Professional Documents
Culture Documents
Rashhed Book
Rashhed Book
Rashhed Book
djoZv
ജനനം മലപ്പുറം ജില്ലയ ിലെ പെരിന്തൽ മ
ണ്ണ താലൂക്കിൽ തിരൂർക് കാട്ദേശം.
പിച്ചവെച്ചതും കളിച്ചു വളർന്ന ത ും വിദ്യ നൽക ിയത ും കോഴിക്കോട്ജില്ലയിലെ
ചേന്ദമ
ംഗല
്ലൂർ ദേശം. ഡിഗ്രിവരെയുള്ള വിദ്യാഭ ്യാസം.
മാതാവ് : ആമിന
പിതാവ് : മൊയ്ത ീൻ
ഭാര്യ : ആയിഷാബീവി
മക്കൾ : റിസ്ല മുബാറക
്, റസീഹ്, റഫാഹ്, റബീഹ്, റസീൽ
PATTARANGADI
Poems
Rasheed Chennamangallur
Publishing: 2019
Copy: 1000
Printing:
Price:
Distribution:
8
സസനേ
് ഹം
djoZv
8
s]mÅp¶
PohnX¯ns³d
t\ÀNn{X§Ä
hocm³Ip«n
ലോകാവസാനംവരേക്കും ഭഗീരഥിയമ്മ
കാത്തിരുന്നില്ല, കണ്ണടയ്ക്
കുേമ്പാൾ
കൈപിടിച്ച്മക്കളേയെന്നു മന്ത്രിച്ചു.
ഭഗീരഥിയമ്മ എെൻറ അമ്മയേയല്ല
അവരുടെ പേരിനോട്തുന്നിച്ചേർത്ത
ഇഴകളാണ്അമ്മ എന്ന പദം.
8
14 15
]«c§mSn ]«c§mSn
തെക്കോട്ടുപോവുന്ന പുഴകടന്ന്
ചാത്തോത്തിനില്ലത്തെ പടികടന്ന്
അധികാരി മേനോെൻറ ചാവടിവിട്ട്
ചെന്നെത്തുമങ്ങാടി തിണ്ണയിന്മേൽ
ചതുരംഗപ്പലകക്കിരുപുറത്ത്
അമ്മായിയും ചത്തു പുലകഴിഞ്ഞ
തറിയാതെ തേരു തെളിക്കയാവാം...
നിെൻറ അസത്യങ്ങളിൽ
വെള്ളം ചേർത്തൊരാൾ
പുതിയ വണിക്കായി മാറി.
തെരുവുവിളക്കൂതികെടുത്തി
ഇൗയാമ്പാറ്റയെ ആരോ^
പീഡിപ്പിച്ച കാലം വന്നു.
അന്ന്നീയിത്തിരി സ്മേ
ാളടിച്ച
ആൽമരച്ചുവട് പിളർന്ന്ഒരു
വലിയ ബാർ വന്നു.
കാഴ്ച
കൾ പിന്നിലേക്ക് പായുേമ്പാൾ
ഉറഞ്ഞുതുള്ളിച്ചാടുന്നു
കറുത്ത ജാതിക്കോലങ്ങൾ.
വഴിയിലിറങ്ങുന്ന സൗഹൃദത്തിൽ
അഹംബോധത്തിെൻറ
വികൃത ഭാവങ്ങൾ.
കൊച്ചു സുന്ദരിയുടെ
സ്വപ്നച്ചില്ലകളിൽ, തളിരിലകൾ
ഇളകാൻ മടിക്കുന്ന കാഴ്ച .
ദൂരെ, പാതിരാവെളിച്ചത്തിൽ
മയക്കംവിട്ട അരമനക്കെട്ടുകളിലെ
കണ്ണീർക്കഥകൾ.
ഇടക്കെപ്പോഴോ, എത്തിനോക്കി
വടക്കൻ മലകളിലെ
തീവ്രവാദമെന്ന മഞ്ഞുകാറ്റ്.
പണ്ടുണ്ടായിരുന്നില്ലെന്നു മുത്തച്ഛൻ
നാൽക്കവലയും ശേഷാദ്രിയും.
വന്നവരെങ്ങുനിന്നറിയില്ലയാരുമേ...
