Professional Documents
Culture Documents
Aesop Kathakal (PDFDrive)
Aesop Kathakal (PDFDrive)
Aesop Kathakal (PDFDrive)
ശങ്കരനാരായണൻ
1945 ഓഗസ്‍റ്റ് 4 ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. 1974 മുതൽ എറണാകുളം
ആസ്ഥാനമായുള്ള ഏലം ബോർഡ് പബ്ലിസിറ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥനായി. ഏലം/
സ്പൈസ് ഇന്ത്യ മാസികയുടെ പത്രാധിപരായിരുന്നു. 80 ൽ അധികം ബാലസാഹിത്യ
കൃതികളും മുതിർന്നവർക്ക് വേണ്ടി 20 ഓളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ശങ്കരനാരാ’ എന്ന തൂലികാനാമത്തിൽ ഹാസ്യകവിതകളും ലേഖനങ്ങളും എഴുതുന്നു.
1987 - 88 ൽ ‘മലയാളം ഒരു ശീലമാക്കു’ എന്ന പ്രചാരണവുമായി സാഹിത്യ പരിഷത്ത്
വഴി ഭാഷാ ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളിൽ നന്മകൾ വളർത്താൻ
‘നവമനബാലവികാസം’ കേന്ദ്രം സ്ഥാപിച്ചു. ആകാശവാണി കൊച്ചി നിലയത്തിലൂടെ
കുട്ടികൾക്കായി ‘മധുരമീ മലയാളം’ പരിപാടി അവതരിപ്പിച്ചു. നിരവധി റേഡിയോ
നാടകങ്ങളിലും ടിവി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ ത്രിവത്സര
ഗവേഷണ ഫെലോഷിപ്പ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റ് അവാർഡ്, തോന്നക്കൽ
കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ്ണ
ജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവി സമാജം പുരസ്കാരം (2012),
കുഞ്ഞുണ്ണി പുരസ്കാരം (2013), അൽബേരിയോനെ പുരസ്കാരം (2014) എന്നിവ
ലഭിച്ചിട്ടുണ്ട്. ഇതല്ലിതല്ലെൻ സ്വാതന്ത്ര്യം, രമണീയം രാമായണം, രാമായണത്തിലെ
സ്ത്രീകൾ, രാമായണത്തിലെ മഹർഷിമാർ, രാമകഥാമൃതം, ജ്ഞാനാമൃതം, രാമദാഹം,
സ്പന്ദിക്കുന്ന ചങ്ങമ്പുഴ, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി തുടങ്ങിയവയാണ് മുഖ്യ
കൃതികൾ.
Malayalam Language
Aesopu Kathakal
by P.I. Sankaranarayanan
Rights Reserved
ILLUSTRATIONS
Aravind Vattamkulam
PUBLISHERS
Mambazham
An imprint of D C Books
e-bookstore: ebooks.dcbooks.com
DISTRIBUTORS
D C Books-Current Books
Sankaranarayanan P.I.
360p., 23cm.
ISBN 978-81-264-5280-4
C 398 245*-dc22.
*(This is local variation of DDC number for Malayalam literature: Aesopu Kathakal)
No part of this publication may be reproduced, or transmitted in any form or by any means, without
prior written permission of the publisher.
ISBN 978-81-264-5280-4
D C BOOKS - The first Indian Book Publishing House to get ISO Certification
ഉള്ളടക്കം
പ്രസംഗവും പ്രവൃത്തിയും
കോഴിപ്പോര്
നിലവിളിക്കുന്ന ചക്രങ്ങൾ
കുരങ്ങന്‍റെ നൃത്തം
രണ്ട് ഞണ്ടുകൾ
സിംഹവും തവളയും
കാലാവസ്ഥ മോശം
നായയുടെ പൊങ്ങച്ചം
അത്യാർത്തി ആപത്തായി
സൂര്യന്‍റെ വിവാഹം
നിൽക്കൂ, ആലോചിക്കൂ...
ചവിട്ടേറ്റ പാമ്പ്
മൂക്കു ചതഞ്ഞ മൃഗഡോക്ടർ!
