Professional Documents
Culture Documents
Arshanadam Arshanadam 555 Sep 2019
Arshanadam Arshanadam 555 Sep 2019
Arshanadam Arshanadam 555 Sep 2019
५५५ ൫൫൫ 555 2019 SEPTEMBER 10 Vol. 46 No. 01 (555) Price 30. 00
വേദസൃഷ്ടിസംവത്സരം 1972949120
സ്ഥാപക പത്രാധിപര്‍ : സ്വര്‍ഗീയ നരേന്ദ്രഭൂഷണ്‍ കലിയുഗം 5120 വിക്രമാബ്ദം 2076 ക്രിസ്ത്വബ്ദം 2019
ശകവര്‍ഷം 1941 കൊല്ലവര്‍ഷം 1195 ദയാനന്ദാബ്ദം 195
മുഖ്യപത്രാധിപ : കമലാ നരേന്ദ്രഭൂഷണ്‍
പത്രാധിപന്‍ : എന്‍ വേദപ്രകാശ് ഉള്ളടക്കം ________________________________________
ഉപപത്രാധിപര്‍ : പി കെ ജയന്‍
സഹപത്രാധിപ : എന്‍ വേദരശ്മി ഋഷിവാണി ഋഷി ദയാനന്ദന്‍ 04
_____________________________________________ ___________________________
∫സര്‍വശ്രീ. അഡ്വ. എം. ചന്ദ്രശേഖരന്‍ ഡല്‍ഹി • ശൈലീ വിചാരം......_______ കമലാ നരേഭൂഷണ്‍_ ___ 21
• വിജയകുമാരമേന�ോന്‍ അമ്പലപ്പുഴ • രാജീവു് എസ്. പിള്ള മുണ്ടങ്കാവു് • ഹൃദിസ്ഥനിഘണ്ടു കെ.ജി. വിശ്വംഭരന്‍_ _____ 24
_______________________________
मो अहं द्विषते रधम...् (ऋग्वेद १.५॰.१३) എന്റെ ഐശ്വര്യം ശത്രുക്കള്‍ക്കുവേണ്ടി നഷ്ടമാക്കരുതേ... (ഋഗ്വേദം 1.50.13)
4 555 | 4 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
അപൗരുഷേയവാണി
द्विषन्तं मह्यं रन्धयन...् (ऋग्वेद १.५॰.१३) എന്റെ ശത്രുതയും ശത്രുക്കളും അവനാല്‍ ഒടുങ്ങുന്നു... (ഋഗ്വേദം 1.50.13)
आर्षनादम |् 5 | 555
ARSHANADAM 555 SEPTEMBER - 2019 5
വ്യാഖ്യാനം:- ആനന്ദം അനുഭവിക്കുന്നതു് ആരാണു്? മധു ള്ളതാണു്. ഈശ്വരന്‍ ഈ പ്രപഞ്ചമാതെ നിറഞ്ഞിരി
അനുഭവിക്കുന്നതു് ആരാണു്? സ�ോമം അനുഭവിക്കുന്നതു് ക്കുന്നു എന്നു് പറയുവാന്‍ അറിയുവാനും യജ്ഞത്താല്‍
ആരാണു്? സാധാരണ മനുഷ്യര്‍ പറയും യ�ോഗമുള്ളവര സാധിക്കും. എന്നാല്‍ ആ മധുസാന്നിധ്യത്തെ അനുഭവിക്കാ
ത്രേ ഇവയെല്ലാം അനുഭവിക്കുന്നതു് എന്നു്. ശരിയാണു് ന്‍ യജ്ഞസാധനമാത്രം പ�ോരാ അതിനു് യ�ോഗം വേണം.
യ�ോഗമാണു് അനുഭവത്തിന്റെ ഏക കാരണം. അനുഭവം സാധാരണ മനുഷ്യര്‍ പറയും പോലെ യ�ോഗി പറയുന്നൊരു
എവിെടയാണു് സംഭവിക്കുന്നതു് എന്നാണു് ച�ോദ്യമെങ്കി യ�ോഗം. ഈശ്വരകൃപയെന്നോ, ഈശ്വരാനുഗ്രഹമെന്നോ
ല്‍ അതിനുള്ളുത്തരമാണു് ഈ സാമവേദമന്ത്രം. സ�ോഭരി നിങ്ങള്‍ അതിനെ എന്തും വിളിച്ചുകൊള്ളൂ. വേദം അതിനെ
യജ്ഞത്തെക്കുറിച്ചാണു് മന്ത്രം പറയുന്നതു്. ഋഷിനാമമാ സ�ോഭരിയെന്നു് നിത്യമായി നാമകരണം ചെയ്തിരിക്കുന്നു.
ണു് സ�ോഭരി. പരമാത്മാവിന്റെ ഗുണകര്‍മസ്വഭാവങ്ങളെ നിത്യമായ നാമകരണം നിത്യമായ ഗുണ-കര്‍മ-സ്വഭാവ
തന്റെ ഉള്ളില്‍ പൂര്‍ണമായും നിറയ്ക്കുന്ന കുശല�ോപാസക ങ്ങളുള്ളവയ്ക്കു് മാത്രമേ സാധിക്കൂ. യജ്ഞത്തിനായി ഉപയ�ോ
നാണു് സ�ോഭരിയെന്നു് ഋഷിനാമാര്‍ഥക�ോശം പറയുന്നു. ഗിക്കുന്ന സാധനസാമഗ്രികളുടെ നാമങ്ങളെല്ലാം അതി
ഈശ്വരന്റെ ഗുണ-കര്‍മ-സ്വഭാവത്തെ എങ്ങനെയാണു് നാലത്രേ നിത്യനാമങ്ങളെപ്പേറുന്നതു്. സ�ോഭരിയജ്ഞ
ഉപാസകന്‍ തന്റേതാക്കുന്നതു്. യജ്ഞത്താല്‍ മാത്രമേ ത്തിലും അതാണു് സംഭവിക്കുന്നതു്. എല്ലാ സൃഷ്ടിയി
ഇതു് സാധിക്കൂ എന്നാണു് വേദം പറയുന്നതു്. ലും ഈ യജ്ഞം ഇതുപ�ോലെ തന്നെ സംഭവിച്ചിരു
യജ്ഞങ്ങള്‍ രണ്ടു് തരമുണ്ട്. പ്രജ്ഞയില്‍ നടക്കുന്ന ന്നു, ഇന്നും സംഭവിച്ചു കൊണ്ടേയിരിക്കുന്നു, നാളെയും
യജ്ഞവും, പ്രപഞ്ചത്തില്‍ നടക്കുന്ന യജ്ഞവും. രണ്ടിലും ഇനിയുള്ള കാലമെല്ലാം എന്നല്ലാ കാലത്തിനപ്പുറവും
ഹ�ോതാവു് ഈശ്വരനാണു്. ആ യജ്ഞത്തെ കാണുന്നവര്‍ ഇപ്പുറവും സദാ സദാ ഈ സ�ോഭരിയ�ോഗയജ്ഞം നടന്നു
അതു് ചെയ്യാന്‍ ആഗ്രഹിക്കാറുണ്ടു്. എന്തിനാണു് അങ്ങനെ കൊണ്ടേയിരിക്കും.
ആഗ്രഹിക്കുന്നതു് എന്നു് ച�ോദ്യമില്ല. കാരണം ആഗ്രഹം ഹേ! യജ്ഞസ്വരൂപിയായ ജഗദീശ്വരാ അങ്ങു്
എന്നതു് ഇച്ഛയുടെ സ്വരൂപം മാത്രമാണു്. ഇച്ഛയാകട്ടെ ഹ�ോതാവായ യജ്ഞത്താലാണു് ഈ പ്രപഞ്ചം സൃഷ്ടിക്ക
ആത്മവിന്റെ സ്വഭാവവും. സ്വഭാവങ്ങള്‍ ഒന്നും ഉണ്ടാകുന്ന പ്പെട്ടിരിക്കുന്നതു്. പ്രപഞ്ചയജ്ഞങ്ങളുടെയെല്ലാം ധാരക
വയല്ല, ഉള്ളതാണു്. അതിനാല്‍ത്തന്നെ സ്വഭാവം ഒരിക്ക നും വാഹകനും ഹ�ോതാവുമായ അങ്ങു് മാത്രമാണു് എല്ലാ
ലും നഷ്ടമാകില്ല എന്നു് മാത്രമല്ല അതുസദാ സിദ്ധമായിരി വിധയജ്ഞത്തിനും പരമാധികാരി. കാരണം യജ്ഞ
ക്കുകയുംചെയ്യും. സ്വഭാവത്തിന്റെ ഈ ധര്‍മത്തിലാണു് ത്തിനായി ആരു് എന്തു് ഹവിസ്സു് ഉപയ�ോഗിച്ചാലും
സ�ോഭരിയജ്ഞത്തിന്റെ പ്രസക്തി. ബാഹ്യാന്തരയജ്ഞ അതിന്റെ സ്വാമി അങ്ങു് മാത്രമാണല്ലോ? അതിന്റെ ശ്രേ
ങ്ങളുടെ നാഥന്‍ ഈശ്വരനാണെങ്കിലും ഈശ്വരനുവേണ്ടി ഷ്ഠഗുണമെല്ലാം, ശ്രേഷ്ഠകര്‍മമെല്ലാം, ശ്രേഷ്ഠ സ്വഭാവമെ
യിവിടെ ഒരു യജ്ഞവും സംഭവിക്കുന്നില്ല. ഇവിടെ സംഭ ല്ലാം അങ്ങയുടേതല്ലാതെ മറ്റാരുടേതാണു്. ഉറപ്പായും
വിക്കുന്ന യജ്ഞങ്ങളെല്ലാം യ�ോഗക്ഷേമത്തിനു് വേണ്ടി പറയാം മറ്റാരുടേയുമല്ല. ശ്രേഷ്ഠമായതെല്ലാം അങ്ങയുടെ
യുള്ളവ മാത്രമാണു്. അഗ്നിയില്‍ അഗ്നിയുടെ ഗുണക ധാരകശേഷിയാലത്രേ ഈ പ്രപഞ്ചത്തില്‍ വന്നു
ര്‍മസ്വഭാവങ്ങള്‍ നിറഞ്ഞിരിക്കുന്നതു് അഗ്നിയ്ക്കു് വേണ്ടി ഭവിച്ചിരിക്കുന്നതു്. ഞങ്ങള്‍ക്കായി നീ അനുഷ്ഠിക്കുന്ന
യല്ല. ജലത്തില്‍ ജലത്തിന്റെ ഗുണകര്‍മസ്വഭാവങ്ങള്‍ അതുല്യമായ ആനന്ദയജ്ഞത്തിന്റെ അര്‍ഘ്യഹവിസ്സാ
നിറഞ്ഞിരിക്കുന്നതു് ജലത്തിനുവേണ്ടിയല്ല. ഈ വിധം ണു് ഞങ്ങളുടെ ജീവിതം കൊണ്ടു് ഞങ്ങള്‍ ആസ്വദി
ചിന്തിച്ചു് മന്ത്രം പറയുന്നു മധുവില്‍ മധുരസം നിറഞ്ഞിരി ക്കുന്ന മധുരസങ്ങളെല്ലാം. ആ മധു-സ�ോമരസത്താല്‍
ക്കുന്നതു് മധുവിനു് വേണ്ടിയല്ല. ഇവയെല്ലാം യ�ോഗം ചെ സ�ോഭരികളായവര്‍ അനുഷ്ഠിക്കുന്ന അര്‍ഘ്യദാനമാണ
യ്തിരിക്കുന്നതു് സ�ോഭരിയജ്ഞത്തിനാണത്രേ. ല്ലോ ഞങ്ങളുടെ ശ്രേഷ്ഠവും ബൃഹത്തുമായ യജ്ഞയാഗ
രണ്ടുതരം യജ്ഞത്തില്‍ ഒന്നു് പ്രജ്ഞയിലാണല്ലോ പരമ്പരകളെല്ലാം. അല്ലയ�ോ അഗ്രണിയും നായക
നടക്കുന്നതു്. എന്നാല്‍ ആന്തരിക പ്രജ്ഞയില്‍ നടക്കുന്ന നും പരമേശ്വരനുമായ ജഗദീശ്വരാ! പ്രപഞ്ചമാകെ മധു
യജ്ഞത്തിനു് ബാഹ്യമായ പ്രപഞ്ചയജ്ഞവും അനിവാ വായി അങ്ങു് നിറഞ്ഞിരിക്കുന്നു. എങ്കിലും അങ്ങു് സ�ോഭ
ര്യമാണു്. ജ്ഞാനേന്ദ്രിയങ്ങളുടെ യജ്ഞവും കര്‍മന്ദ്രിയ രിയായ അഗ്നിയെപ്പോലെയും, മധുവിനെപ്പോലയുമത്രേ.
ങ്ങളുടെ യജ്ഞവും സമന്വയിച്ചാലെ മനുഷ്യന്റെ ജീവിതം അഗ്നി പ്രപഞ്ചത്തിന്റെ ബാഹ്യാന്തരലോകത്തെ പ്രകാ
സുഖസമ്പൂര്‍ണമാകൂ. ഈ സമന്വയമാണു് യജ്ഞസംസ്കാ ശമയമാക്കുന്നുണ്ടെങ്കിലും, പ്രപഞ്ചം അഗ്നിയായി ഭവിക്കു
രം മനുഷ്യനില്‍ നിറയ്ക്കുന്നതു്. യ�ോഗക്ഷേമം ലക്ഷ്യമാക്കു ന്നില്ല. അതുപ�ോലെ മധുവിന്റെ മാധുര്യം മധുവിലാകെ
ന്ന ഈ ബാഹ്യാന്തരയജ്ഞഭൂമിയില്‍ സംഭവിക്കുന്ന ദി പരന്നിട്ടുണ്ടെങ്കിലും അതിനെ പ്രാപിക്കുന്നവരിലേക്കു്
വ്യമായ ആനന്ദാനുഭൂതിയാണു് സ�ോഭരീയജ്ഞത്താല്‍ മാത്രമേ മധു അതിന്റെ മാധുര്യത്തെ പകരുന്നുള്ളൂ. ഹേ മധു
സംഭവിക്കുന്ന യ�ോഗസമാധി. ആ ആനന്ദനടനം സാധ്യ മധുര്യധാരകജഗദീശ്വരാ! അങ്ങയുടെ ആനന്ദരസം ഈ
മാകണമെങ്കില്‍ പ്രപഞ്ചത്തില്‍ നടനം ചെയ്യുന്ന ആന പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആ മധു രസ
ന്ദകാരകന�ോടൊപ്പം യ�ോഗമുണ്ടാകണം. അതേ! ഈ ത്തിനായി അങ്ങയെ പ്രാപിക്കുന്നവര്‍ ആവ�ോളം ആ
പ്രപഞ്ചത്തില്‍ ഒാതപ്രോതമായ മധുവിന്റെ രസം നുകരു ആനന്ദമധുവിനെ പാനം ചെയ്തു് സര്‍വത്ര ഗമിക്കുന്നു. നീ
വാനുള്ളശേഷി യ�ോഗക്ഷേമം നേടിയവര്‍ക്കു് മാത്രമായു ഞങ്ങള്‍ക്കും ആ ആനന്ദത്തെ പ്രദാനം ചെയ്യൂ...
विश्वेन सहसा सह... (ऋग्वेद १.५॰.१३) ഈ വിശ്വത്തില്‍ അവനൊപ്പമില്ലാതെന്തുണ്ടു്... (ഋഗ്വേദം 1.50.13)
6 555 | 6 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പത്രാധിപക്കുറിപ്പ്
നിത്യേതിഹാസവും അനിത്യേതിഹാസവും
രാമായണവും മഹാഭാരതവും എണ്ണം അറുപത്തിനാലാണു്. പതിനാറു് ഗുണമുള്ള മഹാ
രാമായണവും മഹാഭാരതവും ഏതുവിധം നിത്യഇതിഹാ നെ അന്വേഷിക്കുന്ന വാല്മീകിയ്ക്കു്, അറുത്തിനാലു് ഗുണങ്ങ
സമാകുന്നു എന്നു് നമുക്കു് ഒന്നു് പരിശ�ോധിക്കാം. രാമായ ളുമുള്ള സത്യപരാക്രമനായ പുരുഷ�ോത്തമനായ ശ്രീരാമ
ണകാവ്യത്തിന്റെ ഇന്നു് ലഭ്യമായ പാഠങ്ങള്‍ പരിശ�ോ ചന്ദ്രദേവനെയാണു് നരദന്‍ പരിചയപ്പെടുത്തുന്നതു്. ഈ
ധിച്ചാല്‍ അതു് ആരംഭിക്കുന്നതു് തപഃസ്വാധ്യായനിരതം പരിചയപ്പെടുത്തലുകളില്‍ മാറ്റമുണ്ടാവുക അസാധ്യമാ
എന്നാണു്. രാമായണത്തിനൊപ്പം ഇന്നു് നാം വാല്മീകി ണു്. ഈ സൃഷ്ടിയിലെന്നല്ല മറിച്ചെല്ലാ സൃഷ്ടികളിലും ഈ
രാമായണം എന്നുകൂടി മലയാളികള�ോടു പറയേണ്ടതുണ്ടു്. ഗുണകര്‍മസ്വഭാവമുള്ള മനുഷ്യന്‍ ശ്രീരാമചന്ദ്രന്‍തന്നെ
കാരണം രാമായണം എന്നാല്‍ മലയാളി കരുതുന്നതു് യാവാതെ തരമില്ല. ഇതിഹാസത്തിന്റെ നിത്യാനിത്യ
അധ്യാത്മരാമായണം എന്നാണു്. അധ്യാത്മരാമായണ വാദം ഇവിടെയാണു് വൈദികചിന്താധാരയ്ക്കു് അനുകൂല
ത്തെപ്പോലെയുള്ള രാമായണങ്ങളുടെ ആകെയെണ്ണം മായി ഭവിക്കുന്നതു്. പൂര്‍ണമായതൊന്നും മാറ്റത്തിനു് വി
മൂന്നൂറിലധികം വരും. എന്തായാലും തപഃസ്വാധ്യായനി ധേയമാകുന്നില്ല. മറിച്ചു് അപൂര്‍ണമായതെല്ലാം മാറ്റത്തി
രതം എന്നു് തുടങ്ങുന്നതു് വാല്മീകിരാമായണമാണു്. നു് സദാ വിധേയമാണുതാനും. അതായതു് പൂര്‍ണമായ
'തപസ്സിലും സ്വാധ്യായത്തിലും മുഴുകി വാക്കിന്റെ ശ്രേഷ്ഠ ഒരു ജ്ഞാനത്തിനും മാറ്റമുണ്ടാവില്ല. മറിച്ചു് അപൂര്‍ണമായ
മായഭാവത്തെ പ്രാപിച്ച നാരദന�ോടു് തപസ്വിയായ ജ്ഞാനത്തിനു് സദാ മാറ്റമുണ്ടായിക്കൊണ്ടേയിരിക്കുന്നു.
വാല്മീകി ച�ോദിക്കുന്നു. 'അല്ലയ�ോ ഋഷേ ആരാണു് അങ്ങ വേദങ്ങള്‍ പൂര്‍ണജ്ഞാനത്തിന്റെ പ്രകാശമാണു്. അതി
യുടെ അഭിപ്രായത്തില്‍ ഈ ല�ോകത്തു് ഗുണവാനും, നാലാണു് അതു് സനാതനജ്ഞാനമാണു് എന്നു് പറയു
വീര്യവാനും, ധര്‍മിഷ്ഠനും, കൃതജ്ഞനും, സത്യവാക്കിന്റെ ന്നതു്. അതു് നിത്യനൂതനവുമായിരിക്കും. അതുകൊണ്ടു്
പരിപാലകനും, ദൃഢവ്രതനും, ചാരിത്ര്യയുക്തനും, സര്‍വ തന്നെ ആരാണു് മനുഷ്യല�ോകത്തിലെ മഹാന്‍ എന്ന
ഹിതകാരിയും, വിദ്വാനും, സമര്‍ഥനും, ഏവര്‍ക്കും പ്രിയ ച�ോദ്യത്തിനു് ആദിയും അവസാനവും ഇല്ല. അതു് സദാ
പ്പെട്ടവനുമായ മഹാന്‍, ആരാണു് ആത്മവാന്‍, ക്രോധജി നിലകൊള്ളുന്ന ച�ോദ്യവും, ആ ച�ോദ്യത്തിനുള്ള സനാ
തന്‍, ദ്യുതിമാന്‍, അനസൂയന്‍ തുടങ്ങിയ വിശേഷണങ്ങ തനമായ ഉത്തരം മര്യാദാപുരുഷ�ോത്തമനായ ശ്രീരാമ
ളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നവന്‍.' ഈ ച�ോദ്യമാണു് രാമാ ചന്ദ്രദേവനാണു്, മനുഷ്യല�ോകത്തിലെ മഹാനായ നര
യണത്തിനു് കാരണമായതു്. ഈ ച�ോദ്യങ്ങളെല്ലാം നിത്യ പുംഗവന്‍ എന്നുമായിരിക്കും. ശ്രീരാമകഥയും ശ്രീകൃഷ്ണ
നായ മനുഷ്യന്റെ ഗുണകര്‍മസ്വഭാവത്തെപ്പറ്റിയാണു്. അ കഥയും വേദങ്ങളിലുണ്ടോ എന്ന അന്വേഷണം ചെന്ന
നിത്യമായ ഗുണങ്ങളൊന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. വസാനിക്കുന്നതു് വൈദികകാലത്തു് രാമായണവും മഹാ
ഈ ശ്ലോകങ്ങളില്‍ പറയുന്ന പതിനാറു് ഗുണങ്ങളും ഭാരതവും ഇതിഹാസങ്ങളായി നിലനിന്നിരുന്നു എന്ന
നിത്യതയുടെ പ്രതീകങ്ങളാണു്. അയ�ോധ്യയിലെ രാജാ നിര്‍ണയത്തിലാണു്. ഇതിഹാസകഥാപാത്രങ്ങളുടെ പേ
വായിരുന്ന ദശരഥനും അദ്ദേഹത്തിന്റെ പുത്രനായ രുകള്‍, എന്തിനു് വൈദിക വാങ്മയങ്ങളില്‍ പ്രത്യക്ഷമാ
ശ്രീരാമനും മറ്റും ജീവിച്ചിരുന്നോ എന്ന ച�ോദ്യം പ്രസക്ത കുന്ന പരശതം നാമങ്ങള്‍ ഇവയൊക്കെ സനാതനമായി
മാകുന്നതു്, കാലബദ്ധമായ ചരിത്രാന്വേഷണത്തിന്റെ നിലകൊള്ളുന്നവയാണു്. അവയെല്ലാം വേദസംഹിതക
പാത സ്വീകരിക്കുമ്പോഴാണു്. ഈ ഇതിഹാസാരംഭത്തി ളില്‍ നിന്നും വൈദികല�ോകത്തേക്കു് ഗമിച്ചവയാണു്.
ല്‍ ലളിതമായ ഒരു ച�ോദ്യമാണു് ആദികവി വാല്മീകി ഇതു് നിത്യപ്രതിഭാസമാണു്. ഈ വൈദികപദസമ്പ
നാരദമഹര്‍ഷിയ�ോടു് ച�ോദിക്കുന്നതു്. നിത്യമായ ഈ ത്തില്‍ നിന്നുമാണു് ലൗകികമായപദസമ്പത്തു് ജനിക്കു
ഗുണങ്ങളൊക്കെയുള്ള മഹാനായ നരന്‍ ആരാണെന്നു് ന്നതു് അതത്രേ അനിത്യമായ പ്രതിഭാസം. ഒന്നു് പരാ
മാത്രം. ഉത്തരവും ലളിതമാണു് ഇക്ഷ്വാകുവംശത്തില്‍പ്പി ക്രമവും മറ്റൊന്നു് അക്രമവുമാണു്. അതായതു് വേദമന്ത്ര
റന്നവനും ജനങ്ങള്‍ രാമനെന്നു് പേരില്‍ അറിയുന്ന ഭാഗങ്ങളില്‍ നിന്നും രാമായണവും മഹാഭാരതവും ഉരു
വനുമായ മഹാനായ നരനെയാണു് താങ്കള്‍ അന്വേ ത്തിരിയുന്ന രീതി നിത്യേതിഹാസകാരണവും, അതിലെ
ഷിക്കുന്നതു് എന്നും. തുടര്‍ന്നാണു് രാമന്റെ ഗുണങ്ങളെ ലൗകികപക്ഷത്തിന്റെ ജനനം അനിത്യേതിഹാസ കാര
നാരദന്‍ എണ്ണിയെണ്ണിപ്പറയുന്നതു്. ആ ഗുണങ്ങളുടെ ണവുമാണു്. (തുടരും)
् आदित्यो...
उत आगत यम ् (ऋग्वेद १.५॰.१३) ഏതിലും പ്രകാശമായി വിളങ്ങുന്നതു് ആദിത്യനത്രേ... (ഋഗ്വേദം 1.50.13)
आर्षनादम |् 7 | 555
ARSHANADAM 555 SEPTEMBER - 2019 7
ചരിത്രപക്ഷസമീക്ഷ
കണ്ണുള്ളവര്‍ കാണട്ടെ... കാതുള്ളവര്‍ കേള്‍ക്കട്ടെ... ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ...
വേദപ്രകാശ്
8 555 | 8 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
യൂറ�ോപ്യന്‍ ജനതയില്‍ നല്ലൊരു ഭൂരിപക്ഷം ഏതാണ്ടു് രുന്നു തന്റെ തന്ത്രങ്ങള്‍ മെനഞ്ഞെടുത്തതു്. എന്നാല്‍ ഭാ
ഒന്നടങ്കം മതവിരുദ്ധരായി തീര്‍ന്നു എന്നു് തന്നെ രതഭൂമിയിലെത്തി ഒര�ോ നാട്ടുരാജ്യങ്ങളും സന്ദര്‍ശിച്ചു്
പറയാം. ഇതോടെ യൂറ�ോപ്പില്‍ മതം, സംസ്കാരത്തിനും ഈ മണ്ണിന്റെ സ്വഭാവത്തെ കഴിയും വിധം അറിഞ്ഞ
രാഷ്ടീയത്തിനും പുറത്തൊരു ആലയം തീര്‍ത്തു് അതില്‍ ശേഷമായിരുന്നു മെക്കാളെ തന്റെ ഗവേഷണ പദ്ധതി
വസിച്ചു എന്നു് പറയുന്നതാവും ശരി. നവോത്ഥാനവും, മത പുറത്തെടുത്തതു്.
