാദം ഉടലെടുത്തു
ങ്കിൽ ഇതെല്ലാം വേദം ആയി കണക്കാക്കേണ്ടതല്ലേ? എന്നാണെങ്കില്‍, ഭൗതികവാദികളായ ഒരു പറ്റം പുര�ോ
ഹിതര്‍ ബ്രാഹ്മണങ്ങള്‍ വേദങ്ങളാണെന്നു് പ്രഖ്യാപിച്ച
= വേദങ്ങളും ഉപനിഷത്തുക്കളും എന്നു് തന്നെ പറയണം. ത�ോടു് കൂടിയാണു് ജ്ഞാനമാര്‍ഗികളായ സന്ന്യാസിമാ
വേദങ്ങളുടെ ആധ്യാത്മിക ഭാഷ്യങ്ങളാണു് ഉപനിഷത്തു രും ഉപനിഷത്തുക്കള്‍ വേദങ്ങളാണെന്ന ചിന്തയിലേക്കു്
ക്കള്‍. അങ്ങനെയെങ്കില്‍ അള്ളോപനിഷത്തു് വേദമാവി കടന്നതെന്നു് പറയാം. ഈ വീഴ്ച ആരംഭിച്ചതു് കാത്യായ
ല്ല. മറിച്ചായാല്‍ അള്ളോപനിഷത്തു് മാത്രമല്ല തള്ളോപ നാചാര്യന്റെ കാലം മുതലാണെന്നു് വൈദിക പണ്ഡിത
നിഷത്തും പിള്ളോപനിഷത്തും ഒക്കെ വേദമായി മാറും. ന്മാര്‍ക്കു് അഭിപ്രായമുണ്ടു്. വേദത്തിന്റെ ഭൗതിക വ്യാഖ്യാ
പടുവിഡ്ഢിത്തം എഴുന്നെള്ളിക്കാന്‍ ആര്‍ക്കും സാധിക്കും. നമായ ബ്രാഹ്മണം വേദമാണെങ്കില്‍, വേദത്തിന്റെ ആ
അതുകേട്ടു് ആസ്വദിച്ചു് പ�ോയൊരു തലമുറയെ അത്ര ധ്യാത്മിക വ്യാഖ്യാനമായ ഉപനിഷത്തു് എന്തുകൊണ്ടു്
പെട്ടെന്നു് നമുക്കു് തിരിച്ചെടുക്കാന്‍ സാധിക്കില്ല. വേദമ�ോ വേദമായിക്കൂടാ എന്ന ന്യായം ഇത�ോടെ ശക്തമായി.
ഉപനിഷത്തോ കണ്ടിട്ടില്ലാത്തവരുടെ മുന്നില്‍ ആര്‍ക്കും പുര�ോഹിതന്‍ ബ്രാഹ്മണത്തെ വേദമാക്കിയതിലൂടെ, ഭൗ
എന്തും എഴുന്നെള്ളിക്കാം. ദേഹത്തൊരു കാവിയിട്ടാല്‍ തികയജ്ഞയാഗത്തിന്റെ നടത്തിപ്പിനു് പരമപ്രമാണമാ
ബ്രഹ്മമാകുന്ന ഈ കൂട്ടര്‍ വേദവിദ്യയുടെ ഇരുട്ടിനെ ചിദാ യി നവീനബ്രാഹ്മണങ്ങളും ഉണ്ടായി. പുതിയ യാഗ യജ്ഞ
കാശമാക്കുന്നവരാണു്. ബ്രാഹ്മണം വേദമാണെന്നു് പറയു സംസ്ഥകള്‍ വരെ ആരംഭിച്ചു. അഗ്നിഹ�ോത്രം മുതല്‍ രാജ
ന്ന പുര�ോഹിതനില്‍ കവിഞ്ഞ ലക്ഷ്യം ഈ ബ്രഹ്മത്തി സൂയം വരെ എന്ന പതിവു് മാറി അനേകം പുതിയ യാഗ
നുണ്ടു്. പുര�ോഹിതന്‍ കള്ളം പറഞ്ഞാല്‍ കുലമേമുടിയൂ. ങ്ങള്‍ നിലവില്‍ വന്നു. ഋഷിമാരും മുനിമാരും സന്ന്യാസി
ജ്ഞാനിയെന്നു് ജനം കരുതുന്നവര്‍ അറിഞ്ഞു് കൊണ്ടു് മാരും തപസ്സനുഷ്ഠിച്ചു് വേദവിദ്യയെ പ്രചരിപ്പിച്ചിരുന്ന
കള്ളം പറഞ്ഞാല്‍ ധര്‍മം മുടിയും. പണ്ടു് ഇതുപ�ോലൊരു ഗുരുകുലങ്ങളിലെ വിദ്യാര്‍ഥികളെല്ലാം ധനകാമികളായി
കൂട്ടര്‍ മാംസം ഭക്ഷിക്കാന്‍ കള്ളം പറഞ്ഞു് വേദപ്രാമാ പുര�ോഹിതരുടെ പരികര്‍മികളായി. പുര�ോഹിതര്‍ പഠി
ണ്യമുണ്ടാക്കിയാണു് വേദവിദ്യയെ കെടുത്തിയതു്. ആ പ്പിച്ചതു് വേദമായി അവര്‍ പ്രചരിപ്പിച്ചു. ഗുരുകുലങ്ങള്‍
വേദവിദ്യാല�ോപം കൊണ്ടു് അന്ധകാരത്തില്‍‍പ്പെട്ടു ‍നഷ്ടമായ സന്ന്യാസിമാര്‍ സ്വന്തം നിലയില്‍ ആശ്രമ
ഴലുന്ന ഭാരതീയജനതയെ പ്രകാശത്തിന്റെ വഴി നട ങ്ങള്‍ സ്ഥാപിക്കാനാരംഭിച്ചു. ക്രമത്തില്‍ പുര�ോഹിതന്‍
ത്താല്‍ ശ്രമിച്ച അഗ്രേസരനായിരുന്നു ശ്രീമദ് ശങ്കരാ അധികാരമുള്ള രാജാവിനേയും ധനമുള്ള വൈശ്യനേയും
ചാര്യസ്വാമികള്‍. അദ്ദേഹത്തിന്റെ കാലത്തിനു് മുമ്പുള്ള അറിവുള്ള ബ്രാഹ്മണനേയും സ്വാധീനിച്ചു കഴിഞ്ഞി
ഒരു ഉപനിഷദ്ഭാഷ്യവും (അങ്ങനെയൊന്നു് ഉണ്ടെങ്കില്‍, രുന്നു. ഒപ്പം ഈ പുര�ോഹിതവൃത്തിയിലുണ്ടായിരുന്ന
ഇല്ലെന്നാണു് ഗൗതമന്റെ പക്ഷം) ഇന്നു് പേരിനു് പ�ോലും കൗശലക്കാരും കുടിലബുദ്ധികളും കപടസന്ന്യാസിമാരാ
അവശേഷിച്ചിട്ടില്ല. ഇനി ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍ യും തീര്‍ന്നു. പുരാണകഥകള്‍ വേദമാണെന്നു് വരെ
ഭാഷ്യം രചിച്ച ശ്രീമദ് ഭഗവദ്ഗീതയില�ോ, വേദാന്ത അവര്‍ പറഞ്ഞു പരത്തി. അവരുടെ വംശപരമ്പരയെ നി
ദര്‍ശനത്തില�ോ എന്തിനു് അവയുടെ ശാങ്കരഭാഷ്യങ്ങളി ലനിര്‍ത്തുന്ന നാസ്തികവൃന്ദമാണു് നവീന വേദാന്തികള്‍.