പാമ്പിനോടു ദയ
കുറുക്കനും കൊതുകുകളും
അകലം സൂക്ഷിക്കുക
ചെന്നായയുടെ ഓടക്കുഴൽവായന
ആടിനെ റാഞ്ചിയ കാക്ക
കടലും നദികളും
ആത്മഹത്യ വേണ്ടെന്നുവച്ചു
പ്രേരണക്കുറ്റം
പാമ്പിന്‍റെ മുൻകോപം
നല്ലത് ഒന്നു മതി
ഉറുമ്പും പച്ചത്തുള്ളനും
മന്ത്രിയുടെ കഷണ്ടി
പ്രാവുകൾക്ക് ഒരു രാജാവ്
ഇടയന്മാരും ചെന്നായയും
കഴുതയുടെ നിഴൽ
ഓട്ടത്തിന്‍റെ വ്യത്യാസം
ഹെർക്കുലീസ്സും വണ്ടിക്കാരനും
രക്ഷകനെ ഭക്ഷിച്ചാൽ
പൊന്മുട്ടയിടുന്ന താറാവ്
ചൂണ്ടക്കാരനും മത്സ്യവും
നിഴലിനോടെതിർത്ത നായ
സ്വയം യജമാനനായ കഴുത
സിംഹഭാഗം
വൃദ്ധയും രണ്ടു ഭൃത്യകളും
വിരുന്നുകാർ
കഴുതയുടെ കണ്ഠശുദ്ധി
തോട്ടക്കാരനും നായയും
പനീർപ്പൂവും കളിമണ്ണും
അറബിയും ഒട്ടകവും
വേഷം മാറിയ ചെന്നായ
ക്ഷമയുടെ രഹസ്യം
വൈകിക്കിട്ടിയ ബുദ്ധി
ഉറുമ്പും പ്രാവും
കള്ളന്‍റെ സൗജന്യം
കോഴിയും കഴുതയും സിംഹവും
കാക്കയും മൺകുടവും
കാളയാകാൻ ശ്രമിച്ച തവള
മൂന്നു വ്യാപാരികൾ
സിംഹങ്ങൾ പ്രതിമ നിർമിച്ചാൽ...
സൗന്ദര്യമത്സരം
പൂച്ച പുറത്തു ചാടി
വലയിലകപ്പെട്ട തിത്തിരിപ്പക്ഷി
ഉത്കണ്ഠ
മരം മരത്തിനു ശത്രു
കഴുതപ്പുറത്തെ വിഗ്രഹം
പരുന്തിന്‍റെ മരണം
ചെന്നായയും ആട്ടിൻകുട്ടിയും
ചെന്നായയെ പരിഹസിച്ച ആട്ടിൻകുട്ടി
പിടക്കോഴിയുടെ അസുഖം
യജമാനന്‍റെ കണ്ണ്
കുരച്ചു ചാടരുത്
രണ്ടു സുഹൃത്തുക്കൾ
രണ്ടു തവളകൾ
അതിപരിചയം
ആമയുടെ വീട്
മല എലിയെ പ്രസവിച്ചു!