പരിഷ്കരണവും മറ്റും ക്രമത്തില്‍ വന്നുഭവിച്ച ഒരു സമൂഹ 1600-ല്‍ സ്ഥാപിതമായ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി
ത്തില്‍ മതം അതിന്റെ എല്ലാ സ്വാധീനത്തേയും വിശ്വാ യാണു് മെക്കാളെയുടെ ഭാരതാഗമനത്തിനു് കാരണമായ
സികള്‍ക്കു് മാത്രമായി വിട്ടുകൊടുത്തു എന്നതിലുപരി തു്. ഭാരതചരിത്രം വല്ലാതെ ഒര്‍മിക്കേണ്ട ഒന്നാണു് ഈ
വിശ്വാസത്തേയും വിശ്വാസികളേയും യുക്തിയുടെ ലോക ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവും പ�ോക്കും. ബ്രിട്ടീഷ്
ത്തിനും ശാസ്ത്രല�ോകത്തിനും പുറത്തേക്കു് വലിയ പ്രയാ രാജ്ഞിയുടെ കയ്യൊപ്പോടെ ജീവനെടുത്ത ഈ കമ്പനി
സം കൂടാതെ മാറ്റിനിര്‍ത്തിയെന്നു് പറയാം. യാണു്, വേദത്തെ ഇടയന്മാരുടെ പാട്ടു് പ്രസ്ഥാനമാക്കുന്ന
അതിനായി ആ സമൂഹം കണ്ടെത്തിയ മാര്‍ഗം തിനുള്ള വലിയ ഗൂഢാല�ോചനയുടെ മൂലക്കല്ലു് പ്രതിഷ്ഠി
കേവലം ഭൗതികജീവിതത്തിന്റെ അടിത്തറയില്‍ കെട്ടി ച്ചതു്. ആധുനിക കാലത്തെ ക�ോര്‍പ്പറേറ്റു് സ�ോഷ്യല്‍ റെ
പ്പടുത്ത ശാസ്ത്രീയസ്വഭാവത്തോടു് കൂടിയതും ഏതാണ്ടു് യു സ്പോസിബിലിറ്റ് ഫണ്ട്, അഥവാ സി.എസ്.ആര്‍. ഫണ്ട്.
ക്തിവാദപരമായ ചിന്താപദ്ധതിയെ പിന്‍പറ്റുന്നതുമായ എന്ന സംവിധാനത്തിന്റെ പ്രാഗ് രൂപമാണു് അവര്‍ക്കു്
ഒരു സാമൂഹ്യജീവിതരീതിയാണു്. അവരുടെ ചിന്തയില്‍ അതിനു് സഹായകമായതു്. കമ്പിനിയുടെ ലാഭത്തില്‍
മതം കേവലം വിശ്വസത്തിലൂടെ പുലരുമ്പോള്‍, സംസ്കാ ഒരു പ്രത്യേക ശതമാനം ഈ വിധം ഭാരതീയമണ്ണില്‍
രം വൈവിധ്യപൂര്‍ണമായ ജീവിതരീതികളിലൂടെയാണു് ത്തന്നെ വിനിയ�ോഗിക്കണം എന്ന നിയമം ബ്രിട്ടീഷ്
നിലനില്ക്കുന്നതു്. രാഷ്ട്രീയമാകട്ടെ അധികാരത്തിന്റെ ഗവണ്‍മെന്റ് കൊണ്ടുവന്നു. അതായതു് 1813 ൽ ബ്രിട്ടീഷ്
വിവിധസ്വഭാവ പ്രയ�ോഗ പക്ഷത്തിലൂടെയും. ക്രിസ്തുവിനു് പാർലമെന്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചാർട്ടർ 20 വർ
മുമ്പും പിമ്പും എന്നു് ചരിത്രത്താളുകളെ കീറുന്നതില്‍ ഷത്തേക്കു് പുതുക്കിയപ്പോൾ, സാഹിത്യത്തിന്റെ പുനരു
ഒന്നാം നൂറ്റാണ്ടിനുണ്ടായിരുന്ന ശ്രദ്ധ ചരിത്രപഠനത്തി ജ്ജീവനത്തിനും പ്രോത്സാഹനത്തിനും ഇന്ത്യയിലെ
ന്റെ ഭാഗമായിരുന്നില്ല. മറിച്ചതു് മതപരമായ നിര്‍ബന്ധ അഭ്യസ്തവിദ്യരായ സ്വദേശികളുടെ പ്രോത്സാഹനത്തി
ത്തിന്റെ മാത്രം ഭാഗമായിരുന്നു. ഈ വിധം ആരംഭത്തില്‍ നും കമ്പനി പ്രതിവർഷം ഒരു ലക്ഷം രൂപ ഉപയ�ോഗി
വളരെ പ്രബലവും പിന്നീടു് വളരെ ക്ഷീണിതവുമായ ക്കേണ്ടതുണ്ടു് എന്ന നിയമം കൂടി ആ ചാര്‍ട്ടറില്‍ കൂട്ടി
സ്വാധീനമാണു് പാശ്ചാത്യ-ക്രൈസ്തവജനതയ്ക്കു് യൂറ�ോ ച്ചേര്‍ത്തു. 1813-ലെ ഒരു ലക്ഷം രൂപയാണു് എന്നു് നാം
പ്പിന്റെ ജനജീവിതത്തില്‍ സൃഷ്ടിക്കാനായതു്. എന്നാല്‍ ഒര്‍ക്കണം. സത്യത്തില്‍ ഈ ഒരുലക്ഷം രൂപയാണു്
ഈ മാറ്റത്തെ എല്ലാ പാശ്ചാത്യ-ക്രൈസ്തവസഭകളും വള ഒാറിയന്റലിസ്റ്റു്കള്‍ എന്ന മതകിഴങ്ങ് ഗവേഷകരെ ഭാര
രെ ബുദ്ധിപരമായാണു് നേരിട്ടതു്. തങ്ങളുടെ ഈറ്റില്ലത്തില്‍ തീയര്‍ക്കു് സമ്മാനിച്ചതു്. ജര്‍മിനിയില്‍ തെഴിലില്ലാതെ
വന്നെത്തിയ ശാസ്ത്രയുക്തിയെ വിശ്വാസത്തിന്റെ ക�ോട്ട അലഞ്ഞ മാക്സ്മുള്ളര്‍ തൊഴില്‍ തേടി ബ്രിട്ടനിലെത്തു
യുടെ പുറത്തു് വളരെ വലിയൊരു ഇരിപ്പിടം നല്കി പ്രതി മ്പോള്‍ അദ്ദേഹം അനുഭവിച്ചിരുന്ന ദാരിദ്ര്യത്തിന്റെ
ഷ്ഠിച്ചു. ശേഷം ആ സെമറ്റിക് മതങ്ങള്‍ അതിന്റെ കാഠിന്യം മുള്ളറിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടു്.
ചിറകുകള്‍ വിടര്‍ത്തി ഏഷ്യയുടെ ചക്രവാളത്തിലേക്കു് ഇവിടെ നാം ശ്രദ്ധിക്കേണ്ടതു് 14-15 നൂറ്റാണ്ടുകളിലെ
പറന്നുയര്‍ന്നു. ഭാരതവും ചൈനയും കടന്നു് ജപ്പാനിലേ നവോത്ഥനത്തോടെ യൂറ�ോപ്യന്‍ജനത ക്രൈസ്തവസഭ
ക്കു് പ�ോലും സെമറ്റിക്ക് മതങ്ങള്‍ തങ്ങളുടെ സുവിശേഷ കള�ോടുള്ള സമീപനത്തില്‍ വരുത്തിയ മാറ്റമാണു്. സാധാ
വുമായി എത്തി. അന്നു് അവര്‍ ഭാരതഭൂമിയില്‍ അവത രണക്കാരനെ സംബന്ധിച്ചു് വിശ്വാസം വിശ്വാസികളുടെ
രിപ്പിച്ച ഗവേഷണ കനിയാണു്, വേദങ്ങള്‍ കന്നാലിപ്പാ മാത്രം പ്രശ്നമായിച്ചുരുങ്ങി. എല്ലാ മതങ്ങളുടേയും സാമ്പ
ട്ടാണെന്ന പാട്ടുസിദ്ധാന്തം. ത്തികശാസ്ത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും
1498-ല്‍ ഗാമ മലയാളനാട്ടില്‍ വന്നപ്പോഴ�ോ, 1600- പുര�ോഹിതരുടെ വരവിലും ചെലവിലുമാണു്. മതങ്ങളെ
ല്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഗുജറാത്തിലെത്തുമ്പോഴൊ സംബന്ധിച്ചു് അടിസ്ഥാന സ്ഥിരനിക്ഷേപം ആരാധനാ
ഈ കന്നാലിപ്പാട്ടു് സിദ്ധാന്തത്തെ കറന്നെടുക്കാന്‍ കഴി ലയങ്ങളില്‍ മാത്രമാണു്. എന്നാല്‍ ആവര്‍ത്തിക്കപ്പെടേ
യുന്ന വിശുദ്ധ പന്നിപ്പശുവിനെ അവര്‍ ജനിതകമായി ണ്ട ആസ്ഥിവികസനഫണ്ടിന്റെ നല്ലൊരു ശതമാനം
കണ്ടെത്തിയിരുന്നില്ല. അതിനായുള്ള ഗവേഷണം ഫലം പുര�ോഹിതവര്‍ഗത്തിന്റെ ചെലവിനായി നീക്കിവെയ്ക്കേ
കണ്ടു തുടങ്ങിയതു് 1850-തുകളിലാണു്. മെക്കാളെ ഉഴുതിട്ട ണ്ടി വരുന്ന അവസ്ഥയിലാണു് മതം അധികാരത്തിലേ
നിലത്തില്‍ വിത്തിറക്കിയതു് മാക്സ്മുള്ളറാണു്. ഈ രണ്ടു് ക്കും വ്യാപാരത്തിലേക്കും ക്രമേണ വിശ്വാസത്തിന്റെ
ജന്മികളുടെ കൂടെ ഒട്ടേറെ കങ്കാണിമാരും തെഴിലാളി ചൂഷണത്തിലേക്കും കടക്കുന്നതു്. 18-19 നൂറ്റാണ്ടുകളില്‍
സഖാക്കന്മാരും സ്വദേശത്തും വിദേശത്തും ഈ ഗവേ ല�ോകം കണ്ട വ്യാവസായിക വിപ്ലവം, വികസനം ഗവേ
ഷണത്തില്‍ ഭാഗഭാക്കായി. മാക്സമുള്ളര്‍ ഒരിക്കലും ഈ ഷണങ്ങളിലൂടെ (ആര്‍&ഡി) എന്ന ചിന്തയെ സമ്മാ
ഭരതഭൂമിയിലെത്താതെ യൂറ�ോപ്പില്‍ ഇരുന്നു് മാത്രമായി നിച്ചു. അതുവരെ ഗവേഷണം ബുദ്ധിജീവികളുടെ ദരിദ്ര
उद्यन्नद्य मित्रमह... (ऋग्वेद १.५॰.११) എല്ലാ ദിനത്തേയും ഒപ്പം കൂട്ടുന്നതു് ഉദിക്കുന്ന മിത്രനത്രേ... (ഋഗ്വേദം 1.50.11)
10 555 | 10 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ചര്യത്തിൽ സങ്കീര്‍ണമായ ഒരു ഘടകമായേക്കാം. അംഗങ്ങള�ോ ആയിരുന്നു, എല്ലാവരും ദക്ഷിണേഷ്യൻ
ഒരു പക്ഷെ 'ക്ലാസിക്കൽ വിദ്യാഭ്യാസം' ഉപഭൂഖണ്ഡ പഠനങ്ങളുടെ പശ്ചാത്തലത്തിൽ ഭാഷാശാസ്ത്രം, ശാസ്ത്രം,
ത്തിലെ വിവിധ പാരമ്പര്യങ്ങളുടെ മന�ോഭാവങ്ങളെയും സാഹിത്യം എന്നിവയിൽ സംഭാവന നൽകിയ അക്കാ
വിശ്വാസങ്ങളെയും അതിശക്തമായി പ്രതിഫലിപ്പിക്കു ദമിക് വിദഗ്ധരാണു്. അവരില്‍ ഒന്നാമന്‍ സര്‍ വില്യം
ന്നതാകയാല്‍ അതു് ശക്തമായ പ്രതികരണത്തിനും കാര ജ�ോൺസും, രണ്ടാമന്‍ ജെയിംസ് പ്രിൻസെപ്പും, മൂന്നാ
ണമായേക്കാം. എന്നാല്‍ 'ഇംഗ്ലീഷ് വിദ്യാഭ്യാസം' വ്യക്ത മന്‍ ചാള്‍സ് വില്‍ക്കിന്‍സും, നാലാമന്‍ എച്ച്. എച്ച്.
മായി ഞങ്ങള്‍ ചെയ്യുന്നില്ല, എന്നു് പ്രഖ്യാപിക്കുന്നവ വില്‍സനുമാണു്.
രില്‍ നാം സൃഷ്ടിക്കേണ്ട വിചാരം "ഉപയ�ോഗപ്രദമായ ഈ നാലു് വ്യക്തിത്വങ്ങളിൽ ആദ്യത്തേതു് വില്യം
പഠനം" കൊണ്ടു് നേടാനാവുന്നതു് ഈ ത്യാഗത്തിലൂടെ ജ�ോൺസ് (1746–1794) തന്നെ. യഥാർഥത്തിൽ അദ്ദേഹം
അവര്‍ക്കു് നേടാനാവില്ല എന്ന ബ�ോധ്യം തന്നെയാ ആ കാലത്തെ അദ്ഭുതം തന്നെയായിരുന്നു. ഇദ്ദേഹ
ണു്. ഇന്ത്യക്കാരെ ഇംഗ്ലീഷ് രീതികളിൽ ബ�ോധവത്ക ത്തിനു് തുല്യനായി ഭാഷാശാസ്ത്രരംഗത്തു് മറ്റൊരാളു
രിക്കുക എന്നതിനര്‍ഥം തുല്യമായ അവകാശങ്ങളെക്കു ണ്ടായിരുന്നില്ല. വില്യം ജ�ോൺസ് 28-ൽ കുറയാത്ത
റിച്ചു് അവരെ ബ�ോധ്യപ്പെടുത്തുകയെന്നു് കൂടിയാണു്. ഭാഷകളിൽ നിപുണനായിരുന്നു. പ�ോളിഗ്ലോട്ട് എന്ന
അതിനാല്‍ത്തന്നെ നിതിന്യായവ്യവസ്ഥയെ ഇംഗ്ലീ പ്രയ�ോഗം ഇദ്ദേഹത്തിനായി സൃഷ്ടിക്കപ്പെട്ടതായിക്ക
ഷിലാക്കുന്നതു് വ്യക്തമായ ധാരണയ�ോടെയാകണം. രുതാം. ഇന്തോ-യൂറ�ോപ്യൻ ഭാഷകളുടെ ഭാഷാപരമായ
അധാർമ്മികതയിലും അജ്ഞതയിലും ദുരിതത്തിലും കുടുംബത്തെ ആദ്യമായി നിർദ്ദേശിച്ച വ്യക്തിയെന്ന
സ്ഥാപിതമായ ഒരു വ്യവസ്ഥയുടെ ശക്തി എന്താണു്. നിലയിലും താരതമ്യ ഭാഷാശാസ്ത്രത്തിന്റെ പിതാക്ക
അതു് ശക്തമായ നീതിന്യായവ്യവസ്ഥയാണു്. നമ്മുടെ ന്മാരിൽ ഒരാളായും വില്യം ജ�ോൺസ് പണ്ഡിത ചരിത്ര
ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗങ്ങൾ കനത്ത ഇരുട്ടിലാ ത്തിൽ ഏറ്റവും പ്രസിദ്ധനാണു്. അദ്ദേഹത്തിന്റെ കൃതി
ണു്. ചരിത്രത്തിൽ മറ്റൊന്നിന�ോടും സാമ്യമില്ലാത്തതും കൾ ഒരു പ്രോട്ടോ-ഇന്തോ-യൂറ�ോപ്യൻ മാതൃഭാഷയുടെ
സ്വയം ഒരു പ്രത്യേക രാഷ്ട്രീയ പ്രതിഭാസമായി മാറുന്ന
സിദ്ധാന്തത്തിന് അടിത്തറയിട്ടു. ക�ൊൽക്കത്തയിൽ
തുമായ ഒരു സംസ്ഥാനത്തിനായി കരുതിവച്ചിരിക്കുന്ന
ജഡ്ജിയായി ജ�ോലി ചെയ്ത ജ�ോൺസ് 10 വർഷം ഇന്ത്യ
വിധിയെക്കുറിച്ചു് എന്തെങ്കിലും ഊഹം രൂപീകരിക്കുക
യിൽ ചെലവഴിച്ചു. ഈ സമയത്തു് അദ്ദേഹം ബംഗാ
സാധ്യമല്ല. അതിന്റെ വളർച്ചയും അപചയവും നിയന്ത്രി
ളിലെ ഏഷ്യാറ്റിക് സ�ൊസൈറ്റി സ്ഥാപിച്ചു.
ക്കുന്ന നിയമങ്ങൾ ഇപ്പോഴും നമുക്കു് അജ്ഞാതമാണ്.
നമ്മുടെ വ്യവസ്ഥയ്ക്കു് കീഴിൽ ഇന്ത്യയുടെ പ�ൊതു മനസ്സ് ജെയിംസ് പ്രിൻസെപ്പ് (1799-1840) എന്ന രണ്ടാമന്‍
വികസിച്ചേക്കാം, എന്നാല്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയു 20 വർഷത്തോളം ഇന്ത്യയില്‍ വാരണാസി, ക�ൊൽക്ക
ടെ ഭരണകാലത്തു് ഇന്‍ഡ്യയില്‍ സ്ഥാപിച്ച എല്ലാ സമ്പ്ര ത്ത എന്നിവിടങ്ങളിൽ ജ�ോലി ചെയ്തിരുന്നു. കമ്പനി
ദായങ്ങളും മ�ൊത്തത്തിൽ ഒരു ചൂഷണസ്വഭാവമുള്ളതാ കാലഘട്ടത്തിലെ ശ്രദ്ധേയനായ ബ്രിട്ടീഷ് ഓറിയന്റ
യിരുന്നു. അതിൽ ഉൾപ്പെട്ട ബ്രിട്ടീഷ് വ്യക്തികൾ നി ലിസ്റ്റുകളിൽ ഒരാളായിരുന്നു ഇദ്ദേഹം. ജ�ോൺസിന്റെ
ഷ്‌കരുണം അവസരവാദികളായിരുന്നു. എണ്ണമറ്റ പൗര അക്കാദമിക്കു് വിലപ്പെട്ട സംഭാവനകൾ നൽകിയ ബുദ്ധി
ന്മാരുടെ മരണത്തിനു് കമ്പിനി കാരണമായി. കമ്പനി മാനായിരുന്നു ജെയിംസ്. നിർഭാഗ്യവശാൽ അദ്ദേഹ
ഭരണവും, തുടർന്നുള്ള ബ്രിട്ടീഷ് രാജിന്റെ ഭരണവും ത്തിന്റെ ജീവിതവും ഹ്രസ്വമായിരുന്നു അജ്ഞാതമായ
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നല്ല സംഭാ അസുഖം ബാധിച്ചു് 40-ാം വയസ്സിൽ അദ്ദേഹം മരിച്ചു.
വന നൽകിയതായി ചരിത്രം രേഖപ്പെടുത്തണമെങ്കില്‍, ഏഷ്യാറ്റിക് സ�ൊസൈറ്റി ഓഫ് ബംഗാളിന്റെ ജേണ
ഇംഗ്ലീഷ് ഭാഷ അവതരിപ്പിച്ചവരായും, റെയിൽവേ നിർമി ലിന്റെ സ്ഥാപക പത്രാധിപരായിരുന്നു പ്രിൻസെപ്പ്.
ച്ചവരായും, രാഷ്ട്രീയ-സൈനിക ഐക്യം സ്ഥാപിച്ചവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാണയശാസ്ത്രത്തിന്റെ (നാ
രായും നാം അംഗീകരിക്കപ്പെടണം. ക�ോർപ്പറേറ്റ് അത്യാ ണയങ്ങളുടെ പഠനം) തുടക്കക്കാരനായി അദ്ദേഹത്തെ
ഗ്രഹത്തിന്റെയും മ�ൊത്തക്കച്ചവടത്തിന്റെയും പാരമ്പര്യ നന്നായി ഓർക്കപ്പെടുന്നയാള്‍, പ്രത്യേകിച്ചും, പുരാതന
ത്താൽ നാം രേഖപ്പെടുത്തപ്പെടരുതു് എന്നു് നാം ഒര്‍മി ബാക്ട്രിയൻ, കുശാൻ വംശജരുടെ നിരവധി നാണയങ്ങൾ
ക്കണം. അദ്ദേഹം പഠിച്ചു. ഖര�ോഷ്ടിയേയും ബ്രാഹ്മിലിപിക
ഈ ലക്ഷ്യത്തോടെ ഇവര്‍ ആദ്യം ചെയ്തതെന്തെ ളേയും വായിച്ചെടുക്കാവാന്‍ ശ്രമിച്ചു് വിജയിച്ചയാളാണു്
ന്നാല്‍ ക്ലൈവ്, ഹേസ്റ്റിംഗ്സ്, ഹാവ്ലോക്ക്, ല�ോറൻസ് എന്നീ ജെയിംസ് പ്രിന്‍സെപ്പ്. കാലാവസ്ഥാപ്രവചനത്തില്‍
ഭരണാധികാരികളുടെ ക്രൂരവും-തീവ്രവുമായ പരിവേഷ അദ്ദേഹം നിപുണനായിരുന്നു.
ത്തിനു് പകരമായി നാല് ബദൽ വീരന്മാരെ അവതരിപ്പി മൂന്നാമനായ സർ ചാൾസ് വിൽക്കിൻസ് (1749-
ക്കുകയെന്നതാണു്. ബ്രിട്ടീഷുകാരെ കൂടുതൽ കുലീനമാ 1836) തന്റെ 21-ാം വയസ്സില്‍ ഇന്ത്യയിലെത്തി, ജ�ോൺ
യി പ്രതിനിധീകരിച്ചവരും ഇന്ത്യയിൽ കൂടുതൽ മൂല്യവ സിനും മറ്റു് ഏതു് ഓറിയന്റലിസ്റ്റുകൾക്കും വളരെ മുമ്പാ
ത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരുമായ നാലു് പുരു ണിതു്. അതായതു് കമ്പനിഇന്ത്യയില്‍ സംസ്കൃതഭാഷ
ഷന്മാർ. ഈ നാലു കണക്കുകളും ദ ഏഷ്യാറ്റിക് സ�ൊ യിൽ പ്രാവീണ്യം നേടിയ ആദ്യത്തെ ബ്രിട്ടീഷ്ക ാരനാ
സൈറ്റിയുടെ (ബംഗാളിന്റെ) സ്ഥാപകര�ോ ആദ്യകാല യിരുന്നു ചാൾസ് വിൽക്കിൻസ്. മുദ്രണത്തിനായി തയ്യാര്‍
्
अारेहन उत्तरां दिवम...् (ऋग्वेद १.५॰.११) സ്വര്‍ഗ ചക്രവാളത്തിലേക്കു് അസ്തമിക്കുന്നതും നീ തന്നെ... (ഋഗ്വേദം 1.50.11)
आर्षनादम |् 11 | 555
ARSHANADAM 555 SEPTEMBER - 2019 11
ചെയ്ത ബംഗാളി അച്ചു്ലിപിയുടെ പിതാവു് വില്‍ക്കിന്‍ ളായി ജീവിച്ചിരുന്ന പല പാട്ടുകാര്‍ നിര്‍മിച്ച പാട്ടുസാഹി
സാണു്. ബംഗാളിയില്‍ ആദ്യം അച്ചടിച്ച ഗ്രന്ഥം ഈ ത്യമാണു് വേദങ്ങള്‍ എന്നു്. ഈ പ്രഖ്യാപനത്തിന്റെ പി
ടെപ്പ്ഫേസ് ആണു് ഉപയ�ോഗിച്ചതു്. ഏഷ്യാറ്റിക് സ�ൊ ന്നാമ്പുറക്കഥകളിലെ ഏതാനും ഏടുകളിലൂടാണു് നാം
സൈറ്റി സ്ഥാപകരില�ൊരാളായിരുന്ന വില്‍ക്കിന്‍സാ കടന്നുപ�ോയതു്.