ജ്ഞാനത്തിന്റെ വിളക്കായി സൂര്യന്‍ പ്രകാശിക്കുന്നു വിശ്വത്തിലെങ്ങും. (ഋഗ്വേദം 1.50.1-13)
आर्षनादम |् 29 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 29
അവര്‍ക്കു് എല്ലാം ഒന്നാണു്. സ്വയം ബ്രഹ്മമായി പ്രഖ്യാ ഇതു് ഉള്ളതു് കൊണ്ടാണല്ലോ ന ച പുനരാവര്‌ത്തതേ, ന ച
പിച്ചുകഴിഞ്ഞാല്‍ പിന്നെ ഭേദമുണ്ടാവരുതെന്നാണല്ലോ. പുനരാവര്‌ത്തതേ എന്നു് പറയുന്നതു്. ഒന്നു് 'ഇല്ല' എന്നു് പറ
അതിനാല്‍ അവര്‍ക്കു് വേദവും ഉപനിഷത്തും ഒന്നും യണമെങ്കില്‍ അതു് വേണ്ടേ. ഇല്ല എന്നതിനര്‍ഥം ശൂന്യം
ഇല്ല. എല്ലാം ഒന്നു് മാത്രം, ബ്രഹ്മം മാത്രം. പിന്നെ അവരുടെ എന്നല്ലല്ലോ? പറഞ്ഞു് പറ‌ഞ്ഞു് ശൂന്യത്തെ ബ്രഹ്മമാക്കി
ബ്രഹ്മസിദ്ധി അളക്കണമെങ്കില്‍ ഒന്നു് പറഞ്ഞാല്‍ മതി യ ബുദ്ധന്റെ ക്ഷണികവാദത്തില്‍ പെട്ടുപ�ോകരുതേ മായാ
ഉപനിഷത്തു് വേദമാണെങ്കില്‍ ‍പിന്നെ ബ്രാഹ്മണങ്ങളും ജഗദാനന്ദാ!. കൂടിച്ചേര്‍ന്ന പദാര്‍ഥങ്ങള്‍ക്കേ ആദിയും
ആരണ്യകങ്ങളും എല്ലാം വേദമാകും. ഉപനിഷത്തുക്കള്‍ അന്തവുമുള്ളൂ. നവീനവേദാന്തിക്കു് ബ്രഹ്മം മാത്രമേയുള്ളൂ.
വേദമാണെന്നു് വാദിക്കാനായിപ്പോലും ബ്രാഹ്മണങ്ങള്‍ അപ്പോള്‍ എന്തു് എന്തിന�ോടു് ചേരാനാണു്. ബ്രഹ്മമല്ലാ
വേദമാണെന്നു് അവര്‍ അംഗീകരിക്കില്ല. വളരെ ലളിതമാ തൊന്നുമില്ലാത്തിടത്തു് ആര്‍ക്കു് ആരേ ബ�ോധിക്കാനാ
യിപ്പറഞ്ഞാല്‍ എല്ലാ ഉപനിഷത്തുക്കളും പറയുന്നുണ്ടു് ണു്. എന്നാല്‍ എല്ലാവര്‍ക്കും എല്ലാം ബ�ോധിക്കുന്നുണ്ടു
അതു് ഏതു് വേദത്തിന്റെ ഏതു് ശാഖയില്‍ നിന്നാ താനും. അതിനാലാണു് അവര്‍ മായയെ കൂട്ടു് പിടിച്ചതു്.
ണെന്നു്. ആ ശാഖമുഴുവന്‍ പരിശ�ോധിച്ചാലും അതില്‍ അജ്ഞാനദശ എന്നാലെന്താണു്? ബ്രഹ്മത്തിനു് അങ്ങ
ഈ ഉപനിഷത്ത് ഭാഗം അതേപ�ോലെയില്ല. അപവാ നെയൊരു ദശയുണ്ടോ? അഥവാ ഇനി ബ്രഹ്മത്തിനല്ല
ദമായി ഈശാവാസ്യോപനിഷത്തു് ചൂണ്ടിക്കാട്ടിയാല്‍ മായാ ബാധിതനായ ബ�ോധരഹിതനായ ജീവനാണു്
‍പ്പോലും അതിലും മന്ത്രത്തിന്റെ ക്രമത്തിലും ഘടനയിലും അജ്ഞാനദശയെങ്കില്‍ കാര്യം കൂടുതല്‍ കുഴപ്പത്തിലാ
ഭേദമുണ്ടു്. തന്നെയുമല്ല, ഈശാവാസ്യോപനിഷത്തിന്റെ കും. കാരണം ബ്രഹ്മത്തോടൊപ്പം ദശയുള്ള ജീവനുമുണ്ടെ
വ്യാഖ്യാനത്തിനായി നവീനാദ്വൈതി കാട്ടുന്ന കസര്‍ത്തു് ന്നു് പറയേണ്ടിവരും. ചവൈതുഹി, ചവൈതുഹി എന്നു്
കണ്ടാണത്രേ ഈശ്വരന്‍ ആദ്യമായി പുഞ്ചിരിച്ചതെന്നു് ത�ോലന്‍ പറഞ്ഞതു് ഇക്കൂട്ടര്‍ക്കു് വേണ്ടിയാവും.
ഒരു നവീന വേദഭാഷ്യകാരന്‍ ഒട്ടും അതിശയ�ോക്തിയി
ല്ലാതെ പറഞ്ഞിട്ടുമുണ്ടു്. മറ്റു് ഉപനിഷത്തുക്കളില്‍ പലദി അദ്വൈതവും ക്വാണ്ടം മെക്കാനിക്സും
ക്കിലും മൂല മന്ത്രഭാഗം വ്യാഖ്യാനരഹിതമായി കാണാന്‍ ശ്രീ. കെ. പി. ശങ്കരനാരായണന്‍, ആലുവ
സാധിക്കും. എന്നാല്‍ വേദത്തില്‍ വ്യാഖ്യാനമുള്ള ഭാ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
ഗങ്ങളേ ഇല്ലതാനും. ഇനി വേദസംഹിതയിലാകട്ടെ ? ആദിശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തവും ക്വാ
എവിടെയും ഈ ഉപനിഷത്തുക്കള്‍ വേദഭാഗമാണു് എന്നു് ണ്ടം ഫിസിക്സും തമ്മിലുള്ള താരതമ്യപഠനത്തിൽ ഇവ
പറയുന്നില്ല. മറിച്ചു് ഒന്നല്ല ഒരു നൂറു് ഉദാഹരണം വൈദിക രണ്ടും ഒന്നു് തന്നെയാണെന്നും, പതിയെപ്പതിയെ ശാസ്ത്രം
സാഹിത്യത്തിലാകമാനം കാണുവാനുണ്ടു്, വേദമന്ത്രങ്ങ മായാവാദം അംഗീകരിച്ചു തുടങ്ങിയെന്നും പറയുന്നു. ഇതു
ളുടെ ആധ്യാത്മികഭാഷ്യങ്ങളാണു് ഉപനിഷത്തുക്കളെ പ�ോലെ ജീവാത്മാവും ബ്രഹ്മാവും തമ്മിലുള്ള ബന്ധം,
ന്നും ഭൗതികവ്യാഖ്യാനങ്ങളാണു് ബ്രാഹ്മണങ്ങളെന്നും. അദ്വൈതം എന്നിവയും ഈ തത്ത്വവുമായി ബന്ധിപ്പിച്ചു
---------------------------- കാണുന്നുണ്ടു്. ഗൗതമൻ ഇതേക്കുറിച്ചു എന്തുപറയുന്നു?
