Rashhed Book

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 38

djoZv 

djoZv 
ജനനം മലപ്പുറം ജില്ലയ  ിലെ പെരിന്തൽ  മ
 ണ്ണ താലൂക്കിൽ തിരൂർക് കാട്ദേശം.
പിച്ചവെച്ചതും കളിച്ചു വളർന്ന  ത ും വിദ്യ നൽക  ിയത  ും കോഴിക്കോട്ജില്ലയിലെ 
ചേന്ദമ
 ംഗല
 ്ലൂർ ദേശം. ഡിഗ്രിവരെയുള്ള വിദ്യാഭ ്യാസം.

മാതാവ് : ആമിന
പിതാവ് : മൊയ്ത ീൻ
ഭാര്യ : ആയിഷാബീവി
മക്കൾ : റിസ്ല മുബാറക
 ്, റസീഹ്, റഫാഹ്, റബീഹ്, റസീൽ

ഫോൺ : 9539112405, mail: rasheedpkt@gmail.com

PATTARANGADI
Poems
Rasheed Chennamangallur

Publishing: 2019
Copy: 1000

Cover Painting: Vineeth S. Pillai


Illustration: Ameer Faizel

Cover & Book Design: UKAF

Printing:
Price:

Distribution:
8


 െന്ന ജനിപ്പിക്കുകയും ഞാനാക്കി വളർത്  തുകയും ചെയ്ത ദൈവ


ത്തിന് സ്തുതി. എന്നിലൂടെ ഇൗ വാക്കുകൾക്ക് അവൻ മഷി പു
രട്ടി. അവ ൻ എഴുത്താണി നൽ കി. ആദ്യ കവിത നടാനും പിന്നീ
ട് നെല്ലും പതിരും വേർതിരിക്കാനും ഒത്തിരി കൈകൾ; ഒരായിരം
സ്നേഹങ്ങൾ. പ്രശസ്തരും അപ്രശസ്തരും ജീവിച്ചി രിക്കുന്നവ
രും അല്ലാത്തവരും എനിക്ക് പ്രിയംതന്നവരും ഗുരുക്കളും സുഹൃ
ത്തുക്കളും ബന്ധുമിത്രാദ  ികളും നാട്ടുകാരും... വായന
 യ
 ിലൂടെ പരി
ചിതനായ, പുസ്തകത്തിന്ആമുഖം എഴുതിയ കവി വീരാൻകുട്ടി
സാറിനും അകംനിറഞ്ഞ നന്ദി; എെൻറ കുടുംബത്തിനും ഞാനേ
റെ സ്നേഹിച്ച എെൻറ മാതാവിനും. പുസ്തകരൂപത്തിലാക്കുക
യും വരകളിലൂടെ അക്ഷരങ്ങൾക്ക് ജീവൻ നൽകുകയുംചെയ്ത
അമീർ ഫൈസലിനും കവർ ചിത്രം വരച്ച  വിനീത്എസ്.പിള്ളക്കും
തെറ്റുതിരുത്തിയ ദാസേട്ടനും (ദേവദാസ്കക്കോടി) നന്ദി. ഇൗ അ
ക്ഷരപ്പുസ്തകം പ്രിയപ്പെട്ടവരിലേക്ക് ഏൽപിച്ച്ഞാൻ കർത  ൃത്വം
നിറവേറ്റുന്നു. എന്നെ ഞാനാവാൻ സഹായിച്ച എല്ലാവർക്കും  ഒരി
ക്കൽകൂടി നന്ദി.

സസനേ
് ഹം
djoZv
8


s]mÅp¶
PohnX¯ns³d
t\ÀNn{X§Ä
hocm³Ip«n

ഭാഷകൊണ്ടു മാത്രം പരിഹരിക്കാവുന്ന ചില സമസ്യകൾ ആത്


മാവിൽ പേറിനടക്കാൻ നിയുക്തനായ ജന്തുവാണ്മനുഷ്യൻ. ഒരാ
ളെ കവിതയിൽ അഭയാർഥിയായി ചെല്ലാൻ പ്രേരിപ്പിക്കുന്ന ഒരു
കാര്യം ഈ ആത്മീയമായ തേട്ടം തന്നെ. കവിതയെഴുതുേമ്പാൾ ഒ
രാൾക്കു കിട്ടുന്ന ആ സമാശ്വാസമാണ്എഴുത്തിെൻറ വിമോചന
മൂല്യം. എഴുതുന്നയാൾക്ക്മാത്രമല്ല വായിക്കുന്നയാൾക്കും അവ
കാശപ്പെട്ടതാണ്കവിതയുടെ ആത്മശുശ്രൂ  ഷാപരമായ ഈ വിനി
മയ സത്ത. സമൂഹം ആത്മീയമായി ദരിദ്രമാകുന്ന കാലങ്ങളിൽ ക
വിതയുടെ ശാദ്വലഭൂമിയിലേക്കുള്ള തീർഥാടനം കൂടാനേ വഴിയു
ള്ളൂ. അതുെകാണ്ടുതന്നെ കവിതയിൽ വിശ്വാസമർപ്പിക്കുന്നവരു
ടെയും കവിത എഴുതുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടി
വരാനേ സാധ്യതയുള്ളൂ. തങ്ങളെഴുതുന്നതെല്ലാം മഹത്തായ കാ
വ്യങ്ങളാണെന്നോ അതിലൂെ  ട അനശ്വരത കൈവരിക്കാമെന്നോ ഉ
ള്ള നാട്യങ്ങളൊന്നും അവരെ ഭരിക്കുന്നേയില്ല. അതിജീവ  ിക്കാൻ
മറ്റ് വഴിയില്ലാത്തതുകൊണ്ട്കവിതയിൽ അഭയംതേടുന്നു
 എന്ന
8

8


ലളിത യുക്തിയാണ്അതിെൻറ കാതൽ. ആ വിനയത്തിൽനിന്നും  ണ്ടുനിൽക്കുകയല്ല, ഒരു ആക്ടിവിസ്റ്റിനെപ്പോലെ നന്മയുടെ പ  


ചിലർ തെളിഞ്ഞുവരുന്നു. ചിലർ ചരിത്ര  നിയോഗംപോലെ സ്വന്തം ക്ഷംനിന്ന്നീതികേടുകളെ അടയാളപ്പെടുത്തുകയാണ്ഈ കവി
കൃത്യം നിർവഹിച്ച്  മാഞ്ഞുപേ
 ാവ ുകയും ചെയ്യുന്നു. യുടെ രീതി.
റഷീദിെൻറ കവിതകളിലൂടെ കടന്നുപോകുന്ന ഒരാൾകാണുന്ന രണ്ടു പതിറ്റാണ്ടോളം നീണ്ട ഇടവേളയിൽ എഴുതപ്പെട്ട കവിതക
തും ഇൗ അഭയാർഥിയെതന്നെയാണ്. കവിതകൊണ്ട്മുറിവേറ്റ ഒ ൾ ഈ സമാഹാരത്തിൽ ഉണ്ട്. ആദ  ്യകാല രചനകളിലെ ഭാഷയും
രാൾ എന്നതായിരിക്കും അയാൾക്കുള്ള ഉചിതമായ വിശേഷണം. ആഖ്യാനവും പിൽക്കാല രചനയിലേക്കെത്തുേമ്പാൾ കൂടുതൽ പ
തനിക്ക് ചുറ്റുമുള്ള ലോകത്തിെൻറ സങ്കടങ്ങളെ, പത്തി വിടർത്തി ക്വത കൈവരിച്ചതായി കാണാം. ഭയദ്രുത മാനുഷർ, ഭർതൃമന്നജം,
യാടുന്ന നൃശംസതകളെ, തലതിരിഞ്ഞ നീതിബോധത്തെ കണ്ടി അന്തഃകൽപിതം, മൃത്യുവ  ാൾ തുടങ്ങി
 യ പ്രയോഗങ്ങൾ പിൽക്കാല
ല്ലെന്നു നടിക്കാനാവാത്ത ഒരു ദൃക്സാക്ഷിയുടെ പ്ര
 തികരണങ്ങ കവിതകളിൽ അധികം കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. നൂറു
ളാണ് ഈ സമാഹാരത്തിലെ കവിതകളേറെയും. അവയോട് രാ കണക്കിന്കവികൾ ഇന്ന്കവിതാ പുസ്തകവുമായി വരുന്നു  . ക
ജിയാവാൻ വിസമ്മതിക്കുന്ന നൈതിക ബോധമാണ്ആ കവിത വിതയെഴുത്ത്അനായാസമായ ഒരു പണിയാണെന്നുപോലും ചി
കളെ സത്യസന്ധമാക്കുന്നത്. ഉറക്കെ ആജ്ഞാപിക്കുന്നതിനുപ ലർ ധരിച്ചുവശായിട്ടുണ്ട്. ഈ പുസ്തക പ്രളയത്തിനിടയിൽ മിക
കരം നിശ്ശബ്ദതയോടടുത്തുനിൽക്കുന്ന ഭാഷയിൽ ഈ കവി സം ച്ച കവിതകൾ കണ്ടെടുക്കുക വായനക്കാരെ സംബന്ധിച്ചിടത്തോ
സാരിക്കുന്നു. പത്രവാർത്തയിലൂടെ അറിഞ്ഞ ഒരു സംഭവമോ കാ ളം വലിയ വെല്ലുവിളിയാണ്. രചനയിലെ മൗലികതകെ  ാണ്ടും
 ഭാവു
ഴ്ചയിൽ കൂടെേപ്പാന്ന ഒരു ദൃശ്യമോ കേട്ടുകേൾവിയേ  ാ മതി റഷീ കത്വപരമായ നവീനതകൊണ്ടും മാത്രമേ ഈ അവസ്ഥയെ കവ  ി
ദിന്കവിത രചിക്കാൻ. നിയന്ത്രിതമായ വൈകാരിക ക്ഷോഭത്തോ കൾക്കു മറികടക്കാനാവൂ. ആ രീതിയിൽ മുന്നേറാൻ റഷീദിലെ ക
ടെ, ആ അനുഭവത്തെ എണ്ണമറ്റ ബിംബങ്ങളിലൂടെ കവി ആവിഷ് വിക്ക്കഴിയട്ടെ
 എന്നാശംസിക്കുന്നു . കവ  ിക്ക്എല്ലാ ഭാവുകങ്ങളും
കരിക്കാൻ ശ്രമിക്കുന്നു. ചിലപ്പോൾകവിതയുടെ രൂപഘടന വിട്ട് നേരുന്നു.
കഥയുടെ ചൊൽവടിവിലേക്കും ആ പറച്ചിൽ നീളുന്നതു കാണാം.
ചിലപ്പോഴൊക്കെ കവിതയുടെ ധ്വനി സാധ്യതയെവിട്ട്യാഥാർഥ്യ 8
ത്തെ നേർക്കുനേർ അഭിസംബേ  ാധന ചെയ്യുന്ന രീതിയും റഷീദ് പ
രീക്ഷിക്കുന്നു
 .
അപരിചിതങ്ങളല്ല ഈ കവിയുടെ  ആശയലോകം. ഗാർഹികാ
ന്തരീക്ഷത്തിലെ അമ്മയെ, സർവംസഹയായ വധുവിനെ, താരാട്ട്
നിഷേധിക്കപ്പെട്ട കുഞ്ഞിനെ- ആ മട്ടിൽ നമുക്കു ചിരപരിച  ിതരാ
യ ഒട്ടനവധി പെൺപ്രേതങ്ങളെ ഈകവി കണ്ടെത്തുന്നു. അവർ
ക്കൊക്കെ പറയാൻ ജീവിതത്തിെൻറ കയ്പേറിയ ഓരോരോ ദുര
ന്താനുഭവങ്ങൾ ഉണ്ട്.
വീടുവിട്ട്സമൂഹമെന്ന കുറെ ക്കൂടി വിപ
 ുലമായ ഇടത്തേക്ക്ക
വിത വികസിക്കുേമ്പാൾ ജാതിചിന്തയും കേമ്പാളവത്കരണവും
കൊന്നു തീർക്കുന്ന മതവൈരവും അന്ധവിശ്വാസങ്ങളും വിമർ
ശന വിധേയമാകുന്നു. ഋഷിയെപ്പോലെ നിസ്സംഗമായി അവയെ ക
Contents
`KocYnb½ Fs³d A½bà 14
tImbn¡team³ 16
acn¨pt]mb Iq«pImc\v 18
Bhnh­@nbnse klbm{XnI³ 20
]«c§mSn 22
X\nsb BSp¶ sXm«n 24
_enarK§Ä 26
{`amßIw 28
P\]Yw 30
HmÀabnse kpcmkp 32
bm{XnItcmSv 33
bmKmizw 34
A]c³ 36
\cP·§Ä FcnsªmSp§p¶Xv 38
NÀ¨n\vXmsgbpÅ ho«n 40
]Xn¸v 42
PmXobw 44
t\À¡mgvN 46
BtKmfoIcWImes¯ Fcpa 48
apÅptImdp¶nSw 50
apJw 52
hymfn 55
Xncn¨p\S¡pt¼mÄ 56
taÂhnemk¡mc\v 58
XmÞhw 60
daZm\¼nfn 62
hmÀ[Iy im]w 64
alm\mb {`m´³ 66
sSent^mWn¶t§¯e¡Â 68
AhÀ tImdÊm 70
sXcphnÂ\ns¶mcp I¯v 72
]«c§mSn ]«c§mSn