ണു് ഭഗവദ്ഗീത ആദ്യമായി ഇംഗ്ലീഷിലേക്കു് വിവര്‍ത്ത യുറ�ോപ്പില്‍ പതിനഞ്ചാം നൂറ്റാണ്ടിനു് ശേഷം
നം ചെയ്തതു്. "ഇന്ത്യ ഓഫീസ് ലൈബ്രറിയുടെ" പ്രഥമ ഉദയം കൊണ്ട മതരഹിതമായ ഒരു സാമൂഹ്യവീക്ഷണ
ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. ത്തെ വല്ലാതെ ഭയന്ന മതപുര�ോഹിതര്‍ തങ്ങളുടെ ജീവി
നാലാമത്തെ വീരനും മഹാനുമാണു് എച്ച്. എച്ച്. തമാര്‍ഗം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു്
വില്‍സന്‍. (1786–1860) ഇന്ത്യയുടെ പുരാതനഭാഷയിലും കുടിയേറി പാര്‍ത്തു. അവര്‍ ചെന്നെത്തിയ പ്രദേശങ്ങ
സാഹിത്യത്തിലും വളരെയധികം താല്പര്യം കാണിച്ചി ളില്‍ തങ്ങള്‍ക്കറിയാവുന്ന മതപ്രചാരണത്തിനു് അവര്‍
രുന്ന വില്‍സണിനെ, ക�ോൾബ്രൂക്കിന്റെ ശുപാർശ പ്രകാ ശ്രമിച്ചു കൊണ്ടേയിരുന്നു. കാരണം മുതല്‍ മുടക്കാതെ
രം 1811 ൽ ബംഗാളിലെ ഏഷ്യാറ്റിക് സ�ൊസൈറ്റിയുടെ ആര്‍ക്കും എവിടെയും ചെയ്യാവുന്ന ഒന്നാണു് സുവിശേഷ
സെക്രട്ടറിയായി നിയമിച്ചു. 1813-ൽ അദ്ദേഹം ഒരു സം വേല. പക്ഷെ അവര്‍ക്കതിനു് മറ്റൊരു പ്രയത്നം ചെയ്യേ
സ്കൃതപാഠം പ്രസിദ്ധീകരിച്ചു, കാളിദാസന്റെ മേഘദുതി ണ്ടതുണ്ടായിരുന്നു. ചെന്നെത്തിയ സ്ഥലത്തെ ഭാഷ പഠി
ന്റെ ഇംഗ്ലീഷ് പരിഭാഷ ഇദ്ദേഹമാണു് നിര്‍വഹിച്ചതു്. ക്കുകയെന്നുള്ള വലിയ പ്രയത്നം. അതവര്‍ ഭംഗിയായി
ആദ്യത്തെ സംസ്കൃത-ഇംഗ്ലീഷ് നിഘണ്ടു 1819-ല്‍ തയ്യാ നിര്‍വ്വഹിച്ചു. ഈ ഭാഷാപഠനം വ്യാവസായിക വളര്‍ച്ച
റാക്കി. 1827-ൽ വിൽസൺ സെലക്ട് സ്പെസിമൻസ് ക്കു് ഉതകും വിധം ഉപയുക്തമാക്കാന്‍ കഴിയും എന്ന ചിന്ത
ഓഫ് തിയറ്റർ ഓഫ് ദി ഹിന്ദു പ്രസിദ്ധീകരിച്ചു, അതിൽ
മതപ്രചാരണത്തോടൊപ്പം വ്യാപാരത്തേയും അധികാര
ഇന്ത്യൻ നാടകത്തെക്കുറിച്ചുള്ള പൂര്‍ണമായ സർവേയും,
ത്തേയും ബന്ധിപ്പിച്ചു. അഥവാ പരസ്പരാശ്രിതമായ ഒരു
ആറ് സമ്പൂര്‍ണ നാടകങ്ങളുടെ വിവർത്തനങ്ങളുമുണ്ടായി
നവലോകക്രമം തന്നെ മതപ്രചാരകര്‍ സാധിച്ചെടുത്തു.
രുന്നു. അദ്ദേഹത്തിന്റെ മക്കെൻസി ശേഖരം (1828) വിഷ്ണു
ആരുടേയും സ്വന്തമല്ലാതിരുന്ന ഈ ഭൂമിയെ ആദ്യം പല
പുരാണത്തിന്റെ വിവർത്തനം (1840) എന്നിവ പ്രസിദ്ധ
കമ്പനികള്‍ സ്വന്തമാക്കി. ക്രമത്തില്‍ ആ കമ്പനികളുടെ
ങ്ങളാണു്. ബ്രിട്ടീഷ്ഇന്ത്യയുടെ പബ്ലിക് ഇൻസ്ട്രക്ഷൻ
കമ്മിറ്റി സെക്രട്ടറിയായി വർഷങ്ങള�ോളം പ്രവർത്തിച്ചു. ലാഭനഷ്ടങ്ങള്‍ അവയെ രാഷ്ട്രീയാധികാരത്തിന്റെ കീഴി
ക�ൊൽക്കത്തയിലെ മെഡിക്കൽ, ഫിസിക്കൽ സ�ൊ ലെത്തിച്ചു. ആ രാഷ്ട്രീയാധികാരം മതത്താല്‍ സ്വാധീനി
സൈറ്റിയിൽ അംഗമായിരുന്ന അദ്ദേഹം റ�ോയൽ ഏ ക്കപ്പെട്ടിടത്തെല്ലാം മതങ്ങള്‍ തങ്ങളുടെ സ്ഥാവരജംഗമ
ഷ്യാറ്റിക് സ�ൊസൈറ്റിയുടെ ഒറിജിനൽ അംഗമായിരു സമ്പത്തുകളെ ചിന്തിക്കാന്‍ കഴിയാത്ത അളവിലും വലു
ന്നു. 1837 മുതൽ മരണം വരെ അദ്ദേഹം ഡയറക്ടറായി. പ്പത്തിലും വിശ്വാസികളുടെ പേരില്‍ പുര�ോഹിതവര്‍ഗ
വിൽസന്‍ അറിയപ്പെടുന്ന ഒരു സര്‍ജന്‍ കൂടിയായിരു ത്തിലൂടെ കെട്ടിപ്പുണര്‍ന്നു. മതപ്രചാരകരുടെ പക്കലുള്ള
ന്നു. ഇതെല്ലാം പ്രധാനമാണെങ്കിലും ഈ നാലു് പ്രസി സമ്പത്തിന്റെ കണക്കു് നമ്മേ ഞെട്ടിക്കുന്നതാണു്. 2015 ല്‍
ദ്ധരെ കണ്ടെത്തിയതിന്റെ പിന്നിലെ ലക്ഷ്യം ബ�ോധിക്കു പുറത്തുവന്ന കണക്കനുസരിച്ചു് ക്രൈസ്തവസഭയുടെ പക്ക
ന്നതു് 1832-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുതുതായി ലാണു് ല�ോകത്തിന്റെ 55% സമ്പത്തും. മുസ്ലീംമതസംഘ
സ്ഥാപിച്ച ബ�ോഡൻ കസേരയുടെ ആദ്യത്തെ അധി ടനകളുടെ പക്കല്‍ 5%വും, ഹിന്ദുസംഘടനകളുടെ പക്കല്‍
കാരി ഡ�ോ. വിൽസണായിരുന്നു എന്നു് അറിയുമ്പോഴാ 3.3%വും, യഹൂദമതസംവിധാനത്തിന്റെ കൈവശം 1.1%വും
ണു്. അതായതു് ഈ ബ�ോദന്‍ ചെയര്‍ എന്ന സിംഹാസ വച്ചു് അനുഭവിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ മതങ്ങ
നത്തിലിരുന്നാണു് പാശ്ചാത്യര്‍ ഈ വിധം കല്പിച്ചതു്. ളും രാഷ്ട്രങ്ങളും വ്യവസായ ഭീമന്മാരും ഒരേപ�ോലെയാ
'ആര്യന്മാരുടെ ഇടയില്‍ നിലനിന്ന വിശ്വാസങ്ങളേയും, ണു് എക്കാലവും ചിന്തിക്കുന്നതും പെരുമാറുന്നതും. യൂറ�ോ
അന്ധവിശ്വാസങ്ങളേയും, ആചാരങ്ങളേയും അനാചാര പ്പിനെ കൊള്ളയടിച്ച ക്രൈസ്തവസഭയുടെ പ്രാഗ് രൂപം
ങ്ങളേയും അവരുടെ പൂര്‍വചരിത്രവിജ്ഞാനശലങ്ങളേയും ഭാരതത്തെ കൊള്ളയടിച്ച ബുദ്ധസംഘങ്ങളില്‍ ദര്‍ശി
ക്രോഡീകരിച്ചു് ആര്യന്മാരുടെ ഇടയില്‍ കാലാകാലങ്ങ ക്കാം. (തുടരും)
हृद्रोहं मम सूर्य... (ऋग्वेद १.५॰.११) ഹൃദയര�ോഗത്തെ നഷ്ടമാക്കുന്ന എന്റെ സൂര്യനാവുക നീ... (ഋഗ്വേദം 1.50.11)
12 555 | 12 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വേദവിചാരസമീക്ഷ
കമലാ നരേന്ദ്രഭൂഷണ്‍
ഉപവേദങ്ങള്‍
ഗാന്ധര്‍വ വേദസ്വരൂപം
(തുടര്‍ച്ച)
्
अगन्म ज्योतिः उत तमम ...् (ऋग्वेद १.५॰.१॰) ഉത്തമ ജ്യോതിയുടെ തെളിവാര്‍ന്ന തേജ�ോരൂപം... (ഋഗ്വേദം 1.50.10)
14 555 | 14 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വൈദിക വ്യാഖ്യാനം
മരണത്തിനപ്പുറം
മുക്തിയും പുനരാഗമനവും... (തുടര്‍ച്ച) കഴിഞ്ഞാല്‍ മുക്തിയായി. അവിടെ മൃത്യുഭയമേ വേണ്ട.
ല�ോകാരംഭം മുതല്‍ വ്യഷ്ടിരൂപിയായ ഓര�ോ വ്യക്തി
അണ്ഡകടാഹമായ ഈ ബ്രഹ്മാണ്ഡത്തിന്റെ ചെറിയ
യുടെയും അന്വേഷണം സമഷ്ടിരൂപത്തിലിരുന്ന ഞാന്‍
പതിപ്പാണു് സൗരയൂഥം. ഈ സൗരയൂഥത്തിന്റെ ക�ൊച്ചു
എങ്ങിനെ വ്യഷ്ടിയായി. ഞാന്‍ എങ്ങിനെ ഞാന്‍ അല്ലാ
പതിപ്പാണു് നമ്മുടെ ശരീരം. 'യഥാ ബ്രഹ്മാണ്ഡേ തഥാ തായി. ഞാന്‍ എങ്ങിെന സമഷ്ടിഭാവത്തെ പുനര്‍വരി
പിണ്ഡേ' എന്നു് സ്മൃതി വചനമുണ്ടു്. പ്രപഞ്ചത്തിലെ ഓര�ോ ക്കും. ഈ അന്വേഷണത്തിന�ൊടുവില്‍ നാം മുക്തിയെ
അണുവിലും ന്യൂക്ലിയസിന്റെ ചുറ്റും ഇലക്ട്രോണ്‍സ് ചുറ്റി പറ്റി ബ�ോധവാനാകും. എന്താണു് മുക്തി? 'മുഞ്ചന്തി
ത്തിരിയുന്നതുപ�ോലെ സൗരയൂഥത്തില്‍ സൂര്യനു ചുറ്റും പൃഥഗ് ഭവന്തി ജനാ യസ്യാം സാ മുക്തിഃ' ഏതില്‍ നിന്നു്
ഗ്രഹങ്ങള്‍ പ്രദക്ഷിണം വെയ്ക്കുന്നു. നമ്മുടെ ശരീരത്തെ മ�ോചനം ഉണ്ടാകുന്നുവ�ോ അതാണു് മുക്തി. ഏതില്‍
ചേതനമാക്കി വെയ്ക്കുന്ന ശക്തി ആത്മാവാണു്. ആത്മാവി നിന്നു് മ�ോചിച്ചു് എന്തിനെ പ്രാപിക്കുന്നു എന്ന ചോദ്യം
ല്ലെങ്കില്‍ ശരീരം വൃദ്ധി പ്രാപിക്കാതെ അഴുകിപ്പോകും. ഇവിടെ അവശേഷിക്കുന്നു. ദുഃഖത്തില്‍ നിന്നും മ�ോചിച്ചു്
ഇതുപ�ോല�ൊരു ശക്തി ഈ ബ്രഹ്മാണ്ഡശരീരത്തേയും സുഖത്തെ പ്രാപിച്ചു് ബ്രഹ്മത്തില്‍ വസിക്കുന്നു എന്നത്രേ
അഴുകിപ്പോകാതെ കാത്തുരക്ഷിക്കേണ്ടേ? ആ ശക്തിയു ഇതിനുത്തരം.
ടെ ഇച്ഛയാലാണു് പ്രപഞ്ചം അനുദിനം വളര്‍ന്നു് വിക ഇന്നു് ല�ോകത്തു് പ്രചരിക്കുന്ന ഭൂരിപക്ഷം മതങ്ങ
സിച്ചു് അഭിവൃദ്ധി പ്രാപിച്ചുക�ൊണ്ടിരിക്കുന്നതു്. വേദാന്തി ളിലും മുക്തിയുടെ സ്ഥാനത്തു് നിത്യസ്വര്‍ഗവും നിത്യനര
കള്‍ ഇതിനെ സമഷ്ടിയെന്നും വ്യഷ്ടിയെന്നും വേര്‍തിരി കവും പുനരുദ്ധാനവുമാണു് സങ്കല്പിക്കുന്നതു്. എന്നാല്‍
ക്കുന്നു. മൃത്യു വ്യഷ്ടിയെ മാത്രം പിടികൂടുന്ന പ്രതിഭാസ മൗലികമായ വൈദിക ചിന്തയില്‍ നിത്യമായ സ്വര്‍ഗന
മാണു്. സമഷ്ടിക്കു് മൃത്യുവില്ല. വ്യഷ്ടി സമഷ്ടിയെ പ്രാപിച്ചു രകങ്ങള്‍ക്കു് പ്രസക്തിയില്ല. ഇവിടെ സ്വര്‍ഗം മുക്തിയി
ഉപവേദങ്ങള്‍
യമില്ല. കാരണം വേദവിദ്യ സത്യമാണു്. അതെന്നും സത്യമായിത്തന്നെ നിലനില്ക്കും. ഉപാസനാ സംബന്ധിയായ
ശാസ്ത്രങ്ങളില്‍ സംഗീതവിദ്യയുടെ മഹിമ സര്‍വോപരി ദൃശ്യമാണു്. പൂജാക�ോടിഗുണം സ്തോത്രം, സ്തോത്രാത്‌ക�ോടി
ഗുണ�ോ ജപഃ, ജാപാദ്‌ക�ോടി ഗുണം ഗാനം, ഗാനാത് പരതരം നഹി. എന്നുള്ളതു് പൗരാണികപണ്ഡിതമതമാണു്.
യ�ോഗേശ്വരനായ ശ്രീകൃഷ്ണന്‍ പ്രഖ്യാപിച്ചതു് വ േദാനാം സാമവേദ�ോസ്മി എന്നാണു്. സാമവേദപ്രധാനമായ ഗാന്ധര്‍വ്വ
വേദമഹിമ സ്വയം പ്രകടമാകുന്നതു് സംഗീതശാസ്ത്രത്തിലൂടെയാണു്. വയറ്റുപ്പിഴപ്പിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി
സംഗീതത്തെ വില്പനച്ചരക്കാക്കാതെ ജാതിമതവര്‍ഗവര്‍ണവ്യത്യാസമെന്യേ ഉപാസനയിലൂടെയാവണം ധന്യരായ
സംഗീത ആചാര്യന്മാരുണ്ടാവേണ്ടതു്, സംഗീതസഭകള്‍ ഉണ്ടാവേണ്ടതു്. ഇതു് കാലത്തിന്റെ ആവശ്യമാണു്. അതു്
കണ്ടെത്തിയാല്‍ നമ്മുടെ കുട്ടികള്‍ക്കു് വരദാനമായിക്കിട്ടിയ സംഗീതവാസന നേരായ മാര്‍ഗത്തിലൂടെ വളര്‍ത്തി
യെടുക്കാന്‍ കഴിയും. കലാശാലകള്‍ കലാപശാലകളാക്കി നശിപ്പിച്ചതുപ�ോലെ, യുവജനകല�ോത്സവമെന്ന പേരില്‍
കാട്ടിക്കൂട്ടുന്ന വിക്രിയകളിലല്ല സംഗീതത്തിന്റെ മാറ്റുരക്കേണ്ടതു്. പണവും പദവിയും ക�ൊണ്ടു് നേടുന്നതെല്ലാം നിമി
ഷനേരംക�ൊണ്ടു് നശിക്കുന്ന ഹൃദയഭേദകമായ കാഴ്ച ഇന്നു് സര്‍വത്ര കാണുന്നു. യജ്ഞത്തിനു് പ�ോലും ഒടിഞ്ഞുവീണ
ഉണങ്ങിയ വൃക്ഷക്കമ്പുകള്‍ ഉപയ�ോഗിച്ചവരായിരുന്നു പൂര്‍വസൂരികളായ മഹര്‍ഷീശ്വരന്മാര്‍. പുല്കുടിലുകളില്‍ ജീവിച്ച
അവര്‍ക്കു് കായ്കനികളും പാറകളില്‍ നിന്നു് ഒഴുകിവരുന്ന ജലവും മതിയായിരുന്നു ജീവിക്കാന്‍. പ്രാര്‍ഥനയും ജപവും
പഠനവും പാഠനവും ജീവിതവൃത്തിയാക്കി ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ച ആ തപ�ോധനന്മാര്‍ വരും തലമുറയ്ക്കു വേണ്ടി
കരുതി വച്ചതെല്ലാം പുര�ോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരില്‍ കവര്‍ന്നെടുത്ത രാക്ഷസരായി മനുഷ്യന്‍
അധഃപതിച്ചു. ശക്തനായ ഭരണാധികാരിയും ബുദ്ധിമാനായ ഉപദേശകനും സത്യസന്ധരായ പ്രജകളും ശാന്തിയും സമാ
ധാനവും നിലനില്ക്കുന്ന ഭൂമിയും നമുക്കുണ്ടായേ മതിയാവൂ. അതിനു് നമ്മള്‍ക്കോര�ോരുത്തര്‍ക്കും ഒന്നു ചേര്‍ന്നു് പ്രാര്‍ഥ
നാപൂര്‍വ്വം പ്രയത്നിക്കാം. പ്രസംഗവും പ്രബന്ധാവതരണവുമല്ല ഇന്നാവശ്യം. കര്‍ത്തവ്യബ�ോധത്തോടെ രാജാവിനെ
ഭരിക്കാനനുവദിക്കുക. ആപത്തു് വരുമ്പോള്‍ ദുഃഖിച്ചിരിക്കാതെ ധൈര്യമായി മുന്നോട്ടു പ�ോകാം. കരക്കിരുന്നു വള്ളം
മുക്കുന്നവരേയും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവരെയും മാറ്റി നിര്‍ത്തിയാല്‍ പരശ്ശതം സന്മനസ്സുള്ള പുണ്യാ
ത്മാക്കള്‍ ഇന്നും നമുക്കിടയിലുണ്ടു്. അവര�ോട�ൊപ്പം നമുക്കും ഉത്തമസംഗീതത്തിനായി അണി ചേരാം. (തുടരും)
्
पश्यन जन्मानि सूर्य... (ऋग्वेद १.५॰.७) കാഴ്ചയുടെ പുണ്യജന്മം സൂര്യനിലത്രേ ... (ഋഗ്വേദം 1.50.7)
आर्षनादम |् 15 | 555
ARSHANADAM 555 SEPTEMBER - 2019 15
ല്‍ സമ്പൂര്‍ണജ്ഞാനിയായി വസിക്കുന്ന ജീവാത്മാവ് ഏതാണ്ടു് ഒരു രൂപം ഗാഢനിദ്രയില്‍ അതായതു് സുഷു
അനുഭവിക്കുന്ന ആനന്ദ വിശേഷമാണു്. അതുപ�ോലെ പ്തിയില്‍ ലഭിക്കുന്നുണ്ടു്. ഒന്നും അറിയാതെ സുഖമായി
തന്നെ വിഷയതൃഷ്ണയില്‍പ്പെട്ടു് അനുഭവിക്കുന്ന ദുഃഖ ഉറങ്ങി എന്നു പറയുമ്പോള്‍ നാം അനുഭവിച്ചതു് മ�ോക്ഷ
വിശേഷണത്തിനു് നരകം എന്നും പറയുന്നു. 'സ്വഃ സുഖത്തിന്റെ നിഴല്‍ രൂപമാണു്. സമാധിയില്‍ ഇരിക്കുന്ന
സുഖം ഗച്ഛതി യസ്മിന് സ സ്വര്ഗഃ അത�ോ വിപരീത�ോ യ�ോഗികളും ഈ സുഖം അനുഭവിക്കുന്നുണ്ടു്. സ്വരൂപ
ദുഃഖഭ�ോഗാ നരക ഇതി' നിത്യ സ്വര്‍ഗത്തിനു് സമാന ശൂന്യമായ അവസ്ഥയെന്നു് ദര്‍ശനങ്ങളില്‍ സമാധിയെ
മായ ഒരു നിത്യമുക്തിയും നമുക്കില്ല. ആധുനിക നിയമ വിലയിരുത്തുന്നതു് ഇതുക�ൊണ്ടാണു്.
വ്യവസ്ഥയില്‍ ഒരു വ്യക്തി കുറ്റം ചെയ്താല്‍ നിശ്ചിതകാല ദുഃഖങ്ങള്‍ ഇല്ല എന്ന സാമ്യം മാത്രമേ സുഷുപ്തിയും
ത്തേക്കു് ശിക്ഷിക്കുന്നു. ശിക്ഷയുടെ കാലാവധി കഴിഞ്ഞാ സമാധിയും മ�ോക്ഷവും തമ്മില്‍ ഉള്ളൂ. നിദ്ര തമസ്സിന്റെ
ല്‍ കുറ്റവിമുക്തനാക്കുന്നതുപ�ോലെ തന്നെ പുണ്യകര്‍മ വികാരമായതിനാല്‍ സുഷുപ്തി ഒരു താമസിക അവസ്ഥ
ങ്ങള്‍ക്കും കാലാവധിയുണ്ടു്. ജീവാത്മാവു് എത്രകാലം യാണു്. അവിടെ നമുക്ക് ദുഃഖാനുഭവം ഉണ്ടാകുന്നില്ലെങ്കി
മുക്തിയില്‍ കഴിയുമെന്നുള്ളതിനു് വ്യക്തമായ ഉത്തരം ലും സുഖാനുഭവം ലഭിക്കുന്നില്ല. ദുഃഖമില്ലെന്ന സാദൃശ്യം
മുണ്ഡക�ോപനിഷത്തു് 3.2.6-ല്‍ കാണാം. 'തേ ബ്രഹ്മ
മാത്രമേ സുഷുപ്തിക്കു് മ�ോക്ഷവുമായിട്ടുള്ളൂ. എന്നാല്‍ സമാ
ല�ോകേ ച പരാന്തകാലേ പരാ മൃതാത് പരിമുച്യന്തി
ധി താമസിക അവസ്ഥയല്ല, ജ്ഞാനാവസ്ഥയാണു്.
സര്‌വേ' മുക്തി പ്രാപിച്ച ജീവാത്മാവു് മഹാകല്പം കഴി
അവിടെ ദുഃഖനിവൃത്തി ലഭിക്കുന്നു ണ്ടെങ്കിലും സമാധി
യുന്നതുവരെ മുക്താവസ്ഥയില്‍ ബ്രഹ്മാനന്ദമനുഭവിച്ച് സു
യില്‍ നിന്നുണരുമ്പോള്‍ വിയ�ോഗം ഉണ്ടായി പഴയ അവ
ഖത്തോടെ വാഴുന്നു. സര്‍വപ്രകാരവുമുള്ള ദുഃഖത്തിന്റെ
സ്ഥ പുനഃസ്ഥാപിക്കപ്പെടും. എന്നാല്‍ മ�ോക്ഷത്തില്‍ ത്രി
അത്യന്തനിവൃത്തിയാണു് മുക്തി. എല്ലാവിധ ദുഃഖങ്ങളി
വിധ ദുഃഖങ്ങളുടെയും ആത്യന്തിക നിവൃത്തിയുണ്ടാകുന്നു.
ല്‍ നിന്നുള്ള മ�ോചനം സുഖത്തെ പ്രദാനം ചെയ്യുന്നു.
മുക്തി ഒരു സമ്പൂര്‍ണ ലയനമാണെന്ന ധാരണ ചില
അന്തക്കരണ വിച്ഛിന്നമായ ചൈതന്യത്തെയാണു്
വിശ്വാസികള്‍ വെച്ചു പുലര്‍ത്തുന്നുണ്ടു്. ജീവന്‍ പൂര്‍ണ
ജീവന്‍ എന്നു പറയുന്നതു്. ജീവന്‍ പാപകര്‍മങ്ങളുടെ ഫലാ
മായും ലയിച്ചു പ�ോയാല്‍ പിന്നെ മുക്തിസുഖം അനുഭവി
നുഭവമാകുന്ന ബന്ധനത്തില്‍ കുടുങ്ങുന്നു. ബന്ധനമ�ോ
ക്ഷങ്ങള്‍ സ്വതസിദ്ധങ്ങളായ പ്രക്രിയകളല്ല. അതില്‍ ക്കുന്നതാരു് എന്ന പ്രസക്തമായ ച�ോദ്യം ഉയരും. മാത്ര
നിന്നും വിട്ടുപ�ോകാന്‍ അനുഷ്ഠാനം കൂടിയെ തീരൂ. ദുഃഖമു മല്ല ഫലത്തില്‍ മുക്താവസ്ഥ ജീവന്റെ പ്രലയാവസ്ഥയാ
ക്തി ആഗ്രഹിക്കുന്ന ജീവന്‍ ദുഃഖമുക്തിക്കായി പരമാനന്ദ യി മാറും. ആസ്തിത്വമില്ലെങ്കില്‍ അനുഭവമില്ലല്ലോ. അതി
രൂപിയായ ഈശ്വരനെ അനുഷ്ഠാനങ്ങളിലൂടെ പ്രാപിച്ചു് നാല്‍ ശരീരമില്ലാത്ത ജീവാത്മാവു് സുഖാനുഭൂതികള്‍
കൈവല്യ സുഖം അടയുന്നു. 'ന ച പുനരാവര്‌ത്തതേ' അനുഭവിക്കുന്നതെങ്ങിനെ? ഇങ്ങനെ ഒരു സംശയം ചി
(ഛന്ദോഗ്യം. 8.15) ഇതുപ�ോലുള്ള വചനങ്ങളുടെ താല്പര്യം ലര്‍ക്കു് സ്വാഭാവികമായും ത�ോന്നാം. മ�ോക്ഷത്തില്‍ ഭൗ
നിര്‍ണയിക്കുന്ന വേളയില്‍ ചില വിദ്വാന്മാര്‍ മോക്ഷം തികശരീരവും ഇന്ദ്രിയഗ�ോളകങ്ങളും ജീവാത്മാവിനി
പ്രാപിച്ച ജീവാത്മാക്കള്‍ ഒരുനാളും പുനര്‍ ജനിക്കുകയി ല്ലെങ്കിലും സ്വാഭാവിക ഗുണങ്ങള്‍ നിലനില്‍ക്കും. ഈ
ല്ലെന്നു് അര്‍ഥം എഴുതി കാണുന്നു. എന്നാല്‍ ഈ ഉപ അവസ്ഥയില്‍ ജീവാത്മാവു് സ്വശക്തിക�ൊണ്ടു് കേള്‍
നിഷദ് സൂക്തിയുടെ യഥാര്‍ഥ അര്‍ഥം എപ്പോള്‍ വരെ ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കേള്‍ക്കുകയും കാണാന്‍
മുക്തിയുണ്ടോ അപ്പോള്‍ വരെ ജന്മം നിര്‍ബന്ധിതമ ആഗ്രഹിക്കുമ്പോള്‍ കാണുകയും ചെയ്യും. ഇതുപ�ോലെ
ല്ലെന്നു് മാത്രമാണു്. മുക്തികാലമായ ഒരു പരാന്തകാലം എല്ലാം സങ്കല്പമാത്രയില്‍ തന്നെ അനുഭവിക്കും.