?ജീവൻ അനാദിയാണെന്നു് പറയുന്നതു് ആരംഭം അറി = ഗൗതമനു് ക്വാണ്ടം ഫിസിക്സ് അറിയില്ല. ആദിശങ്കരാ
യില്ല എന്നതുക�ൊണ്ടാണെന്നും അല്ലാതെ ആദിയില്ല ചാര്യരുടെ അദ്വൈതസിദ്ധാന്തം എന്നു് പറഞ്ഞെങ്കിലും
എന്ന അര്‍ഥത്തിലല്ല എന്നും കേൾക്കുന്നു (അനാദി മായ ആ അദ്വൈതസിദ്ധാന്തത്തിലെ ഏതു് സിദ്ധാന്തം എന്നു്
യാ സുപ്ത:..). അതുപ�ോലെ അജ്ഞാനദശയിൽ ജീവ ശ്രീ. ശങ്കരനാരായണന്‍ പറഞ്ഞില്ല. ബ്രഹ്മം ഒന്നേയുള്ളൂ
ഭാവം അനാദിയും, വിജ്ഞാനദശയിൽ ജീവഭാവം പ്രത്യ എന്നു് തെളിയിക്കാനായി നടത്തുന്നവാദം മുതല്‍ ബ്രഹ്മം
സ്തമിക്കുന്നതിനാൽ ശാന്തവും ആകുന്നു. ഇതിനായി മാത്രമേയുള്ളൂ എന്നു് തെളിയിക്കാനായി നടത്തുന്ന നവീ
"ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി, ന ച പുനരാവര്‌ത്തതേ.. ന വേദാന്തം വരെ ഇവിടുണ്ടു്. ബ്രഹ്മസൂത്രമെന്നു് പ്രസി
ന തസ്യ പ്രാണ ഉത്ക്രാമന്തി..."എന്നീ വേദാന്തവചനം ദ്ധിയുള്ള വേദാന്തദര്‍ശനശാസ്ത്രത്തിനു് ശ്രീശങ്കരൻ, ഭാ
ഉദ്ധരിക്കുന്നു. സ്കരൻ, രാമാനുജൻ, മാധ്വൻ, നിംബാർക്കൻ, ശ്രീകണ്ഠൻ,
= അപ്പോള്‍ അന്തമില്ലാത്തതല്ലേ അനന്തം? കുഴപ്പമില്ലാ ശ്രീപതി, വല്ലഭൻ, വിജ്ഞാനഭിക്ഷു, ബലദേവൻ തുടങ്ങി
ത്ത കണ്ടുപിടുത്തമാണീ അജ്ഞാനദശാജീവഭാവാനാദി അസംഖ്യം ആചാര്യന്മാര്‍ അവരവരുടെ വ്യാഖ്യാനങ്ങ
യും, വിജ്ഞാനദശാജീവഭാവാദിയും മറ്റും. പക്ഷേ വേദ ളെഴുതിയപ്പോഴാണു് അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈ
ത്തിന്റെ അന്തമാണു് വേദാന്തം എന്നു് ല�ോകര�ോടു് ഗര്‍ജി തം, ഭേദാഭേതം, ദ്വൈതാദ്വെതം, ശുദ്ധാദ്വൈതം, ഭേദ
ക്കുന്ന സിംഹങ്ങളുടെ വേദാന്തഗളാര്‍ബുദം ബ്രഹ്മാന്തര്‍ വാദം, അചിന്ത്യഭേദം തുടങ്ങി കാക്കത്തൊള്ളായിരം വാദ
‍ഗതമായിപ്പോകും. അന്തവും കുന്തവുമില്ലാത്ത വേദാന്തവാ ങ്ങളുണ്ടായിവന്നതു്. ബ്രഹ്മജിജ്ഞാസുവിന്റെ ജിജ്ഞാസ
ദങ്ങള്‍ സാധാരാണ ചാരുവാക്കോതുന്ന ചാര്‍വാകന്റെ ശമിപ്പിക്കാന്‍ വ്യാസന്‍ രചിച്ച വേദാന്തദര്‍ശനത്തിനു്
ശീലുപോലാകുന്നതു് ജനങ്ങള്‍ക്കു് സാമാന്യബുദ്ധിമാത്ര പത്തു് ആചാര്യന്മാര്‍ പത്തു് ഭാഷ്യം രചിച്ചു എന്നതു് ജ്ഞാ
മല്ല വിശേഷബ�ോധവുമുണ്ടു് എന്നതിനു് തെളിവാണു്. നഗര്‍വിനു് കാരണമാകാം. പക്ഷേ ഒരു ആചാര്യന്റെ
ആര്‍ക്കാണു് അറിവില്ലാത്തതു് ബ്രഹ്മത്തിന�ോ അത�ോ മറ്റു് അതും അദ്വൈതം സ്ഥാപിക്കാന്‍ ശ്രമിച്ച ശ്രീശങ്കരന്റെ
വല്ലതിനുമ�ോ? തുടക്കമുണ്ടെങ്കില്‍ ഒടുക്കവും, ഒടുക്കമുണ്ടെ ബ്രഹ്മസുത്രഭാഷ്യത്തിന്റെ പേരില്‍ ആ പരമ്പര പിരിഞ്ഞ
ങ്കില്‍ തുടക്കവും അനിവാര്യമാണു്. മ�ോക്ഷത്തില്‍പ്പോലും തു് ഭാമതിയെന്നും വിവരണമെന്നും പറഞ്ഞായിരുന്നി
അധമചിന്തകള്‍ അകലട്ടെ അലിയട്ടെ, പ്രകാശത്തില്‍ ഇരുട്ടുകണക്കെ . (ഋഗ്വേദം 1.50.1-13)

30 555 | 30 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ല്ലേ? പിന്നീടിങ്ങോട്ട് ശ്രീശങ്കരഭാഷ്യത്തിന്റെ പേരില്‍ ഇടിയപ്പം, ഭാര്യയുണ്ടാക്കിയ നൂഡില്‍സായപ�ോലെ ഒരു
പരസ്പരം പ�ോരടിക്കുന്ന ഒരു പിടി പ്രസ്ഥാനങ്ങള്‍ ഇതു്!, ഈ ലോകം അതാ വിശ്വസിക്കാത്തെ. അങ്ങേയ്ക്കു്
ഭാരതത്തില്‍ ഉണ്ടായിവന്നതു് നാം മറന്നോ? ആക്കൂട്ട വിശ്വസിക്കാം, കാരണം അനുഭവമാണല്ലോ ഗുരു.
ത്തില്‍ മാക്സ് പ്ലാങ്കിന്റെ പേരു് ഇതുവരെ ഗൗതമന്റെ ശ്ര ----------------------------
ദ്ധയില്‍പ്പെട്ടിട്ടില്ല. സ്വദേശികളായ വാചസ്പതിമിശ്രന്റെ മുത്തശ്ശിയെ അമ്മൂമ്മ ആക്കല്ലെ...
ഭാമതിയും പ്രകാശാത്മന്റെ വിവരണവും നല്കിയ ആചാ ശ്രീ. ടി. പി. കൃഷ്ണന്‍പോറ്റി, തക്കലൈ
ര്യന്മാരെല്ലാം കൂടി ശാങ്കരാദ്വൈതത്തിന്റെ ദശപ്രാണനും ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
പത്തായി വലിച്ചു കീറി പങ്കിട്ടെടുക്കുകയായിരുന്നില്ലേ? ? ഒരു നവമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു് കണ്ട
പ്രകാശാത്മനും, വിമുക്താത്മനും, സര്‍വജ്ഞാത്മനും, ശ്രീ അടിക്കുറിപ്പാണു് ഈ ച�ോദ്യത്തിനാധാരം. ആര്‍ഷനാദം
ഹര്‍ഷനും, ചിത്സുകനും, ആനന്ദഗിരിയും, അമലാനന്ദനും,
പ്രസിദ്ധീകരിക്കുന്നതു് ചെങ്ങന്നൂരില്‍ നിന്നായതിനാലും
വിദ്യാരണ്യനും, ശങ്കരാനന്ദയും, സദാനന്ദയും, പ്രകാശാ
ആ ഗ്രാമത്തിലെ ഒരു താന്ത്രികകുടുംബാംഗം ഇട്ട ചിത്രവു
നന്ദയും, നരസിംഹാശ്രമനും, മധുസൂദന സരസ്വതിയും,
മാകയാലാണു് ഗൗതമന�ോടു് ഈ ച�ോദ്യം ച�ോദിക്കുന്ന
അപ്പയ്യദീക്ഷിതരും, ശിവബ്രഹ്മേന്ദ്രസരസ്വതിയും തമ്മി
തു്. ചിത്രത്തിന്റെ അടിക്കുറുപ്പും, പ്രതികരണങ്ങളുമാണു്
ല്‍ ഒരു താരതമ്യപഠനം നടത്തി അവര്‍ തമ്മിലുള്ളതര്‍
താഴെ പകര്‍ത്തുന്നതു്.