ലോകാവസാനംവരേക്കും ഭഗീരഥിയമ്മ
കാത്തിരുന്നില്ല, കണ്ണടയ്ക്
 കുേമ്പാൾ
കൈപിടിച്ച്മക്കളേയെന്നു മന്ത്രിച്ചു.
ഭഗീരഥിയമ്മ എെൻറ അമ്മയേയല്ല
അവരുടെ പേരിനോട്തുന്നിച്ചേർത്ത
ഇഴകളാണ്അമ്മ എന്ന പദം.

അവർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല


ഒരമ്മയുടെ പരിചരണമാണെന്നും.
കുഞ്ഞുങ്ങൾ ഉറക്കെ കരയുേമ്പാൾ
അവരെ താരാട്ടുപാടിയുറക്കുന്നു.
അവർ വാശിപിടിക്കുേമ്പാൾ
അവർക്കായിട്ടമ്പിളിമാമനെ
താലത്തിൽവെച്ച്ഉൗട്ടുന്നു.
ഭഗീരഥിയമ്മ എെൻറ അമ്മയേയല്ല.

പഴയ, കീറിപ്പറിഞ്ഞ റൗക്ക ചുറ്റിയ


ആ വരവ്ഞാൻ കാണുന്നു.
അച്ഛൻ ഭഗീരഥി പെങ്ങളേന്നും
അമ്മ ഒാപ്പേ എന്നും വിളിക്കുന്നു.
എന്നാൽ, ചട്ടുകാലി എന്ന് വിളിക്കുന്ന
2017 P\phcn ഒരുണ്ണി ഞങ്ങളിലുണ്ടായിരുന്നു.
l
ഭഗീരഥിയമ്മ എെൻറ അമ്മയേയല്ല
`KocYnb½ എങ്കിലും കുളിപ്പിച്ച്, പൊട്ടുതൊട്ട്
Fs³d A½bà കണ്ണെഴുതി, കളഭം പുരട്ടി അവർ
നുണക്കുഴിയിൽ മുത്തമിടുേമ്പാൾ
എന്നുണ്ണീ എന്ന നിശ്വാസം ഞാനറിയുന്നു.
ഭഗീരഥിയമ്മ എെൻറ അമ്മയേയല്ല
അവരുടെ പേരിനോട്തുന്നിച്ചേർത്ത
ഇഴകളാണ്അമ്മ എന്ന പദം.

8
14 15
]«c§mSn ]«c§mSn

പടിഞ്ഞാറു തിരിഞ്ഞ വീടിെൻറ


ഉമ്മറക്കോലായിലെ ചാരുകസേര^
യിലിരിപ്പുണ്ടാവുമില്ലെങ്കിൽ...

തെക്കോട്ടുപോവുന്ന പുഴകടന്ന്
ചാത്തോത്തിനില്ലത്തെ പടികടന്ന്
അധികാരി മേനോെൻറ ചാവടിവിട്ട്
ചെന്നെത്തുമങ്ങാടി തിണ്ണയിന്മേൽ
ചതുരംഗപ്പലകക്കിരുപുറത്ത്
അമ്മായിയും ചത്തു പുലകഴിഞ്ഞ
തറിയാതെ തേരു തെളിക്കയാവാം...

വേറൊരു ഭാഗത്തുമുണ്ടെന്നു കേട്ടു


ഉൗർച്ചക്കു വട്ടം തെളിക്കുന്ന നേരം
നട്ടുച്ച പാർക്കാതെ കൂകി വിളിച്ചും
കാരിയും കോട്ടിയും ഒാടിക്കയറുന്ന
പാടത്തിറമ്പത്ത്ആർപ്പൂവിളിച്ചും
തലയിലു വട്ടത്തിൽ കെട്ടുകെട്ടി
ചേന്നെൻറ തോളിൽ ആടിക്കളിച്ചും
2003 Pq¬ ഇന്നലെയെന്നോണം ഒാർമയിലുണ്ടയാൾ...
l

tImbn¡team³ മറ്റൊരിക്കൽ, പാത്തും പതുങ്ങിയും


മേലേ ചരുവിലെ കുന്നിെൻറ മോളിൽ
കല്യാണി വാറ്റുന്ന കുടിമടയിൽ
മൂ ന്നാമതു വളവിലെ മാളോരു കാണാതെ മുണ്ടിട്ടുമൂടി,
ആദ്യത്തെ ഒാടിട്ട വീട്ടിനു പാട്ടും കൂത്തുമായി മൂവന്തി നേരം
മുന്നിലെ ഇടവഴി തിരിഞ്ഞ് താഴോട്ടിറങ്ങുന്നതു കണ്ടു ചെക്കൻ...
വലത്തോെട്ടാരോട്ട പ്രദക്ഷിണം
വെച്ച്, ഇടത്തൊരാലിൻ ചുവട്ടിലൂ^ പകലിൽ, പത്രാസു കാണിച്ച്
ടുവഴി കടക്കുേമ്പാൾ വിലങ്ങുള്ള പട്ടണവട്ടത്തിനൊത്ത നടുക്കുള്ള
മേലേ പറമ്പിലെ നടവരമ്പിലൂടെ കലക്ടറേറ്റ്ബംഗ്ലാവിലുദ്യോഗമാണയാൾ.
കുരുടനാം ചേവി വീഴാതെ പോവുന്ന
ചേലിറമ്പിെൻറ പിന്നാമ്പുറത്തുള്ള 8
16 17
]«c§mSn ]«c§mSn

ഒരച്ഛൻ ജഡം ചുമലിലേറ്റി


കാതങ്ങൾ താണ്ടുന്ന
കാഴ്ചകണ്ട്ഗ്രാമമുണരുന്നു.

നിെൻറ അസത്യങ്ങളിൽ
വെള്ളം ചേർത്തൊരാൾ
പുതിയ വണിക്കായി മാറി.

തെരുവുവിളക്കൂതികെടുത്തി
ഇൗയാമ്പാറ്റയെ ആരോ^
പീഡിപ്പിച്ച കാലം വന്നു.

നിനക്ക് പാൽ തന്നിരുന്ന


കാർത്ത്യായനി ചേച്ചിയും
പശുവും ആധാർ ക്യൂവിലാണ്.

അന്ന്നീയിത്തിരി സ്മേ
 ാളടിച്ച
ആൽമരച്ചുവട് പിളർന്ന്ഒരു
വലിയ ബാർ വന്നു.

പിന്നെ, നമ്മുടെ പുഴ, നിളയെ^


പ്പോലൊഴുകിപ്പോയവൾ
വറ്റി, വിളറിവെളുത്തപോലായി.