കാറ്റിനെതിരെ
കഴുതയും യജമാനന്മാരും
വ്യത്യസ്തമായ കാഴ്ചപ്പാട്
രോഗിയായ സിംഹം
പ്രവൃത്തി സമയോചിതമാകണം
അരങ്ങിൽ ശോഭിക്കാൻ അനുഗൃഹീതർക്കേ കഴിയൂ
ആപത്തിനു മുന്നിൽ
കോഴിക്കു കിട്ടിയ മാല
കിഴവനും മരണവും
മുട്ടക്കൊതി
ശത്രുക്കൾക്ക് സ്വയം ആഹാരമാകരുത്
പ്രതികാരത്തിന്‍റെ വില
വിഡ്ഢികൾ ഏറ്റുമുട്ടുന്നു
മുഖംമൂടികൾ
ഭർത്താവിനെ പൊരുത്തപ്പെടുത്തൽ
ഒരു കണ്ണു തുറന്ന് ഉറങ്ങുന്നവർ
മുന്തിരിങ്ങ പുളിക്കും
കള്ളനെ തോൽപ്പിച്ച പയ്യൻ
കുട്ടികൾ നിഷ്കളങ്കർ
ഇടയന്‍റെ അത്യാഗ്രഹം
സിംഹത്തോലണിഞ്ഞ കഴുത
വേലി പൊളിച്ച യുവാവ്
ഭാഗ്യദോഷികൾ
വിദേശയാത്രയ്ക്കു ശേഷം
ഭീരുക്കളുടെ വർഗ്ഗം
സ്നേഹിതനെ ബലി കൊടുക്കുന്നവർ
പട്ടിണിതന്നെ ശരണം
കാളക്കൊമ്പിലെ കൊതുക്
കോവർകഴുത
ദുഷ്‌ടതയുടെ വിത്തുകൾ
തേനീച്ചയ്ക്കു കിട്ടിയ വരം
കുതിരക്കാരനും കുതിരയും
പാൽക്കാരിയുടെ പകൽക്കിനാവ്
ഒറ്റക്കണ്ണൻ പ്രാവ്
ചെമ്മരിയാടും രോമംവെട്ടുകാരനും
കുട്ടികൾ കുറ്റക്കാരല്ല
എലിയും തവളയും
പുൽത്തൊട്ടിയിലെ നായ
അന്യരെ തീറ്റുന്നവർ
അന്ധയായ വൃദ്ധയും ഡോക്ടറും
കടവാതിലിന്‍റെ അടവ്
ആൻഡ്രോക്ളിസ്സും സിംഹവും
ഒരു കൂട്ടുനായാട്ട്
മുള്ളു തിന്നുന്ന കഴുത
പട്ടിയെ ക്ഷണിച്ച പട്ടി
പിശുക്കന്‍റെ ധനം
അതിഥിസൽക്കാരം
നിന്‍റെ പ്രവൃത്തി എന്ത്?
സ്നേഹപ്രകടനം
കഴുതയെ ചുമന്ന അച്ഛനും മകനും
കുറ്റവാളികളോടൊപ്പം
പരദൂഷണം മിത്രങ്ങളെ അകറ്റുന്നു
ദേവതാരുവൃക്ഷച്ചുവട്ടിൽ
പൂച്ചക്കാലൻ സഞ്ചി
കാട്ടുപൂച്ചയുടെ പരദൂഷണം
വിളക്കേ, നാവു നീട്ടാതെ!
ചെരിപ്പുകുത്തിയുടെ അയൽക്കാരൻ
പെരുംനുണയൻ
ചെന്നായ വരുന്നേ!
കൊക്കും ചെന്നായയും
ഒഴുകിപ്പോയ കുട്ടി
യുവാവും മീവൽപക്ഷിയും
വാക്കു പാലിക്കാതിരുന്നാൽ....
രാജാവു വേണമെന്നുശഠിച്ച തവളകൾ
ആര് ഭരിച്ചാലെന്ത്?
ചെന്നായയെ വളർത്തിയ ഇടയൻ
ആരു പഠിപ്പിച്ചു?
സിംഹത്തിന്‍റെ പ്രേമബന്ധം
കൊതിയൻപട്ടിയുടെ ഗതി
കുളിച്ചിട്ടും കുളിച്ചിട്ടും വെളുത്തില്ല!
ഒരു ശക്തിപരീക്ഷ
സിംഹവും ചുണ്ടെലിയും
ആളായ്മ ചമയൽ
ആമയും മുയലും
പൂവൻകോഴിയുടെ പ്രഭാതഗീതം
ക്രൂരമായ ഒരു ശിക്ഷ
പൂച്ചയ്ക്ക് ആര് മണികെട്ടും?
ഒരു പ്രതിമ സൗജന്യം
രാപ്പാടി പറഞ്ഞ സത്യങ്ങൾ
വ്യർത്ഥമായ ന്യായവാദം
ലാഭകരമായ തീറ്റ
കഴുതയെ ചുമന്ന കുതിര
കുടലിനെതിരെ സമരം
മരണാനന്തര ബഹുമതി
തലയിലും വെക്കില്ല, നിലത്തും വെക്കില്ല
വാനമ്പാടിയും മക്കളും
ഒരേ ശ്വാസത്തിൽ തണുപ്പും ചൂടും
സർപ്പം നൽകിയ സമ്മാനം
പൈക്കിടാവും കാളയും
അറിയുമോ എന്ന്!