‍ക്കം തീര്‍ന്നാലല്ലേ ക്വാണ്ടം ഫിസിക്സുമായുള്ള പഠനം
പ�ോസ്റ്റ് - ''അപ്പൂപ്പന്റെ കുടുംബാംഗങ്ങൾ അമ്മയെ
സാധ്യമാകൂ. ഇതല്ലാതിപ്പോ നേതി നേതി എന്നു് പറയാ
കാണാൻ വന്നപ്പോൾ''
നല്ലാതെന്തു് ചെയ്യാനാ ഗൗതമന്‍, അല്ലേ?
പ്രതികരണം 1. അപ്പൂപ്പൻ എന്നു് ബ്രാഹ്മണർ ഉപയ�ോഗി
----------------------------
ക്കുകയില്ല. മുത്തച്ഛൻ അല്ലെങ്കിൽ മുത്തശ്ശൻ എന്നു മാത്ര
? പരിണാമസിദ്ധാന്തമനുസരിച്ചു് ലക്ഷക്കണക്കിനു്
മേ പറയുകയുള്ളൂ, എഴുതുകയുമുള്ളൂ. മുത്തശ്ശിയെ അമ്മൂമ്മ
വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ മനുഷ്യനിൽ നിന്നും
ആക്കല്ലേ!!!!!!.
ഹ�ോമ�ോസാപിയൻസ് വരെ എത്തി നിൽക്കുന്ന മനുഷ്യ
പ്രതികരണം 2. ഞങ്ങളെ ബ്രാഹ്മണരായി കൂട്ടണ്ട.
വംശം ബൗദ്ധികമായും മാനസികമായും സാമൂഹികമാ
പ്രതികരണം 3. ചെങ്ങന്നൂർ ഗ്രാമകാർക്കു് കിൻഷിപ്പ്
യും ഉയർച്ച കൈവരിക്കുന്നുവെന്നും അനുദിനം വളര്‍ന്നു്
ടേമ്സ് വേറെ ആണെന്നു് പറഞ്ഞു ക�ൊടുക്കു. നമുക്കു്
ക�ൊണ്ടിരിക്കുന്നുവെന്നും പറയുന്നു. വൈദിക കാഴ്ചപ്പാ
ടിൽ മൗനുഷ്യവംശത്തിന്റെ തുടക്കം മുതൽ സത്വഗുണ 'നമ്പൂതിരി' യും 'ഇല്ല'വും ഇല്ലല്ലൊ.
സമ്പന്നതയ�ോടെ പൂർണ അറിവിന്റെ നിറവ�ോടെ ആയി പ്രതികരണം 4. അപ്പൂപ്പൻ എന്നു് ബ്രാഹ്മണർ ഉപയ�ോഗി
രുന്നുവെന്നും കാലക്രമത്തിൽ അതിനെല്ലാം കുറവു് സംഭ ക്കും പ്രത്യേകിച്ചു് മദ്ധ്യതിരുവിതാംകൂർ ഭാഗത്തു്. അദ്ദേ
വിച്ചു ഇന്നത്തെ മനുഷ്യനിലേക്കു് എത്തിയെന്നും പറയു ഹത്തിന്റെ അറിവില്ലായ്മയാകാം. ക്ഷമിച്ചാട്ടെ...
ന്നു. ഇതെങ്ങെനെ വിശദീകരിക്കാൻ കഴിയും? കാലം = 'നമ്പൂതിരി'യും 'ഇല്ല'വും ഇല്ലെങ്കിലും നാട്ടിലെ നമ്പ്യാതി
ഇത്ര പുര�ോഗമിച്ചിട്ടും തെളിവുകളിലൂടെ വിശദീകരിച്ചിട്ടും രിമാരെല്ലാം നമ്പൂതിരിയും ഇല്ലത്തുമായി. ഒാത്തില്ലാത്ത
ഇനിയും ഗൗതമനു് വിശ്വാസക്കുറവ�ോ? ഗ്രമമായാല്‍ എന്തുസംഭവിക്കും എന്നു് അറിയണമെങ്കില്‍
= ഉണ്ടു്, സഹ�ോദരാ സത്യമായും അല്പം വിശ്വാസക്കുറവു ഈ നമ്പൂതിരിഫലിതം ആസ്വദിച്ചാല്‍ മതി. ഇതില്‍‍ജാ
ണ്ടെന്നേ! കാരണം പരിണാമസിദ്ധാന്തം അനുസരിച്ചു് തീയതയൊന്നുമില്ല. മെട്രോനഗരങ്ങളില്‍ മമ്മിയും ഡാ
കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടാവുകയാണു്. പക്ഷെ ഇന്നു ഡിയും അങ്കിളും ആന്റിയും വിളിക്കാന്‍ നമ്മേശിലിപ്പിച്ച
നാം നിരീക്ഷിക്കുമ്പോള്‍ മനുഷ്യന്‍ സദാ കുരങ്ങും ഒാന്തു താരാണു്? പ്രബലസമൂഹത്തിന്റെ സ്വാധീനത്താല്‍
മായി മാറുന്നതാണു് കാണുന്നതു്. മാറ്റം ചാക്രികമായതാ എപ്പോഴും അനുകരണശീലം വര്‍ദ്ധിക്കും.
വാം. പിന്നെ വൈദിക കാഴ്ചപ്പാടു് ഉറച്ചതാണു്, മാറ്റമില്ലാ -----------------------
ത്തതാണു്. അതുകൊണ്ട് വേദം പറയുന്നു ല�ോകത്തി ? കലികാലത്തു് വളരെ ശ്രേഷ്ഠമായ യജ്ഞമാണല്ലോ
ന്റെ ഗതിവിഗതികളില്‍ മനുഷ്യന്റെ ബുദ്ധിയ്ക്കു് മനസ്സിലാ ജപയജ്ഞം. യജ്ഞാനാം ജപയജ്ഞോസ്മി എന്നു ഗീത
കുന്നതും മനസ്സിലാകാത്തതുമായ ഒട്ടേറെക്കാര്യങ്ങളുണ്ടു്. യില്‍ ഭഗവാന്‍ പറയുന്നു. എന്നാല്‍ നാമജപത്തിനും
അഞ്ഞൂറു് ക�ോടി ഡ�ോളര്‍ മുടക്കി പരീക്ഷണശാലയില്‍ ദശവിധ അപരാധങ്ങള്‍ സംഭവിക്കാം. അതു സംഭവിക്കാ
പണ്ടൊരു ഡ�ോളിപ്പെണ്ണിനെ (അജം) സൃഷ്ടിക്കുന്നതു തെ ജപിച്ചാലേ പൂര്‍ണഫലം കിട്ടു എന്നും പറയുന്നു.
പ�ോലെ വലിയ സെറ്റൊപ്പൊന്നും പാത്തുമ്മേടെ ആടി ഏതാണീ ദശാപരാധങ്ങള്‍.