2017 Pqsse ഒരു കോമരം വന്നുത്സവം


l
തുള്ളി, നടന്നിരുന്നമ്പലമുറ്റ^
ത്തിന്നാരോ താണ്ഡവമാടുന്നു.
acn¨pt]mb
Iq«pImc\v നീ ഉയിർത്തെഴുന്നേൽക്കുകിൽ
തിരികെ കല്ലറയിലേക്കുള്ള
പ്രിയപ്പെട്ട കൂട്ടുകാരാ, വഴി അടയാളപ്പെടുത്തണേ.
നീ മരിച്ചേൽപ്പിന്നെ
ഇവിടമാകെ മാറിയ മാതിരി. 8
18 19
]«c§mSn ]«c§mSn

കാഴ്ച
 കൾ പിന്നിലേക്ക് പായുേമ്പാൾ
ഉറഞ്ഞുതുള്ളിച്ചാടുന്നു
കറുത്ത ജാതിക്കോലങ്ങൾ.

വണ്ടി നിറുത്തി, ചാടിയിറങ്ങവെ,


തൊണ്ട വരൾച്ചയിൽ,
കപ്പംകൊടുത്ത, ഒരിറ്റു ജലം.

വഴിയിലിറങ്ങുന്ന സൗഹൃദത്തിൽ
അഹംബോധത്തിെൻറ
വികൃത ഭാവങ്ങൾ.

കൊച്ചു സുന്ദരിയുടെ
സ്വപ്നച്ചില്ലകളിൽ, തളിരിലകൾ
ഇളകാൻ മടിക്കുന്ന കാഴ്ച  .

ദൂരെ, പാതിരാവെളിച്ചത്തിൽ
മയക്കംവിട്ട അരമനക്കെട്ടുകളിലെ
കണ്ണീർക്കഥകൾ.

ഇടക്കെപ്പോഴോ, എത്തിനോക്കി
വടക്കൻ മലകളിലെ
തീവ്രവാദമെന്ന മഞ്ഞുകാറ്റ്.

2017 s^{_phcn ഇപ്പോൾ, നീ പുതച്ചുറങ്ങുേമ്പാൾ


l
ഞാനാസ്വദിച്ചിരുന്ന
കൂർക്കംവലി ഇല്ലേയില്ല.
Bhnh­@nbnse
klbm{XnI³ സുഹൃത്തേ, നീ ദേശീയതയുടെ
ഏതു ദിക്കിലേക്കാണ്യാത്രപോകുന്നത്?
പുറപ്പെട്ടുപോകുേമ്പാൾ യാത്രയാക്കിയ വടക്കോേട്ടാ? തെക്കോേട്ടാ?
പുരയിടത്തിലെ
കിണറ്റുകരയിലൊരു കുഞ്ഞുപാള. 8
20 21
]«c§mSn ]«c§mSn

ഭേഷാണതിലെന്നുമൂണ്, സ്പ  െഷൽ


ഒരേ താലത്തിൽ വെച്ചു വിളമ്പുന്നൂ
തുമ്പച്ചോറുമടപ്രഥമനും പപ്പടവുമെല്ലാം.

പണ്ടുണ്ടായിരുന്നില്ലെന്നു മുത്തച്ഛൻ
നാൽക്കവലയും ശേഷാദ്രിയും.
വന്നവരെങ്ങുനിന്നറിയില്ലയാരുമേ...

പിമ്പുറം ചികയുന്നതാണഭംഗി... മുൻ^


വാതിൽ തുറന്നാലറിയാം ഉൗണിനു
കാലമായിട്ടിനി ഭുജിക്കാം; കെേങ്കമമായ്.

ഉച്ചവെയിൽ മൂക്കവെ, തൂമ്പില മുന്നിലെ^


ത്തിടാറുണ്ട്ഒറ്റയും കൂട്ടവുമായാളുകൾ...
യന്ത്രവേഗം ചലിപ്പൂ ശേഷാദ്രി പാണികൾ.

പറ്റുചേർക്കുവോർ ഹജൂർ കച്ചേരിക്കാർ


പൊലീസേമാന്മാർ സർക്കാറുദ്യോഗസ്ഥർ
അനിതര സാധാരണക്കാർ ഒറ്റയുമിരട്ടയും.

വെച്ചുവിളമ്പലാണാ കൈകൾക്കെന്നും പുണ്യം


ഇരുപതാണ്ടു തികച്ചക്കവലയിലപ്പോൾ
പച്ചപിടിച്ചൂ, ശേഷാദ്രി ‘പട്ടരങ്ങാടി’യിൽ.

എട്ടണക്കന്ന്തീറാധാരമായിക്കണ്ട കര
2001 BKkväv പഴയ കോവിലിലറ്റാദായം നിൽക്കെ,
l
കാണായ കരഭൂമി വാങ്ങിയതാണന്നിലം.
]«c§mSn കാലം കടന്നൂ വേഗം, പുത്തൻ മുയൽക്കഥയും
ഇന്നാ നാൽക്കവല പോയി, ഹൈവേ വന്നു
നാ ൽക്കവലതൻ കിഴക്കെതിർവശം കൂറ്റൻ മണിമന്ദിരവും രുചിയില്ലാത്തൊരൂണും.
പടിഞ്ഞാറൊരു ചുവർ താങ്ങിനിൽപൂ
ശേഷാദ്രി പട്ടർതൻ ഭോജനശാല. 8
22 23
]«c§mSn ]«c§mSn

നിങ്ങൾ ഇന്നലെകളിൽ സ്വപ്നം കണ്ടത്


പൂക്കളോ ചിത്രശലഭങ്ങളോ
കുഞ്ഞുങ്ങളോ?

ഞാൻ അവരെ കണ്ടിരുന്നു, കറുത്ത


പുകപടലങ്ങളിൽ ദൈവത്തെ വിളിച്ച്
പ്രാർഥിക്കാൻപോലുമാവാതെ
ഉച്ഛ്വാസത്തിനായ്കിടന്നു പുളയുന്ന,
തീ ഗോളങ്ങൾ വാ പിളർന്ന്
വിഴുങ്ങുന്ന കുഞ്ഞുങ്ങളെ...

ഭക്ഷണത്തളികയിൽ പൂക്കളെച്ചൊല്ലി
എെൻറ കുട്ടികൾ ശണ്ഠ കൂടുേമ്പാൾ
ഒരു കുഞ്ഞുരുള കൈയിൽ
നിന്നൂർന്ന്താഴേക്ക് വീണുരുളുന്നു...

ഇന്ന്ഞാൻ കണ്ട സ്വപ്നത്തിൽ


തെരുവിൽ ഒരു തൊട്ടിൽ തനിയെ ആടുന്നു.
അരികിൽ, ഒരമ്മയുടെ ചേതനയറ്റ
2016 BKkväv മുലഞെട്ടിൽ ഒരിളം മേനി കിടക്കുന്നു.
l
താഴെ അവെൻറ കൊച്ചു കളിപ്പാട്ടം
വെന്തിരുണ്ട ചാമ്പൽക്കൂനയിൽ...
X\nsb BSp¶ മതി, നിർത്ത്.
sXm«nÂ
8
24 25
]«c§mSn ]«c§mSn

ചെറു ചാറ്റൽ മഴ, യകന്നകന്നുപോം


േ നർത്ത പകലിൻ വഴിച്ചന്തയിലേക്ക്
അറവുമാടുകൾ നടന്നേ പോകുന്നൂ.

ഒരു നുകത്തിൻകീഴൊതുക്കത്തിൻ
സ്വാതന്ത്ര്യം അവരയവിറക്കുേ മ്പാൾ,
ചാട്ടവാറേറ്റു കണ്ണീരു ചാലിച്ച
കൺതടം ദീനം ദയനീയം.
എങ്കിലും ഇടംവലമാടിയാ നട
അതെന്തു ചന്തം, ആ താടകൾ.

വഴികളൊക്കെയും താണ്ടുവാൻ
ചെറു കുളമ്പുകളവക്കു നിർണിതം
അതിൻ ധ്വനി മുഴക്കിയും
വാനിൽ ധൂളി പറത്തിപ്പൊങ്ങിയും
തെളിക്കുന്നവൻ മുേമ്പ കുതിക്കയാണവ
അല്ല, അവക്കു പിന്നിൽ തെളിക്കയാണയാൾ.

* * * *

കൃ ശഗാത്രനൊരുവനീവിധം തെളിച്ചുപോകുമീ^
പഴയൊരീ വഴി, രജപുത്രർ തേർ തെളിച്ചതീ നിലം,
നീളെ കറുത്തിരിക്കുന്നു, വെയിൽത്തിളക്കത്തി^
ലെന്നും മൃത്യു പതിയിരിക്കുന്നു.
കുതിച്ചുപാഞ്ഞെത്തും ഒരു ശകടമാ^
മനുഷ്യ ജീവനപഹരിക്കുന്നു.

2010 sk]väw_À ചെറുപിടച്ചിൽ... ചുറ്റിലും മൂകരുരുക്കൾ


l
ചാട്ടവാറും അനക്കമറ്റേ പോയ്.
ബലിക്കല്ലിലേക്ക് പാഞ്ഞടുക്കുവോരിവർ
_enarK§Ä പിേമ്പ തെളിക്കുന്നവൻ, മൂകരുരുക്കളോ.

8
26 27
]«c§mSn ]«c§mSn

എെൻറ ചെറിയതെന്നു തോന്നിപ്പിക്കുന്ന


തലച്ചോർ, സുഷുമ്നക്കു പിറകിൽനിന്ന്
ചാടിയൊരു നായയുടെ വായിൽ
ഒത്തിരി വെളിപാടുകളുമായി.

മുക്കോടി മുപ്പത്തെട്ടു ദൈവങ്ങളേ!


കമ്പ്യൂട്ടറിെൻറ ഹാർഡ്ഡിസ്കാണത്.
ഒന്നാം ക്ലാസിൽ പഠിച്ച അക്ഷരങ്ങൾ...
വാക്കുകൾക്കകലെ നിൽക്കുന്ന വേറെയും.