സമാപിക്കുമ്പോള്‍ ജനനമരണ ചക്രത്തില്‍ വന്നുചേരും. മുക്തി ഒരു ശിക്ഷയ�ോ തടവ�ോ അല്ലാത്തതിനാല്‍
മുക്തി ശുദ്ധജ്ഞാനകര്‍മോപാസനകളാല്‍ സിദ്ധിക്കുന്ന മുക്തിപ്രാപ്തിയില്‍ ജീവാത്മാവു് പൂര്‍ണസ്വതന്ത്രനാണു്.
താണു്. ജ്ഞാനകര്‍മോപാസനകള്‍ ജീവന്‍ ചെയ്തതിനും വീണ്ടും ജന്മം എടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാ
ആര്‍ജിച്ചതിനും സീമയുണ്ടു്. അതിനാല്‍ അതില്‍ നിന്നു് തന്ത്ര്യം മുക്താത്മാവിനുണ്ടു്. പരിത്രാണായ സാധൂനാം
ഉളവാകുന്ന ഫലത്തിനും സീമയുണ്ടു്. സിമിതമായ ജ്ഞാ വിനാശായ ച ദുഷ്കൃതാമ്. ധര്‌മ സംസ്ഥാപനാര്‌ഥായ സം
നകര്‍മോപാസനകള്‍ക്കു് നിസിമിതമായ ഫലം പരമാ ഭവാമി യുഗേ യുഗേ.. നല്ലവരുടെ രക്ഷയ്ക്കും ദുഷ്ടനാശത്തി
ത്മാവു് നല്‍കിയാല്‍ അതു് അന്യായമായി ഭവിക്കും. നും അന്യായവും അന്ധതയും ദുഷ്ടതയും വര്‍ധിപ്പിച്ചു് നല്ല
അതിനാല്‍ നിത്യനരകവും നിത്യസ്വര്‍ഗവും യുക്തിഭദ്രമ വര്‍ക്കു് ജീവിതം ദുഃസാധ്യമാകുമ്പോള്‍ ധര്‍മവ്യവസ്ഥയെ
ല്ല. അതു് ഋക്കിനും ഋഷിക്കും സ്വീകാര്യവുമല്ല. വേദങ്ങള്‍ തെളിച്ചെടുത്തു് ല�ോകസംഗ്രഹാര്‍ഥം ഞാന്‍ യുഗം ത�ോറും
അനുകൂലിക്കുന്ന ആശയം പുനര്‍ജന്മമാണു്. ജനിക്കുമെന്നു് കൃഷ്ണഭഗവാന്‍ അരുളച്ചെയ്തതു് ഈ സ്വാത
മുക്തിയെപ്പറ്റി ശരിയായ ഒരു ചിത്രം ദര്‍ശനങ്ങളി ന്ത്ര്യം മൂലമാണു്. അങ്ങിനെ ജനിക്കുന്ന മ�ോക്ഷാത്മാക്ക
ല്‍ അവതരിപ്പിക്കുന്നുണ്ട്. സമാധി സുഷുപ്തി മ�ോക്ഷേഷു ളും നമ്മളും തമ്മിലുള്ള വ്യത്യാസം 'ഞാന്‍ എവിടെനിന്നു്
ബ്രഹ്മരൂപതാ (സാംഖ്യം 5.79) മ�ോക്ഷം ക�ൊണ്ടു് നാം വന്നു എന്നും, എവിടേക്കു് പ�ോകുന്നു എന്നും അറിയുന്നു.
അര്‍ഥമാക്കുന്നതു് അത്യാന്ത ദുഃഖനിവൃത്തിയാണു്. നിങ്ങള�ോ എവിടെ നിന്നു് വന്നു എന്നും, എങ്ങോട്ടു് പ�ോകു
ഓര�ോ മനുഷ്യനും ദുഃഖങ്ങളില്ലാതെ ഈ അവസ്ഥയുടെ ന്നു എന്നും അറിയുന്നില്ല. (അവസാനിച്ചു)
् ...् (ऋग्वेद १.५॰.१॰)
ज्योतिः पश्यन्त उत तरम സൂര്യനില്‍ ഉദിച്ച കാഴ്ചയുടെ സൂര്യനെ കാണൂ... (ഋഗ്വേദം 1.50.10)
16 555 | 16 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ചരിത്രചിന്തകള്‍
കേരളം മറന്ന
മതപരിവര്‍ത്തന പ്രതിര�ോധങ്ങള്‍
[വേദാധികാരനിരൂപണമെഴുതിയ ചട്ടമ്പിസ്വാമികളുടെ (1853-1924) തൂലികയാണു് ക്രിസ്തുമതഛേദനവും നമുക്കു്
നല്കിയതു്. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്‍ ശ്രീതീര്‍ഥപാദപരമഹംസസ്വാമികളുടെ (1881-1936) ജീവചരിത്രം
സ്വാമി വിദ്യാനന്ദതീര്‍ഥപാദസ്വാമികളും (1911-1984) പണ്ഡിറ്റ് സി. രാമകൃഷ്ണന്‍നായരും (1905-1971) ചേര്‍ന്നു്
ശ്രീ. തീര്‍ഥപാദപരമഹംസസ്വാമികള്‍ എന്നപേരില്‍ രചിച്ചിട്ടുണ്ടു്. ശ്രീതീര്‍ഥപാദാശ്രമം, തീര്‍ഥപാദപുരം
വാഴൂര്‍ 686505 ക�ോട്ടയം ആണു് പ്രസാധകര്‍. ഈ ജീവചരിത്രം സത്യത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ
രണ്ടാം പകുതിയുടേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെയും കേരള സമൂഹത്തിന്റെ വിശിഷ്യാ തിരു
വിതാങ്കൂറിന്റെ സാമൂഹ്യചരിത്രസമീക്ഷകൂടിയാണു്. ഈ ജീവചരിത്രത്തിലെ 13-ാം അധ്യായം ക്രിസ്ത്യന്‍പാതിരി
മാരുടെ മതപരിവര്‍ത്തനസംരംഭത്തോടുള്ള എതിര്‍പ്പ് എന്ന തലക്കെട്ടോടു കൂടിയ ഒന്നാണു്. തുടര്‍ന്നു വരുന്ന 29-ാം
അധ്യായം കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭം എന്നുള്ളതുമാണു്. ഈ രണ്ടു് അധ്യായങ്ങളും ഇവിടെ
പുനഃപ്രസിദ്ധികരിക്കുന്നു. ലേഖനങ്ങള്‍ പുനഃപ്രസിദ്ധികരിക്കുവാന്‍ അനുവാദം തന്ന വാഴൂര്‍ തീര്‍ഥപാദാശ്രമ
മഠാധിപതി ശ്രീമദ് പ്രജ്ഞാനാനന്ദതീര്‍ഥപാദസ്വാമികള�ോടു് നന്ദി രേഖപ്പെടുത്തുന്നു. പത്രാധിപര്‍]
പതിമൂന്നാം അധ്യായം (തുടര്‍ച്ച) ന്നില്ല. മതം മനുഷ്യനു് ശാന്തിയും സമാധാനവും സാഹ�ോ
ഇവിടെ ഉദ്ധരിച്ച ഗ്രന്ഥപംക്തികളുടെ ചുരുക്കം, സത്യ ദര്യവും ഉറപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള
മായ മതമ�ൊന്നാകാനേ തരമുള്ളൂ എന്നും, അതു ക്രിസ്തുമത താണ്. തന്റെ മതമേ സത്യമതമാകുകയുള്ളൂ എന്നു അന്ധ
മാണെന്നും, ആ പരിശുദ്ധമതത്തിനു മാത്രമേ ല�ോകമത മായി വിശ്വസിക്കുന്നയാളുകള്‍ അങ്ങനെ വിശ്വസിച്ചു
മായിത്തീരാന്‍ അര്‍ഹതയും അവകാശവും ഉള്ളൂ എന്നുമാ ക�ൊള്ളട്ടെ. പക്ഷേ, അതു മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കു
ണല്ലോ? ഇതു ചരിത്രവസ്തുതകള്‍ക്കും മാനവസ്വഭാവത്തി വാന്‍ പരിശ്രമിക്കുന്നവര്‍ ല�ോകസമാധാനത്തെ നശിപ്പി
നും ഏറ്റവും വിരുദ്ധമായ ഒരാശയമാണു്. ല�ോകത്തില്‍ ക്കുവാന്‍ കൂടി ഒരുങ്ങുന്നവരാണെന്നു് അക്കൂട്ടര്‍ അറിയുന്നി
ഒരേ ഒരു മതം ഒരിക്കലുമുണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നു ല്ല. സര്‍വമത സമന്വയമാണു് ഭാരതീയാചാര്യന്മാര്‍ ഉപ
കരുതാനും തരമില്ല. രാജാധികാരത്തിന്റെയും പുര�ോഹി ദേശിക്കുന്ന സിദ്ധാന്തം.
താധിപത്യത്തിന്റെയും അപ്രതിഹതമായ ശക്തിക�ൊണ്ടു 'ഏകം സദ്‌വിപ്രാ ബഹുധാ വദന്തി' എന്ന ഋഗ്വേദ
യൂറ�ോപ്യന്‍ രാജ്യങ്ങളില്‍ രക്തത്തില്‍ തഴച്ചുവളര്‍ന്ന മന്ത്രത്തിന്റെ പ�ൊരുള്‍ അതാണല്ലോ. ഈ ആശയം പു
ക്രിസ്തുമതം ഇന്നു് ആ യൂറ�ോപ്യന്‍ രാജ്യങ്ങളില്‍ത്തന്നെ രാതനകാലം മുതലേ ഹിന്ദുക്കളുടെ ഹൃദയത്തില്‍ വേരു
ക്രമേണ മറഞ്ഞുക�ൊണ്ടിരിക്കയാണു്. റഷ്യ മുതലായ ക റച്ചുകഴിഞ്ഞതാണു്. അതുക�ൊണ്ടത്രേ ക്രിസ്തുമതത്തിനും
മ്മ്യൂണിസ്റ്റുരാജ്യങ്ങള്‍ അതിനുദാഹരണമാണല്ലോ. ക മഹമ്മദുമതത്തിനും സൗരാഷ്ട്രമതത്തിനും മറ്റും ഇവിടെ
ത്തോലിക്കാ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ സ്വതന്ത്രമായി വിഹരിക്കുവാനും വികസിക്കുവാനും അവ
റ�ോമില്‍പ്പോലും നിരീശ്വരവാദികളും മതവിര�ോധികളു സരം ലഭിച്ചതു്. പക്ഷേ, ഹിന്ദുക്കളുടെ ഈ വിശാലമായ
മായ ആളുകളുടെ സംഖ്യ പെരുകിവരുന്ന ഇക്കാലത്തു് മനഃസ്ഥിതിയെ അന്ധതയെന്നോ ദൗര്‍ബ്ബല്യമെന്നോ
ഇങ്ങനെയെഴുതുവാന്‍ ധൈര്യംവന്ന മന�ോവൃത്തി അദ്ഭു കരുതി മറ്റു മതാവലംബികള്‍ തങ്ങളുടെ മതസിദ്ധാന്ത
തജനകമായ ഒന്നാണു്. അത്രമാത്രമല്ല, ഈ അഭിപ്രായം ങ്ങളെ ഹിന്ദുക്കളില്‍ കുത്തിച്ചെലുത്താന്‍ ശ്രമിക്കുന്നതു്
ല�ോകത്തിലെ മറ്റൊരു മതാവലംബിയും അനുവദിച്ചു സൂക്ഷിച്ചു വേണ്ടതാകുന്നു.
ക�ൊടുക്കുന്ന ഒന്നല്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. എന്റെ എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലെത്തിച്ചേരുമെ
ഭാര്യയ്ക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും എനിക്കും മാത്രമേ ല�ോ ന്നുള്ള സിദ്ധാന്തത്തെ, മുകളില്‍ ഉദ്ധരിച്ചിട്ടുള്ള ഹിന്ദുമത
കത്തില്‍ സൗന്ദര്യവും, സദാചാരനിഷ്ഠയും വൈദൂഷ്യവു ചിന്തകള്‍ എന്ന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍ എത്ര യുക്തി
മുള്ളു എന്നൊരു വ്യക്തി പറയുമെങ്കില്‍, അതിന�ോടു് ഹീനമായിട്ടാണു് ച�ോദ്യം ചെയ്തിരിക്കുന്നതെന്നു് ആര്‍
ഉപമിക്കാന്‍ ക�ൊള്ളാവുന്ന ഒന്നാണു് ആ ഗ്രന്ഥകര്‍ത്താ ക്കും മനസ്സിലാകുന്നതാണു്.
ക്കന്മാരുടെ പ്രസ്തുത അഭിപ്രായം. വിവേകമുള്ളവരാരും ദൃഷ്ടാന്തവും ദാര്‍ഷ്ടാന്തികവും തമ്മിലുള്ള സാധര്‍ മ്യം
ഇങ്ങനെയുള്ള സിദ്ധാന്തം പുറപ്പെടുവിക്കുമെന്നു് ത�ോന്നു ഗ്രഹിച്ചിരുന്നു എങ്കില്‍, സമുദ്രത്തില്‍ച്ചെന്നു ചേരാത്ത
देव ं देवत्रा सूर्यम...् (ऋग्वेद १.५॰.१॰) ദേവന്മാരുടെ ദേവനായവന്‍ സൂര്യനത്രേ... (ഋഗ്വേദം 1.50.10)
आर्षनादम |् 17 | 555
ARSHANADAM 555 SEPTEMBER - 2019 17
നദികളുണ്ടെന്നും മറ്റും ആശങ്കിക്കുകയില്ലായിരുന്നു. സ്ഥാനം ലഭിച്ചു കഴിഞ്ഞിട്ടുണ്ടു്. ഹിമവല്‍സേതുപര്യ
പണ്ടു് പടയണിയില്‍ അപ്പൂപ്പന്റെ വേഷം കെട്ടി ന്തം പടര്‍ന്നു പരിലസിക്കുവാന്‍ അതിനു അര്‍ഹതയുമു
അഭിയിക്കുന്ന ഒരു പതിവുണ്ടായിരുന്നു. കണ്ണുകാണാന്‍ ണ്ടു്. പരിപാവനമായ ക്രിസ്തുമതസംസ്കാരം സനാതന
പാടില്ലാത്ത ഒരു അപ്പൂപ്പന്റെ മുമ്പില്‍ പാല്‍ ക�ൊണ്ടു മായ ഹൈന്ദവസംസ്കാരത്തിനു് ഒരിക്കലും എതിരല്ല.
ചെന്നുവെച്ചിട്ട് അതു കുടിക്കണമെന്നപേക്ഷിക്കുന്ന മക അതിനെ പരിപുഷ്ടമാക്കുന്നതേയുള്ളൂ.'
ന�ോട് അതെന്താണെന്നു് അപ്പൂപ്പന്‍ ച�ോദിക്കും. അപ്പോ ഈ പ്രസ്താവന ശരിയാണ�ോ എന്ന് നമുക്ക് പരി
ള്‍ മകന്‍ പറയും ഇതുപാലാണെന്നു്, പാല്‍ എങ്ങനെയി ശ�ോധിച്ചു ന�ോക്കാം. ഇതിലെ ആദ്യത്തെ വാചകം, ക്രി
രിക്കും എന്നു വീണ്ടും ച�ോദിക്കുമ്പോള്‍ വെളുത്തിരിക്കും സ്തുമതം പ്രചരിച്ചിടത്തെല്ലാം മനുഷ്യസംസ്കാരത്തെ ഉന്ന
എന്നും വെളുപ്പു് എങ്ങനെയിരിക്കുമെന്നു് ച�ോദിക്കുമ്പോള്‍ മിപ്പിക്കുന്നതിനും, പരിപൂര്‍ണമാക്കുന്നതിനും അതിനു
ക�ൊക്കിനെപ്പോലെയിരിക്കുമെന്നും അവന്‍ ഉത്തരം സാധിച്ചിട്ടുണ്ടെന്നാണല്ലോ. ഇതു ഗ്രന്ഥകാരന്മാരുടെ
പറയും. ക�ൊക്കു് എങ്ങനെയിരിക്കുമെന്ന ച�ോദ്യത്തിനു് അഭിപ്രായമാണ്. എല്ലാവരും ഇതിന�ോടു യ�ോജിക്കുമെ
കയ്യുടെ പത്തി വളച്ചു് ക�ൊക്കിന്റെ ചുണ്ടിന്റെ ആകൃതി ന്നു ത�ോന്നുന്നില്ല. മനുഷ്യ സംസ്കാരം തന്നെ എന്താണെ
യില്‍ മടക്കിക്കാണിക്കും. അപ്പുപ്പന്‍ തപ്പിന�ോക്കിയിട്ടു് ന്നു ഗ്രന്ഥകാരന്മാര്‍ നിര്‍വചിക്കാത്തിടത്തോളം കാലം
അയ്യോ! ഇതെന്റെ ത�ൊണ്ടയില്‍ ക�ൊണ്ടുകേറുമേ എന്നു അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതു യുക്തമല്ല.
പറഞ്ഞു് ഉറക്കെക്കരയും. പാലിനും ക�ൊക്കിനും തമ്മി എങ്കിലും ഒന്നു പറയുകയാണ്. പാശ്ചാത്യല�ോകത്തു
ല്‍ നിറത്തില്‍ സാധര്‍മ്യമുള്ളതുക�ൊണ്ടാണു് പാലു മുഴുവന്‍ ക്രിസ്തുമതം പ്രചരിച്ചതാണല്ലോ. മതത്തിന്റെ
ക�ൊക്കിനെപ്പോലെയിരിക്കുമെന്നു് മകന്‍ പറഞ്ഞതു്. പേരില്‍ എത്രക�ോടി ജനങ്ങളെയാണ് അവിടെ ബലി
പക്ഷേ, അപ്പൂപ്പന്‍ അതിന്റെ സ്വാരസ്യം മനസ്സിലാക്കാ കഴിച്ചിട്ടുള്ളത്? അടുത്തകാലത്തു രണ്ടു മഹായുദ്ധം നട
തെ എത്രമാത്രം പരിഭ്രമിച്ചുപ�ോയി? അതുപ�ോലെയാ ത്തിയതും ക്രിസ്തുമതവിശ്വാസികളാണ്. ജപ്പാനിലെ
ണു്, എല്ലാ നദികളും സമുദ്രത്തില്‍ച്ചേരുന്നതുപ�ോലെയും, അനേകലക്ഷം നിരപരാധികളെ ആറ്റംബ�ോംബിട്ടു ചാ
പലവഴികളും ഒരു പര്‍വതത്തിലേക്കു് നമ്മെ എത്തിക്കു മ്പലാക്കിയതും തനിക്രിസ്ത്യാനികളല്ലേ? ക�ോളനിവാഴ്ച
ന്നതുപ�ോലെയും, എല്ലാ മതങ്ങളും നമ്മെ ഈശ്വരനി നടത്തി അനേകക�ോടി ജനങ്ങളുടെ ജീവനും രക്തവും
ലേക്കു നയിക്കുന്നു എന്നു കേട്ടപ്പോള്‍ നമ്മുടെ ഹിന്ദുമത ഊറ്റിയെടുത്തതും എടുത്തുക�ൊണ്ടിരിക്കുന്നതും ക്രിസ്തുമ
ചിന്തകരായ ബഹുമാനപ്പെട്ട കത്തനാരന്മാര്‍ തെറ്റിദ്ധ തവിശ്വാസമുള്ള രാഷ്ട്രങ്ങളാണ്. ഈ പ്രവൃത്തികള്‍ക്കെ
രിക്കയും, പരിഭ്രമിക്കയും ചെയ്തുപ�ോയതു്. അവര്‍ ആ ല്ലാം ആ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതും, പ്രേരിപ്പിക്കുന്നതും,
ഗ്രന്ഥം ഉപസംഹരിക്കുന്നതു് ഇങ്ങനെയാണു്. 'ല�ോക ക്രിസ്തുമതം പരിപൂര്‍ണമാക്കിത്തീര്‍ത്ത സംസ്കാരമാണെ
ത്തില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചിടത്തെല്ലാം മനുഷ്യസം ങ്കില്‍ - ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല - അതിനു
സ്കാരത്തെ ഉന്നമിപ്പിക്കുന്നതിനും പരിപൂര്‍ണമാക്കുന്നതി മൃഗീയസംസ്കാരമെന്നല്ലാതെ മനുഷ്യസംസ്ക്കാരമെന്നു പറ
നും അതിനു് സാധിച്ചിട്ടുണ്ട്. നമ്മുടെ ഭാരതത്തിലേക്കു യുവാന്‍ ആരും തയ്യാറാകുമെന്നു ത�ോന്നുന്നില്ല. പക്ഷേ,
തന്നെ ഒന്നു കണ്ണോടിക്കുക. ക്രിസ്തുമതവുമായി സമ്പര്‍ക്ക അതു ക്രിസ്തുമതസംസ്കാരമല്ല കാരണം, ഭൗതികപുര�ോഗ
മുണ്ടായത�ോടുകൂടി നമ്മുടെ പ്രാക്തനപ്രസിദ്ധമായ സം തിക്ക് അത്യന്താപേക്ഷിതങ്ങളായ സ്വതന്ത്രചിന്തകളെ
സ്കാരത്തിന് ഏതെല്ലാം തുറകളിലാണു് അതുല്യമായ യും വിജ്ഞാനാവിഷ്കാരങ്ങളെയും നശിപ്പിക്കാനല്ലാതെ
മേന്മയുണ്ടായിട്ടുള്ളതു്. മനുഷ്യനെ മനുഷ്യനില്‍നിന്നും പ�ോഷിപ്പിക്കുവാന്‍ യഥാര്‍ഥ ക്രിസ്തുമതവിശ്വാസിക
മാറ്റിനിര്‍ത്തുന്ന ശൈശവവിവാഹം നിറുത്തല്‍ ചെയ്യുവാ ളായ പുര�ോഹിതന്മാരും അവരുടെ അധീനതയിലുള്ള
നും, നമ്മുടെ നേതാക്കന്മാര്‍ക്കു് കഴിഞ്ഞെങ്കില്‍ അതി രാഷ്ട്രീയനേതാക്കന്മാരും ഒരുങ്ങിയിട്ടില്ല എന്നുള്ളത്
ന്റെ പിന്നിലുള്ള പ്രേരകശക്തി ഏതാണു്? പുരുഷന്റെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു ചരിത്രസത്യമാണ്.
അടിമയായി നരകിച്ചു കഴിഞ്ഞുകൂടിയിരുന്ന സ്ത്രീയെ സമു (ശാസ്ത്രത്തിനു പുര�ോഗതിവരാന്‍ തുടങ്ങിയപ്പോഴെല്ലാം
ദായത്തില്‍ സമുന്നതമായ ഒരു നിലയിലേക്കുയര്‍ത്തി ക്രിസ്തുമതം വന്ന് അതിനെ ഞെക്കിഞെരുക്കിക്കൊല്ലാ
ബഹമാനിക്കുവാന്‍ എവിടെ നിന്നാണവര്‍ക്കു പ്രച�ോദ ന്‍ തുടങ്ങി, സയന്‍സു സംബന്ധിച്ച മന�ോഗതിയുണ്ടായ
നം ലഭിച്ചതു്? ഇത്തരം എത്ര ദുരാചാരങ്ങളാണു് ക്രിസ്തു തിനാണ് ബ്രൂണ�ോ ജീവന�ോടുകൂടി ദഹിപ്പിക്കപ്പെട്ടത്.
മതത്തിന്റെ വെളിച്ചത്തില്‍ അന്തര്‍ധാനം ചെയ്തുക�ൊ ബെന്‍, ജ�ോണ്‍സണ്‍, കാര്‍ലൈന്‍ എന്നിവര�ോടു ക്രി
ണ്ടിരിക്കുന്നതു്. ആധുനികയുഗത്തിലെ ഭാരതീയനേ സ്തുമതം എങ്ങനെ പെരുമാറിയെന്നു നിങ്ങള്‍ക്കറിയാം.
താക്കന്മാരായ റാംമ�ോഹന്‍ റ�ോയി, കേശവചന്ദ്ര (രാമതീര്‍ഥപ്രതിദ്ധ്വനി-1-ാം ഭാഗം) എന്ന് സ്വാമി രാമ
സേനന്‍, ദയാനന്ദസരസ്വതി, രവീന്ദ്രനാഥടാഗ�ോര്‍, തീര്‍ഥന്‍ അമേരിക്കക്കാര�ോടു പ്രസംഗിച്ചതു ഇവിടെ
രാഷ്ട്രപിതാവായ ഗാന്ധിജി, അരവിന്ദഘ�ോഷ്, പണ്ഡിറ്റ് സ്മരണീയമാണ്.) അതുക�ൊണ്ടു തന്നെയായിരിക്കാം.