എട്ടണക്കന്ന്തീറാധാരമായിക്കണ്ട കര
2001 BKkväv പഴയ കോവിലിലറ്റാദായം നിൽക്കെ,
l
കാണായ കരഭൂമി വാങ്ങിയതാണന്നിലം.
]«c§mSn കാലം കടന്നൂ വേഗം, പുത്തൻ മുയൽക്കഥയും
ഇന്നാ നാൽക്കവല പോയി, ഹൈവേ വന്നു
നാ ൽക്കവലതൻ കിഴക്കെതിർവശം കൂറ്റൻ മണിമന്ദിരവും രുചിയില്ലാത്തൊരൂണും.
പടിഞ്ഞാറൊരു ചുവർ താങ്ങിനിൽപൂ
ശേഷാദ്രി പട്ടർതൻ ഭോജനശാല. 8
22 23
]«c§mSn ]«c§mSn
ഭക്ഷണത്തളികയിൽ പൂക്കളെച്ചൊല്ലി
എെൻറ കുട്ടികൾ ശണ്ഠ കൂടുേമ്പാൾ
ഒരു കുഞ്ഞുരുള കൈയിൽ
നിന്നൂർന്ന്താഴേക്ക് വീണുരുളുന്നു...
ഒരു നുകത്തിൻകീഴൊതുക്കത്തിൻ
സ്വാതന്ത്ര്യം അവരയവിറക്കുേ മ്പാൾ,
ചാട്ടവാറേറ്റു കണ്ണീരു ചാലിച്ച
കൺതടം ദീനം ദയനീയം.
എങ്കിലും ഇടംവലമാടിയാ നട
അതെന്തു ചന്തം, ആ താടകൾ.
വഴികളൊക്കെയും താണ്ടുവാൻ
ചെറു കുളമ്പുകളവക്കു നിർണിതം
അതിൻ ധ്വനി മുഴക്കിയും
വാനിൽ ധൂളി പറത്തിപ്പൊങ്ങിയും
തെളിക്കുന്നവൻ മുേമ്പ കുതിക്കയാണവ
അല്ല, അവക്കു പിന്നിൽ തെളിക്കയാണയാൾ.
* * * *
കൃ ശഗാത്രനൊരുവനീവിധം തെളിച്ചുപോകുമീ^
പഴയൊരീ വഴി, രജപുത്രർ തേർ തെളിച്ചതീ നിലം,
നീളെ കറുത്തിരിക്കുന്നു, വെയിൽത്തിളക്കത്തി^
ലെന്നും മൃത്യു പതിയിരിക്കുന്നു.
കുതിച്ചുപാഞ്ഞെത്തും ഒരു ശകടമാ^
മനുഷ്യ ജീവനപഹരിക്കുന്നു.
8
26 27
]«c§mSn ]«c§mSn
തെരുവു കച്ചവടക്കാരനിൽനിന്ന്
വാങ്ങിയ മാമ്പഴപ്പൊതി മറന്നിടം,
ജോടിയിലെ ഒറ്റവാർ ചെരിപ്പിനരികിൽ
ഹോ, മിന്നൽതരംഗം പാഞ്ഞുവെന്നിൽ...
8
28 29
]«c§mSn ]«c§mSn
1998
l
HmÀabnse
kpcmkp
1996 tabv
മനഃക്രോധമാളും l
തീക്ഷ്ണ നയനങ്ങളുമായ്
തപസ്സൂര്യൻ കണക്കൊരു
bm{XnItcmSv
പഥികൻ, ഒറ്റയാനീവഴി^
മൊഴിയാടി, നീട്ടിത്തുപ്പി പാ ഥേയമൊരുപിടി കരുതിയില്ലെങ്കിലും
വാക്കിനെ വിവർത്തിച്ച്... യാത്രക്കൊരുങ്ങുന്നവൻ മുന്നൊരുക്കണം.
നേരിെൻറ വഴിയിലൂടലഞ്ഞ്, വഴികളേതെന്ന്നിനച്ചിടേണം.
വിശ്വരൂപത്തിൽ തിറയാടി ഭാരമിറക്കുവാൻ അത്താണി തേടണം.
അന്തിത്തിരിയുമായ് തലചായ്ക്കാനൊരു സത്രവും കാണണം.