ആരോടോ പറഞ്ഞുറപ്പിച്ച കരാറുകൾ,


പ്രണയിനിയുടെ അവസാന വാക്ക്,
കുറുപ്പു മാഷിെൻറ ഹിന്ദിയഭ്യാസങ്ങൾ,
നമ്പ്യാർ സാറിെൻറ H2 SO4.

തെരുവു കച്ചവടക്കാരനിൽനിന്ന്
വാങ്ങിയ മാമ്പഴപ്പൊതി മറന്നിടം,
ജോടിയിലെ ഒറ്റവാർ ചെരിപ്പിനരികിൽ
ഹോ, മിന്നൽതരംഗം പാഞ്ഞുവെന്നിൽ...

2006 s^{_phcn ആ നായ എന്തു ചെയ്ത  ുവോ ആവോ?


l
കഴിക്കാൻ ഏറെ നൈർമല്യമാണത്
രുചിക്കൂട്ടിൽ വ്യത്യസ്തമായതും.
{`amßIw തീർച്ച, ഞാൻ മറന്നുവെക്കരുതായിരുന്നു.

8
28 29
]«c§mSn ]«c§mSn

പകൽ പരന്നു തെളിഞ്ഞു കാണുന്നതും


രാത്രിയോടൊപ്പം ഇരുളിലാഴുന്നതും
നിഴലിനോടൊപ്പം ദുഃഖിച്ചിരിപ്പതും
ആദി മധ്യാന്തങ്ങളില്ലാത്തൊരീ വഴി.

ഒത്തിരി വഴികളെൻ മുന്നിൽക്കരേറി


ഒത്തിരി വഴികളെൻ പിന്നിലൊടുങ്ങി.
കണ്ടു ഞാനോരോ തിരിവിലും കാഴ്ചകൾ
കേട്ടു ഞാൻ ഏതോ കുളമ്പടിയൊച്ചകൾ.

എനിക്കു മുമ്പിതിലേ പോയതേതൊരാൾ


എനിക്ക് പ
 ിന്നിൽനിന്നാരുടെ കാലടി
നടന്നു പിന്നിട്ട വഴികളിലെല്ലാം
പൊഴിഞ്ഞു പോയതീ കാലടി മാത്രമോ?

പുതുമയായ് പുലരി വന്നണയവേ


പുതിയ യാത്രികരോരോ വഴിയിലും
പുതിയ ഭാരങ്ങൾ, പുതിയ കർമങ്ങൾ
മർത്യ ജീവിതത്തിലോരോ നിമിഷവും.

വഴിവെട്ടി ബന്ധങ്ങൾ ഇണക്കിടുന്നോർ


വഴികെട്ടി ബന്ധങ്ങൾ അറുത്തിടുന്നോർ
1996 Pqsse പൂർവിക സച്ചരിതർ കാലമായ് വന്നൂ^
l
വഴിവെട്ടിയെന്നോ സ്നേഹ വിത്തുപാകാൻ.
P\]Yw സ്വത്വം വഴി തിരഞ്ഞലയുന്ന പഥികർ
ഇടയ പന്ഥാവിലൂടെ ചരിക്കുകിൽ,
വഴികളാണിരുപുറമെന്നാകിലും വഴിക്കുജ്വല പ്രകാശമേവീടുന്നു
വഴികളാണ്നാം തേടി നടപ്പതും വിശ്വ മാനവ മോചന സംസ്ക  ാരം.
വഴികളെ നമ്മൾ സ്നേഹിച്ചുപോകുന്നു
വഴികൾ നമ്മെയും സ്നേഹിച്ചീടുന്നുവോ? 8
30 31
]«c§mSn ]«c§mSn

1998
l

HmÀabnse
kpcmkp
1996 tabv
മനഃക്രോധമാളും l
തീക്ഷ്ണ നയനങ്ങളുമായ്
തപസ്സൂര്യൻ കണക്കൊരു
bm{XnItcmSv
പഥികൻ, ഒറ്റയാനീവഴി^
മൊഴിയാടി, നീട്ടിത്തുപ്പി പാ ഥേയമൊരുപിടി കരുതിയില്ലെങ്കിലും
വാക്കിനെ വിവർത്തിച്ച്... യാത്രക്കൊരുങ്ങുന്നവൻ മുന്നൊരുക്കണം.
നേരിെൻറ വഴിയിലൂടലഞ്ഞ്, വഴികളേതെന്ന്നിനച്ചിടേണം.
വിശ്വരൂപത്തിൽ തിറയാടി ഭാരമിറക്കുവാൻ അത്താണി തേടണം.
അന്തിത്തിരിയുമായ് തലചായ്ക്കാനൊരു സത്രവും കാണണം.
മൃതിയിലേക്ക്നടന്നുപോയ എങ്കിലാവാമീ ജീവിതയാത്രയിൽ
അസുരനോ സുരൻ. മറ്റൊരു യാത്ര, ലക്ഷ്യത്തിലെത്തിടാം.

8 8
32 33
]«c§mSn ]«c§mSn

ആകാശസീമകൾക്കപ്പുറം ചെല്ലുന്ന
നേരിനു മാർഗംതെളിക്കുന്നൊരശ്വമായ്
മിന്നൽ പിണരുപോൽ വേഗം കുതിക്കുന്നു.

കര കവിഞ്ഞൊഴുകുമരികിലെ കാനന
പ്രവിശാലതയിൽ മേഞ്ഞു നടക്കവെ
ഒറ്റക്കു കത്തിജ്ജ്വലിക്കുമുയരങ്ങളിലെ
തപസ്സൂര്യനിൽനിന്നൂർജം കുടിച്ച്
വിണ്ണിനെ കീഴടക്കി, സർവയുദ്ധം ജയിച്ച^
ഹങ്കാരിയായ്മാറുന്നുവോ ചിന്ത.

കുരുതിക്കളത്തിനു നിറച്ചാർത്തുനൽകി
ആർത്തട്ടഹസിക്കുന്നൂ ഉൗർജത്തിനായി
രൗദ്രത കത്തിപ്പടരും മിഴികളാൽ
കൂളികളോടാർത്തു ചിരിക്കുന്ന
മുൻകാലുയർത്തി വിറളിപിടിക്കുന്ന
ചിന്തക്ക്ഞാനെങ്ങനെ
 ജീനികെട്ടും?

വീരേതിഹാസ ഗാഥകൾ തീർത്ത്


bmKmizw അശ്വക്കുളമ്പടിയൊച്ചകൾ നൃത്തം ചവിട്ടവെ
വംശങ്ങൾ വേരറുത്താവാമവരിലെ
മുൻകാലുയർത്തി വിറളിപിടിക്കുന്ന മാർഗം വിലങ്ങുന്ന, സർവം നശിപ്പിച്ച
ചിന്തക്ക്ഞാനെങ്ങനെ ജീനികെട്ടും. ധൂളി പടർന്നതാം കുളമ്പടിയൊച്ചകൾ
എന്നിലെ ശക്തിയെ വെല്ലുമജയ്യനായ് ഹുങ്കാര ജയഭേരിയാകും വരവോ?
ഇൗ യാഗാശ്വം മേഞ്ഞുനടക്കുന്നിതെങ്ങും.
അമാത്യനല്ലിവൻ മർത്യകുലത്തിലെ^ വിളിപ്പുറത്തെങ്ങോ പതുങ്ങിയിരിക്കുന്ന
യസ്ത്രങ്ങളറിയാത്ത, ശസ്ത്ര
 ത്തിൻ വിദ്യ^ ആസന്ന മൃത്യുവെ കാണാതെ, വെളിച്ചം
യറിയാത്തൊരായിരം സഹചരിൽ ഇരുൾവന്ന്മൂടുമെന്നോർക്കാതെ
മർത്യനാണ്, വിദ്യയിൽ നഗ്ന നാണിവൻ. എന്നുമെങ്ങുമോരോ യാഗാശ്വമായീ
മണ്ണിലും വിണ്ണിലും മേഞ്ഞു നടക്കുന്ന
സടയുണർത്താതെയീവെറും മണ്ണിൽ ചിന്തക്ക്ഞാനെങ്ങനെ ജീനികെട്ടും?
ശാന്തമായുറങ്ങയാണിന്നെൻ ലായത്തിലും
വീണ്ടുമുണർന്നവ, ദിക്കുകൾ ഭേദിച്ച് 8
34 35
]«c§mSn ]«c§mSn

കരിയിലകൾ മെതിച്ച
നാദവീചികളിൽ
നടന്നകലുന്നൊരാൾ.

ചില്ലു ജാലകത്തിനപ്പുറം
മഞ്ഞിെൻറ സുതാര്യതയിൽ
നേർത്ത ഒരാൾ.

നിലാവിെൻറ നിഴലിൽ
ഭീതിയുടെ ഇരുളിൽ
ആകാശംമുെട്ട ഒരു രൂപം.

നാട്ടുപാതയിൽ
പാഥേയം പേറി
വഴിപിരിഞ്ഞകലുന്നൊരാൾ.

പാതി മറന്ന ഒാർമയിൽ


മൺചെരാതിന്നപ്പുറം
തുളസിത്തറയിലൊരാൾ.

പട്ടണപ്രാന്തത്തിൽ
ആൾക്കൂട്ടത്തിലറിവിെൻറ
മുഖമണിഞ്ഞലിയുന്നൊരാൾ
A]c³ അപരൻ^
ഇൗ ഞാനെങ്ങും
തിരയുന്നൊരാൾ.

8
36 37
]«c§mSn ]«c§mSn

വാസ്തുവിൽ മുഖം കിഴക്ക്


ഉമ്മറക്കോലായിലച്ഛൻ
ചാരുകസേരയിൽ, മെഴുക്കും
കഷായവും നിറഞ്ഞ
ഒരോട്ടുപ്രതിമ കണക്കെ...

നടുത്തളം, മഞ്ചാരി വാതിൽ^


ക്കടന്നകം, വാൻഗോഗിൻ
ചുവർ ചിത്രങ്ങൾ തീർത്തൊരു
ചിതൽ കുടുംബം...

പുരപ്പുറത്ത്, താളംപിടിക്കുന്ന
പെരുമഴത്തുള്ളികൾ
ഗംഗയായിെട്ടെൻറ,
നെറുകയിൽ
ബിഥോവൻ സിംഫണി...