കഴുതത്തടിയുടെ രഹസ്യം
സിംഹത്തിന്‍റെ വായനാറ്റം
എലുമ്പിച്ച കാലുകൾ
വിശക്കുന്ന കടൽ
വാലില്ലാക്കുറുക്കൻ
അർഹിക്കാത്ത അംഗീകാരം
പറക്കാൻ മോഹിച്ച ആമ
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങൾ
തോന്നലുകളുടെ പുറകെ
പക്ഷേ, എന്തു ചെയ്യാം
കൊടുത്തത് തിരിച്ചുകിട്ടുന്നു
അവർ തർക്കത്തിനില്ലല്ലോ!
സുരക്ഷിതത്വം
മുറിവൈദ്യൻ തവള
ഐകമത്യം മഹാബലം
കൊമ്പുവച്ച എലികൾ
ഭരണിക്കകത്ത് പ്രതീക്ഷ മാത്രം
മടിയൻകഴുത
ഇത് വെറും ചൂഷണമല്ല
ചെവി കടിച്ചുകൊണ്ട് ഒരു സ്വകാര്യം
അത്ഭുതമാന്ത്രികൻ
ഒത്തുതീർപ്പു പ്രയാസമാണ്
കിണറ്റിൻപടവിൽ ഉറക്കം
സ്രഷ്‌ടാക്കളും വിമർശകരും
നന്ദിപറയാൻ വാക്കുകളില്ല
സ്വർണ്ണക്കോടാലി
വലയെറിഞ്ഞ കുരങ്ങൻ
കരടിയുടെ ഉപദേശം
കഴുതപ്പുറത്തെ ഭാരം
ദൈവം എന്തു ചെയ്യും?
പാറുന്നതിന്‍റെ പുറകേ
ചേർച്ചയില്ലാത്ത ചങ്ങാത്തം
നല്ലതു ചെയ്താൽ നല്ലത്
കേട്ടതെല്ലാം സത്യമാകണമെന്നില്ല
കള്ളനെ കണ്ടാൽ പേടിക്ക്വോ?
മുറിവ് ശത്രുവിനേ പറ്റാവൂ
നീയോ സംരക്ഷകൻ?
കാക്കയുടെ ലളിതഗാനം
നിധി തേടിയ മക്കൾ
മയിൽപ്പീലി ചൂടിയ കാക്ക
വാക്കൊന്ന്; നോക്കൊന്ന്
അശ്വവിജയം
ദൈവവിധി നടക്കട്ടെ!
നഗരത്തിലെ എലിയും ഗ്രാമത്തിലെ എലിയും
സൂത്രങ്ങൾ അധികമായാൽ
കീരിയും പാമ്പും എലികളും
ഒരുക്കം
കൂട്ടിലെ തത്തകൾ
ആനയെപ്പോലെ മുയലും
വിലയും വിലകേടും
തിരിഞ്ഞോടുന്നവർ
അമ്പിളിക്കുട്ടി
ദൈവത്തിനോടും വഞ്ചന!
ഉറുമ്പിന്‍റെ സ്വഭാവം
കഴുത്തിൽ രണ്ടു സഞ്ചികൾ
വലയിലെ മത്സ്യങ്ങൾ
കളഞ്ഞുപോയ ശബ്‍ദം
വെറുതെ നോവിക്കരുത്
സ്വാതന്ത്ര്യംതന്നെ ജീവിതം
നിസ്സഹായത
സത്യമാണ്; പക്ഷേ....
കാറ്റും കോളും
പദവിയല്ല മുഖ്യം
കഴുതകളുടെ പരാതി
തത്തമ്മേ, പൂച്ച... പൂച്ച
വെള്ളംകലക്കികൾ
ശത്രുതയുടെ ആഴം
സ്വന്തം കൈ കാണുന്നില്ല
റോസയും വാടാമല്ലിയും
ശിക്ഷ അധികമല്ല
ഇത് നിന്‍റെ സമ്മാനം
കക്കത്തർക്കം
കഴുതേ, നീയുമോ?
ദയാലുവായ സിംഹം
കുരയ്ക്കാത്ത നായ്ക്കൾ
മുട്ടയിലെന്ത്?
ദൈവത്തെ സഹായിക്കൂ
നീ അറിയുന്നില്ല!