നു് ആവശ്യമില്ലല്ലോ ഒരു പ്രസവത്തില്‍ പത്തു് ആട്ടിന്‍ = ശ്രുതിസ്മൃതികളിലെങ്ങും ഇവ പറഞ്ഞിട്ടില്ല. ജപത്തെ
കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍. ഒരു രൂപമുടക്കാതെ തങ്ങ നിര്‍വചിച്ചിട്ടുള്ളതു് യ�ോഗദര്‍ശനകാരനായ പതഞ്ജലീ
ളുടെ എണ്ണം ഈ ഭൂമിയില്‍‍ ആയിരം ക�ോടികടത്തിയ മഹര്‍ഷിയാണു്. തജ്ജപസ്തദര്ഥഭാവനമ് - അതു് ജപി
മനുഷ്യരാശി ആയിരം ക�ോടി രൂപമുടക്കി ഒരു ശിശുവി ക്കുക എന്നാല്‍ അര്‍ഥം ഭാവന ചെയ്യലാണു് എന്നത്രേ പാ
നെ പരീക്ഷണശാലയില്‍ ഉണ്ടാക്കി ന�ോബല്‍സമ്മാനം തഞ്ജലസൂത്രം. നാരദഭക്തി സൂത്ര വ്യാഖ്യാനത്തിലാണു്
നേടാനുള്ള പരിശ്രമത്തിലാണു്. ഇതാണു് ശാസ്ത്രം എന്നു് ഈ ദശപാപങ്ങള്‍ പറയുന്നതു്. 1. സത്തുക്കളെ അവഹേ
പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. അമ്മയുണ്ടാക്കിയ ളിക്കുക. 2. വിവിധ നാമങ്ങളില്‍ ഉച്ചനീചത്വഭേദഭാവം,
സൂര്യകിരണങ്ങള്‍ പതിക്കും തെളിവാര്‍ന്നിടങ്ങളില്‍, ജനിക്കും ജ്ഞാനത്തിന്‍ പൊന്‍കിരണം. (ഋഗ്വേദം 1.50.1-13)
आर्षनादम |् 31 | 555
ARSHANADAM 555 SEPTEMBER - 2019
‌‌
31
3. ഗുരുനിന്ദനം. 4. ശാസ്ത്രനിന്ദനം, 5. നാമത്തിലടങ്ങുന്ന ? ദ്രാവിഡസംസ്കാരം വേദകാലത്തു് നിലവിലിരുന്നതാ
ശക്തി അതിശയ�ോക്തി എന്നു കരുതുക. 6. നാമത്തിന്റെ യി എന്തെങ്കിലും സൂചന കിട്ടിയിട്ടുണ്ടോ?
മറവില്‍ പാപാനുഷ്ഠാനം, 7. അന്യാനുഷ്ഠാനങ്ങളും നാമമാ = ദ്രാവിഡ-ആര്യസംസ്കാരങ്ങളെന്ന ഭേദം ഭാരതീയ ഇതി
ഹാത്മ്യവും താരതമ്യം ചെയ്ക. 8. പരിശുദ്ധിയും ഇച്ഛയും ഹാസകര്‍ത്താക്കള�ോ ആര്‍ഷഗ്രന്ഥങ്ങളില�ോ അംഗീക
ഇല്ലാത്തവരെ ജപിക്കാന്‍ പ്രേരിപ്പിക്കുക, 9. മഹാത്മ്യ രിച്ചിട്ടില്ല. ബ്രിട്ടീഷു് ചരിത്രകര്‍ത്താക്കളുടെ കണ്ടുപിടി
ശ്രവണത്തിനുശേഷവും നാമത്തെ അംഗീകരിക്കാതിരി ത്തമാണിതു്. തെക്കരെയും വടക്കരെയും തമ്മിലടിപ്പി
ക്കല്‍, 10. അഹങ്കാരം, സുഖല�ോലുപത എന്നിവ വെടി ക്കാന്‍ കണ്ടുപിടിച്ച വിദ്യ.
യായ്ക. ഈ ദശപാപങ്ങള്‍ നാമത്തിനു വിരുദ്ധമാണു് -----------------------
എന്നാ വ്യാഖ്യാനത്തിലുണ്ടു്. സന്ധ്യാനുഷ്ഠാനം ചെയ്യുന്ന ? ശങ്കരന്റെ അദ്വൈതമതത്തിനെ ഗൗതമന്‍ വില കുറച്ചു
വരും നാമം ജപിക്കുന്നവരും മാത്രമല്ല, എല്ലാവരും ഈ കാണുന്നതെന്തുക�ൊണ്ടാണു്?
പത്തു് ദുര്‍ഗുണങ്ങള്‍ ഒഴിവാക്കേണ്ടതു തന്നെ. = വില കുറച്ചു കണ്ടിട്ടില്ല. ഉള്ളവില മുഴുവന്‍ ക�ൊടുക്കുന്നു.
----------------------- -----------------------
? നിഷ്കാമമായി കര്‍മം ചെയ്താല്‍ ചിത്തശുദ്ധി താനേ വരു
? കേരളത്തില്‍ ദ്രാവിഡസംസ്കാരം ഏതു ജാതിമത വിഭാ
ന്നതെങ്ങനെയാണു്? ഒന്നുമാഗ്രഹിക്കാതെ കര്‍മം ചെയ്താ
ഗത്തിലാണു് പ്രകടമായുള്ളതു്?
ല്‍ ‍തന്നെ മനസ്സു് ശുദ്ധമാകുന്ന വഴി മനസ്സിലാകുന്നില്ല.
= നിരീശ്വരവാദികളിലും ബ്രിട്ടീഷുകാരുടെ ചരിത്രം മുഖ
= പുരുഷാര്‍ഥങ്ങളില്‍ മൂന്നാമത്തേതാണു് കാമം. ധര്‍മവും വിലയ്ക്കെടുക്കുന്ന അക്കാദമിക് ആംഗ്ലോ ഇന്ത്യന്‍ ബുദ്ധി
അര്‍ഥവും തമ്മില്‍ പ�ൊരുത്തം വേണം. ധര്‍മനിഷ്ഠയ�ോടെ ക്കാരിലും കമ്യൂണിസ്റ്റ് ബുദ്ധിജീവികളിലും.
സമ്പാദിക്കുന്നതാകണം അര്‍ഥം. ആ അര്‍ഥം മുക്തിയ്ക്കിട -----------------------
യില്‍ ഒരു വേലിയാകാന്‍ പാടില്ല. ധര്‍മനിഷ്ഠമായി സമ്പാ
? മഹര്‍ഷി ദയാനന്ദസരസ്വരി ഭാഗവതം വ്യാസന്‍ എഴു
ദിച്ച അര്‍ഥത്തിനുപോലും ദുഷ്കാമത്തിനു് ഇച്ഛയുണ്ടാ
തിയതല്ലായെന്നും ഗീതഗ�ോവിന്ദത്തിന്റെ കര്‍ത്താവായ
ക്കാന്‍ കഴിയും. അര്‍ഥമാണു് കാമത്തിനു് നിദാനം. അര്‍ഥ
ജയദേവന്റെ സഹ�ോദരന്‍ ബ�ോബദേവനാണു് ഭാഗവതം
മില്ലെങ്കില്‍ കാമവും ഇല്ല. അര്‍ഥം കാമത്തിനുവേണ്ടി
രചിച്ചതെന്നും പറയുന്നു. പ്രഹ്ലാദനെപ്പറ്റിയുള്ള കഥ മഹാ
മാത്രമാക്കുമ്പോള്‍ അതു് സകാമമായി. കാമമേ ഇല്ലാത്ത
ഭാരതത്തില്‍ ഉണ്ടോ? അതല്ല ഭാഗവതത്തിലെ മാത്രം സൃ
അര്‍ഥം നിഷ്കാമകര്‍മത്തിനു് നിദാനമാണു്. ദാനം ചെയ്യു
ഷ്ടിയാണ�ോ? അങ്ങനെയാണെങ്കില്‍ ശ്രീമദ് ഭഗവദ്ഗീത
ന്നതു് കീര്‍ത്തിയ്ക്കല്ലാതെ എന്നതു് ഉദാഹരണം. കാമമേ
യില്‍ പത്താം അധ്യായത്തില്‍ പ്രഹ്ലാദത്വാസ്തി ദൈത്യാ
ഇല്ലെങ്കില്‍ ചിത്തശുദ്ധി കൈവന്നുകഴിഞ്ഞു. ആഗ്രഹി
നാം. എന്നു കാണുന്നു. ഭാഗവതം ആധുനികമാണെങ്കില്‍
ക്കാതെ കര്‍മിക്കല്‍ അല്ല ഹിതകരമായ ധര്‍മപാലനം.
മഹര്‍ഷി വേദവ്യാസന്‍ ദൈത്യരില്‍ ഞാന്‍ പ്രഹ്ലാദനാ
കര്‍മത്തെ പുരുഷാര്‍ഥ ചതുഷ്ടയവുമായി ബന്ധിപ്പിച്ചാ
കുന്നു എന്നു് എഴുതാന്‍ കാരണമെന്തു്?