തെക്കിനിയിലമ്മ,
കാലത്രയങ്ങൾ കൈമാറി
പുലിനഖം പതിച്ച കട്ടിലിൽ...
തളർവാതത്തിനസ്ക്യത,
മച്ചിലേക്കൊരേ നോട്ടം...

2007 Unkw_À ഇന്നെെൻറയവസാന


l
വാചാ പരീക്ഷയും തീർത്ത്
വിഷജലത്തിലൊരിറ്റു
\cP·§Ä നിലത്തുവീഴാതെ,
FcnsªmSp§p¶Xv കണ്ഠനാളം നനയാതെ
കീഴ്പേ
 ാട്ടിറക്കണം.

8
38 39
]«c§mSn ]«c§mSn

ഇഴയുന്ന കരിമ്പൂച്ചപോലൊരാൾ.

താക്കോൽ കിലുക്കങ്ങൾ
കേെട്ടന്ന്ആരോ ഒരാൾ,
ഒരുപാട്സ്വപ്നങ്ങളും കുറെ
ആഭരണങ്ങളുമായയാൾ മുങ്ങി.

നാരായണെൻറ വീട്ടിലെ ഏണി


ഖദീജയുടെ വീട്ടിലെ
പിറകുവശത്തു
ചാരിവെച്ച നിലയിൽ.

ഖദീജയുടെ വീട്ടിലെ കുട


പത്രോസിെൻറ
2006 tabv ഉമ്മറത്തെ കഴുക്കോലിൽ
l തൊണ്ടി കണ്ടെടുക്കാനെന്നവണ്ണം.
NÀ¨n\v
പോലീസ്നായ ചെല്ലുേ മ്പാൾ
XmsgbpÅ ho«n ഹംസുപ്പാെൻറ കുപ്പായം
കാർത്ത്യായനിയുടെ പറമ്പിലെ
തണുത്ത രാത്രിയായിരുന്നു വാഴത്തോപ്പിനുള്ളിൽ...
സുഖനിദ്രയുടെ പുതപ്പിൽ
കാലുകൾക്കിടയിൽ കൈകൾ നാട്ടുകൂട്ടം അനുമാനങ്ങളിൽ
തിരുകി ഒരാളുറങ്ങുന്നു. നുണ കലർത്തി.
കാഴ്ചക്ക
 പ്പുറം ആരും തിരയുന്നീല
മുത്തശ്ശി ശബ്ദംകേട്ടു ചോദിച്ചുപോൽ എന്നത് വ ിളമ്പുകാരെൻറ വിധി.
ആരാ, പാറുക്കുട്ടിയാണോ,
ശങ്കുണ്ണീ, നേരം പരാപരാന്ന് പരപരാ വെളുക്കുന്നതിനുമുേമ്പ
വെളുത്തോ, ആവോ, മറുവിളി കേട്ടീല. പ്രമേഹ രോഗികളുടെ
പുലർകാലത്തിനും മുേമ്പ, അയാൾ
ജനാലവഴി അകത്തു കടന്ന് ഞങ്ങളുടെ ഗ്രാമത്തെ ഉപേക്ഷിക്കുന്നു.
സുരക്ഷയുടെ സാക്ഷ നീക്കി
നിഴലിെൻറ നിറം ചാർത്തി 8
40 41
]«c§mSn ]«c§mSn

സെല്ലുലോയ്ഡിൽ
പതിപ്പാർന്നവൾ
സ്ത്രീ,
പയ്യെ പടികളിറങ്ങി
അന്യഗേഹത്തിൽ
മൺ ചിരാതായ്
ജ്വലിക്കുവാൻ,
ഭർതൃമന്നജം
തീർക്കാൻ
ഹരിത കോശമായ്
തലമുറ കാക്കാൻ
മാർജാര ജന്മമായ്
പിന്നെയൊടുവിൽ
2001 Pq¬ അഗ്ന  ിയിൽ വേട്ട^
l
വളൊരുവളെ
അഗ്ന  ിയിൽ
]Xn¸v ഹോമിച്ചതെന്തേ?

8
42 43
]«c§mSn ]«c§mSn

ജാതി ചോദിക്കുന്നു
വന്മരങ്ങൾ മാമലകൾ
ജാതി ചോദിക്കുന്നു
ഭരണകൂടങ്ങളും
ജാതി ചോദിക്കുന്നു
ദിക്പാലകരൊക്കെയും
ജാതി ചോദിക്കുന്നു
അമ്പലക്കുളവുമാൽത്തറയും.

എനിക്കു ഭൂവിതെങ്ങും പെറ്റമ്മ


എെൻറ പെറ്റമ്മ നൊന്ത നോവുകൾ
സർവസ്വമെൻ സോദരർ
ഞാൻ മടയ്ക്
 കുന്നതാരുടെ ചാളയിൽ.

എനിക്കു നീ,യെന്നന്തഃകൽപിതമില്ല
ജാതിക്കു വർണച്ചാർത്തലില്ല
ഒരു ചാന്ത്കുഴച്ചല്ലോ മർത്യജന്മം
ഒരേ ശ്വാസഗതിയല്ലേ ജീവവായു.

മച്ചകത്ത് തേങ്ങുന്ന ജാതീയം


ഉമ്മറപ്പടിയിൽനിന്നലറിക്കരയുേമ്പാഴും
പിന്നെ, പാടവരേമ്പറി നടകൊൾകിലും
തിരികെ വരില്ലെന്നു നിനച്ചതേ തെറ്റി.

2015 \hw_À നെറ്റിത്തടത്തിലാലേഖനം ചെയ്ക 


l
നിൻ ജാതിയെന്നട്ടഹസിക്കുന്നു ചുറ്റിലും
ഇന്ന്, കൂർത്ത നഖമുനയാഴ്ത്
 തി ഭീതി
PmXobw എന്നെ കൊത്തിവലിക്കുന്നതറിവൂ ഞാൻ.

8
44 45
]«c§mSn ]«c§mSn

ഭയന്നൊളിക്കുേമ്പാഴും...

പോയരാത്രി ഭീതിയാലന്ത്യ^
മിരുൾക്കയങ്ങളിലെ
മിന്നാമിനുങ്ങുകൾ
പ്രിയതരമാകുേമ്പാഴും...

തൂ നിലാവിൻ തുടുത്ത
കവിളിലലിവാർന്നതാം
കറുത്ത പൊട്ടിനെ
പ്രണയിക്കുേമ്പാഴും...

ഉൾക്കാമ്പ്കാർന്നൊടുവിൽ
ചതിയൻ യന്ത്രത്തെ
തുറിച്ചു നോക്കും പ്രണയത്തെ
വിശ്വസിക്കുേമ്പാഴും...

പോയകാലത്തിലെങ്ങും
കൂടപ്പിറപ്പിനാൽ എനിക്ക^
സഹ്യമാം ശകാരവാക്കിനെ
കേൾക്കുേമ്പാഴും...

തന്നയൽക്കാരനസൂയയാം
കൂർത്ത ദംഷ്ട്രകൾ കോർത്ത
ജീവത്തുടിപ്പിൽ കൊതി^
2016 amÀ¨v പൂണ്ടിരിക്കുേമ്പാഴും...
l
രാത്രി, അതിഥിയായൊരാൾ
t\À¡mgvN നേർത്ത ചില്ലയിൽ
കാവലായ് പതിയിരിക്കും
പ കലിൻ മനസ്സിൽ കറുത്ത മൃത്യുവാൾ...
കുടിവെച്ചോരിരുട്ടിൻ
മുഖമിനുക്കത്തെ 8
46 47
]«c§mSn ]«c§mSn

അബു മതിയായിരുന്നു.
പാലിെൻറ അളവ്കൂടിയപ്പോൾ
മേയ്ക്കാൻ തീറ്റക്കാരനായി.
പെറ്റു പെരുകി നിറഞ്ഞപ്പോൾ
ഫാം സൂപ്പർവൈസറുണ്ടായി.
പിന്നെയും ഉദ്യോഗസ്ഥർ പലതായി.
പാൽവണ്ടിക്കാരൻ, അങ്ങനെയങ്ങനെ...

നാട്ടിലെ കുട്ടികൾക്ക്, മുതിർന്നവർക്ക്


എല്ലാ എരുമകളും കൂട്ടാളികളായി.
കുളം കലക്കലിൽ വിയോജിപ്പുണ്ടെങ്കിലും.
വളർത്തുമൃഗങ്ങളെക്കുറിച്ച്
ഉപന്യാസ മത്സരങ്ങളുണ്ടായി.
കൃത്യമായ ജൈവവളം വന്നുചേർന്ന്
ഞങ്ങളുടെ നാട്ഹരിതപുളകിതമായി.

ആയിടക്കാണ്ജനപ്രിയ സീരിയലിെൻറ
സമയം മാറ്റി, പകൽവേളയിൽ വന്നത്.
ശരിക്കും ഇത്, ആഗോളീകരണത്തിെൻറ
ഭാഗമാണെന്ന്തന്നെ കരുതാം.
2010 sk]väw_À കണ്ടെത്തലുകൾ വളരെ വൈകിപ്പോയി,
l
പാൽവണ്ടിക്കാരൻ പലപ്പോഴും മുടങ്ങി.
BtKmfoIcW സ്ത്രീകൾ അടുക്കളയുപേക്ഷിച്ച്
എരുമകളെപ്പോലെ അമറാൻ തുടങ്ങി.
Imes¯ Fcpa ചെടിത്തലപ്പുകൾ മഞ്ഞളിച്ച നേരം
അബു ഗ്രാമം വിട്ട്മറ്റെങ്ങോ പോയി.
എരുമ നല്ലൊരു മൃഗമായിരുന്നു
പശുവിനേക്കാൾ പാലു തരുന്ന ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഇൻഡോ
കാക്കയേക്കാൾ കറുപ്പു നിറമാർന്ന ^വെനിസ്വലേ^അമേരിക്കോ ഡയറി
അബുവിനേക്കാൾ തൊലിക്കട്ടിയുള്ള ഫാമിെൻറ പ്രവർത്തനം ഇന്നലെ
അബുവിനെ സ്നേഹിച്ച മൃഗം. ബഹു. മന്ത്രി ഉദ്ഘ
 ാടനം ചെയ്ത
 ു.