കുതിരയെ കഴുതയാക്കുന്നവർ
വിഷചികിത്സ
സൂത്രം പിഴച്ചാൽ?
തടവിലായ സിംഹം
പണച്ചാക്കെടുത്ത കഴുത
രോഗിയുടെ വേദന
അതുതന്നെ കാരണം
പരലോകത്തിൽ സുഖംതന്നെ!
തിരിഞ്ഞോടാൻ ഒരു വഴി
പുലിവക്കീൽ
ചെന്നായയും നിഴലും
ഹെർമിസിന്‍റെ വണ്ടി
എന്തിനിങ്ങനെ...?
ദൈവം വില്പനയ്ക്ക്!
രാജാവാകാൻ പോയ കാക്ക
വിധിതന്നെ വിധി
പൊണ്ണന്മാരുടെ ബുദ്ധി
മാമ്പഴക്കൊതി
ഹൃദയമെവിടെ?
നേതാവിന്‍റെ രഹസ്യം
ഹംസഗീതം
രാജാവിനെ തോല്പിച്ചു; പക്ഷേ...
ഒട്ടകത്തെ കാണ്മാനില്ല
ഉപദേശി
തൈരിൽ വീണ തവളകൾ
നടുക്കടലിൽ
ഏഷണിക്കാരന്‍റെ അന്ത്യം
ദുഷ്‌ടന്മാർ എങ്ങനെ ഉണ്ടായി?
ചന്ദ്രനെ കാണുന്ന കാലം
സ്നേഹം മരിക്കുവോളം
ഇതു സത്യം
മരിച്ചാലും പിരിയാത്ത സ്നേഹം
ആരാണ് രാജാവ്?
നാവുകൊണ്ടു നാട്
സത്യദേവതയുടെ കണ്ണീർ
കഥയല്ല കാര്യം
ഞാണിന്‍റെ കെട്ടഴിക്കുക
ഈസോപ്പിനെക്കുറിച്ച് അല്പം
1
പ്രസംഗവും പ്രവൃത്തിയും
കൊല്ലാൻ പ്രേരിപ്പിക്കുന്നതാണ്
കൊല്ലുന്നതിനെക്കാൾ വലിയ കുറ്റം.
22
പാമ്പിന്‍റെ മുൻകോപം
ലജ്ജിക്കേണ്ടിടത്തും മനസ്സാന്നിദ്ധ്യമുണ്ടെങ്കിൽ
ചിരിക്കാം.
26
പ്രാവുകൾക്ക് ഒരു രാജാവ്
അത്യാർത്തിക്കാരന് കൈയിലുള്ളതും
നഷ്‌ടപ്പെടുന്നു.
33
ചൂണ്ടക്കാരനും മത്സ്യവും
അത്യാർത്തിമൂലം കൈയിലുള്ളതുംകൂടി
നഷ്‌ടപ്പെടുത്തുന്നു.
35
സ്വയം യജമാനനായ കഴുത
ആത്മാർത്ഥതയില്ലാത്ത
ആശ്വാസവചനങ്ങൾകൊണ്ട് പ്രയോജനമില്ല.
63
യജമാനന്‍റെ കണ്ണ്
മടിയൻ മല ചുമക്കുന്നു.
69
മല എലിയെ പ്രസവിച്ചു!
ശത്രുക്കൾക്ക് ആഹാരമായിത്തീരുന്നതിനെക്കാൾ
വിട്ടുവീഴ്ച ചെയ്യലാണ് ബുദ്ധി.
81
പ്രതികാരത്തിന്‍റെ വില
സംരക്ഷകനെക്കൊണ്ടുള്ള അസൗകര്യം
സഹിച്ചേപറ്റൂ. ഇല്ലെങ്കിൽ സമ്പൂർണ്ണ
നാശമായിരിക്കും ഫലം.
92
ഭാഗ്യദോഷികൾ
സ്നേഹമുള്ളവരോടു ക്രൂരമൃഗങ്ങൾപോലും
നന്ദിയോടെ പെരുമാറുന്നു.