നെഹ്റു , സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ മുതലായവരെ ക്രിസ്തു ക്രിസ്തുമതം യൂറ�ോപ്പിനെ ഒരു ദുഃസ്വപ്നത്തില്‍ മയക്കി
മതചൈതന്യമല്ലേ അതുല്യതേജസ്സുകളാക്കിയതു്? ഈ ദുഃഖാകുലമാക്കിത്തീര്‍ത്തിരിക്കുന്നത്. അതിന്റെ ആഭി
ചൈതന്യമല്ലേ ഭാരതത്തില്‍ ഇന്നു നാം കാണുന്ന സാമു ചാരഗ്രസനം ഉച്ചാടനം ചെയ്‌വാന്‍ മനുഷ്യര്‍ക്ക് എത്ര
ദായികവും മതാത്മകവുമായ നിരവധി പരിഷ്കാരങ്ങള്‍ക്കു് മാത്രം സാധിച്ചിട്ടുണ്ടോ അത്രമാത്രം ഈ ല�ോകം അധി
കാരണം? അതേ, ഭാരതഹൃദയത്തില്‍ ക്രിസ്തുമതത്തിനു വാസയ�ോഗ്യമാക്കിത്തീര്‍ക്കുന്ന വിഷയത്തില്‍ വിജയവു
ताभिः याति स्वयक्ु तिभिः... (ऋग्वेद १.५॰.९) സ്വകീയമത്രേ അവന്റെ ചലനശേഷി... (ഋഗ്വേദം 1.50.9)
18 555 | 18 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
മുണ്ടായിട്ടുണ്ടു്. അതിന്റെ ഔദാസീന്യം അഗണ്യമാക്കി ലുള്ള അത്തരം പ്രതിബന്ധങ്ങളെ ശക്തിയ�ോടെ പഴി
യാണു് നമ്മുടെ ഭൗതികാഭിവൃദ്ധി നേടിയിട്ടുള്ളതു്. അതു ക്കുന്നുണ്ടെങ്കിലും, കുറച്ചൊക്കെ ബാധിക്കപ്പെട്ടു.'
പ�ോലെതന്നെ അതിന്റെ നിര�ോധനം തൃണവല്‍ഗണിച്ചു് 'നമ്മുടെ ഇക്കാലത്തും ജാതിയുടെ കര്‍ക്കശതയെ
നമ്മുടെ സാന്മാര്‍ഗിക�ോന്നതിയും കരഗതമായിരിക്കുന്നു തകര്‍ക്കാനുള്ള പ്രസ്ഥാനങ്ങള്‍ ഇടത്തരക്കാരുടെയിട
എന്നു് മി. വില്യം ആര്‍ച്ചര്‍, ആര്‍.പി.എ. വാര്‍ഷികപ്പതി യില്‍ ഉയര്‍ന്നുവന്നിട്ടുണ്ടു്... അദ്ദേഹം (മഹാത്മജി) ജാതി
പ്പില്‍ എഴുതിയിരിക്കുന്നു. യുടെ അസ്തിവാരത്തെ ഇളക്കിക്കഴിഞ്ഞു. ഇതു സമാന്യ
ഹ�ോള്‍കെയിലിന്റെ അഭിപ്രായം 'ല�ോകമറിയുന്ന ജനത്തെ പ്രബലമായി സ്പര്‍ശിച്ചിട്ടുണ്ടു്... ആധുനികജീ
ക്രിസ്ത്യന്‍പരിഷ്കാരം സംഘടിതമായ കാപട്യത്തെക്കാള്‍ വിതത്തിന്റെ പരിത�ോവസ്ഥകള്‍ ഒടുക്കം അതീതകാല
അല്പം പ�ോലും മെച്ചമല്ല. അതു ജനതകള്‍ക്കു് സാമ്രാജ്യ ങ്ങളുടെ ഈ പിടിവിടാത്ത പുരാതനാവശിഷ്ടം ചത്തേ
സ്ഥാപനത്തിനുള്ള കാമവും, മനുഷ്യര്‍ക്കു് പ�ൊന്നിന�ോ കഴിയൂ എന്നു വന്നിട്ടുള്ളതായിത്തോന്നുന്നു.'
ടുള്ള അത്യാര്‍ത്തിയുമാണു്. അതു് സ്വാതന്ത്ര്യത്തേയും 'എന്നാല്‍, നമ്മള്‍ ഇവിടെ ഇന്ത്യയില്‍ ജാതിയുമാ
സന്മാര്‍ഗത്തേയും സത്യത്തേത്തന്നെയും നശിപ്പിക്കുന്നു.' യി (ആരംഭത്തില്‍ അതു വര്‍ണത്തെ അടിസ്ഥാനപ്പെ
(ക്രിസ്തു ഒരു കെട്ടുകഥ 71-ാം പേജ് ) ടുത്തിയിട്ടുള്ളതായിരുന്നു) മല്ലടിച്ചുക�ൊണ്ടിരിക്കെ, പടി
ഇതുപ�ോലെയുള്ള അനേകം അഭിപ്രായങ്ങളുദ്ധരി ഞ്ഞാറാകട്ടെ ചിലപ്പോള്‍ രാഷ്ട്രീയവും സാമ്പത്തികവു
ക്കുവാനുണ്ടെങ്കിലും അതിന�ൊരുങ്ങുന്നില്ല. ഒരു ജനതയു മായ സംജ്ഞകളുടെ വേഷമണിഞ്ഞു് ഡെമ�ോക്രസിയു
ടെ ഉല്ക്കര്‍ഷാപകര്‍ഷങ്ങള്‍ വെറും മതത്തെ ആശ്രയിച്ചാ ടെ ഭാഷ പ�ോലും സംസാരിച്ചുക�ൊണ്ടു് വംശീയമായ ഒറ്റ
മെന്നു പറയുവാന്‍ ഞങ്ങള്‍ തയ്യാറായില്ല. ഒരു കാലത്തു് പ്പെട്ടു നില്ക്കലിന്റെ സിദ്ധാന്തത്തോടുകൂടി പുതിയ ധിക്കാ
ക്രിസ്തുമത വിശ്വാസികളായിരുന്ന സാര്‍ചക്രവര്‍ത്തിമാ രമയങ്ങളായ ജാതികള്‍ - ഒറ്റപ്പെട്ടു നില്ക്കുന്ന ജാതികള്‍
ര്‍ റഷ്യ ഭരിച്ചിരുന്നു. ഇന്നവടിയെ നിര്‍മതന്മാരായ കമ്യൂ - പ�ൊന്തിവന്നിരിക്കയാണു്.'
ണിസ്റ്റുകാരാണു് ഭരിക്കുന്നതു്. പക്ഷേ, റഷ്യാക്കാര്‍ പറയു 'ബുദ്ധനുമുമ്പു് - ക്രിസ്തുവിനു് 700 വര്‍ഷം മുമ്പു് - മഹാ
ന്നു അന്നത്തെ ഭരണകാലത്തേക്കാള്‍ റഷ്യയ്‌ക്കെല്ലാ നായ ഒരു ഇന്‍ഡ്യാക്കാരന്‍ - സിദ്ധനും ധര്‍മശാസ്ത്രകാ
വിധത്തിലും പുര�ോഗതിയുണ്ടായിട്ടുള്ളതു് ഇന്നാണെന്നു്. രനുമായ യാജ്ഞവല്ക്യന്‍ പറയുകയുണ്ടായത്രേ നമ്മുടെ
ചൈനയും ഇന്നു് അങ്ങനെയുള്ള അഭിപ്രായത്തിലെത്തി മതമല്ല ധര്‍മത്തെയുല്പാദിപ്പിക്കുന്നതു്. നമ്മുടെ ത�ൊലി
യിരിക്കുന്നു. ആ അഭിപ്രായങ്ങളെങ്ങനെയുമിരിക്കട്ടെ. നിറവുമല്ല. ധര്‍മം ആചരിക്കണം. അതുക�ൊണ്ടു്, തന്നോ
ക്രിസ്തുമതത്തിലും തന്മതനിഷ്ഠന്മാരിലും മറ്റു മതങ്ങളിലും ടു ചെയ്തുകൂടാത്തത�ൊന്നും ആരും അന്യര�ോടും ചെയ്യാതി
മതനിഷ്ഠന്മാരിലുമെന്നപ�ോലെ നന്മയും തിന്മയും ഇടക രിക്കട്ടെ.' (ഇന്ത്യയെ കണ്ടെത്തല്‍)
ലര്‍ന്നിട്ടുണ്ട്. മനുഷ്യനായാല്‍ അത്രമാത്രമേ സാദ്ധ്യമാ ഭാരതീയ സ്ത്രീകള്‍ പുരുഷന്റെ അടിമയായി നരകി
കൂ എന്നു് ല�ോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. ല�ോക ക്കുകയായിരുന്നെന്നും, അവരെ സ്വതന്ത്രകളാക്കി ഉയര്‍
ത്തിനു് സര്‍വക്ഷേമവും, സമ്പൂര്‍ണമായ സംസ്കാരവും ത്തിയത് ക്രിസ്തുമതത്തില്‍ നിന്നുള്ള പ്രച�ോദനമാണെ
ഉളവാക്കാന്‍ ഞങ്ങളുടെ മതത്തിനേ കെല്പുള്ളൂ എന്നു പറ ന്നും നിര്‍ല്ലജ്ജം പ്രസ്താവിക്കുന്നതു് ഹിന്ദു സമുദായത്തെ
യുവാന്‍ വിവേകമുള്ള മനുഷ്യരാരും ധൈര്യപ്പെടുമെന്നു പ്പറ്റി യാത�ൊരു വിവരവുമില്ലാത്തതു ക�ൊണ്ടാണെന്നു
ത�ോന്നുന്നില്ല. പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. ഭാരതത്തിലെ ഹിന്ദു
ക്രിസ്തുമതവുമായുള്ള സമ്പര്‍ക്കം നിമിത്തമാണു് ഭാര ക്കളെപ്പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമുദായവും
തത്തിലെ നിന്ദ്യമായ ജാതിവ്യത്യാസവും മറ്റും ഉച്ചാടനം ല�ോകത്തിലുണ്ടായിട്ടില്ലെന്നു് വേദപുരാണേതിഹാസങ്ങ
ചെയ്യാന്‍ ഭാരതീയ നേതാക്കന്മാര്‍ക്കു് സാധിച്ചതെന്നു ള്‍കൊണ്ടു് വ്യക്തമാകുന്നതാണു്. ഗാര്‍ഗി, മൈത്രേയി,
ള്ള അഭിപ്രായവും സാധുവല്ല. ക്രിസ്തുമതം വരുന്നതിനുമു ചുഡാല, ഹേമലേഖ മുതലായ പ്രാചീനസ്ത്രീരത്‌നങ്ങളും
മ്പുതന്നെ ജാതിവ്യത്യാസമില്ലാതാക്കാന്‍ ഭാരതീയര്‍ ശ്ര ശ്രീശാരദാദേവി, ആനന്ദമയി, സാവിത്രീദേവി, ആത്മ
മിച്ചുക�ൊണ്ടിരിക്കയായിരുന്നു. പണ്ഡിറ്റ് നെഹ്റു അതി യ�ോഗിനിയമ്മ, ശ്രീരമാദേവി മുതലായ ആധുനികമഹി
നെക്കുറിച്ചെഴുതുകയാണു്. 'ഇന്‍ഡ്യയുടെ സുദീര്‍ഘമായ ളാമണികളും അഭിവന്ദ്യകളായിത്തീര്‍ന്നതു് ക്രിസ്തുമത
ചരിത്രത്തില്‍ അങ്ങോളമിങ്ങോളം പുര�ോഹിതതന്ത്ര സംസര്‍ഗം ക�ൊണ്ടല്ല. വാസ്തവത്തില്‍, ക്രിസ്തുമതം സ്ത്രീ
ത്തിനും ജാതിവ്യവസ്ഥയുടെ കാഠിന്യത്തിനും എതിരാ യുടെ അടിമത്വത്തെ ദൈവകല്പിതമെന്നാണല്ലോ അനു
യി മഹാപുരുഷന്മാര്‍ കൂടെക്കൂടെ താക്കീതുകള്‍ നല്കിയി ശാസിച്ചിരുന്നു്. വിലക്കപ്പെട്ട കനിതിന്നുവാന്‍ ആദാമി
രുന്നു എന്ന വസ്തുത അര്‍ഥഗര്‍ഭവും വിചിത്രവുമാണു്... നെ പ്രേരിപ്പിച്ചതിനു് ദൈവം ഹവ്വായെ ശപിച്ചതു്, നീ
ജാതിയെ എതിര്‍ത്തവര്‍ക്കു് ധാരാളമനുയായികളുണ്ടാ എന്നും പുരുഷന്റെ അടിമയായിരിക്കുമെന്നാണല്ലോ.
യി എങ്കിലും, കാലക്രമത്തില്‍ അവരുടെ ആ വിഭാഗം അതിനു വിരുദ്ധമായ ഒരു സ്വാതന്ത്ര്യം ഭാരതത്തില്‍ സ്ത്രീ
തന്നെയും ഒരു ജാതിയായിത്തീര്‍ന്നു... 1800 ക�ൊല്ലം മുമ്പു് കള്‍ക്കു് ലഭിച്ചെങ്കില്‍, അതു ക്രിസ്തുമതത്തിന്റെ പ്രച�ോദ
ക്രിസ്തുമതം ഇവിടെ വന്നു വാസമുറപ്പിച്ചു. ക്രമേണ സ്വന്തം നം ക�ൊണ്ടല്ലെന്നു് ഒരു യഥാര്‍ഥ ക്രിസ്ത്യാനിക്കു് ന്യായ
ജാതികളെ വളര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യയിലെ മുസ്ലീം മായി നിശ്ചയിക്കാവുന്നതാണു്. 'സ്ത്രീകളെ എവിടെയാ
സമുദായസംഘടനപ�ോലും, അതുസമുദായത്തിന്റെ ഉള്ളി ണ�ോ പൂജിക്കുന്നതു് അവിടെ സര്‍വദേവതകളും കളിയാ
शोचिष्के शं विचक्षण... (ऋग्वेद १.५॰.८) സൂക്ഷ്മവും വസിക്കും സൂക്ഷ്മത്തിന്‍ കാതല്‍... (ഋഗ്വേദം 1.50.8)
20 555 | 20 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
വേദവിചാരശൈലി
കമലാ നരേന്ദ്രഭൂഷണ്‍
സംവാദാത്മകശൈലി
വൈദിക ശൈലീവിചാരം
അധ്യായം - 4 - തുടര്‍ച്ച
ഇന്ദ്ര-ഇന്ദ്രാണീ-വൃഷാകപീ സംവാദം
सप्त त्वा हरितो रथे वहन्ति देव सूर्य... (ऋग्वेद १.५॰.८) ഏഴു് കുതിരകളാല്‍ ചലിക്കുന്ന രഥത്തിലത്രേ സൂര്യന്‍... (ഋഗ്വേദം 1.50.8)
आर्षनादम |् 21 | 555
ARSHANADAM 555 SEPTEMBER - 2019 21
ശുതരാ = (യാ-ആശ് ) അത്യധികം ഉത്തമഭ�ോഗങ്ങള്‍ നേ അങ്ങയുടെ പുത്രനെന്ന രീതിയില്‍ എന്റെ പ്രശസ്തിയും
ടിയിട്ടുള്ള, പ്രതീച്യവീയസീ = ഓര�ോരുത്തര്‍ക്കും പ്രാപി മാതാപിതാക്കള�ോടുള്ള എന്റെ ശ്രദ്ധാപൂര്‍ണമായ പ്രേമ
ക്കാന്‍ കഴിയുന്നവള്‍, സക്ഥി = ആസക്തിപൂര്‍വ്വം, ഉദ്യമീ വും സഹവര്‍ത്തിത്വവും എന്നെ ഔന്നത്യത്തിന്റെ ക�ൊടു
യസി = ഉയര്‍ച്ചയിലെത്താന്‍ സദാ ഉദ്യമിക്കുന്നവള്‍ ഇന്ദ്രഃ മുടിയില്‍ എത്തിച്ചിരിക്കുന്നു. സവിശേഷമായ സന്തോ
= പരമൈശ്വര്യവാനായ പ്രഭു, വിശ്വസ്മാത് ഉത്തരഃ = സര്‍വ ഷത്തിനുടമയാക്കിയിരിക്കുന്നു.
രിലും ശ്രേഷ്ഠന്‍. 2) മഹാപ്രഭുവായ ദേവേന്ദ്രന്‍ സര്‍വരിലും ശ്രേഷ്ഠനാ
ഇന്ദ്രന്‍ ണെന്നു് അമ്മ പറഞ്ഞതു് തികച്ചും ശരി തന്നെയാണു്.
7. ഉവേ അമ്ബ സുലാഭികേ യഥേ വാങ്ഗ് ഭവിഷ്യതി. എനിക്കും ആ പ്രഭുവിന്റെ അനുഗ്രഹം കിട്ടുന്നതിനു് എന്തു
ഭസന്മേ അമ്ബ സക്ഥി മേ ശിര�ോമേ വീവ വേണമെങ്കിലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണു്.
ഹൃഷ്യതി വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.7) 3) ഇവിടെ വൃഷാകപി പ്രകൃതിയെ 'അമ്ബാ' എന്നു
ഹേ മംഗളകാരിയായ പ്രിയപത്‌നീ! നീ പറഞ്ഞതു പ�ോ സംബ�ോധന ചെയ്തിരിക്കുന്നതിനാല്‍ ഇവിടുത്തെ
ലെ നടക്കട്ടെ. ഹേ പ്രിയേ! എന്റെ കീര്‍ത്തിക്കു നിദാനം ഉദ്ദേശം പ്രകൃതി എനിക്കു് സ്ത്രീയല്ല മാതാവാണെന്നാണു്.
നീയാണു്. നിന്റെ ഗൗരവഗാഥകള്‍ എന്നെ അത്യധികം ഭ�ോഗ്യവസ്തുവല്ല മറിച്ചു് ആദരണീയയാണെന്നാണു്. അമ്മ
വികാരപരവശനാക്കുന്നു. അംഗപ്രത്യംഗം ഞാന്‍ ഔന്ന യില്‍ നിന്നു് ആവശ്യമുള്ളതെല്ലാം നേടാന്‍ ശ്രമിക്കുന്നു
ത്യത്തിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ശരിയാണു് എന്നുമാണു് വൃഷാകപി പറയുന്നതും. ആ വിധത്തില്‍ ചി
ഞാന്‍ സര്‍വ്വരിലും ശ്രേഷ്ഠനും ഭവതി എന്റെ പ്രിയതമ ന്തിച്ചാലും സകലരേയും സഹായിക്കുന്ന പ്രകൃതി 'സുലാ
യുമാണു്. ഭിക' തന്നെയാണു്. പ്രകൃതിയെ ഈ രീതിയില്‍ കാണു
ന്നവര്‍ക്കു് പ്രശസ്തിയും പ്രേമവും കൈവരിച്ചു് ഉന്നതിയു
ഈ മന്ത്രഭാഗം സായണന്‍ വ്യാഖ്യാനം ചെയ്തിരി
ടെ ഉത്തുംഗപദവിയില്‍ എത്താന്‍ സാധിക്കും.
ക്കുന്നതു് വൃഷാകപിയുടെ ഉത്തരമായിട്ടാണു്. അതിന്റെ
പ്രധാന കാരണം 'അമ്ബാ' എന്ന പദപ്രയ�ോഗമാണു്. ഭാവാര്‍ഥം:- പ്രകൃതിയെ മാതാവായികണ്ടു് ജീവാത്മാക്ക
എന്നാല്‍ തിലകന്റെ അഭിപ്രായം 'അമ്ബാ' ശബ്ദം സ്നേ ള്‍ പ്രകൃതി മാതാവിന്റെ നിയമങ്ങളനുസരിച്ചു് സന്തുഷ്ട
ഹവും ആദരവും വ്യജ്ഞിപ്പിക്കുന്ന അവ്യയരൂപമായും രായി ജീവിക്കണമെന്നര്‍ഥം.
ഗൃഹിക്കാമെന്നാണു്. തിലകന്റെ അഭിപ്രായം മാനിച്ചാ ഇന്ദ്രന്‍
ണു് 8-ാം മന്ത്രത്തിന�ോട�ൊപ്പം 7-ാം മന്ത്രവും ഇന്ദ്രന്‍ പറ 8. കിം സുബാഹ�ോ സ്വങ്ഗുരേ പൃഥുഷ്‌ട�ോ പൃഥു
യുന്നതായി പറഞ്ഞിരിക്കുന്നതു്. സായണന്‍ വൃഷാകപി ജാഘനേ കിം ശൂരപത്‌നീ നസ്ത്വമഭ്യമീഷി വൃഷാ
യുടെ വാക്കുകളായി ഈ മന്ത്രത്തിന്റെ ഉത്തരാര്‍ധമായ കപിം വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.8)
'ഭസന്മേ അമ്ബ സക്ഥി' എന്നു തുടങ്ങുന്ന മന്ത്രത്തിനു
ഇന്ദ്രന്‍ ഇന്ദ്രാണിയ�ോടു പറയുന്നു. ഹേ, ഉത്തമബാഹുക്കളും
ക�ൊടുത്തിരിക്കുന്ന അര്‍ഥം തികച്ചും അനാവശ്യവും
മന�ോഹരമായ അംഗുലികളും സമൃദ്ധമായ കേശഭാരവും വി
അശ്ലീലഭരിതവും അസ്വഭാവികവുമാണു്. ഒരു പുത്രനും
ശാലനിതംബങ്ങളുമുള്ള മന�ോഹരിയായ ഇന്ദ്രാണീ, നീ
അമ്മയ�ോടു് ഒരിക്കലും പറയാനാകാത്ത വാക്യങ്ങളാണു്
വൃഷാകപിയ�ോടെന്തിനിത്ര ശത്രുതയും ക�ോപവും കാണി
'മേ മമ പിതുഃ ത്വദീയ�ോ ഭസത്...' എന്നു തുടങ്ങുന്ന
ക്കുന്നു. നീ വീരനും അജയ്യനുമായ എന്റെ - ഇന്ദ്ര പത്നി
സായണഭാഷ്യഭാഗം. ഒപ്പം 'ക�ോകിലാദിഃ പക്ഷി തദ്വത്
യാണു്. എന്നിട്ടും അതു നീ ഓര്‍ക്കാതെ വൃഷാകപിയെ
ഹൃഷ്യതി ഹര്‌ഷയതു' എന്ന ഭാഗം പക്ഷിക്കു് തുല്യം
എന്തിനിങ്ങനെ വെറുക്കുന്നു.
എന്നര്‍ഥത്തിനു പകരം 'വി ഹൃഷ്യതി ഇവ - നൃത്യ - സാ'
എന്നു പറഞ്ഞിരുന്നെങ്കില്‍ അധികം ഉപയുക്തവും അനു നീ സുന്ദരിയാണു്. ആകര്‍ഷണീയയാണു്. അംഗപ്ര
യ�ോജ്യവുമായിരുന്നേനെ. ത്യംഗം മന�ോഹരിയാണു്. അതില�ൊക്കെ ഉപരിയായി
ലുട്‌വിങ് ഈ മന്ത്രത്തെ മുന്‍മന്ത്രത്തിനു് സമാന വൃഷാകപി നിന്നെ മാതൃഭാവത്തില്‍ സമുചിതമായി ആദ
മായി ഇന്ദ്രാണിയുടെ വാക്കുകളായി വ്യാഖ്യാനിച്ചിരിക്കു രിക്കുന്നുമുണ്ടു്. ഇതില്‍ കൂടുതല്‍ അഭിമാനിക്കാനെന്തു
ന്നതു് വൃഷാകപിയുടെ അപരാധങ്ങള്‍ കാരണം എന്റെ വേണം? നമ്മുടെ പുത്രന്‍ വൃഷാകപി എത്ര ഉത്കൃഷ്ടനും
അംഗപ്രത്യംഗം ക്രോധത്താല്‍ വിറക്കുന്നു എന്നാണു്. സമര്‍ഥനുമാണു്.
എന്നാല്‍ ആ അവസ്ഥയില്‍ 'സുലാഭികേ' എന്ന സ്ത്രീലിംഗ ഇത�ൊക്കെയിരിക്കട്ടെ ഭവതി തന്നെ പറഞ്ഞില്ലേ
സംബ�ോധന ആരെ ഉദ്ദേശിച്ചുള്ളതാണെന്ന ച�ോദ്യമുണ്ടാ എന്റെ പതി ഇന്ദ്രന്‍ സര്‍വരിലും ശ്രേഷ്ഠനാണെന്നു്. അങ്ങ
വുന്നു. ഇനിയാകട്ടെ വൃഷാകപിയുടെ ഉത്തരമായും ഈ നെയെങ്കില്‍ 'നമ്മുടെ മകന്‍ സത്യത്തില്‍ വൃഷാകപി
മന്ത്രം ഭാഷ്യം ചെയ്തിട്ടുണ്ടു്. അതു് ഈ വിധമാണു്. തന്നെ' യെന്ന് ഭവതി അഭിമാനിക്കുകയല്ലേ വേണ്ടതു്?
അവന്‍ എല്ലാ വിഷയവാസനകളെയും ആട്ടിയ�ോടിക്കുന്ന
1. വൃഷാകപി പറയുന്നു. ഹേ മാതാ! സകല ഐശ്വര്യ
ശക്തിശാലിയാണു്.
ങ്ങളും നല്കുന്ന പ്രിയ മാതാവേ! അമ്മ പറഞ്ഞതുപ�ോലെ
തന്നെയാകട്ടെ. അങ്ങു് ഉത്തമ ഐശ്വര്യവതിയും സകല ഭാവാര്‍ഥം:- പ്രകൃതിയുടെ സ്ത്രീരൂപം അത്യന്തഹൃദയഹാ
സമ്പദ്‌സമൃദ്ധയും കീര്‍ത്തിമതിയും എല്ലാവര്‍ക്കും ആശ്ര രിയാണെങ്കിലും അവര്‍ മഹാപ്രഭുവിന്റെ പത്നിയാണു്.