മൃതിയിലേക്ക്നടന്നുപോയ എങ്കിലാവാമീ ജീവിതയാത്രയിൽ
അസുരനോ സുരൻ. മറ്റൊരു യാത്ര, ലക്ഷ്യത്തിലെത്തിടാം.
8 8
32 33
]«c§mSn ]«c§mSn
ആകാശസീമകൾക്കപ്പുറം ചെല്ലുന്ന
നേരിനു മാർഗംതെളിക്കുന്നൊരശ്വമായ്
മിന്നൽ പിണരുപോൽ വേഗം കുതിക്കുന്നു.
കര കവിഞ്ഞൊഴുകുമരികിലെ കാനന
പ്രവിശാലതയിൽ മേഞ്ഞു നടക്കവെ
ഒറ്റക്കു കത്തിജ്ജ്വലിക്കുമുയരങ്ങളിലെ
തപസ്സൂര്യനിൽനിന്നൂർജം കുടിച്ച്
വിണ്ണിനെ കീഴടക്കി, സർവയുദ്ധം ജയിച്ച^
ഹങ്കാരിയായ്മാറുന്നുവോ ചിന്ത.
കുരുതിക്കളത്തിനു നിറച്ചാർത്തുനൽകി
ആർത്തട്ടഹസിക്കുന്നൂ ഉൗർജത്തിനായി
രൗദ്രത കത്തിപ്പടരും മിഴികളാൽ
കൂളികളോടാർത്തു ചിരിക്കുന്ന
മുൻകാലുയർത്തി വിറളിപിടിക്കുന്ന
ചിന്തക്ക്ഞാനെങ്ങനെ
ജീനികെട്ടും?
കരിയിലകൾ മെതിച്ച
നാദവീചികളിൽ
നടന്നകലുന്നൊരാൾ.
ചില്ലു ജാലകത്തിനപ്പുറം
മഞ്ഞിെൻറ സുതാര്യതയിൽ
നേർത്ത ഒരാൾ.
നിലാവിെൻറ നിഴലിൽ
ഭീതിയുടെ ഇരുളിൽ
ആകാശംമുെട്ട ഒരു രൂപം.
നാട്ടുപാതയിൽ
പാഥേയം പേറി
വഴിപിരിഞ്ഞകലുന്നൊരാൾ.
പട്ടണപ്രാന്തത്തിൽ
ആൾക്കൂട്ടത്തിലറിവിെൻറ
മുഖമണിഞ്ഞലിയുന്നൊരാൾ
A]c³ അപരൻ^
ഇൗ ഞാനെങ്ങും
തിരയുന്നൊരാൾ.
8
36 37
]«c§mSn ]«c§mSn
പുരപ്പുറത്ത്, താളംപിടിക്കുന്ന
പെരുമഴത്തുള്ളികൾ
ഗംഗയായിെട്ടെൻറ,
നെറുകയിൽ
ബിഥോവൻ സിംഫണി...
തെക്കിനിയിലമ്മ,
കാലത്രയങ്ങൾ കൈമാറി
പുലിനഖം പതിച്ച കട്ടിലിൽ...
തളർവാതത്തിനസ്ക്യത,
മച്ചിലേക്കൊരേ നോട്ടം...
8
38 39
]«c§mSn ]«c§mSn
ഇഴയുന്ന കരിമ്പൂച്ചപോലൊരാൾ.
താക്കോൽ കിലുക്കങ്ങൾ
കേെട്ടന്ന്ആരോ ഒരാൾ,
ഒരുപാട്സ്വപ്നങ്ങളും കുറെ
ആഭരണങ്ങളുമായയാൾ മുങ്ങി.
സെല്ലുലോയ്ഡിൽ
പതിപ്പാർന്നവൾ
സ്ത്രീ,
പയ്യെ പടികളിറങ്ങി
അന്യഗേഹത്തിൽ
മൺ ചിരാതായ്
ജ്വലിക്കുവാൻ,
ഭർതൃമന്നജം
തീർക്കാൻ
ഹരിത കോശമായ്
തലമുറ കാക്കാൻ
മാർജാര ജന്മമായ്
പിന്നെയൊടുവിൽ
2001 Pq¬ അഗ്ന ിയിൽ വേട്ട^
l
വളൊരുവളെ
അഗ്ന ിയിൽ
]Xn¸v ഹോമിച്ചതെന്തേ?