ലേ നിഷ്കാമകര്‍മത്തിന്റെ യാഥാര്‍ഥ്യം ബ�ോധിക്കൂ.
= മഹാഭാഗവതപുരാണത്തിന്റെ കര്‍ത്താവു് ബ�ോബദേവ
-----------------------
നാണു്. കൃഷ്ണദ്വൈപയനവ്യാസനല്ല. ഇതില്‍ ഇല്ലാത്തതു്
? സനാതനധര്‍മം, ഹിന്ദുധര്‍മം എന്നൊക്കെ പറഞ്ഞാല്‍ എങ്ങുമില്ല. എന്തൊക്കെ ഉണ്ടോ അതെല്ലാം ഇതിലുണ്ടു്
എന്താണു്? ഹിന്ദുസന്ന്യാസി, വൈദികസന്ന്യാസി ഇവ എന്ന പ്രസ്താവത്തോടുകൂടി മഹാഭാരതം രചിച്ച വ്യാസനു്
തമ്മില്‍ എന്താവ്യത്യാസം? മഹാഭാഗവതമെഴുതേണ്ട കാര്യമില്ല. അതല്ല, ഭാഗവതം
= നശിക്കാത്തതു് സനാതനം. ഇന്ത്യന്‍ ധര്‍മം ഹിന്ദു വ്യാസന്റേതെങ്കില്‍ മഹാഭാരതത്തിലെ പ്രസ്താവം കള്ള
ധര്‍മം, ഹിന്ദുവില്‍നിന്നുരുത്തിരിഞ്ഞ പദമാണു് ഇന്ത്യ. മാണന്നും വ്യാസന്‍ കള്ളം പറഞ്ഞു എന്നും വന്നുകൂടും.
എല്ലാം ശരിയാണെന്നു് പറയുന്നയാള്‍ ഹിന്ദു സന്ന്യാസി. പ്രഹ്ലാദനെപ്പറ്റി മഹാഭാരതത്തില്‍ പ്രസ്താവമുണ്ടു്. എന്നാ
ശരി മാത്രം ശരിയാണെന്നു് മുഖം ന�ോക്കാതെ പറയുന്ന ല്‍ നരസിംഹവതാരകഥയില്ല. ഐതിഹാസിക വ്യക്തി
യാള്‍ വൈദികസന്ന്യാസി. യാണു് പ്രഹ്ലാദന്‍, മഹാഭാരത്തിലെ പ്രഹ്ലാദന്‍. ശാന്തി
പര്‍വത്തില്‍ 124.28, 139-50, 179 സഭാപര്‍വം 9-12, 11-19
ഭരണ പരാജയവും സംവരണവും തുടങ്ങിയ സ്ഥലങ്ങളില്‍ പ്രഹ്ലാദനെപ്പറ്റി പറയുന്നുണ്ടു്.
ശ്രീ. രാജന്‍ കര്‍ത്ത, റാന്നി പുരാണങ്ങളിലെ അവതാരകഥകളിലാണു് കൂടുതല്‍ വിവ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ രണം. മഹാധാര്‍മികനായ ഒരു ദൈത്യനായിരുന്നു പ്ര
? ജനങ്ങളുടെ ക്ഷേമം കണക്കാക്കി ഭരണകര്‍ത്താക്കള്‍ ഹ്ലാദന്‍. പ്രഹ്ലാദശബ്ദം വൈദികമാണു്. ഈശ്വരനാമം
ഭരിക്കാതിരുന്നതല്ലേ സംവരണം ഏര്‍പ്പെടുത്താന്‍ കാര കേട്ടു് മതിവരാത്തവനും, അവ്വിധം ഈശ്വരനാമം കൊണ്ടു്
ണം? ആഹ്ലാദിക്കുന്നവനുമാണു് പ്രഹ്ലാദന്‍. ഭഗവാന്‍ കൃഷ്ണന്‍
= അല്ല. പഴയ സംവരണവ്യവസ്ഥ കാലഹരണപ്പെട്ട അതിനാലാണു് പ്രഹ്ലാദത്വാസ്തി ദൈത്യാനാം എന്നു് പറ
പ്പോള്‍ പുതിയ ഒന്നു് ഏര്‍പ്പെടുത്തിയതാണു്. ജാതിവ്യവ ഞ്ഞതു്. വൈദിക പദമാണു് പ്രഹ്ലാദന്‍, അതുപയ�ോഗി
സ്ഥയില്‍ ഓര�ോ ജാതിയ്ക്കും ഓര�ോ ത�ൊഴില്‍ മാത്രം സംവ ച്ചാല്‍ അതിനു് പ്രാമണ്യം കൂടും എന്ന അറിയാവുന്ന കവി
രണം ചെയ്തിരുന്നു. യായിരുന്നു ബ�ോപദേവന്‍. ഒപ്പം തനിക്കൊപ്പം വ്യാസ
----------------------- നേയും കൂടെക്കൂട്ടാം എന്നുംകരുതിയിരിക്കും.
ഇരുകരകളെയകറ്റും ജലത്തിന്‍ജാലം ആവിയായ്ത്തീര്‍ന്നാല്‍ ഏകമാകും കരകളെന്നപ�ോല്‍ ഇരുട്ടും വെളിച്ചവും... (ഋഗ്വേദം 1.50.1-13)

32 555 | 32 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
കാവ്യവിചാരം

ശ്ലോകപരിചയം
\nb± æucÞ\nYm
കൃതി - നൈഷധം നാടകം
കണ്ടിയൂര്‍ കുഞ്ഞുവാരിയര്‍ (1883-1902)
വൃത്തം - ശങ്കര ചരിതം [സനജം നഭസഗണങ്ങള�ൊടിഹശങ്കര ചരിതം]
ഗിരിപ�ോലതിവികടാകൃതിയ�ൊരുപാമ്പിഹനികടേ
ദരിപ�ോലെ പിളര്‍ക്കുന്നിതുവദനം ഗുരുരദനം
എരിതീയ�ൊടു പ�ൊരുതീടിനമിഴിയും ശിവ, ശിവനേ!
പെരുതായൊരുഭയമാരൊടുപരമിന്നിഹപറവൂ.
പദാര്‍ഥം:- ദരിപ�ോലെ = ഗുഹപ�ോലെ, ഗുരുരദനം = മൂര്‍ച്ച വൈദര്‍ഭ്യാസുദൃഢം
യുള്ള പല്ല് വിദന്‍ വിദലയന്‍ വസ്ത്രാര്‍ദ്ധമസ്യാ നളന്‍
സാരാര്‍ഥം - അതിഭീഷണരൂപിയും പര്‍വതാകാര ശരീ ഖേദപ്പാടൊടുറങ്ങിന�ോരവളെയും
രിയുമായ ഒരു പാമ്പു് മൂര്‍ച്ചയേറിയ പല്ലുകളുമായി ഗുഹ ത്യക്ത്വാകലിപ്രേരണാല്‍
പ�ോലെയുള്ള വായും പിളര്‍ന്നു് എന്റെ നേരെ വരുന്നു. മൂഢപ്രായമനാനിശീഥിസമയേ
അതിന്റെ കണ്ണുകളില്‍ നിന്നും ചെന്തീക്കനല്‍ ചിതറുന്നു. നിര്‍ജഗ്മിവാന്‍ നിര്‍ജനെ
എന്റെ ശിവനേ, ആരാണെന്നെയിതില്‍ നിന്നും രക്ഷി (വിദന്‍ = ജ്ഞാനി, അറിവുള്ളവന്‍, വിദലയന്‍ = രണ്ടായി
ക്കാനുള്ളതു്. എനിക്കു് ഭയമാകുന്നു. കീറിമുറിച്ചതു്, ത്യക്ത്വാ = ഉപേക്ഷിച്ചു് )
മഹാഭാരതം വനപര്‍വത്തിലെ നള�ോപാഖ്യാനം, സാരാര്‍ഥം:- ആപത്തിലും തന്റെ ഭര്‍ത്താവിനെ വേര്‍പെ
ഭാരതീയ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ പല ടില്ലെന്ന സുദൃഢചിന്തയ�ോടെ കിടന്നുറങ്ങിയ ഭൈമിയെ,
പണ്ഡിതന്മാരും പുനരാഖ്യാനം ചെയ്തിട്ടുണ്ടു്. മലയാള അറിവുള്ള നളന്‍ മൂഢപ്രായ മനസ്കനായി അവളുടെ
ഭാഷയില്‍ മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പുവും, പകുതി വസ്ത്രം കീറിമുറിച്ചെടുത്തു് ജനവാസ ശൂന്യമായ
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയും അവയില്‍ കാട്ടില്‍ കലിപ്രേരണയാല്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
പ്രമുഖങ്ങളാണു്. വിദ്വാന്‍ പി. ജി. നായരുടെ നള�ോദയം പ്രഭാതത്തില്‍ നളവിരഹത്താല്‍ കേണുഴലുന്ന ദമയന്തി
മഹാകാവ്യവും, കണ്ടിയൂര്‍ കുഞ്ഞുവാര്യരുടെ നൈഷധം യെ പെരുമ്പാമ്പു വിഴുങ്ങാന്‍ തുടങ്ങുന്നു.