യസ്ഥാനവും സകലരുടെയും അഭ്യുദയകാംക്ഷിയുമാണു്. മനുഷ്യര്‍ക്കു് അവര്‍ അമ്മ തന്നെയാണു്.
സകല അളവുകളുടേയും ബ�ോധം പ്രകാശത്തിന്റെ ഒടുങ്ങാത്ത കിരണങ്ങളില്‍ സദാ യാത്രചെയ്യുന്നു. (ഋഗ്വേദം 1.50.1-13)
22 555 | 22 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പദാര്‍ഥം:- സുഹാബ�ോ = ഉത്തമവും മന�ോഹരവുമായ യരുമായിരുന്നു. പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന
കൈകളുള്ള, സ്വങ്ഗുരേ = സുന്ദരമായ വിരലുകളുള്ള, പൃഥു രീതിയാണിതു്.
ഷ്‌ട�ോ = സമൃദ്ധമായ കേശഭാരമുള്ള, പൃഥുജാഘനേ = വിശാ ഭാവാര്‍ഥം:- യജ്ഞങ്ങളിലും, യുദ്ധങ്ങളിലും വരെ പതി
ലമായ നിതംബമുള്ളവള്‍, കിമ് = എന്തിന്, ശൂരപത്‌നി = യ�ോട�ൊപ്പം സഹായികളായി ജീവിച്ച ധര്‍മപത്നിമാര്‍ ബാ
പരാക്രമിയായ ഭര്‍ത്താവുള്ളവള്‍, ത്വമ് = ഭവതി, വൃഷാക ഹ്യസൗന്ദര്യത്തിലും വിഷയസുഖങ്ങളിലും ശ്രദ്ധിക്കാ
പിമ് = വൃഷാകപിയ�ോട്, അഭ്യമീഷി = വെറുക്കുന്നു, വിശ്വ തെ ധര്‍മിഷ്ഠരും ധൈര്യശാലികളുമായി പ്രസിദ്ധി നേടി
സ്മാത് = സര്‍വരിലും, ഉത്തരഃ= ശ്രേഷ്ഠന്‍. യിരുന്നു.
ഇന്ദ്രാണീ പദാര്‍ഥം:- പുരാ = പുരാതനകാലത്തു്, ഹ�ോത്രം = യജ്ഞ
9. അവീരാമിവ മാമയം ശരാരുരഭിമന്യതേ. ങ്ങള്‍ക്കു്, സംഗച്ഛതിസ്മ = പതിയ�ോട�ൊപ്പം പ�ോയി
ഉതാഹമസ്മി വീരിണീന്ദ്രപത്‌നീ മരുത്‌സഖാ രുന്നു, സമനം വാവ = യുദ്ധത്തിലും പങ്കെടുത്തിരുന്നു, ഭജാ
വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.9) മ�ോവീവമീശ്വരമ് = ജീവിതവിജയത്തിനായി ഇരുവരും
ഇത്രയെല്ലാം ശ്രേഷ്ഠമായ എന്നെ അബലയായിക്കാണു ചേര്‍ന്നു് സര്‍വേശ്വരപൂജയും ഭജനവും ചെയ്തിരുന്നു.
കയാണു് എന്നു് ഇന്ദ്രാണി ക�ോപത്തോടെ പറയുന്നു. സക ഇന്ദ്രന്‍
ല വാസനകളെയും സംഹരിക്കാന്‍ കഴിവുള്ള ഞാനെങ്ങ 11. ഇന്ദ്രാണീമാസു നാരിഷു സുഭഗാമഹമശ്രവമ്.
നെ അശക്തയാകും. നിശ്ചയമായും ഞാന്‍ ശക്തിശാ നഹ്യസ്യ അപരംചന ജരസാ മരതേ
ലിയും വീരപുത്രന്റെ മാതാവുമാണു്. ഈ മരുത്-പ്രാണന് പതിവിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.11)
-എന്റെ മിത്രമാണു്. ഞാന്‍ ഇന്ദ്രപത്നിയാണെന്നു്
എല്ലാ സ്ത്രീകളിലും വച്ചു് ഇന്ദ്രാണിയാണു് ഏറ്റവും സുഭഗ
ആര്‍ക്കാണറിയാത്തതു്. എന്നിട്ടും വൃഷാകപി എന്നെ
എന്നാണു് ഞാന്‍ കേട്ടിരിക്കുന്നതു്. ഭവതിയുടെ ഭര്‍ത്താവു്
ഇങ്ങനെ അവഹേളിക്കുന്നതു് എനിക്കസഹ്യമാണു്.
അജരനും അമരനുമായി (വാര്‍ധക്യവും മരണവും) ദീര്‍ഘ
ഭാവാര്‍ഥം:- ഇവിടെ ഇന്ദ്രപത്നി എന്നു പറഞ്ഞു് പ്രകൃതി കാലം ജീവിക്കുന്നു. അതുപ�ോലെ ഭവതിയും. സര്‍വ്വശ്രേഷ്ഠ
സ്വയം ആത്മസ്തുതി നടത്തുകയാണു്. വൃഷാകപി ഇന്ദ്രാ നായ ഇന്ദ്രന്റെ പത്നിയും അങ്ങനെതന്നെയാവണമെന്നാ
ണിയെ ഇന്ദ്രപത്നിയായിക്കണ്ടു് തന്റെ മാതാവായി ണെന്റെ ആഗ്രഹം. നിന്നെ സ്നേഹിക്കുകയും ആദരിക്കു
സ്‌നേഹാദരങ്ങള്‍ നല്കുന്നുണ്ടു്. 'മരുത് സഖാ' ശബ്ദവും കയും ചെയ്യുന്ന എനിക്കു് നീ വൃഷാകപിയ�ോടു് കാണിക്കു
വലിയ മഹത്വമുള്ള പദവിയുള്ള, ഈ മരുത് - പ്രാണന്‍ ന്ന അന്യായവും ക്രൂരതയും അംഗീകരിക്കാനാകുന്നില്ല.
തന്നെയാണു്. വൃഷാകപിയെ വാസനകളില്‍ നിന്നെല്ലാം അതെനിക്കസഹ്യമാണു്.
അകറ്റി രക്ഷിച്ചുനിര്‍ത്തുന്നതു് വീരാംഗനയായ പ്രകൃതി പ്രഭു ഇന്ദ്രനാണ് 'ഇന്ദ്രാണീ' പ്രകൃതിയാണു്. അവള്‍ പ്രഭു
തന്നെയാണു്. ആ പുത്രന്‍ വീരനും വിഷയവാസനകളില്‍ വിന്റെ പത്നിക്കു് തുല്യമാണു്. നീയെത്ര സൗഭാഗ്യവ
ആകൃഷ്ടനാകാത്തവനുമാണു്. തിയും അനുഗ്രഹീതയുമാണു്. മറ്റുള്ള മനുഷ്യരായ പതി
പദാര്‍ഥം:- അയം ശരാരു = വിഷയവാസനകളെ സംഹ പത്നിമാര്‍ ജരാനര ബാധിച്ചു് കഷ്ടതകള്‍ അനുഭവിച്ചു്
രിക്കാന്‍ ശക്തിയുള്ളവള്‍, മാമ് = എന്നെ, അവീരാം ഇവ മൃത്യുവിനിരയാകുമ്പോള്‍, നീ ചിരഞ്ജീവിയായി സൗഭാ
= അബലയും അശക്തയുമായി, അഭിമന്യതേ = കരുതു ഗ്യവതിയായി ജീവിക്കുന്നതിന്റെ മഹത്വം നിന്റെ പതി
ന്നു. ഉത = തീര്‍ച്ചയായും, വീരിണീ അസ്മി = ഉത്കൃഷ്ടപു യായ പ്രഭുവിന്റെ അനുഗ്രഹമാണെന്നറിയുക.
ത്രന്റെ മാതാവാണു്. മരുത് = പ്രാണന്‍, സഖാ = മിത്രം. പദാര്‍ഥം:- അഹം = ഞാന്‍, സുഭഗ = എല്ലാവരെക്കാളും
ഇന്ദ്രാണീ സൗഭാഗ്യവതീ, അശ്രവം = കേട്ടിരിക്കുന്നു, അസ്യ =
10. സംഹ�ോത്രം സ്മ പുരാ നാരീ സമനം വാവ ഗച്ഛതി. ഇവളുടെ, പതി = സ്വാമി - ഇന്ദ്രന്‍, അപരം ചന = അന്യ
വേധാ ഋതസ്യ വീരിണീന്ദ്രപത്‌നീ മഹീയതേ ഭര്‍ത്താക്കന്മാരേപ്പോലെ, ജരസാ = വാര്‍ദ്ധക്യവും ജരാ
വിശ്വസ്മാദിന്ദ്ര ഉത്തരഃ.. (ഋഗ്വേദം 10.86.12) നരകളും ബാധിച്ചു്, ന മര്ത്ത = മരിക്കുന്നില്ല. (തുടരും)
ധര്‍മല�ോപം സംഭവിക്കുന്നതിനുമുമ്പുള്ള പ്രാചീനയുഗ
ത്തില്‍ പത്നി, പതിയ�ോട�ൊപ്പം യജ്ഞവേദിയിലും മഹാ
യുദ്ധരംഗത്തും സഹായിയായി സദാ അനുഗമിച്ചിരുന്നു.
അതായത്, 'ഇത്ഥം യുദ്ധൈശ്ച യജ്ഞൈശ്ച ഭജാമ�ോ വി
വമീശ്വരം' എല്ലാ വിജയത്തിനും വേണ്ടി പതിപത്നിമാര്‍
ഒരുമിച്ചു് ഈശ്വരഭജനം നടത്തിയിരുന്നു എന്നര്‍ഥം.
വീട്ടുകാര്യങ്ങളും ഗൃഹസ്ഥാശ്രമധര്‍മങ്ങളും കൃത്യമായി
അനുഷ്ഠിച്ചിരുന്നതു് പത്നിമാരാണു്. യജ്ഞകര്‍മങ്ങള്‍ നി
ഷ്ഠയ�ോടെ ചെയ്തിരുന്നതിനാല്‍ അവരുടെ മക്കള്‍ വിജു (ഭഗവദ്ഗീത 13.19)
ഗീഷുകളും ധൈര്യശാലികളുമായിരുന്നു. ജിതേന്ദ്രിയരായ
പുരുഷന്മാരുടെ ഭാര്യമാര്‍ മഹിമാമയികളും സര്‍വാദരീണ
अहा मिमानो आक्तुभिः... (ऋग्वेद १.५॰.७) കിരണങ്ങളാല്‍ അളക്കപ്പെടുന്ന ദിനങ്ങള്‍... (ഋഗ്വേദം 1.50.7)
आर्षनादम |् 23 | 555
ARSHANADAM 555 SEPTEMBER - 2019 23
തി ഈ
ിയപ ങ
ക്
് ല ശബ്ദക�ോശസമീക്ഷ
ക്
കം മുതല്‍
തൃക്കണ്ണമംഗല്‍ വിശ്വംഭരന്‍
പുത
24 555 | 24 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
തു്. പദത്തിനു് ശേഷം വരുന്ന അനുഷ്ടുപ് ഛന്ദസ്സിലുള്ള കം, അംശുമത്ഫലാ, അംശുമാന്‍ എന്നിങ്ങനെയാണു്.
ശ്ലോകരൂപം മൂന്നുനാലാവൃത്തി മനസ്സിരുത്തി വായിച്ചാല്‍ 'വാഴ' യുടെ പര്യായം കിട്ടാന്‍ 'അംശുമത്ഫലാ' ന�ോക്കേ
ഈണത്തിന്റെ ചരടില്‍ കുരുങ്ങി പദങ്ങള്‍ ഒന്നിനു് ണ്ടിയിരിക്കുന്നു. എന്നാല്‍ പ്രകൃതമായ ഹൃദിസ്ഥനിഘണ്ടു
പിറകെ ഒന്നായി ഓര്‍മയില്‍ വരും. ഉചിതമായതു് തിര വിലാകട്ടെ, ഞെട്ടുകള്‍ വ്യവഹാരഭാഷയില്‍ നിന്നേ
ഞ്ഞെടുക്കുകയേ വേണ്ടൂ. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വരൂ. അറിയാവുന്നതില്‍ നിന്നും അറിയാന്‍ പാടില്ലാത്ത
ഒന്നോ രണ്ടോ വരികള്‍ ഓര്‍മയില്‍ വച്ചാല്‍ മതിയാകും തിലേക്കു്, അതായത് വാക്കില്‍നിന്നും അര്‍ഥത്തിലേ
കൂടുതല്‍ കൂടുതല്‍ അവഗാഹം വേണമെന്നുള്ളവര്‍ക്കു് ക്കും അര്‍ഥത്തില്‍ നിന്നും വാക്കിലേക്കുമുള്ള (തിരിച്ചും
താഴ�ോട്ടു് താഴ�ോട്ടു് പ�ോകുവാനും കഴിയും. മറിച്ചും) വഴികളെ പറയുന്ന ഒരു നിഘണ്ടുവിന്റെ ഒരു
ശ്വാസ�ോച്ഛ്വാസത്തിന്റെ താളമുള്ള അനുഷ്ടുപ്പാണു് എളിയ തുടക്കം കൂടിയാണിതു്. (റിവേഴ്സ് ഡിക്ഷ്ണറിയെന്നു്
ഇതില്‍ സ്വീകരിച്ചിരിക്കുന്ന വൃത്തം. പ്രസിദ്ധമായ ഭഗ ആംഗലേയ പദം.)
വദ്ഗീതാശ്ലോകം പോലെ എന്നു് പറയാം. ഇടയില്‍ ഗതാനുഗതികത്വം
പാദപൂരണത്തിനായുള്ള നഞ്ഞുപദങ്ങള�ോ 'ചവൈതുഹി' പൂര്‍വഗ്രന്ഥങ്ങളില്‍ നിന്നും പകര്‍ത്തുക - നിഘണ്ടുക്കളെ
യ�ോ ഒന്നും തന്നെയില്ല. പദങ്ങളെല്ലാം നിര്‍ദ്ദേശികാ സംബന്ധിച്ചിടത്തോളം പൊതുനയമാണു് അതുമൂലം
ഏകവചത്തില്‍ സ്വതന്ത്രമായി നില്ക്കുന്നു. സമുച്ചയം ഇവിടെ സംഭവിച്ചത�ോ? ബൈബിളിനെ അടിസ്ഥാനമാ
പ�ോലും ഒഴിവാക്കിയിരിക്കുകയാല്‍ പദസ്വരൂപം അന്യൂ ക്കി നാല�ോളം മഹാകാവ്യങ്ങള്‍ ഉണ്ടു് നമുക്കു്. എന്നിട്ടും
നമായി നില്‍ക്കുകയാണിവിടെ. അതുമൂലം അന്വയ നമ്മുടെ പര്യായക�ോശങ്ങളില്‍ യേശുക്രിസ്തുവിനു് രണ്ടു്
ത്തിന്റെ പ്രശ്നമില്ല വാക്കുകള്‍ ഒരു പ്രത്യേകരീതിയില്‍ പര്യായം ആരും ക�ൊടുത്തിട്ടില്ല. കാരണം പൂര്‍വഗ്രന്ഥ
അടുക്കിയിരിക്കുന്നതുമൂലം ഛന്ദസ്സ് അതിലേക്കു് ആവാ ങ്ങളില്‍ അതു് ഇല്ലെന്നു് തന്നെ. എന്നാല്‍ ഈ കൃതിയി
ഹിക്കപ്പെടുകയാണു് ചെയ്യുന്നതു്. ക്രമം മാറ്റിയാലതു് ലാകട്ടെ, യേശുദേവന്‍, മുഹമ്മദ് നബി, ചട്ടമ്പിസ്വാമികള്‍,
പദ്യമല്ലാതെയായി, അതിനാല്‍ പദ്യഭാഷ പഥ്യമല്ലാത്ത ശ്രീനാരായണഗുരു, സത്യസായിബാബ തുടങ്ങിയവര്‍
വര്‍ക്കും ഇതു് സ്വീകാര്യമാകും, ഒരു ഉദാഹരണം ന�ോക്കൂ. ക്കും പര്യായങ്ങള്‍ ക�ൊടുത്തിട്ടുണ്ടു്. ഹിന്ദു ഇസ്ലാം ക്രി
*************************************************** സ്ത്യന്‍ മതങ്ങള്‍ കര്‍ത്താവു്, ദൈവം, ഈശ്വരന്‍, ബ്രഹ്മം
ശിവന്‍:- ശംഭു; ഗംഗാധരന്‍; ചന്ദ്ര-
എന്നീ പദങ്ങള്‍ക്കു് നല്കിയിരിക്കുന്ന അര്‍ഥം ഏതാണ്ടു്
ശേഖരന്‍; പരമേശ്വരന്‍
ഒന്നുതന്നെയെന്നു് ത�ോന്നും വിധമാണു്. എന്നാല്‍ ഈ
ഗിരീശന്‍; ഗിരിശന്‍; ഭര്‍ഗന്‍;
വാക്കുകള്‍ക്കു് വ്യാഖ്യാനത്തിന്റെ അര്‍ഥതലത്തില്‍ഉള്ള
പിനാകീ; കൃത്തിവാസസ്സ്
ഭേദം ശ്രദ്ധേയമാണു്. ഇ. സെയ്നു ദ്ദീന്‍ പ്രസിദ്ധീകരിച്ച
സര്‍വജ്ഞന്‍; ധൂര്‍ജടി; നീല- അറബി മലയാളം പര്യായനിഘണ്ടുവില്‍ ദെയ്‌വം എന്ന
ല�ോഹിതന്‍; ത്രിപുരാന്തകന്‍ പദത്തിനു് ക�ൊടുത്തിരിക്കുന്ന 60 പദങ്ങളും ഹിന്ദുക്കള്‍
വ്യോമകേശന്‍; ഭവന്‍; രുദ്രന്‍; ദേവന്മാര്‍ക്കും ഈശ്വരനും നല്കുന്ന അര്‍ഥത്തില്‍ പ്രയ�ോ
ഭൂതേശന്‍; പ്രമഥാധിവന്‍ ഗിച്ചു വരുന്നവയാണു്. സാധാരണ വ്യവഹാരത്തില്‍
(പര്യായക�ോശങ്ങളിലും) നമ്മള്‍ ദേവന്‍, ദേവത, ദൈവം
വിരൂപാക്ഷന്‍; മൃഡന്‍; മൃത്യും-
എന്നീ പദങ്ങള്‍ കൃത്യമായ അര്‍ഥബ�ോധത്തോടു് കൂടിയ
ജയന്‍; സ്ഥാണു; മഹേശ്വരന്‍.
ല്ല, പ്രയ�ോഗിക്കാറ്, വളരെ ഉദാസീനമായി ഇവയെല്ലാം
തുടങ്ങി 44 വാക്കുകള്‍. അതിനു ശേഷം പദങ്ങളെ ഒന്നാണെന്നു ധരിക്കുന്നു. ഇതു മൂലം ഹിന്ദുക്കള്‍ മുപ്പത്തി
പിരിച്ചു അക്കമിട്ടും പറഞ്ഞിട്ടുണ്ടു്. പര്യായങ്ങള്‍ വസ്തുവി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന പ്രാകൃതരാണെ
ന്റെ വിവിധ ധര്‍മങ്ങളെ പ്രകാശിപ്പിക്കുന്നവയാകയാല്‍, ന്നും മറ്റും ഉള്ള ചിന്താകാലുഷ്യം സമുദായത്തില്‍ വളരു
ഒരു വസ്തുവിന്റെ പര്യായങ്ങളിലൂടെ ആ വസ്തുവിനെ ന്നു. എന്നാല്‍ ഹൃദിസ്ഥ നിഘണ്ടുവിലാകട്ടെ, ഇവയില്‍
കുറിച്ചുള്ള ഒരു ആശയചിത്രം മെനഞ്ഞെടുക്കാം. ഈ ഓര�ോന്നിന്റെയും അര്‍ഥതലങ്ങള്‍, വ്യക്തമാക്കുകയും
ആശയചിത്രം മനസ്സിലുണ്ടായാല്‍ പിന്നെ പര്യായങ്ങള്‍ അവ പ്രത്യേകം പ്രത്യേകം ശീര്‍ഷകങ്ങളില്‍ ക�ൊടുക്കു
ഓര്‍മ വിട്ടു് പ�ോവുകയില്ല. ഇതാണിവിടത്തെ മനഃശാസ്ത്രം. കയും ചെയ്തിട്ടുണ്ട്. ഇതുമൂലം ഭാഷ പ്രയ�ോഗിക്കുന്നവരില്‍
ഹൃദിസ്ഥനിഘണ്ടുവിനു് സവിശേഷതകള്‍ ഇനിയുമുണ്ടു് ചിന്താപരമായ തെളിച്ചം ഉണ്ടാവുകയും ഹിന്ദു, ക്രിസ്ത്യന്‍
പലതും. ഇസ്ലാമാദി മതങ്ങളിലെ ദൈവ-ദേവ-ഈശ്വരദര്‍ശനം
ഞെട്ടും മ�ൊട്ടും ബ്രഹ്മപദമായി പരിണമിക്കുന്ന അദ്വൈതവികാസം
തായ്പ്പദമാകുന്ന ഞെട്ടില്‍ വിടരാന്‍ കാത്തുനില്‍ക്കുന്ന അതിനാല്‍ സാധിക്കുകയും ചെയ്യുന്നു. ഇതുപ�ോലെ തന്നെ
മ�ൊട്ടുകളായി പര്യായപദങ്ങളെ കല്പിക്കുന്നു. ഇത്തരം പരി അസുരന്‍, രാക്ഷസന്‍, കാട്ടാളന്‍, പിശാചു്, ജിന്നു് എന്നീ
ഗണന ക�ൊടുക്കുന്നതു് നിലവിലുള്ള പര്യായ നിഘണ്ടു പദങ്ങള്‍ തമ്മില്‍ എതു് വിധം ബന്ധപ്പെട്ടും വ്യത്യാസ
ക്കള്‍ സൃഷ്ടിക്കുന്ന ചില അസൗകര്യങ്ങള്‍ പരിഹരിക്കു പ്പെട്ടും നിലകൊള്ളുന്നു എന്നും വ്യക്തമാകും. ഒരു ഉദാഹ
വാനാണു്. നമ്മുടെ പര്യായ നിഘണ്ടുക്കളില്‍ പലതിലും രണം നേക്കൂ. ദേവന്മാരും ഈശ്വരനും ഒന്നല്ല, ഭൂമിയില്‍
ഞെട്ടുകള്‍ അടുക്കിയിരിക്കുന്നതു് അംശം, അംശു, അംശു മനുഷ്യര്‍ എന്നതുപ�ോലെ ദേവല�ോകത്തെ (പ്രകാശ
् ...
भूरण्यन्तं जनान अन ु (ऋग्वेद १.५॰.६) ഒടുങ്ങാത്ത നന്മകളെ തലമുറകളിലേക്കു് കൈമാറുക... (ഋഗ്വേദം 1.50.6)
आर्षनादम |् 25 | 555
ARSHANADAM 555 SEPTEMBER - 2019 25
മാനമായ സൂക്ഷ്മല�ോകത്തെ) പ്രജകളാണിവര്‍. (ദിവൗ പദത്തോടു് ഇരിപ്പിടം എന്നര്‍ഥം വരുന്ന പദം ചേ
കസ്സ് ) ഇവരരുടെ പാദം ഭൂമിയില്‍ സ്പര്‍ശിക്കില്ല. (ദിവി ര്‍ത്താല്‍, സമുദ്രം എന്നര്‍ഥമുള്ള പദമാകും. ജല + ധി =
സദന്‍) നാശമില്ലാത്തവരും (അമരര്‍) ബ�ോധസ്വരൂപന്മാ ജലധി - സമുദ്രം, അംബു + ധി = അംബുധി - സമുദ്രം
രും (വിബുധര്‍) പ്രകാശമാനന്മാരുമായ ഇവര്‍ക്കു് ഭൗതിക ഇതുപ�ോലെ ജലശബ്ദത്തോടു തന്നതു് എന്നര്‍ഥം ഉള്ള
ശരീരമില്ലാത്തതിനാല്‍ പ്രായം ഇവരെ ബാധിക്കുന്നില്ല. ദം എന്ന പദം ചേര്‍ന്നാല്‍ മേഘം എന്നര്‍ഥമുള്ള പദ
(നിര്‍ജരര്‍, ത്രിദശര്‍) ശരീരസാധാരണമായ ക്ഷീണം മാകും. ജല + ദം = ജലദം - മേഘം, അംബു + ദം = അംബു
സംഭവിക്കായ്കയാല്‍ ഇവര്‍ സദാ ഉണര്‍വുള്ളവരായിരി ദം - മേഘം, ജലശബ്ദത്തോടു ജനിച്ചതു് എന്ന അര്‍ഥ
ക്കുന്നു. (അസ്വപ്നര്‍) അമൃതമാണിവരുടെ ആഹാരം (അമൃ ത്തില്‍ ജം എന്ന പദം ചേര്‍ന്നാല്‍ താമര എന്നര്‍ഥം ഉള്ള
താന്ധസ്സ് ) സദാ ആകാശത്തു (പ്രകാശല�ോകത്തു് ) പദമാകും. ജല + ജം = ജലജം - താമര.