ദിവസേന കുളിപ്പിക്കാനും തീറ്റാനും 8


48 49
]«c§mSn ]«c§mSn

നിങ്ങൾ നിൽക്കുന്നിടം
പടിഞ്ഞാറ്ഒാടിട്ട വീടിെൻറ
അതിരുകളില്ലാത്ത വേലിക്കകത്ത്
പ്രണയപുഷ്പം വിരിഞ്ഞെങ്കിൽ
അതിലൊരു മുഴം കമ്പിലൊരുചാൺ
കുറച്ച്ധിറുതിയില്ലാതളന്നെടുക്കുക.

വടക്ക്മുഖംതിരിഞ്ഞ വീടിെൻറ
തെക്കുപടിഞ്ഞാറ് വെയിലോടുന്ന
അയൽപക്കത്തെ കിഴക്കതിരിൽ
പത്തടി കിഴക്കോട്ട്മാറ്റി
ചെമ്പകത്തിെൻറ വടക്കുമാറി
നനഞ്ഞേടം കുഴിച്ചൊരകലത്തിൽ
മുള്ളുകൊണ്ടടയാളം കോറിയ
ഒറ്റവളയിട്ട കൈയാൽ നടുക.

നീ എന്നെങ്കിലും സുകൃതം ചെയ്തെങ്കിൽ


അതിൽ ഒരില രണ്ടിലയായി
തഴച്ചങ്ങനെ, കിഴക്കോട്ട് നോക്കി
ഒത്തിരി പ്രണയപുഷ്പങ്ങൾ വിരിയിച്ച്
2014 HIvtSm_À ദളങ്ങൾ ചെമന്ന്, സുഗന്ധം പരത്തി
l
കുളിർകാറ്റിനോട്കിന്നരം പറഞ്ഞ്
വണ്ടിൻ മൂളലുകേട്ട്തലയാട്ടി
apÅptImdp¶nSw നിൽക്കുമരികിലെന്നും നിനക്കായ്.

8
50 51
]«c§mSn ]«c§mSn

ഭക്തിഭാവ പ്രശോഭിത
മുഖങ്ങളെല്ലാം
ദൈവ നീതിയുടെ
വിളിപ്പുറത്തായിരുന്നു.

വിരക്ത  ിയുടെ താടിരോമങ്ങൾ


നിറഞ്ഞ മുഖം
രാപ്പാടിയുടെ നോവുമാത്മ  ാവിനെ
ഒാർമിപ്പിക്കുന്നു.

സന്തോഷത്തിെൻറ മുഖങ്ങളിൽ
പ്രസന്നതയുടെ കിരണങ്ങൾ
കുരുവികളെപ്പോലെ
കൂടു കൂട്ടുന്നു.

കുഞ്ഞിെൻറ മുഖം
അതിരുകളില്ലാത്ത
നിഷ്ക
 ളങ്കതയുടെ
കുഞ്ഞരിപ്പല്ലുകളായിരുന്നു.

ലജ്ജയുടെ
കടക്കണ്ണുകളെയ്യുന്ന
കാമബാണങ്ങളിൽ ജ്വലിക്കുന്നു
കാമുകിയുടെ മുഖം
1995 \hw_À
l
നിറകണ്ണുകളുടെ ആർദ്രതയിലും
സഹനത്തിെ  ൻറ വേലിയേറ്റത്തിലും
apJw സന്താപത്തിെൻറ വേലിയിറക്കത്തിലും
സന്തോഷത്തിെൻറ പൊട്ടിച്ചിരിയു^
മുഖം തിർക്കുന്നു ഭാര്യയുടെ മുഖം.
ജീവിതത്തിെൻറ മുശയിലിട്ട
കർമത്തിെൻറ സാക്ഷിയായ നീണ്ട താടിരോമങ്ങളിൽ
മനസ്സിെൻറ ലോല ദർപ്പണം ദാർശനികത കത്തിപ്പടരുേമ്പാഴും

52 53
]«c§mSn ]«c§mSn

തേജസ്വിക്ക് തേജസ്വിയുടെ
തേജോന്മയ മുഖം.

സൂക്ഷ്മതയുടെയും
ഗൗരവമാർന്ന ഗഹനതയുടെയും
ചരിത്രമുണ്ട്
കണ്ണടക്കു പിന്നിലെ മുഖത്തിന്.

കുറ്റവാളിക്ക് ക്രൗര്യം കത്തുന്ന


രോഷത്തിെൻറ മുഖം. 2008 \hw_À
l
നീതി തേടുന്ന മർദിതന്
വിദൂരതയിൽ കണ്ണുള്ള മുഖം. hymfn
യാത്രികന് പ്രതീക്ഷയുടെ അയാൾ കൗശലക്കാരനായ
തിരിനാളം എരിഞ്ഞടങ്ങാത്ത കച്ചവടക്കാരനായിരുന്നു.
മെഴുകുതിരിയുടെ മാലകളും വളകളുംപോലെ
മങ്ങിയ മുഖം. അയാൾ ബോംബുകൾ നിർമിച്ചു.
ഉത്സവങ്ങളെയും നേർച്ചകളെയും
ചായക്കൂട്ടുകളുടെ വർണങ്ങളിൽ മാറിമാറി വർണങ്ങളിൽ കുളിപ്പിച്ചു.
ശാന്തിതേടുന്ന ചിത്രകാരന് കുഴലൂത്തുകാരനായും
സന്ദേഹത്തിെൻറ നിഴൽ വിരിച്ച മാന്ത്രികനായും ആളുകളെ
മുഖം. സന്തോഷിപ്പിക്കുന്നവനായും
അയാളെത്തി.
എങ്കിലും തനിയെ ആടുന്ന ഒാരോ
എെൻറയും നിങ്ങളുടെയും തൊട്ടിൽ തീർത്ത്
മുഖങ്ങളിലെപ്പോഴും കുഞ്ഞുങ്ങളെ അനാഥമാക്കി
ഇരുട്ടിെൻറ നിഗൂഢത. അമ്മമാരുടെ ഗർഭപാത്രങ്ങളെ
പൂരപ്പറമ്പുകളുടെ പാകംവരുത്തി
8 നീണ്ട ദംഷ്ട്ര
 കളിൽ
ഞാനാണ്രക്ഷകനെന്ന്
ആയിരംവട്ടം ചൊല്ലിപ്പഠിപ്പിച്ചു.

8
54 55
]«c§mSn ]«c§mSn

നിങ്ങളുടെ വീടിെൻറ
വാടകക്കാരനും വഴിയിലുണ്ടാവും.
കച്ചവടക്കാരെൻറ നീണ്ട വാക്കുകൾ
നിങ്ങളെ ചുറ്റിവരിയുന്നുണ്ടാവും
നിങ്ങൾ ഇളകരുത്, ഒരു ഇരയും
രക്ഷപ്പെടാൻ അവർ (...) ആഗ്രഹിക്കുന്നില്ല.
പിറകോട്ട് വലിച്ചിഴക്കാൻ
പാകത്തിൽ നീണ്ട മുടിയുണ്ടാകും.
അല്ലെങ്കിൽ മിനുത്തു നീണ്ട വാൽ.
ഇതെല്ലാം രക്ഷപ്പെടലിെൻറ
പഴുതുകൾ അടച്ചിടുന്നു
ഒരു കച്ചിയുടെ
തുരുമ്പിച്ച ഇഴകൾ അടർത്തുന്നു.

മരണം ഒരു നർമമായി തോന്നുന്നില്ലേ


ജീവിതം മതിയാക്കി തിരിച്ചുനടക്കുക.

നമുക്ക്അന്യമായത്
ഇൗ അങ്ങാടിയിൽ ഇല്ല,
അലിയുന്ന ആർദ്രതാ മിഠായികൾ.
ഇന്നെല്ലാം കനപ്പെട്ടതാണ്;
2003 amÀ¨v പുസ്തകങ്ങൾ, സംസാരങ്ങൾ, ജീവിതംപോലും.
l
നീതിപീഠങ്ങൾ തേടുന്നത്നിങ്ങളെയല്ല,
Xncn¨p\S¡pt¼mÄ ഒരു അവധൂതനെയാണ്.
അക്രമികൾ പുറത്ത്മഴയോടെന്നവണ്ണം
കലപില കൂട്ടുന്നു.
നി ങ്ങൾ ചെയ്യേണ്ടത്ഇത്രമാത്രം
ചിരപരിചിതമായ ഇൗ വാക്കുകളിൽ അവസാന ശ്വാസത്തിലും അവൻ കരമൊടുക്കാനാവാതെ
നിങ്ങൾ കഴുത്ത്ഒതുക്കിവെക്കുക. ദാഹജലം കുടിച്ച്തുള്ളിപോലും പാഴാക്കുന്നില്ല.
മൂർച്ചയുള്ള ഒരു കത്തിക്ക് മരണം ഒരു നർമമായി തോന്നുേ മ്പാൾ
അറുക്കുവാൻ പാകത്തിൽ. നിങ്ങൾ ജീവിതം മതിയാക്കി തിരിച്ചു നടക്കുക.
തെരുവോരങ്ങളിൽ അവർ
വഴിവാണിഭക്കാർ കാത്തുനിൽക്കും. 8
56 57
]«c§mSn ]«c§mSn