8
42 43
]«c§mSn ]«c§mSn
ജാതി ചോദിക്കുന്നു
വന്മരങ്ങൾ മാമലകൾ
ജാതി ചോദിക്കുന്നു
ഭരണകൂടങ്ങളും
ജാതി ചോദിക്കുന്നു
ദിക്പാലകരൊക്കെയും
ജാതി ചോദിക്കുന്നു
അമ്പലക്കുളവുമാൽത്തറയും.
എനിക്കു നീ,യെന്നന്തഃകൽപിതമില്ല
ജാതിക്കു വർണച്ചാർത്തലില്ല
ഒരു ചാന്ത്കുഴച്ചല്ലോ മർത്യജന്മം
ഒരേ ശ്വാസഗതിയല്ലേ ജീവവായു.
8
44 45
]«c§mSn ]«c§mSn
ഭയന്നൊളിക്കുേമ്പാഴും...
പോയരാത്രി ഭീതിയാലന്ത്യ^
മിരുൾക്കയങ്ങളിലെ
മിന്നാമിനുങ്ങുകൾ
പ്രിയതരമാകുേമ്പാഴും...
തൂ നിലാവിൻ തുടുത്ത
കവിളിലലിവാർന്നതാം
കറുത്ത പൊട്ടിനെ
പ്രണയിക്കുേമ്പാഴും...
ഉൾക്കാമ്പ്കാർന്നൊടുവിൽ
ചതിയൻ യന്ത്രത്തെ
തുറിച്ചു നോക്കും പ്രണയത്തെ
വിശ്വസിക്കുേമ്പാഴും...
പോയകാലത്തിലെങ്ങും
കൂടപ്പിറപ്പിനാൽ എനിക്ക^
സഹ്യമാം ശകാരവാക്കിനെ
കേൾക്കുേമ്പാഴും...
തന്നയൽക്കാരനസൂയയാം
കൂർത്ത ദംഷ്ട്രകൾ കോർത്ത
ജീവത്തുടിപ്പിൽ കൊതി^
2016 amÀ¨v പൂണ്ടിരിക്കുേമ്പാഴും...
l
രാത്രി, അതിഥിയായൊരാൾ
t\À¡mgvN നേർത്ത ചില്ലയിൽ
കാവലായ് പതിയിരിക്കും
പ കലിൻ മനസ്സിൽ കറുത്ത മൃത്യുവാൾ...
കുടിവെച്ചോരിരുട്ടിൻ
മുഖമിനുക്കത്തെ 8
46 47
]«c§mSn ]«c§mSn
അബു മതിയായിരുന്നു.
പാലിെൻറ അളവ്കൂടിയപ്പോൾ
മേയ്ക്കാൻ തീറ്റക്കാരനായി.
പെറ്റു പെരുകി നിറഞ്ഞപ്പോൾ
ഫാം സൂപ്പർവൈസറുണ്ടായി.
പിന്നെയും ഉദ്യോഗസ്ഥർ പലതായി.
പാൽവണ്ടിക്കാരൻ, അങ്ങനെയങ്ങനെ...
ആയിടക്കാണ്ജനപ്രിയ സീരിയലിെൻറ
സമയം മാറ്റി, പകൽവേളയിൽ വന്നത്.
ശരിക്കും ഇത്, ആഗോളീകരണത്തിെൻറ
ഭാഗമാണെന്ന്തന്നെ കരുതാം.
2010 sk]väw_À കണ്ടെത്തലുകൾ വളരെ വൈകിപ്പോയി,
l
പാൽവണ്ടിക്കാരൻ പലപ്പോഴും മുടങ്ങി.
BtKmfoIcW സ്ത്രീകൾ അടുക്കളയുപേക്ഷിച്ച്
എരുമകളെപ്പോലെ അമറാൻ തുടങ്ങി.
Imes¯ Fcpa ചെടിത്തലപ്പുകൾ മഞ്ഞളിച്ച നേരം
അബു ഗ്രാമം വിട്ട്മറ്റെങ്ങോ പോയി.
എരുമ നല്ലൊരു മൃഗമായിരുന്നു
പശുവിനേക്കാൾ പാലു തരുന്ന ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഇൻഡോ
കാക്കയേക്കാൾ കറുപ്പു നിറമാർന്ന ^വെനിസ്വലേ^അമേരിക്കോ ഡയറി
അബുവിനേക്കാൾ തൊലിക്കട്ടിയുള്ള ഫാമിെൻറ പ്രവർത്തനം ഇന്നലെ
അബുവിനെ സ്നേഹിച്ച മൃഗം. ബഹു. മന്ത്രി ഉദ്ഘ
ാടനം ചെയ്ത
ു.