നാടകവും സഹൃദയ പ്രശംസ പിടിച്ചുപറ്റിയ ഇതരകൃതി പദം:- വാഹസംഗ്രസിക്കുന്നു ചരണവും, കാന്ത!
കളാണു്. നൈഷധം നാടകത്തിലെ ശ്ലോകമാണു് മ�ോഹസംഹൃദമന്തഃ കരണവും,
മേലുദ്ധരിച്ചിട്ടുള്ളതു്. കലിപ്രേരിതനായ നളന്‍ അനുജ സാഹസപ്രിയ, നീയെന്‍ മരണവും കേട്ടാല്‍
ന�ോടു് കള്ളച്ചൂതില്‍ ത�ോറ്റു് രാജ്യധനാദികള്‍ അടിയറ സ്‌നേഹസദൃശം ചെയ്ക സ്മരണവും.
വുവച്ചു് പത്നി ദമയന്തിയ�ോട�ൊപ്പം കാടകംപൂകി. അര്‍ദ്ധ (വാഹസം = പെരുമ്പാമ്പ്, ഗ്രസിക്കുക = വിഴുങ്ങുക, ചര
രാത്രിയില്‍ ദുഃഖിതയും ക്ഷീണിതയുമായി തന്റെ മടിയില്‍ ണം = കാല്, മ�ോഹസംഹൃതമന്തഃകരണം = ബുദ്ധി മരവി
തല ചായ്ച്ചുറങ്ങിക്കിടന്ന ദയിതയെ നിരാശനായ നളന്‍ ക്കുക, മ�ോഹാലത്സ്യപ്പെടുക)
ഉപേക്ഷിച്ചു കടന്നു കളയുന്നു. പ്രഭാതത്തില്‍ ഭര്‍ത്താ സാരാര്‍ഥം:- അല്ലയ�ോ പ്രിയകാന്താ എന്റെ കാലില്‍
വിനെ കാണാതുഴന്നു നടന്ന ദമയന്തിയെ ഭീകരരൂപി പാമ്പ് ചുറ്റി എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. എന്റെ മതി
യായ ഒരു മലമ്പാമ്പു വിഴുങ്ങാന്‍ തുടങ്ങുമ്പോള്‍ വിഹ്വല മങ്ങുന്നു, ധൈര്യശാലിയായ അങ്ങു് എന്നെങ്കിലും എന്റെ
യായി അവള്‍ അലമുറയിട്ടു കരഞ്ഞു സഹായത്തിനു് കേഴു മരണവാര്‍ത്ത കേട്ടാല്‍ എന്നെ സ്നേഹത്തോടെ സ്മരിക്ക
ന്നതാണു് ശ്ലോകസന്ദര്‍ഭം. ശ്ലോകത്തില്‍ ഭയാനക രസ ണമേ!
ത്തിന്റെയും കരുണരസത്തിന്റെയും സമ്മിശ്രസന്നി ദമയന്തിയുടെ ആര്‍ത്തനാദത്തിന്റെ മാറ്റൊലി വനത്തി
വേശം ആസ്വാദക ഹൃദയങ്ങളില്‍ ജനിപ്പിക്കുന്ന അനു ന്റെയ�ൊരു ക�ോണില്‍ പാര്‍ത്തിരുന്ന ഒരു വനചരന്റെ
രണനങ്ങള്‍ അവാച്യമാണു്. ഇതേ രംഗം നളചരിതം കര്‍ണപുടത്തില്‍ പതിഞ്ഞു. അയാള്‍ വില്ലുമമ്പുമെടുത്തു്
ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍ വര്‍ണിച്ചിരിക്കുന്നതു് ദമയന്തീസവിധമെത്തി പാമ്പിനെ വധിക്കുന്നു. തുടര്‍‍ന്നു
കാണുക (2-ാം ദിവസം) കാമാതുരനായി അവളെ പ്രാപിക്കാനണഞ്ഞ കാട്ടാളനെ
വേര്‍പെട്ടീടുകയില്ല പാതിവ്രത്യ നിഷ്ഠാശക്തിക�ൊണ്ടു് ദമയന്തി ഭസ്മീകരിച്ചു
വല്ലഭനെയീയാപത്തിലെന്നാശയം കളയുന്നു.

ശേഭയറ്റ ജീവിതസമര്‍പ്പണമാണു് സകല പരാജയങ്ങള്‍ക്കും ഹേതു. (ഋഗ്വേദം 1.50.1-13)


आर्षनादम |् 33 | 555
‌‌
ARSHANADAM 555 SEPTEMBER - 2019 33
ഉണ്ണായിവാര്യരുടെ കാവ്യരചനാ വൈഭവം ദര്‍ശി ജഘനം = കടിപ്രദേശം, ചലധൃതി = ചഞ്ചലബുദ്ധി, വിദാ
ക്കണമെങ്കില്‍ ദമയന്തിയെ ദൂരെ നിന്നു് ന�ോക്കിക്കാണു രണം = മുറിപ്പെടുത്തല്‍, ദ്വിജഗജമുഖജന്തൂന്‍ = പക്ഷി
ന്ന കാട്ടാളന്റെ ആത്മഗതം ശ്രദ്ധിച്ചാല്‍ മാത്രം മതി. മുതല്‍ ആനവരെയുള്ള ജന്തുക്കള്‍, ഭക്ഷയന്തം = ഭക്ഷിക്കു
പദം:- സ്വരത്തിനുടെ മാധുര്യം വാന്‍, അധ്വഭാഗേശയാനം = താഴെഭാഗത്തു കിടക്കുന്ന,
കേട്ടാല�ൊരുത്തിയെന്നതുനിശ്ചേയം അജഗരം = മലമ്പാമ്പ് )
സ്വൈര്യം ചാരേചെന്നവള�ൊടു, സാരാര്‍ഥം:- സുന്ദരിയായ ദമയന്തി കാന്തനെ സ്മരിച്ചു
ഞാന്‍ സുമുഖിയ�ൊടാരിനിപൃച്ഛേയം ക�ൊണ്ടു് ചഞ്ചലചിത്തയായി അലഞ്ഞുതിരിയുമ്പോള്‍,
മരത്തിനിടയില്‍ കാണാമേ
വിജനത്തില്‍ ആനയെപ്പോലും ഭക്ഷിക്കാന്‍ കെല്‍പ്പുള്ള
സുന്ദരത്തിനുടെ സാദൃശ്യേയം
ഒരു മലമ്പാമ്പു് ഗുഹാസമാനമായ വായും പിളര്‍ന്നു്
കേനവിയ�ോഗാല്‍
വഴിയില്‍ കിടക്കുന്നതുകണ്ടു് സംഭീതയായി.