സഞ്ചരിക്കുന്നു. (ദിവിഷത് ) ഭൂല�ോകത്തുനിന്നും പുണ്യം
സമ്പാദിച്ചെത്തുന്ന മനുഷ്യര്‍ക്കു് ദേവന്മാരാകാം. പക്ഷേ,
വര്‍ണശുദ്ധി
ഇടയില്‍ നഞ്ഞുപദങ്ങളില്ലാതെ (നിഷേധത്തെ കാട്ടുവാ
പുണ്യക്ഷയം സംഭവിച്ചാല്‍ വീണ്ടും ഭൂമിയിലേക്കു തന്നെ
നുള്ള 'ന' കാരാര്‍ഥങ്ങള്‍) വാക്കുകളെ വൃത്തനിയമം അനു
വരും. കശ്യപപ്രജാപതിക്കു് അദിതിയിലുണ്ടായ സന്താ
സരിച്ചു് അടുക്കിയിരിക്കുന്നതിനാല്‍, വാക്കുകളിലെ
നങ്ങളാണത്രെ ഇവര്‍. (ആദിതേര്‍) മുപ്പത്തിമുക്കോടിയു
ഹ്രസ്വദീര്‍ഘങ്ങള്‍ പ�ോലും തെറ്റില്ല. ഉദാഹരണത്തി
ണ്ടെന്നാണു് കണക്കു്. ഇവര്‍ക്കൊരു സാമൂഹ്യജിവിതവും
നു് കുചം, കൂചം ഈ രണ്ടുപദങ്ങളും മുലയെന്നു് അര്‍ഥം
ഉണ്ടു്. ദേവേന്ദ്രനാണു് രാജാവ് മനുഷ്യരെപ്പോലെ രാഗ
വരുന്ന പദങ്ങളാണു്. ഇതിലേതു് ശരിയെന്നു് സംശയം
ദ്വേഷാദികള്‍ക്കു അടിപ്പെട്ടു പല കര്‍മങ്ങളിലും വ്യാപരി
വരാം. കുചം, വക്ഷോരുഹം, കൂചം, സ്തനം, ക�ൊങ്ക, പയ�ോ
ക്കുന്നു. അബദ്ധങ്ങളില്‍ ചാടുമ്പോള്‍ മഹാവിഷ്ണു സഹായ
ധരം... ഈ വൃത്തബദ്ധത രണ്ടും ശരിയെന്നു് പഠിതാവി
ത്തിനെത്തുകയാണു് പതിവു്. തുല്യശക്തിയുള്ള അസുര
നു് ബ�ോധ്യമാകും. മറ്റൊരു പ്രധാനപ്പെട്ട സവിശേഷത
ന്മാരാണു ശത്രുക്കള്‍. വിദ്യാധരന്മാര്‍, യക്ഷന്മാര്‍, രക്ഷസ്സു
2500 ഓളം ഞെട്ടുകളും 35000ത്തോളം മ�ൊട്ടുകളുമുള്ള
കള്‍, ഗന്ധര്‍വന്മാര്‍, കിന്നരന്മാര്‍, സിദ്ധന്മാര്‍, ഭൂതങ്ങള്‍
ഈ നിഘണ്ടുവിലെ ഞെട്ടുകള്‍ക്കു് തുല്യമായ ഇംഗ്ലീഷ്
തുടങ്ങി പല ഗണങ്ങളാണിവര്‍. പഞ്ചഭൂതങ്ങള്‍ ഇവ
പദവും ക�ൊടുത്തിരിക്കുന്നു എന്നുള്ളതാണു്.
രുടെ നിയന്ത്രണത്തിലാണു്. മനുഷ്യര്‍ ചെയ്യുന്ന യാഗങ്ങ
ളിലെ ഹവിര്‍ഭാഗം സ്വീകരിച്ചുക�ൊണ്ടു് ഇവര്‍ ഭൂമിയില്‍ പദങ്ങളുടെ അര്‍ഥവിന്യാസത്തോടുള്ള പ്രണയം
യഥാകാലം മഴപെയ്യിക്കുകയും മറ്റും ചെയ്യുന്നു. ക്രിസ്തുമത സ്കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്തേ പ്രത്യക്ഷമായി
വിശ്വാസ പ്രകാരമുള്ള മാലാഖമാരും ഇസ്ലാമിന്റെ മലക്കു രുന്നു എന്നില്‍. എന്നാല്‍ അല്പം അശ്രദ്ധയ�ോടെയും
കളും ഒരര്‍ഥത്തില്‍ ഇവര്‍ തന്നെ. എന്നാല്‍ ഒട്ടൊക്കെ ശ്രദ്ധയ�ോടെയും ആ പ്രണയത്തെ
ഈ നിഘണ്ടുവിന്റെ രൂപത്തിലെത്താന്‍ കാലത്തോ
അറിയപ്പെട്ട എല്ലാറ്റിന്റെയും ഗുണകര്‍മസ്വഭാവങ്ങ
ടൊപ്പം ഞാനും അല്പം കഷ്ടപ്പെട്ടിട്ടുണ്ടു്. സത്യത്തില്‍
ള്‍ക്കു് പിന്നിലുള്ള സത്യസ്വരൂപം ഈശ്വന്റേതാണു്.
അതു് നിഘണ്ടു എഴുതിത്തയ്യാറാക്കുന്നതിലായിരുന്നില്ല.
അതായതു് ഈശ്വരമയമാണു് പ്രപഞ്ചം മുഴുവനും. വായു,
മറ്റിച്ചു് എഴുത്തുമഷിപുരട്ടിയ തളുകളെ ഒന്നു് അച്ചടിമഷി
വെള്ളം, അഗ്നി ഇത�ൊക്കെ ഈശ്വരാംശം തന്നെ. അതി
പുരട്ടി എടുക്കുവാനുള്ള സഹജമായ ഏതു് എഴുത്തുകാരന്റേ
നാല്‍ ഈശ്വരന്റെ ഒരു പര്യായവും ഈശ്വരത്വത്തെ
യും സാമാന്യമായ ആഗ്രഹത്തെ നിവര്‍ത്തിക്കുന്നതിലാ
സമഗ്രമായി ഉള്‍ക്കൊള്ളുന്നില്ല. അതുകാരണം അറിയ
യിരുന്നു. ഏതാണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശ
പ്പെടുന്ന എല്ലാറ്റിനെയും കുറിക്കുന്ന ഒര�ൊറ്റപ്പദം സനാതന
കത്തില്‍ (1993-1998) ഹൃദിസ്ഥനിഘണ്ടുവിന്റെ നക്കല്‍
മായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. 'തസ്യ (ഈശ്വരസ്യ)
പൂര്‍ത്തിയാക്കിയ ഞാന്‍, വീണ്ടും ഒരു ദശാബ്ദക്കാലം പ്ര
വാചക: പ്രണവ: - ഓം' എന്ന പദം ഈശ്വരനെ സമഗ്ര
സാധകനുവേണ്ടി പ്രതീക്ഷയ�ോടെ കാത്തിരുന്നു. അക്കൂ
തയ�ോടെ കുറിക്കുവാന്‍ പര്യാപ്തമാണു്. (ഓം = അ+ഉ+മ് )
ട്ടത്തില്‍ 2008-ല്‍ ആര്‍ഷനാദം സ്ഥാപക പത്രാധിപര്‍
'അ' എന്ന കണ്ഠ്യം മുതല്‍ 'മ് ' എന്ന ഓഷ്ഠ്യം വരെ (അതാ
സ്വ.നരേന്ദ്രഭൂഷണ്‍ അവര്‍കളുടെ അടുത്തും നിഘണ്ടുവി
യത് ഉച്ചാരണാവയവങ്ങളില്‍ ആദ്യം കണ്ഠം, അവസാ
നു് ഒരു മുന്നുര എഴുതിത്തരണം എന്ന ആവശ്യവുമായി
നം ഓഷ്ഠം) ഉള്ള അക്ഷരാമ്‌നായം മുഴുവന്‍ ഉള്‍ക്കൊള്ളു
എത്തി. പ്രകടമാക്കാത്ത ലക്ഷ്യം പ്രസാധനം കൂടിയായി
ന്ന ശബ്ദം. മറ്റെല്ലാ ഈശ്വരപര്യായങ്ങളും ഈശ്വരന്റെ
രുന്നു. രണ്ടും ഫലം കണ്ടില്ല. എന്നു മാത്രമല്ല, പെട്ടെന്നു്
ധര്‍മങ്ങളെ ഭാഗികമായി മാത്രം ഉള്‍ക്കൊള്ളുന്നവയാ
അദ്ദേഹം യാത്രയാകുകയും ചെയ്തു. തൊട്ടുപിറകേ എന്റെ
ണു്. ജ്ഞാനികള്‍ ബ്രഹ്മമെന്നും യ�ോഗികള്‍ പരമാത്മാ
ആര�ോഗ്യം പൂര്‍ണമായും നഷ്ടപ്പെട്ടു് ഞാന്‍ ശയ്യാവലംബി
വു് എന്നും ഭക്തന്മാര്‍ ഭഗവാനെന്നും വിളിക്കുന്നതു് ഒരേ
യായി. പക്ഷെ ഈ അച്ചടിമഷിപുരട്ടലിന്റെ ആഗ്രഹം
ശക്തിയേത്തന്നെ.
എങ്ങനെയ�ോ സദാ എന്നില്‍ ജ്വലിച്ചിരുന്നതിന്റെ ഫല
പര്യായപദസൃഷ്ടി മാകാം, തികച്ചും അവിചാരിതമായി ഞങ്ങള്‍ കൊട്ടാര
ഘടകപദങ്ങള്‍ ചേര്‍ന്നു ഒരു പ്രത്യേകാര്‍ഥത്തില്‍ പുതി ക്കാരുടെ 'പൂച്ചസ്വാമി'യെന്ന ശ്രേഷ്ഠ പണ്ഡിത വേദബ
യ പദം ഉണ്ടാകുന്നതു് എങ്ങനെയെന്നു് കാണിച്ചി ന്ധുവിന്റെ ജീവചരിത്രാന്വേഷണവുമായി വന്നെത്തിയ
രിക്കുന്നു. ഉദാഹരണം: വെള്ളം എന്നര്‍ഥം വരുന്ന ചില അപരിചിതരുടെ മുന്നിലേക്കു് എനിക്കു് പുത്രസമാ
येना पावक चक्षसा... (ऋग्वेद १.५॰.६) ദൃഷ്ടിയാല്‍ നീ നല്കൂ പരിപാവനതയെ... (ഋഗ്വേദം 1.50.6)
26 555 | 26 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
പ്രസ്ഥാനത്രയവിചാരം
സ്വാമി ബ്രഹ്മാനന്ദതീര്‍ഥപാദര്‍
ശ്രീമദ് ഭഗവദ്ഗീതാ
(ശാങ്കരഭാഷ്യം - തുടര്‍ച്ച)
അധ്യായം മൂന്നു് (കര്‍മയ�ോഗം)
തഥാ ച ക�ോ ദ�ോഷ ഇതി ആഹ. കുര്യാം ഇത്യര്‌ഥഃ മമ ഈശ്വരസ്യ അനനുരൂപം ആപ
[അപ്രകാരമായാല്‍ എന്തു ദ�ോഷമാണു വരിക.] ദ്യേത. 24 [ഞാന്‍ കര്‍മം ചെയ്യാതെയിരുന്നാല്‍ ല�ോ
കത്തിന്റെ നിലനില്‍പിനു കാരണമായ കര്‍മത്തിന്റെ
ഉത്സീദേയുരിമേ ല�ോകാ
അഭാവത്താല്‍ ഈ ല�ോകങ്ങള്‍ നാശത്തെ പ്രാപിക്കും.
ന കുര്യാം കര്‌മ ചേദഹം മാത്രമല്ല, അതുവഴി ഞാന്‍ വര്‍ണസങ്കരത്തിനു കര്‍ത്താ
സംകരസ്യ ച കര്‌താ വാകും. ഇതു പ്രജകളുടെ നാശത്തിനു ഹേതുവാകും.
സ്യാമുപഹന്യാമിമാഃ പ്രജാഃ 24 ല�ോകത്തെ അനുഗ്രഹിക്കേണ്ടുന്നവനായ ഞാന്‍ പ്രജ
ഉത്സീദേയുഃ, ഇമേ, ല�ോകാഃ, ന, കുര്യാം, കര്‌മ, ചേദ്, അഹം, കളെ നശിപ്പിക്കുന്നവനായിത്തീരും. ഇതത്രയും ഈശ്വ
സങ്കരസ്യ, ച, കര്‌താ, സ്യാം, ഉപഹന്യാം, ഇമാഃ, പ്രജാഃ. രനായിരിക്കുന്ന എനിക്ക് അനുരൂപമായിരിക്കില്ല. 24]
അഹം = ഞാന്‍; കര്‌മ = കര്‍മത്തെ; കുര്യാം ന ചേത് = ചെയ്യാ ----------------------------------------------
തിരിക്കുന്നുവെങ്കില്‍; ഇമേ ല�ോകാഃ = ഈ ല�ോകര്‍; ഉത്സീ യദി പുനഃ അഹം ഇവ ത്വം കൃതാര്‌ഥബുദ്ധിഃ ആത്മവി
ദേയുഃ = നശിക്കുന്നു; സങ്കരസ്യ = വര്‍ണങ്ങളുടെ സങ്ക ദ് അന്യോ വാ തസ്യ അപി ആത്മനഃ കര്‌തവ്യാഭാവേ
രത്തിന്; കര്‌ത്താ സ്യാം = (ഞാന്‍) കര്‍ത്താവായിത്തീ അപി പരാനുഗ്രഹ ഏവ കര്‌തവ്യ ഇതി.
രുകയും ചെയ്യും; ഇമാ = ഈ; പ്രജാഃ = ജനങ്ങളെയത്രയും; [മാത്രമല്ല, നീയ�ോ ഇനിയ�ൊരാള�ോ ആരെങ്കിലും എന്നെ
ഉപഹന്യാം ച = നശിപ്പിക്കും. പ്പോലെ കൃതാര്‍ഥബുദ്ധിയും ആത്മവേത്താവായും ഇരി
ഞാന്‍ കര്‍മം ചെയ്യാതിരുന്നാല്‍ ഈ ല�ോകങ്ങള്‍ നാശ ക്കുമ്പോള്‍ സ്വയം അവരവര്‍ക്കായി ഒന്നും ചെയ്യേണ്ട
ത്തെ പ്രാപിക്കും. ഞാന്‍ ജാതിസങ്കരത്തിനു കാരണക്കാ തായിട്ടില്ലെങ്കില്‍ പരാനുഗ്രഹത്തിനായി കര്‍മം ചെയ്യേ
രനാകും. ഞാന്‍ പ്രജകളെ നശിപ്പിച്ചവനായിത്തീരും. ണ്ടതായിട്ടുണ്ട്.]
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ സക്താഃ കര്‌മണ്യവിദ്വാംസ�ോ
`ഉത്സീദേയുഃ’ വിനശ്യേയുഃ `ഇമേ’ സര്വ േ `ല�ോകാ’ ല�ോ യഥാ കുര്‌വന്തി ഭാരത
കസ്ഥിതിനിമിത്തസ്യ കര്‌മണഃ അഭാവാത്, `ന കുര്യാം കുര്യാദ്വിദ്വാംസ്തഥാസക്ത
കര്‌മ ചേദ് അഹം’, കിം ച `സങ്കരസ്യ ച കര്ത ാ സ്യാം’. ശ്ചികീര്‌ഷുര്‌ല�ോകസംഗ്രഹം 25
തേന കാരണേന `ഉപഹന്യാം ഇമാഃ പ്രജാഃ’ പ്രജാനാം സക്താഃ, കര്മ ണി, അവിദ്വാംസഃ, യഥാ, കുര്‌വന്തി, ഭാരത, കുര്യാ
അനുഗ്രഹായ പ്രവൃത്തഃ തദ് ഉപഹതിം ഉപഹനനം ത്, വിദ്വാന്‍, തഥാ, അസക്തഃ, ചികീര്‌ഷുഃ, ല�ോകസംഗ്രഹം.
ഹൃദിസ്ഥനിഘണ്ടു
നനായ കൊച്ചുവീട്ടില്‍ ശ്രീ. ശ്രീരാജ് വഴി ഈ ഹൃദിസ്ഥനിഘണ്ടുവിന്റെ കൈയ്യെഴുത്തു് പ്രതികള്‍ ചെന്നെത്തുന്നതു്.
ആ അപരിചിതവൃന്ദത്തില്‍ ആര്‍ഷനാദം പത്രാധിപരും ഉണ്ടാവും എന്നു് സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഈ വരികള്‍
കുറിക്കുവാനുള്ള സന്തോഷത്തെ നല്കിക്കൊണ്ടു് അന്നു് തന്നെ ഈ നിഘണ്ടുവിന്റെ ഖണ്ഡശഃ പ്രകാശനം വേദബന്ധു
ഭാഷാപഠന-ഗവേഷണകേന്ദ്രം ആര്‍ഷനാദത്തിലൂടെ നടത്തും എന്നുറപ്പു് നല്കിയാണു് ആ അതിഥികള്‍ മടങ്ങിയതു്.
വാക്കു് പാലിക്കുവാന്‍ അവര്‍ കാണിച്ച ശ്രദ്ധ എനിക്കായി കാലം കരുതിയ ഈശ്വരീയാനുഗ്രഹമാണു് എന്നു് മാത്രം
ഇവിടെ സ്മരിക്കട്ടെ. ഒപ്പം ആവശ്യപ്പെടാതെ തന്നെ ഗ്രന്ഥരൂപത്തിലാക്കാനുള്ള പ്രകാശനസ്വാതന്ത്ര്യം ഈ എളി
യവന്റെ പക്കല്‍ത്തന്നെ സുരക്ഷിതമാക്കി നിര്‍ത്തിയ മഹാമനസ്കതയ്ക്കു് നന്ദി! ഇതിലുള്ള കുറ്റങ്ങളും കുറവുകളും
എന്റേതാണു്, നന്മയുടെ പ്രകാശമെല്ലാം ആ സത്യസ്വരൂപിയുടേയും അവനെ അറിഞ്ഞ ആചാര്യന്മാരുടേയും
ഗുരുക്കന്മാരുടേയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടേതുമാണു്. ബ�ോധനത്തിനായാലും, വിജ്ഞാനത്തിനാ
യാലും, ചമല്ക്കാരത്തിനായാലും അനിവാര്യമായി ഏതു് മലയാളിയും തന്റെ ഹൃദയത്തില്‍ ആദ്യം അന്വേഷിക്കുന്ന
പദങ്ങള്‍ക്കു് മലയാള ഭാഷയുടെ സൗന്ദര്യവും സുഗന്ധവുമുണ്ടാകട്ടെ എന്ന പ്രാര്‍ഥനയ�ോടെ ഈ ഗ്രന്ഥം ആര്‍ഷ
നാദത്തിലൂടെ കൈരളീസമക്ഷം സമര്‍പ്പിക്കുന്നു.
07-09-2019 - തൃക്കണ്ണമംഗല്‍ കെ.ജി.വിശ്വംഭരന്‍
उदु त्यं जातवेदसं देव.ं .. (ऋग्वेद १.५॰.२) ജാതപ്രജ്ഞനവന്‍ കാഴ്ചതന്‍ ദേവനായിഭവിച്ചഹ�ോ... (ഋഗ്വേദം 1.50.1)
28 555 | 28 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
സംശയനിവാരിണി
ച�ോദ്യോത്തരങ്ങള്‍
നിങ്ങളുടെ ച�ോദ്യങ്ങള്‍
ഗൗതമന്‍ ആര്‍ഷനാദം തപാല്‍പ്പെട്ടി-28 ചെങ്ങന്നൂര്‍-689 121 എന്ന വിലാസത്തിലയക്കുക.
(arshanadam@gmail.com എന്ന ഇ-മെയില്‍ സംവിധാനവും ഇപയ�ോഗിക്കാം.)
30 555 | 30 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
ല്ലേ? പിന്നീടിങ്ങോട്ട് ശ്രീശങ്കരഭാഷ്യത്തിന്റെ പേരില്‍ ഇടിയപ്പം, ഭാര്യയുണ്ടാക്കിയ നൂഡില്‍സായപ�ോലെ ഒരു
പരസ്പരം പ�ോരടിക്കുന്ന ഒരു പിടി പ്രസ്ഥാനങ്ങള്‍ ഇതു്!, ഈ ലോകം അതാ വിശ്വസിക്കാത്തെ. അങ്ങേയ്ക്കു്
ഭാരതത്തില്‍ ഉണ്ടായിവന്നതു് നാം മറന്നോ? ആക്കൂട്ട വിശ്വസിക്കാം, കാരണം അനുഭവമാണല്ലോ ഗുരു.
ത്തില്‍ മാക്സ് പ്ലാങ്കിന്റെ പേരു് ഇതുവരെ ഗൗതമന്റെ ശ്ര ----------------------------
ദ്ധയില്‍പ്പെട്ടിട്ടില്ല. സ്വദേശികളായ വാചസ്പതിമിശ്രന്റെ മുത്തശ്ശിയെ അമ്മൂമ്മ ആക്കല്ലെ...
ഭാമതിയും പ്രകാശാത്മന്റെ വിവരണവും നല്കിയ ആചാ ശ്രീ. ടി. പി. കൃഷ്ണന്‍പോറ്റി, തക്കലൈ
ര്യന്മാരെല്ലാം കൂടി ശാങ്കരാദ്വൈതത്തിന്റെ ദശപ്രാണനും ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
പത്തായി വലിച്ചു കീറി പങ്കിട്ടെടുക്കുകയായിരുന്നില്ലേ? ? ഒരു നവമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു് കണ്ട
പ്രകാശാത്മനും, വിമുക്താത്മനും, സര്‍വജ്ഞാത്മനും, ശ്രീ അടിക്കുറിപ്പാണു് ഈ ച�ോദ്യത്തിനാധാരം. ആര്‍ഷനാദം
ഹര്‍ഷനും, ചിത്സുകനും, ആനന്ദഗിരിയും, അമലാനന്ദനും,
പ്രസിദ്ധീകരിക്കുന്നതു് ചെങ്ങന്നൂരില്‍ നിന്നായതിനാലും
വിദ്യാരണ്യനും, ശങ്കരാനന്ദയും, സദാനന്ദയും, പ്രകാശാ
ആ ഗ്രാമത്തിലെ ഒരു താന്ത്രികകുടുംബാംഗം ഇട്ട ചിത്രവു
നന്ദയും, നരസിംഹാശ്രമനും, മധുസൂദന സരസ്വതിയും,
മാകയാലാണു് ഗൗതമന�ോടു് ഈ ച�ോദ്യം ച�ോദിക്കുന്ന
അപ്പയ്യദീക്ഷിതരും, ശിവബ്രഹ്മേന്ദ്രസരസ്വതിയും തമ്മി
തു്. ചിത്രത്തിന്റെ അടിക്കുറുപ്പും, പ്രതികരണങ്ങളുമാണു്
ല്‍ ഒരു താരതമ്യപഠനം നടത്തി അവര്‍ തമ്മിലുള്ളതര്‍
താഴെ പകര്‍ത്തുന്നതു്.
ക്കം തീര്‍ന്നാലല്ലേ ക്വാണ്ടം ഫിസിക്സുമായുള്ള പഠനം
പ�ോസ്റ്റ് - ''അപ്പൂപ്പന്റെ കുടുംബാംഗങ്ങൾ അമ്മയെ
സാധ്യമാകൂ. ഇതല്ലാതിപ്പോ നേതി നേതി എന്നു് പറയാ
കാണാൻ വന്നപ്പോൾ''
നല്ലാതെന്തു് ചെയ്യാനാ ഗൗതമന്‍, അല്ലേ?
പ്രതികരണം 1. അപ്പൂപ്പൻ എന്നു് ബ്രാഹ്മണർ ഉപയ�ോഗി
----------------------------
ക്കുകയില്ല. മുത്തച്ഛൻ അല്ലെങ്കിൽ മുത്തശ്ശൻ എന്നു മാത്ര
? പരിണാമസിദ്ധാന്തമനുസരിച്ചു് ലക്ഷക്കണക്കിനു്
മേ പറയുകയുള്ളൂ, എഴുതുകയുമുള്ളൂ. മുത്തശ്ശിയെ അമ്മൂമ്മ
വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ മനുഷ്യനിൽ നിന്നും
ആക്കല്ലേ!!!!!!.
ഹ�ോമ�ോസാപിയൻസ് വരെ എത്തി നിൽക്കുന്ന മനുഷ്യ
പ്രതികരണം 2. ഞങ്ങളെ ബ്രാഹ്മണരായി കൂട്ടണ്ട.
വംശം ബൗദ്ധികമായും മാനസികമായും സാമൂഹികമാ
പ്രതികരണം 3. ചെങ്ങന്നൂർ ഗ്രാമകാർക്കു് കിൻഷിപ്പ്
യും ഉയർച്ച കൈവരിക്കുന്നുവെന്നും അനുദിനം വളര്‍ന്നു്
ടേമ്സ് വേറെ ആണെന്നു് പറഞ്ഞു ക�ൊടുക്കു. നമുക്കു്
ക�ൊണ്ടിരിക്കുന്നുവെന്നും പറയുന്നു. വൈദിക കാഴ്ചപ്പാ
ടിൽ മൗനുഷ്യവംശത്തിന്റെ തുടക്കം മുതൽ സത്വഗുണ 'നമ്പൂതിരി' യും 'ഇല്ല'വും ഇല്ലല്ലൊ.
സമ്പന്നതയ�ോടെ പൂർണ അറിവിന്റെ നിറവ�ോടെ ആയി പ്രതികരണം 4. അപ്പൂപ്പൻ എന്നു് ബ്രാഹ്മണർ ഉപയ�ോഗി
രുന്നുവെന്നും കാലക്രമത്തിൽ അതിനെല്ലാം കുറവു് സംഭ ക്കും പ്രത്യേകിച്ചു് മദ്ധ്യതിരുവിതാംകൂർ ഭാഗത്തു്. അദ്ദേ
വിച്ചു ഇന്നത്തെ മനുഷ്യനിലേക്കു് എത്തിയെന്നും പറയു ഹത്തിന്റെ അറിവില്ലായ്മയാകാം. ക്ഷമിച്ചാട്ടെ...