112
ഒരു കൂട്ടുനായാട്ട്
അസൂയയിൽനിന്നു ജനിക്കുന്നതോ
അംഗീകാരത്തിനു വേണ്ടിയുള്ളതോ ആയ
സ്നേഹപ്രകടനങ്ങൾ ആപത്തു വരുത്തിവെക്കുന്നു.
119
കഴുതയെ ചുമന്ന അച്ഛനും മകനും
പലരുടെയും അഭിപ്രായങ്ങൾക്കൊത്തു
പ്രവർത്തിക്കാൻ ശ്രമിക്കുന്നവന് സ്വന്തം ലക്ഷ്യം
നിറവേറ്റാൻ കഴിയാതെവരും.
120
കുറ്റവാളികളോടൊപ്പം
പരസ്പരം ആശ്രയിക്കാതെയും
സഹകരിക്കാതെയും ഇരുന്നാൽ പൊതുനന്മ
കൈവരില്ല. ജോലിയുടെ ഏറ്റക്കുറച്ചിലോ
മാനാഭിമാനങ്ങളോ അതിൽ പ്രശ്നമാക്കരുത്.
153
മരണാനന്തര ബഹുമതി
നേട്ടങ്ങൾക്കുവേണ്ടി സ്വാതന്ത്ര്യം
പണയപ്പെടുത്തരുത്.
161
സിംഹത്തിന്‍റെ വായനാറ്റം
അനുമോദനമായാൽപ്പോലും ശ്രദ്ധിക്കാതെ
സ്വീകരിച്ചാൽ അപഹസിക്കപ്പെടാൻ ഇടയുണ്ട്.
166
പറക്കാൻ മോഹിച്ച ആമ
അനുകരിക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നതിനുവേണ്ടി
സത്യമായ ഒന്നിനെ പുറന്തള്ളിപ്പറയരുത്.
181
ഒത്തുതീർപ്പു പ്രയാസമാണ്
അവിവേകത്തിന്‍റെ ഫലം
അനുഭവിക്കേണ്ടിവരുമ്പോഴും ഭാഗ്യദോഷം എന്നാണ്
നാം പറയുക!
183
സ്രഷ്‌ടാക്കളും വിമർശകരും
ഓരോരുത്തരുടെയും ആഗ്രഹങ്ങൾ
വ്യത്യസ്തങ്ങളാണ്. എല്ലാവരെയും
തൃപ്തിപ്പെടുത്താൻ ദൈവത്തിനുപോലും പലപ്പോഴും
സാധ്യമാവുകയില്ല.
190
പാറുന്നതിന്‍റെ പുറകേ
അപ്പപ്പോഴത്തെ ആവശ്യങ്ങൾക്കനുസരിച്ച്
ദൈവത്തോടു പ്രാർത്ഥിക്കുന്നവരാണ് മിക്കവരും!
195
മുറിവ് ശത്രുവിനേ പറ്റാവൂ
ഗ്രാമത്തിലെ എലിയും
എളിയമട്ടിലായാലും മനസ്സമാധാനത്തോടെയുള്ള
ജീവിതമാണ് അഭികാമ്യം; ഭീഷണികളുടെ നടുവിലെ
സമൃദ്ധിയല്ല.
204
സൂത്രങ്ങൾ അധികമായാൽ
സ്വഭാവസ്ഥിരതയില്ലാത്തവർക്കുവേണ്ടി
എന്തെങ്കിലും നന്മചെയ്യാൻ പ്രയാസമാണ്.
212
ദൈവത്തിനോടും വഞ്ചന!
പദവികൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്
മഹാനാകുന്നത്.
223
കഴുതകളുടെ പരാതി
സാധുക്കളോട് അലിവുകാട്ടണം.
234
കുരയ്ക്കാത്ത നായ്ക്കൾ
സൂത്രംകൊണ്ടായാലും ശക്തികൊണ്ടായാലും
ആരെയെങ്കിലും പരാജയപ്പെടുത്തിയെന്നുവച്ച്
ഞെളിയുന്നവർ അനേകമുണ്ട്. പക്ഷേ, അവരെ
പരാജയപ്പെടുത്താൻ പ്രകൃതിയുണ്ടാക്കിയ
കെണിയെപ്പറ്റി അവരുണ്ടോ അറിയുന്നു.
260
ഒട്ടകത്തെ കാണ്മാനില്ല