അറിയാത്ത കാര്യങ്ങൾക്കാണ്
എെൻറ എഴുത്ത്എന്ന്നീ^
എപ്പോഴും പറയാറുണ്ടല്ലോ.
2006 HIvtSm_À വറ്റാത്ത ഒരുറവയുമില്ലെവിടെയും
l
വറ്റിപ്പോയ പൊയ്ക
 യിൽ
taÂhnemk¡mc\v അതിഥിയായെത്തുന്ന
ദേശാടനക്കിളികളെ കാത്ത്
രാവേറെയിരിക്കുന്നു.
ദൂരം കാലാതീതമല്ല
ദിവസവും. വരികളിൽ ദർശിച്ചിരിക്കുന്ന
വിളിപ്പേരിനപ്പുറത്തെ സൗഹൃദം പരിഭവം
നാം കണ്ടുമുട്ടിയിട്ടില്ല. വഴിയെ പോകുന്നവനോട്
കലഹിച്ചിെട്ടന്ത്?
സന്താപത്തിലും സുഖംതന്നെയല്ലേ
എന്ന് പരസ്പരം കൈമാറാം. സമയം വൈകുന്നുവല്ലേ,
ഒത്തിരി പറയണമെന്നേ കരുതിയുള്ളൂ ഉറങ്ങാൻ... ധൃതിപ്പെട്ട യാത്രക്ക്,
ഉള്ളിലെവിടെയോ കോറിയിട്ടിരുന്നത്. ഏറെ പ്രിയപ്പെട്ടവരുടെ മരണം...
മറന്നുപോയവ തപ്പിപ്പിടിച്ചെഴുതിയത്, ഇത്രയും ഞാനെഴുതിയത്
വിരുന്നുവന്ന പുത്തൻ വാക്കുകൾ. നമ്മിലെ ഉൗഷ്മ  ളത
കണക്കിലെടുത്താണ്.
നീ എന്നു തന്നെ വിളിച്ചോെട്ട
ഇവയെല്ലാം നിനക്കായി പക്ഷേ,
കരുതിയതെന്തിന്? ഇത്നിന്നിലേക്കെത്തേണ്ട
പിരിഞ്ഞുപോകുന്നിടത്തെ^ വഴികളെ,
വഴിയിലെ ജ്വാല മങ്ങിയ കലാപം ബാധിച്ച ഗലികളെ,
വിളക്കായിരിക്കെട്ട ഒാർമ. വൻ നഗരങ്ങളെ
പരിമിതമായ അറിവിൽ
മുഷിയുന്നുണ്ടോ, നിെൻറ ഗ്രാമത്തെയും
സത്യത്തിൽ ഒരൊളിച്ചു കളിയല്ലേ അറിയാതെ പോയി,
നിസ്സാര വഴക്ക്. സ്വന്തം കൈപ്പടയിലെ^
ഞാനിപ്പോഴും ഇതൊക്കെ ഴുതിയ മേൽവിലാസവും.
സൂക്ഷിച്ചുവെക്കുന്നതെന്തിനെന്ന്
എനിക്കുപോലുമറിയില്ല. 8
58 59
]«c§mSn ]«c§mSn

പ്രകൃതിഭാവം പകർന്നെന്തിനീവിധം
ഭയദ്രുത മാനുഷർ ചോദിക്കയായ്
വേനൽ മരുവിൽനിന്നാരോ തിരക്കുന്നു
മദഗജംപോലിരുണ്ട മേഘങ്ങളെ.

ചൂടിനാലേറെ കരിഞ്ഞിളം പുല്ലുകൾ


ദാഹനീരിനായി നാവു നീട്ടിടുേ മ്പാൾ
മാനത്തു കാർമുകിൽ വന്നെത്തി നോക്കി.
ചെറുകാറ്റിനോടൊത്തകലവേ, പാരിൽ
കത്തുംവനത്തിലെയന്തരാളത്തിലെ
നഗ്ന
 ശാഖിയിലിരുന്നു കേഴുന്നതാർ?
മഴക്ക് ദാഹിച്ചുകേഴുന്ന വേഴാമ്പലോ
നടനമാടാൻ മറന്ന മയൂരമോ?

ദാഹനീർ കുടിക്കാതെ ഗോക്കളെമ്പാടും


തൻ കിടാക്കളെ നക്കിത്തുടക്കവെ,
ഉൗറും കണ്ണീർ മിഴികളിൽ നിറഞ്ഞ്
വിണ്ടുകീറുമാ പാടത്തിറ്റിറ്റു വീഴ്കെ
 ...
ഉപ്പുരസമാണേതു ദുഃഖത്തിനുമെന്ന
സത്യമാമഖിലാണ്ഡവുമറിയുന്നു.

1996 Pq¬ സ്നേ


 ഹനീർ വറ്റി വരണ്ട കിണറ്റിൽനിന്നാ^
l
യിരം തീ നാക്കാൽ കോരിക്കുടിച്ച്
ഉച്ചണ്ഡ താളത്തിലൊടുവിലെ ചുവടുമായ്
XmÞhw താണ്ഡവ മാടുന്നു സർവസ്വം.

8
60 61
]«c§mSn ]«c§mSn

ടെതിരേറ്റു വിശ്വാസിയെത്രവേഗം.

ഹർഷ ചകിത സന്ദേശകാവ്യം


പക്ഷം വിരിച്ചുയരുന്ന നേരം,
വിണ്ണിൽ പൂ നിലാവുദിച്ചു പൂത്തു
പുണ്യപരിമളം വീശി മണ്ണിൽ.

കാരുണ്യവാനീശ്വരനെന്നതും
പാപി മർത്യനാണെന്നതും സത്യം.
മേൽപോട്ടുയർത്തുമീ കൈകൾ പുൽകി
പുണ്യ തേജസ്വിയെ വാഴ്ത്തിടുന്നു.

തിന്മയൊന്നേ വെടിഞ്ഞിടേണ്ടു നാം


നന്മ പത്തായ് വിളയുന്ന മാസം
പത്തു നൂറായ്, തികയാതെ പുണ്യം
സഹസ്രവും കൊയ്തു പാപി മന്നൻ.

പിന്നെ തിങ്കളേ നീ മറഞ്ഞാലും


തവ സാന്നിധ്യം പുണ്യമായി മാറി
പ്രാർഥനാ നിർഭരിലാവേശമായി
1997 Unkw_À ഒറ്റ രാത്രികൾ വന്നു പുൽകുന്നു.
l
രാവിനെ ഭക്ത  ിസാന്ദ്രമാക്കിയാ^
daZm\¼nfn ത്മാവ്ഗാത്രം പുണർന്നിടുേമ്പാ^
ളായിരം മാസമേലതിശ്രേഷ്ഠമാ^
ഏതഭൗമ ഗേഹത്തിലാണു നീ മൊരു രാവിലവൻ നേടി പുണ്യം.
നിത്യപ്രശോഭിത പൂതിങ്കളേ
വ്രതമാസ രാവിനെ വഹിച്ചു പിന്നിട്ട രാവിൻ നിർവൃതി പൂണ്ടു
നീയെഴുന്നള്ളി എത്രവേഗേന. പൊന്നരിവാളായുദിച്ചുവോ നീ?
തക്ബീർ ധ്വനി മുഴക്കിയിപ്പാരും
േസതുബന്ധന നീരജംപോലെ വാനവും സ്ത  ുതിക്കുന്നു നാഥനെ.
ബന്ധിച്ചതല്ലോ പുണ്യ രാത്രികൾ
നിന്നാഗമം ആഹ്ലാദ ചിത്തമോ^ 8
62 63
]«c§mSn ]«c§mSn

മോഹത്തളിരില കിളിർത്തേതു ബാല്യവും


സുന്ദര പ്രഭാതം വിരിഞ്ഞപോൽ വിസ്മ  യം
സാന്ധ്യ ശോണിമ കറുത്തിരുളവെ പാരിൽ
നൊമ്പരം കുടിക്കുന്നു വൃദ്ധ മനസ്സുകൾ.

ശക്തിയും ക്ഷയിച്ചിടും ദൃഢഗാത്രത്തിലും


വൃദ്ധിയാലൊഴുകുമേതൊരാറും വറ്റിടാം.
ഉന്മത്ത യൗവന തുടിപ്പിൽ പുളക്കെ
ഭിക്ഷ തെണ്ടുന്നു വൃദ്ധരന്നത്തെയഷ്ട ിക്കായ്.

വാർധക്യ^ബാല്യങ്ങൾ സമവായ ജീവിതം


സ്നേ
 ഹം വിതച്ചു വിത കൊയ്യുകീ, യധമർ
ശേഷക്രിയപോലുമിന്നന്യെൻറ കൈകളിൽ
ശുദ്ധതവരുത്തി തൻ ബാധയകറ്റുവോർ.

ആത്മബന്ധങ്ങളിണക്കാതെ മുരളുന്ന
യന്ത്രങ്ങളിൽ സ്നേ ഹമുപചാര വാക്കുകൾ.
ആണ്ടിനൊരോണത്തിനാവും വിഷുവിനാവാം
സ്മൃതിമുറ്റത്തൊത്തു കൂടാനെത്തുമന്യർക്കായ്.
1996 Unkw_À
l
ക്രൂരത പാരിനുൾക്കാമ്പ്കാർന്ന്, ഉദ്രസം
സ്നേ
 ഹവൃക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കെ
hmÀ[Iy im]w ഞെട്ടറ്റു താഴേക്കു വീഴുമിലകളെ
വിസ്മരിക്കുന്നൂ പച്ചില ഗൂഢാത്മമോദം.
ദിഗന്തം മുഴങ്ങും പരുഷ വാക്കുകളിൽ
*
ഇരു കർണങ്ങളും പൊട്ടിപ്പിളർന്നീടവെ, ‘വൃദ്ധമുറി’കളിലകപ്പെട്ടവരേതോ
വാർധക്യ സൂര്യൻ കാവിതന്നംബരം ചുറ്റി ദുഃഖസാഗരത്തിനുപ്പിനെ നുകർന്നവർ,
ഹത, വിധിയെന്നോർത്തേ പടിയിറങ്ങുന്നേൻ. ജീവിത വായ്ത്  താരി സ്വദിക്കാൻ മറന്നവർ
മൃത്യുവെ പുൽകാതെയവർക്കില്ല മോചനം.
മർത്യത പരസ്പ  രം വെട്ടിപ്പിളർക്കുന്നു,
സ്നേഹബന്ധങ്ങൾതൻ കണ്ണികൾ ദ്രവിക്കുന്നു, 8
അശരണർക്കാലംബം പാഴ്സ  ്വപ്നമാവുന്ന
ക്രൂര നീതിശാസ്ത്രം ജയിപ്പതും കാൺമൂ ഞാൻ. *
വൃദ്ധസദനം

64 65
]«c§mSn ]«c§mSn

വാടിയ ഒരില- എെൻറ മോഹങ്ങൾ...