ന്നു. ഇതെങ്ങെനെ വിശദീകരിക്കാൻ കഴിയും? കാലം = 'നമ്പൂതിരി'യും 'ഇല്ല'വും ഇല്ലെങ്കിലും നാട്ടിലെ നമ്പ്യാതി
ഇത്ര പുര�ോഗമിച്ചിട്ടും തെളിവുകളിലൂടെ വിശദീകരിച്ചിട്ടും രിമാരെല്ലാം നമ്പൂതിരിയും ഇല്ലത്തുമായി. ഒാത്തില്ലാത്ത
ഇനിയും ഗൗതമനു് വിശ്വാസക്കുറവ�ോ? ഗ്രമമായാല്‍ എന്തുസംഭവിക്കും എന്നു് അറിയണമെങ്കില്‍
= ഉണ്ടു്, സഹ�ോദരാ സത്യമായും അല്പം വിശ്വാസക്കുറവു ഈ നമ്പൂതിരിഫലിതം ആസ്വദിച്ചാല്‍ മതി. ഇതില്‍ജാ
ണ്ടെന്നേ! കാരണം പരിണാമസിദ്ധാന്തം അനുസരിച്ചു് തീയതയൊന്നുമില്ല. മെട്രോനഗരങ്ങളില്‍ മമ്മിയും ഡാ
കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടാവുകയാണു്. പക്ഷെ ഇന്നു ഡിയും അങ്കിളും ആന്റിയും വിളിക്കാന്‍ നമ്മേശിലിപ്പിച്ച
നാം നിരീക്ഷിക്കുമ്പോള്‍ മനുഷ്യന്‍ സദാ കുരങ്ങും ഒാന്തു താരാണു്? പ്രബലസമൂഹത്തിന്റെ സ്വാധീനത്താല്‍
മായി മാറുന്നതാണു് കാണുന്നതു്. മാറ്റം ചാക്രികമായതാ എപ്പോഴും അനുകരണശീലം വര്‍ദ്ധിക്കും.
വാം. പിന്നെ വൈദിക കാഴ്ചപ്പാടു് ഉറച്ചതാണു്, മാറ്റമില്ലാ -----------------------
ത്തതാണു്. അതുകൊണ്ട് വേദം പറയുന്നു ല�ോകത്തി ? കലികാലത്തു് വളരെ ശ്രേഷ്ഠമായ യജ്ഞമാണല്ലോ
ന്റെ ഗതിവിഗതികളില്‍ മനുഷ്യന്റെ ബുദ്ധിയ്ക്കു് മനസ്സിലാ ജപയജ്ഞം. യജ്ഞാനാം ജപയജ്ഞോസ്മി എന്നു ഗീത
കുന്നതും മനസ്സിലാകാത്തതുമായ ഒട്ടേറെക്കാര്യങ്ങളുണ്ടു്. യില്‍ ഭഗവാന്‍ പറയുന്നു. എന്നാല്‍ നാമജപത്തിനും
അഞ്ഞൂറു് ക�ോടി ഡ�ോളര്‍ മുടക്കി പരീക്ഷണശാലയില്‍ ദശവിധ അപരാധങ്ങള്‍ സംഭവിക്കാം. അതു സംഭവിക്കാ
പണ്ടൊരു ഡ�ോളിപ്പെണ്ണിനെ (അജം) സൃഷ്ടിക്കുന്നതു തെ ജപിച്ചാലേ പൂര്‍ണഫലം കിട്ടു എന്നും പറയുന്നു.
പ�ോലെ വലിയ സെറ്റൊപ്പൊന്നും പാത്തുമ്മേടെ ആടി ഏതാണീ ദശാപരാധങ്ങള്‍.
നു് ആവശ്യമില്ലല്ലോ ഒരു പ്രസവത്തില്‍ പത്തു് ആട്ടിന്‍ = ശ്രുതിസ്മൃതികളിലെങ്ങും ഇവ പറഞ്ഞിട്ടില്ല. ജപത്തെ
കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍. ഒരു രൂപമുടക്കാതെ തങ്ങ നിര്‍വചിച്ചിട്ടുള്ളതു് യ�ോഗദര്‍ശനകാരനായ പതഞ്ജലീ
ളുടെ എണ്ണം ഈ ഭൂമിയില്‍ ആയിരം ക�ോടികടത്തിയ മഹര്‍ഷിയാണു്. തജ്ജപസ്തദര്ഥഭാവനമ് - അതു് ജപി
മനുഷ്യരാശി ആയിരം ക�ോടി രൂപമുടക്കി ഒരു ശിശുവി ക്കുക എന്നാല്‍ അര്‍ഥം ഭാവന ചെയ്യലാണു് എന്നത്രേ പാ
നെ പരീക്ഷണശാലയില്‍ ഉണ്ടാക്കി ന�ോബല്‍സമ്മാനം തഞ്ജലസൂത്രം. നാരദഭക്തി സൂത്ര വ്യാഖ്യാനത്തിലാണു്
നേടാനുള്ള പരിശ്രമത്തിലാണു്. ഇതാണു് ശാസ്ത്രം എന്നു് ഈ ദശപാപങ്ങള്‍ പറയുന്നതു്. 1. സത്തുക്കളെ അവഹേ
പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. അമ്മയുണ്ടാക്കിയ ളിക്കുക. 2. വിവിധ നാമങ്ങളില്‍ ഉച്ചനീചത്വഭേദഭാവം,
സൂര്യകിരണങ്ങള്‍ പതിക്കും തെളിവാര്‍ന്നിടങ്ങളില്‍, ജനിക്കും ജ്ഞാനത്തിന്‍ പൊന്‍കിരണം. (ഋഗ്വേദം 1.50.1-13)
आर्षनादम |् 31 | 555
ARSHANADAM 555 SEPTEMBER - 2019
31
3. ഗുരുനിന്ദനം. 4. ശാസ്ത്രനിന്ദനം, 5. നാമത്തിലടങ്ങുന്ന ? ദ്രാവിഡസംസ്കാരം വേദകാലത്തു് നിലവിലിരുന്നതാ
ശക്തി അതിശയ�ോക്തി എന്നു കരുതുക. 6. നാമത്തിന്റെ യി എന്തെങ്കിലും സൂചന കിട്ടിയിട്ടുണ്ടോ?
മറവില്‍ പാപാനുഷ്ഠാനം, 7. അന്യാനുഷ്ഠാനങ്ങളും നാമമാ = ദ്രാവിഡ-ആര്യസംസ്കാരങ്ങളെന്ന ഭേദം ഭാരതീയ ഇതി
ഹാത്മ്യവും താരതമ്യം ചെയ്ക. 8. പരിശുദ്ധിയും ഇച്ഛയും ഹാസകര്‍ത്താക്കള�ോ ആര്‍ഷഗ്രന്ഥങ്ങളില�ോ അംഗീക
ഇല്ലാത്തവരെ ജപിക്കാന്‍ പ്രേരിപ്പിക്കുക, 9. മഹാത്മ്യ രിച്ചിട്ടില്ല. ബ്രിട്ടീഷു് ചരിത്രകര്‍ത്താക്കളുടെ കണ്ടുപിടി
ശ്രവണത്തിനുശേഷവും നാമത്തെ അംഗീകരിക്കാതിരി ത്തമാണിതു്. തെക്കരെയും വടക്കരെയും തമ്മിലടിപ്പി
ക്കല്‍, 10. അഹങ്കാരം, സുഖല�ോലുപത എന്നിവ വെടി ക്കാന്‍ കണ്ടുപിടിച്ച വിദ്യ.
യായ്ക. ഈ ദശപാപങ്ങള്‍ നാമത്തിനു വിരുദ്ധമാണു് -----------------------
എന്നാ വ്യാഖ്യാനത്തിലുണ്ടു്. സന്ധ്യാനുഷ്ഠാനം ചെയ്യുന്ന ? ശങ്കരന്റെ അദ്വൈതമതത്തിനെ ഗൗതമന്‍ വില കുറച്ചു
വരും നാമം ജപിക്കുന്നവരും മാത്രമല്ല, എല്ലാവരും ഈ കാണുന്നതെന്തുക�ൊണ്ടാണു്?
പത്തു് ദുര്‍ഗുണങ്ങള്‍ ഒഴിവാക്കേണ്ടതു തന്നെ. = വില കുറച്ചു കണ്ടിട്ടില്ല. ഉള്ളവില മുഴുവന്‍ ക�ൊടുക്കുന്നു.
----------------------- -----------------------
? നിഷ്കാമമായി കര്‍മം ചെയ്താല്‍ ചിത്തശുദ്ധി താനേ വരു
? കേരളത്തില്‍ ദ്രാവിഡസംസ്കാരം ഏതു ജാതിമത വിഭാ
ന്നതെങ്ങനെയാണു്? ഒന്നുമാഗ്രഹിക്കാതെ കര്‍മം ചെയ്താ
ഗത്തിലാണു് പ്രകടമായുള്ളതു്?
ല്‍ തന്നെ മനസ്സു് ശുദ്ധമാകുന്ന വഴി മനസ്സിലാകുന്നില്ല.
= നിരീശ്വരവാദികളിലും ബ്രിട്ടീഷുകാരുടെ ചരിത്രം മുഖ
= പുരുഷാര്‍ഥങ്ങളില്‍ മൂന്നാമത്തേതാണു് കാമം. ധര്‍മവും വിലയ്ക്കെടുക്കുന്ന അക്കാദമിക് ആംഗ്ലോ ഇന്ത്യന്‍ ബുദ്ധി
അര്‍ഥവും തമ്മില്‍ പ�ൊരുത്തം വേണം. ധര്‍മനിഷ്ഠയ�ോടെ ക്കാരിലും കമ്യൂണിസ്റ്റ് ബുദ്ധിജീവികളിലും.
സമ്പാദിക്കുന്നതാകണം അര്‍ഥം. ആ അര്‍ഥം മുക്തിയ്ക്കിട -----------------------
യില്‍ ഒരു വേലിയാകാന്‍ പാടില്ല. ധര്‍മനിഷ്ഠമായി സമ്പാ
? മഹര്‍ഷി ദയാനന്ദസരസ്വരി ഭാഗവതം വ്യാസന്‍ എഴു
ദിച്ച അര്‍ഥത്തിനുപോലും ദുഷ്കാമത്തിനു് ഇച്ഛയുണ്ടാ
തിയതല്ലായെന്നും ഗീതഗ�ോവിന്ദത്തിന്റെ കര്‍ത്താവായ
ക്കാന്‍ കഴിയും. അര്‍ഥമാണു് കാമത്തിനു് നിദാനം. അര്‍ഥ
ജയദേവന്റെ സഹ�ോദരന്‍ ബ�ോബദേവനാണു് ഭാഗവതം
മില്ലെങ്കില്‍ കാമവും ഇല്ല. അര്‍ഥം കാമത്തിനുവേണ്ടി
രചിച്ചതെന്നും പറയുന്നു. പ്രഹ്ലാദനെപ്പറ്റിയുള്ള കഥ മഹാ
മാത്രമാക്കുമ്പോള്‍ അതു് സകാമമായി. കാമമേ ഇല്ലാത്ത
ഭാരതത്തില്‍ ഉണ്ടോ? അതല്ല ഭാഗവതത്തിലെ മാത്രം സൃ
അര്‍ഥം നിഷ്കാമകര്‍മത്തിനു് നിദാനമാണു്. ദാനം ചെയ്യു
ഷ്ടിയാണ�ോ? അങ്ങനെയാണെങ്കില്‍ ശ്രീമദ് ഭഗവദ്ഗീത
ന്നതു് കീര്‍ത്തിയ്ക്കല്ലാതെ എന്നതു് ഉദാഹരണം. കാമമേ
യില്‍ പത്താം അധ്യായത്തില്‍ പ്രഹ്ലാദത്വാസ്തി ദൈത്യാ
ഇല്ലെങ്കില്‍ ചിത്തശുദ്ധി കൈവന്നുകഴിഞ്ഞു. ആഗ്രഹി
നാം. എന്നു കാണുന്നു. ഭാഗവതം ആധുനികമാണെങ്കില്‍
ക്കാതെ കര്‍മിക്കല്‍ അല്ല ഹിതകരമായ ധര്‍മപാലനം.
മഹര്‍ഷി വേദവ്യാസന്‍ ദൈത്യരില്‍ ഞാന്‍ പ്രഹ്ലാദനാ
കര്‍മത്തെ പുരുഷാര്‍ഥ ചതുഷ്ടയവുമായി ബന്ധിപ്പിച്ചാ
കുന്നു എന്നു് എഴുതാന്‍ കാരണമെന്തു്?
ലേ നിഷ്കാമകര്‍മത്തിന്റെ യാഥാര്‍ഥ്യം ബ�ോധിക്കൂ.
= മഹാഭാഗവതപുരാണത്തിന്റെ കര്‍ത്താവു് ബ�ോബദേവ
-----------------------
നാണു്. കൃഷ്ണദ്വൈപയനവ്യാസനല്ല. ഇതില്‍ ഇല്ലാത്തതു്
? സനാതനധര്‍മം, ഹിന്ദുധര്‍മം എന്നൊക്കെ പറഞ്ഞാല്‍ എങ്ങുമില്ല. എന്തൊക്കെ ഉണ്ടോ അതെല്ലാം ഇതിലുണ്ടു്
എന്താണു്? ഹിന്ദുസന്ന്യാസി, വൈദികസന്ന്യാസി ഇവ എന്ന പ്രസ്താവത്തോടുകൂടി മഹാഭാരതം രചിച്ച വ്യാസനു്
തമ്മില്‍ എന്താവ്യത്യാസം? മഹാഭാഗവതമെഴുതേണ്ട കാര്യമില്ല. അതല്ല, ഭാഗവതം
= നശിക്കാത്തതു് സനാതനം. ഇന്ത്യന്‍ ധര്‍മം ഹിന്ദു വ്യാസന്റേതെങ്കില്‍ മഹാഭാരതത്തിലെ പ്രസ്താവം കള്ള
ധര്‍മം, ഹിന്ദുവില്‍നിന്നുരുത്തിരിഞ്ഞ പദമാണു് ഇന്ത്യ. മാണന്നും വ്യാസന്‍ കള്ളം പറഞ്ഞു എന്നും വന്നുകൂടും.
എല്ലാം ശരിയാണെന്നു് പറയുന്നയാള്‍ ഹിന്ദു സന്ന്യാസി. പ്രഹ്ലാദനെപ്പറ്റി മഹാഭാരതത്തില്‍ പ്രസ്താവമുണ്ടു്. എന്നാ
ശരി മാത്രം ശരിയാണെന്നു് മുഖം ന�ോക്കാതെ പറയുന്ന ല്‍ നരസിംഹവതാരകഥയില്ല. ഐതിഹാസിക വ്യക്തി
യാള്‍ വൈദികസന്ന്യാസി. യാണു് പ്രഹ്ലാദന്‍, മഹാഭാരത്തിലെ പ്രഹ്ലാദന്‍. ശാന്തി
പര്‍വത്തില്‍ 124.28, 139-50, 179 സഭാപര്‍വം 9-12, 11-19
ഭരണ പരാജയവും സംവരണവും തുടങ്ങിയ സ്ഥലങ്ങളില്‍ പ്രഹ്ലാദനെപ്പറ്റി പറയുന്നുണ്ടു്.
ശ്രീ. രാജന്‍ കര്‍ത്ത, റാന്നി പുരാണങ്ങളിലെ അവതാരകഥകളിലാണു് കൂടുതല്‍ വിവ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ രണം. മഹാധാര്‍മികനായ ഒരു ദൈത്യനായിരുന്നു പ്ര
? ജനങ്ങളുടെ ക്ഷേമം കണക്കാക്കി ഭരണകര്‍ത്താക്കള്‍ ഹ്ലാദന്‍. പ്രഹ്ലാദശബ്ദം വൈദികമാണു്. ഈശ്വരനാമം
ഭരിക്കാതിരുന്നതല്ലേ സംവരണം ഏര്‍പ്പെടുത്താന്‍ കാര കേട്ടു് മതിവരാത്തവനും, അവ്വിധം ഈശ്വരനാമം കൊണ്ടു്
ണം? ആഹ്ലാദിക്കുന്നവനുമാണു് പ്രഹ്ലാദന്‍. ഭഗവാന്‍ കൃഷ്ണന്‍
= അല്ല. പഴയ സംവരണവ്യവസ്ഥ കാലഹരണപ്പെട്ട അതിനാലാണു് പ്രഹ്ലാദത്വാസ്തി ദൈത്യാനാം എന്നു് പറ
പ്പോള്‍ പുതിയ ഒന്നു് ഏര്‍പ്പെടുത്തിയതാണു്. ജാതിവ്യവ ഞ്ഞതു്. വൈദിക പദമാണു് പ്രഹ്ലാദന്‍, അതുപയ�ോഗി
സ്ഥയില്‍ ഓര�ോ ജാതിയ്ക്കും ഓര�ോ ത�ൊഴില്‍ മാത്രം സംവ ച്ചാല്‍ അതിനു് പ്രാമണ്യം കൂടും എന്ന അറിയാവുന്ന കവി
രണം ചെയ്തിരുന്നു. യായിരുന്നു ബ�ോപദേവന്‍. ഒപ്പം തനിക്കൊപ്പം വ്യാസ
----------------------- നേയും കൂടെക്കൂട്ടാം എന്നുംകരുതിയിരിക്കും.
ഇരുകരകളെയകറ്റും ജലത്തിന്‍ജാലം ആവിയായ്ത്തീര്‍ന്നാല്‍ ഏകമാകും കരകളെന്നപ�ോല്‍ ഇരുട്ടും വെളിച്ചവും... (ഋഗ്വേദം 1.50.1-13)
32 555 | 32 | आर्षनादम ्
൧൧൯൫ - ചിങ്ങം ആര്‍ഷനാദം ൫൫൫
കാവ്യവിചാരം
ശ്ലോകപരിചയം
\nb± æucÞ\nYm
കൃതി - നൈഷധം നാടകം
കണ്ടിയൂര്‍ കുഞ്ഞുവാരിയര്‍ (1883-1902)
വൃത്തം - ശങ്കര ചരിതം [സനജം നഭസഗണങ്ങള�ൊടിഹശങ്കര ചരിതം]
ഗിരിപ�ോലതിവികടാകൃതിയ�ൊരുപാമ്പിഹനികടേ
ദരിപ�ോലെ പിളര്‍ക്കുന്നിതുവദനം ഗുരുരദനം
എരിതീയ�ൊടു പ�ൊരുതീടിനമിഴിയും ശിവ, ശിവനേ!
പെരുതായൊരുഭയമാരൊടുപരമിന്നിഹപറവൂ.
പദാര്‍ഥം:- ദരിപ�ോലെ = ഗുഹപ�ോലെ, ഗുരുരദനം = മൂര്‍ച്ച വൈദര്‍ഭ്യാസുദൃഢം
യുള്ള പല്ല് വിദന്‍ വിദലയന്‍ വസ്ത്രാര്‍ദ്ധമസ്യാ നളന്‍
സാരാര്‍ഥം - അതിഭീഷണരൂപിയും പര്‍വതാകാര ശരീ ഖേദപ്പാടൊടുറങ്ങിന�ോരവളെയും
രിയുമായ ഒരു പാമ്പു് മൂര്‍ച്ചയേറിയ പല്ലുകളുമായി ഗുഹ ത്യക്ത്വാകലിപ്രേരണാല്‍
പ�ോലെയുള്ള വായും പിളര്‍ന്നു് എന്റെ നേരെ വരുന്നു. മൂഢപ്രായമനാനിശീഥിസമയേ
അതിന്റെ കണ്ണുകളില്‍ നിന്നും ചെന്തീക്കനല്‍ ചിതറുന്നു. നിര്‍ജഗ്മിവാന്‍ നിര്‍ജനെ
എന്റെ ശിവനേ, ആരാണെന്നെയിതില്‍ നിന്നും രക്ഷി (വിദന്‍ = ജ്ഞാനി, അറിവുള്ളവന്‍, വിദലയന്‍ = രണ്ടായി
ക്കാനുള്ളതു്. എനിക്കു് ഭയമാകുന്നു. കീറിമുറിച്ചതു്, ത്യക്ത്വാ = ഉപേക്ഷിച്ചു് )
മഹാഭാരതം വനപര്‍വത്തിലെ നള�ോപാഖ്യാനം, സാരാര്‍ഥം:- ആപത്തിലും തന്റെ ഭര്‍ത്താവിനെ വേര്‍പെ
ഭാരതീയ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ പല ടില്ലെന്ന സുദൃഢചിന്തയ�ോടെ കിടന്നുറങ്ങിയ ഭൈമിയെ,
പണ്ഡിതന്മാരും പുനരാഖ്യാനം ചെയ്തിട്ടുണ്ടു്. മലയാള അറിവുള്ള നളന്‍ മൂഢപ്രായ മനസ്കനായി അവളുടെ
ഭാഷയില്‍ മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പുവും, പകുതി വസ്ത്രം കീറിമുറിച്ചെടുത്തു് ജനവാസ ശൂന്യമായ
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയും അവയില്‍ കാട്ടില്‍ കലിപ്രേരണയാല്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
പ്രമുഖങ്ങളാണു്. വിദ്വാന്‍ പി. ജി. നായരുടെ നള�ോദയം പ്രഭാതത്തില്‍ നളവിരഹത്താല്‍ കേണുഴലുന്ന ദമയന്തി
മഹാകാവ്യവും, കണ്ടിയൂര്‍ കുഞ്ഞുവാര്യരുടെ നൈഷധം യെ പെരുമ്പാമ്പു വിഴുങ്ങാന്‍ തുടങ്ങുന്നു.
നാടകവും സഹൃദയ പ്രശംസ പിടിച്ചുപറ്റിയ ഇതരകൃതി പദം:- വാഹസംഗ്രസിക്കുന്നു ചരണവും, കാന്ത!
കളാണു്. നൈഷധം നാടകത്തിലെ ശ്ലോകമാണു് മ�ോഹസംഹൃദമന്തഃ കരണവും,
മേലുദ്ധരിച്ചിട്ടുള്ളതു്. കലിപ്രേരിതനായ നളന്‍ അനുജ സാഹസപ്രിയ, നീയെന്‍ മരണവും കേട്ടാല്‍
ന�ോടു് കള്ളച്ചൂതില്‍ ത�ോറ്റു് രാജ്യധനാദികള്‍ അടിയറ സ്‌നേഹസദൃശം ചെയ്ക സ്മരണവും.
വുവച്ചു് പത്നി ദമയന്തിയ�ോട�ൊപ്പം കാടകംപൂകി. അര്‍ദ്ധ (വാഹസം = പെരുമ്പാമ്പ്, ഗ്രസിക്കുക = വിഴുങ്ങുക, ചര
രാത്രിയില്‍ ദുഃഖിതയും ക്ഷീണിതയുമായി തന്റെ മടിയില്‍ ണം = കാല്, മ�ോഹസംഹൃതമന്തഃകരണം = ബുദ്ധി മരവി
തല ചായ്ച്ചുറങ്ങിക്കിടന്ന ദയിതയെ നിരാശനായ നളന്‍ ക്കുക, മ�ോഹാലത്സ്യപ്പെടുക)
ഉപേക്ഷിച്ചു കടന്നു കളയുന്നു. പ്രഭാതത്തില്‍ ഭര്‍ത്താ സാരാര്‍ഥം:- അല്ലയ�ോ പ്രിയകാന്താ എന്റെ കാലില്‍
വിനെ കാണാതുഴന്നു നടന്ന ദമയന്തിയെ ഭീകരരൂപി പാമ്പ് ചുറ്റി എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. എന്റെ മതി
യായ ഒരു മലമ്പാമ്പു വിഴുങ്ങാന്‍ തുടങ്ങുമ്പോള്‍ വിഹ്വല മങ്ങുന്നു, ധൈര്യശാലിയായ അങ്ങു് എന്നെങ്കിലും എന്റെ
യായി അവള്‍ അലമുറയിട്ടു കരഞ്ഞു സഹായത്തിനു് കേഴു മരണവാര്‍ത്ത കേട്ടാല്‍ എന്നെ സ്നേഹത്തോടെ സ്മരിക്ക
ന്നതാണു് ശ്ലോകസന്ദര്‍ഭം. ശ്ലോകത്തില്‍ ഭയാനക രസ ണമേ!
ത്തിന്റെയും കരുണരസത്തിന്റെയും സമ്മിശ്രസന്നി ദമയന്തിയുടെ ആര്‍ത്തനാദത്തിന്റെ മാറ്റൊലി വനത്തി
വേശം ആസ്വാദക ഹൃദയങ്ങളില്‍ ജനിപ്പിക്കുന്ന അനു ന്റെയ�ൊരു ക�ോണില്‍ പാര്‍ത്തിരുന്ന ഒരു വനചരന്റെ
രണനങ്ങള്‍ അവാച്യമാണു്. ഇതേ രംഗം നളചരിതം കര്‍ണപുടത്തില്‍ പതിഞ്ഞു. അയാള്‍ വില്ലുമമ്പുമെടുത്തു്
ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍ വര്‍ണിച്ചിരിക്കുന്നതു് ദമയന്തീസവിധമെത്തി പാമ്പിനെ വധിക്കുന്നു. തുടര്‍ന്നു
കാണുക (2-ാം ദിവസം) കാമാതുരനായി അവളെ പ്രാപിക്കാനണഞ്ഞ കാട്ടാളനെ
വേര്‍പെട്ടീടുകയില്ല പാതിവ്രത്യ നിഷ്ഠാശക്തിക�ൊണ്ടു് ദമയന്തി ഭസ്മീകരിച്ചു
വല്ലഭനെയീയാപത്തിലെന്നാശയം കളയുന്നു.
34 Printed and published by N. Vedaprakash, Dayananda Bhavan, Narendrabhooshan Road, Chengannur 689121, owned by N. Vedaprakash, Dayananda Bhavan,
Chengannur 689 121, and Printed at Amrita Bharathi Press, Narendrabhooshan Road, Chengannur 689121, Kerala and published at Dayananda Bhavan,
Narendrabhooshan Road, Chengannur 689121, Kerala. Chief-Editor: Kamala Narendrabhooshan. Editor Responsible under PAB Act : N. Vedaprakash.