കേണീടുന്നിവള്‍ കേനനുവിധിനാവശ്യേയം
അകൃത്രിമദ്യുതിരനവദ്യേയം, ഇനി അജഗരവര്‍ണന തിരുവാതിരപ്പാട്ടിന്റെ രൂപ
അടുത്തുചെന്നിനിയനുപശ്യേയം ത്തിലും ഈണത്തിലും ഒന്നു് രുചിച്ചു ന�ോക്കാം.
ആകൃതികണ്ടാലതിരംഭേയം, വീരനാം നളന്റെ ഭാര്യ സുന്ദരീ ദമയന്തീ
ആരാരിവള്‍തന്നധരംപേയം- കാന്തനെക്കാണാതെ കാട്ടില്‍ കേണുഴലും നേരം
ആരിവളവനിതലാമരിവര കാന്തി കണ്ടടുത്തു മെല്ലേ ഘ�ോരനാം പെരുമ്പാമ്പ്
നാരീവപുഷിധൃതമാധുരി. കന്യക കാണാതെവന്നു ചുറ്റിപെരുംപാമ്പ്
(കേനവിയ�ോഗാല്‍ = ആരുടെ വിയ�ോഗത്താല്‍, കേനനു പ്രാണഭയം പൂണ്ടവള്‍ നിലവിളിതുടങ്ങി
വിധിനാവശ്യേയം = വിധിപ്രകാരം ആര്‍ക്കുവശഗയായ നിലവിളികേട്ടോടിവന്നു വില്ലെടുത്തുവേടന്‍
വള്‍, അനവദ്യേയം = രൂപസൗകുമാര്യം തികഞ്ഞവള്‍, പാമ്പിനെവധിച്ചിവളെക്കൊണ്ടുപ�ോകവേണം
അനുപശ്യേയം = അടുത്തു ചെന്നു കാണേണ്ടത് ) എന്നുറച്ചു വന്നു വേടന്‍ പാമ്പിനെ വധിച്ചു
സാരാര്‍ഥം:- ദൂരെ നിന്നു വരുന്ന ശബ്ദമാധുരി കേട്ടാല്‍ പാമ്പിനെ വധിച്ചനേരം കൗതുകം കലര്‍ന്നു
അത�ൊരു വനിതയുടെ തന്നെയാണെന്നു് തീര്‍ച്ച. അവളു നീയെനിക്കു ഭാര്യയായി തീര്‍ന്നിടുക വേണം
ടെയടുത്തു ചെന്ന് അവളാരാണെന്നു് ച�ോദിക്കാം. മര ആടയില്ലെനിക്കുവേടാ ദൂരെ നില്ക്കവേണം
ത്തിനിടയില്‍ കൂടി കാണുന്ന ആ സൗന്ദര്യധാമം ആരു പട്ടുചേല, മുത്തുമാല ഞാന്‍ തരുവന്‍ ബാലേ
ടെ വിയ�ോഗത്താലാണു കേഴുന്നത്? വിധിപൂര്‍വം അവ കലിബാധ മനുഷ്യജീവിതത്തെ എപ്രകാരം ബാധി
ളാര്‍ക്കു വശഗതയാണു്. ആ അകൃത്രിമലാവണ്യത്തെ ക്കുമെന്നും അതുമൂലമുണ്ടാകുന്ന അധഃപതനവുമാണു് നള�ോ
ഇനി അടുത്തു് ചെന്നുവേണം കാണുവാന്‍. അവനീതല പാഖ്യാനത്തിലെ മുഖ്യവിഷയം. ഇതിഹാസത്തില്‍
ത്തിലിറങ്ങി വന്ന ദേവനാരിയായ അവളുടെ അധരപാ നിന്നും കടംവാങ്ങിയ കഥാബീജം വിവിധ തൂലികകളുടെ
നം ആരാണാവ�ോ ചെയ്യുന്നതു്? കരചാതുരിയില്‍ പുതുമനേടുന്നതിന്റെ ചില ഉദാഹരണ
കവിതയുടെ പദഘടനയില്‍ അനുപ്രാസങ്ങളും യമ ങ്ങള്‍ പങ്കുവെയ്ക്കുവാനെ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. ആമുഖ
കങ്ങളും രസചേര്‍ച്ചയ�ോട�ൊപ്പം അര്‍ഥസമ്പുഷ്ടമായി ത്തില്‍ ചേര്‍ത്ത ശ്ലോകത്തിന്റെ രചയിതാവായ കണ്ടി
പ്രയ�ോഗിച്ചിരിക്കുന്നതു് കഥകളി ആസ്വാദകര്‍ക്കു് ദൃശ്യ യൂര്‍ കുഞ്ഞുവാരിയര്‍ മാവേലിക്കര കണ്ടിയൂര്‍ സ്വദേശി
വിസ്മയം ഒരുക്കുന്നത�ോട�ൊപ്പം കര്‍ണപീയൂഷവുമായി യായിരുന്നു. കവിയും പണ്ഡിതനുമായിരുന്ന ഇദ്ദേഹം
ഭവിക്കുന്നു. കഥകളിയിലെ ഈ ദൃശ്യാവിഷ്കാരത്തിനു് നല്ലൊരു സംഗീതജ്ഞാനിയും ഫലിതപ്രിയനുമായിരു
അജഗരവര്‍ണനയെന്നു പറയുന്നു (അജഗരം = ആടിനെ ന്നു. നൈഷധം നാടകം കൂടാതെ കുചേലഗ�ോപാലം (ഉത്ത
വിഴുങ്ങാന്‍ ശേഷിയുള്ള പാമ്പ് = മലമ്പാമ്പ് ) രഭാഗം) നാടകം കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ടു്. മറ്റു കൃതി
മഴമംഗലത്തിന്റെ നൈഷധം ചമ്പുവിലെ രംഗചി കള്‍ കുചേലവൃത്തം തുള്ളല്‍കഥ, സന്താനഗ�ോപാലം
ത്രീകരണം കൂടി ഇവിടെ കുറിക്കുന്നതുചിതമായിരിക്കും. തുള്ളല്‍കഥ, ദൂതവാക്യം, ബാല്യുത്ഭവം എന്ന രണ്ടു് ആട്ട
അലഘുജഘനഭാരം മന്ദമന്ദം വഹന്തീ ക്കഥകള്‍, തിരുവാതിരപ്പാട്ടുകള്‍ എന്നിവയാണു്. ക�ൊല്ല
നളനെവടിവിലാരാഞ്ഞങ്ങുമിങ്ങും ചരന്തീ വര്‍ഷം 1009-ല്‍ ജനിച്ച ഇദ്ദേഹം, 1078-വരെ ജീവിച്ചു.
ചലധൃതിദമയന്തീഹന്തകാന്തം സ്മരന്തീ
വ്യലപദഥകിരന്തീ ബാഷ്പധാരാശ്വസന്തീ
വിജനഭുവിവിദാര്യസ്വാനനം ഭക്ഷയന്തം
ദ്വിജഗജമുഖജന്തൂനധ്വഭാഗേ ശയാനം
നിജവദനഗുഹായാമാക്കുവാനുദ്വതം ക-
ണ്ടജഗരമുടനേഷാ ഹന്തഭീത്വാചകമ്പേ
(ചരന്തീ = സഞ്ചരിക്കുന്നവള്‍, അലഘു = അല്പമല്ലാത്ത,
മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കു് എല്ലാം മഞ്ഞതന്നെ... (ഋഗ്വേദം 1.50.1-13)

34 Printed and published by N. Vedaprakash, Dayananda Bhavan, Narendrabhooshan Road, Chengannur 689121, owned by N. Vedaprakash, Dayananda Bhavan,
Chengannur 689 121, and Printed at Amrita Bharathi Press, Narendrabhooshan Road, Chengannur 689121, Kerala and published at Dayananda Bhavan,
Narendrabhooshan Road, Chengannur 689121, Kerala. Chief-Editor: Kamala Narendrabhooshan. Editor Responsible under PAB Act : N. Vedaprakash.

You might also like