ഗാന്ധിജിയുടെ വടി, കണ്ണട


നാരായണഗുരുവിെൻറ മെതിയടി
ഇവ എെൻറ നൊസ്റ് റാൾജിയ.
ഞാനോടിയെത്തുേമ്പാഴേക്കും
എത്രയോ മഹാന്മാർ, എനിക്കുമുേമ്പ
രംഗം കൈയടക്കി, ഫോേട്ടാ പതിച്ചു.

പിന്നീട്അച്ഛനെപ്പോലാവാൻ കൊതിച്ച
എന്നെയരികിൽ നിർത്തി, എെൻറയച്ഛൻ
ജനനത്തിെ  ൻറ തൊട്ടുമുമ്പത്തെ
കർക്കടകത്തിൽ തെക്കോട്ടുപോയതായി
അമ്മ പറഞ്ഞറിഞ്ഞു,
കാൽച്ചങ്ങല കിലുങ്ങിയ നിമിഷം...

പിന്നീടൊരിക്കലും
യാനത്തിെ  ൻറ വഴിപ്പാടുകൾ
മായ്ക് കുന്ന തിരകളെ
2016 ഞാൻ സ്വപ്നം കാണാറില്ല.
l
ഒാരോ കപ്പൽച്ചേതത്തിലും
alm\mb കരയിലെ നിശ്വാസങ്ങൾ
മരുത്തായിളകുന്നത്കണ്ടു.
{`m´³ പുറപ്പെട്ടുപോയ വാക്കുകളെത്തേടി
ഉപബോധത്താൽ അലഞ്ഞെത്തിയത്
അവസാന യാത്രയിൽ ഗയയിലേക്ക് കലാപങ്ങൾ തീർത്ത, ജഡങ്ങൾ കുമിഞ്ഞ,
വഴിയന്വേഷിച്ചില്ല ഗൗതമൻ. ഗലികളിലെ നേരറിവിൽ...
കൊച്ചു കുട്ടിയായിരുന്ന ഞാൻ
പാഠഭാഗത്തുനിന്നറിഞ്ഞപ്പോഴേക്കും ഒടുവിൽ, ഭാണ്ഡത്തിനരികെ,
ബുദ്ധൻ ബോധിത്തണലിലെത്തി. തെരുവുമൂലയിലെ ബോധിത്തണലിൽ,
തലമുണ്ഡനം ചെയ്ത് നിസ്സഹായതയുടെ ഭിക്ഷുവായി ഞാൻ...
മാപ്ലക്കുട്ടിയെപോലെയായി വിധി.
അതാ, ബോധിവൃക്ഷച്ചുവട്ടിലേക്ക് 8
66 67
]«c§mSn ]«c§mSn

മഴ പെയ്ത ിറങ്ങുന്ന ഘോഷമല്ല


ഭൂമി കുടിക്കുന്ന നിശ്ശബ്ദ മൗനം.

ചീവീടിൻ പരിചിത സ്വരങ്ങൾ


അലങ്കാര മത്സ്യത്തിൻ ചിറകടി.

പൊള്ളുന്ന പനി, തുള്ളിപ്പറച്ചിലുകൾ


അകക്കണ്ണിൻ കളിതമാശകൾ.

വിഷപ്പത്തി ചീറ്റുന്ന സീൽക്കാരങ്ങൾ


വൈകിയോടുന്ന യാത്രിക നിർദേശം.

മൃത്യുവിൻ ഉൗർധ്വൻ ഗതിയല്ലിത്


2005 ഒരു പൈതലിൻ നേർത്ത കരച്ചിൽ.
l
മണിയടിക്കുന്നൂ, അങ്ങേത്തലക്കൽ
sSent^mWn¶t§¯e¡Â മഹാപ്രളയത്തിന്നിരമ്പം കേൾപ്പൂ ഞാൻ.

8
68 69
]«c§mSn ]«c§mSn

പോലെ വെല്യ വരമ്പ്.

വരമ്പ്മുറിച്ച തോട്ടിൽ
അഞ്ചാറ് പ
 നമ്പാത്തിപ്പാലം
ഒറ്റവരമ്പിന്നന്തി^
ക്കള്ളിെൻറ ഇൗണം...

രാമെൻറ ചായപ്പീട്യേം
പലചരക്കു കടേം.
രണ്ടുമുറി പീടിക
തിണ്ണേല്ഉപ്പുംപെട്ടി.

താളത്തിൽ നീന്തുന്ന
കാണാൻ ചേലുള്ള പാത...
മഴ പെയ്താൽ ചളിപിളി
പെണ്ണിെൻറ നടത്തംപോലെ.

പാടത്തിെ  ൻറ കരേല്
പത്തു പന്ത്രണ്ട് വീട്
തെക്കേപ്പാേട്ടത്മാറ്റിയാൽ
ബാക്കി ഒാല.

ഫറോക്കീന്ന് വന്ന ഒാട്


പുര പണിയുമ്പം
രാമൻകുട്ടീടെ കാര്യസ്ഥ  ത^
2015 G{]n ഒാട് പത്താൾ കടത്തീനി.
l
എന്തിനുമേതിനും ഒരു ശീല്
AhÀ tImdÊm രാത്രീല്തവളകൾക്കൊപ്പം
കണാരെൻറ അന്തിപ്പാട്ട്,
അന്ന്, തെക്കേപ്പാട്ടില്ലത്തെ അവർ കോറസ്സാ...
അഞ്ചേക്കർ പാടം
കഴിഞ്ഞാൽ, മലമ്പാമ്പു 8
70 71
]«c§mSn ]«c§mSn

കരയരുതമ്മാ, ഇവൾക്കു വേണ്ടി നീ


അഗതിയായ് വ  ന്ന തെരുവിെൻറ പുത്രി
ചെറു ലതയായ്ഞാനീ വടവൃക്ഷത്തിൽ
പടർന്നുകേറുവാൻ കൊതിച്ചണഞ്ഞവൾ.

വിശാലലോകം അഗതിക്കൊരുക്കുന്നു
ചിത്തഭ്രമ പാഴ്ക്
 കിനാക്കളാവുകിൽ
അവിടന്നെന്നിൽ പകർന്നതാം സ്നേ ഹം
അലിവോടെ ഞാൻ നുകർന്നതന്നാളിൽ.

നിനച്ചിരിക്കാതെ അരികിലൊരുനാൾ
ക്രൂരവിധിയായ് പ െറ്റമ്മയണയവെ!
അവളുറഞ്ഞു തുള്ളുേമ്പാൾ ഒാർത്തുപോയീ,
സ്നേ
 ഹമിരിപ്പതാ സ്വരൂപത്തിലെന്നോ?

നനുത്ത കാലടി പതിഞ്ഞ വീഥിയിൽ,


തിരിഞ്ഞുനോക്കാതെ നടന്നകലുേമ്പാൾ
എനിക്കു പിന്നിലൊരു വർഷമേഘത്തിൻ
കരിമ്പടം പുതച്ചമർഷപ്രിയർ നിങ്ങൾ.

ഇന്നറിയുന്ന ഞാന*ഭയതൻ ദുഃഖം


1999 ജനാരണ്യത്തിൽ തനിച്ചിരിക്കുേമ്പാൾ
l
പളുങ്കുപാത്രം വീണുടഞ്ഞു ചിതറുംപോൽ
നുറുങ്ങു സ്വപ്നം വീണുടഞ്ഞതാ മണ്ണിൽ.
sXcphnÂ\ns¶mcp
I¯v ശാന്തിയോലും ഗഗനത്തിൻ കീഴിലെ
(കാളി എന്ന തമിഴ് തെരുവു ബാലികയുടെ അമ്മയെ  അശാന്തി പർവത്തിൽ വളരുന്നു ഞാൻ
േകാടതി ശിക്ഷിക്കവെ, കാളിയെ കവയിത്രി സുഗതകുമാരിയുടെ പകലറുതിയിൽ, ഇരുൾ തഴക്കുേമ്പാൾ
‘അഭയ’ ഗ്രാമത്തിലേക്ക്അയക്കുന്നു. അഭയ ഗ്രാമവും കൂട്ടുകാരും
വരാൻപോകുന്ന ഒാണത്തിെ  ൻറ ഉത്സവ തിമിർപ്പിൽ അലിയവെ, വനത്തിനുള്ളുപോൽ നിറഞ്ഞു ഭീതിയും.
ക്രൂരവിധിയായി തെൻറ പെറ്റമ്മ അവളെ തെരുവിലേക്ക് വ  ീണ്ടും
വലിച്ചിഴക്കുന്നു. തെരുവിൽനിന്ന്കാളി ‘അമ്മ’യായ
കവയിത്രിക്ക്എഴുതിയേക്കാവുന്ന കത്ത്) നിറഞ്ഞ സദ്യയാണവിടത്തെയന്നം,
ഇന്നെൻ, അരവയർ പൊരിയുന്നൂ നിത്യം.

72 73
]«c§mSn ]«c§mSn

തെരുവു നായ്ക്കളെ
 ജയിച്ചുവന്നാലും
അപരെൻറ മുന്നിലിരക്കണം ഭോജ്യം.

മറന്നു ഞാനോണപ്പുടവയും പാട്ടും


മർത്ത്യരൊന്നായ്ക്കണ്ട
 , നൃപ ചരിതവും
തെരുവിൻ മക്കളറിയാതെയോരോ
ചിങ്ങവും വന്നു കടന്നുപോവുന്നൂ.

കരയരുതമ്മാ ഇവൾക്കുവേണ്ടി നീ,


തെരുവിലേക്കിവൾ മടങ്ങിപ്പോകുന്നു...
അവിടത്തെയെന്നും മനസ്സിനുള്ളിലെ
ചെറിയ കോവിലിൽ പ്രതിഷ്ഠിപ്പൂ ദൃഢം.

74 75
]«c§mSn

76

You might also like