നിങ്ങൾ നിൽക്കുന്നിടം
പടിഞ്ഞാറ്ഒാടിട്ട വീടിെൻറ
അതിരുകളില്ലാത്ത വേലിക്കകത്ത്
പ്രണയപുഷ്പം വിരിഞ്ഞെങ്കിൽ
അതിലൊരു മുഴം കമ്പിലൊരുചാൺ
കുറച്ച്ധിറുതിയില്ലാതളന്നെടുക്കുക.
വടക്ക്മുഖംതിരിഞ്ഞ വീടിെൻറ
തെക്കുപടിഞ്ഞാറ് വെയിലോടുന്ന
അയൽപക്കത്തെ കിഴക്കതിരിൽ
പത്തടി കിഴക്കോട്ട്മാറ്റി
ചെമ്പകത്തിെൻറ വടക്കുമാറി
നനഞ്ഞേടം കുഴിച്ചൊരകലത്തിൽ
മുള്ളുകൊണ്ടടയാളം കോറിയ
ഒറ്റവളയിട്ട കൈയാൽ നടുക.
8
50 51
]«c§mSn ]«c§mSn
ഭക്തിഭാവ പ്രശോഭിത
മുഖങ്ങളെല്ലാം
ദൈവ നീതിയുടെ
വിളിപ്പുറത്തായിരുന്നു.
സന്തോഷത്തിെൻറ മുഖങ്ങളിൽ
പ്രസന്നതയുടെ കിരണങ്ങൾ
കുരുവികളെപ്പോലെ
കൂടു കൂട്ടുന്നു.
കുഞ്ഞിെൻറ മുഖം
അതിരുകളില്ലാത്ത
നിഷ്ക
ളങ്കതയുടെ
കുഞ്ഞരിപ്പല്ലുകളായിരുന്നു.
ലജ്ജയുടെ
കടക്കണ്ണുകളെയ്യുന്ന
കാമബാണങ്ങളിൽ ജ്വലിക്കുന്നു
കാമുകിയുടെ മുഖം
1995 \hw_À
l
നിറകണ്ണുകളുടെ ആർദ്രതയിലും
സഹനത്തിെ ൻറ വേലിയേറ്റത്തിലും
apJw സന്താപത്തിെൻറ വേലിയിറക്കത്തിലും
സന്തോഷത്തിെൻറ പൊട്ടിച്ചിരിയു^
മുഖം തിർക്കുന്നു ഭാര്യയുടെ മുഖം.
ജീവിതത്തിെൻറ മുശയിലിട്ട
കർമത്തിെൻറ സാക്ഷിയായ നീണ്ട താടിരോമങ്ങളിൽ
മനസ്സിെൻറ ലോല ദർപ്പണം ദാർശനികത കത്തിപ്പടരുേമ്പാഴും
52 53
]«c§mSn ]«c§mSn
തേജസ്വിക്ക് തേജസ്വിയുടെ
തേജോന്മയ മുഖം.
സൂക്ഷ്മതയുടെയും
ഗൗരവമാർന്ന ഗഹനതയുടെയും
ചരിത്രമുണ്ട്
കണ്ണടക്കു പിന്നിലെ മുഖത്തിന്.
8
54 55
]«c§mSn ]«c§mSn
നിങ്ങളുടെ വീടിെൻറ
വാടകക്കാരനും വഴിയിലുണ്ടാവും.
കച്ചവടക്കാരെൻറ നീണ്ട വാക്കുകൾ
നിങ്ങളെ ചുറ്റിവരിയുന്നുണ്ടാവും
നിങ്ങൾ ഇളകരുത്, ഒരു ഇരയും
രക്ഷപ്പെടാൻ അവർ (...) ആഗ്രഹിക്കുന്നില്ല.
പിറകോട്ട് വലിച്ചിഴക്കാൻ
പാകത്തിൽ നീണ്ട മുടിയുണ്ടാകും.
അല്ലെങ്കിൽ മിനുത്തു നീണ്ട വാൽ.
ഇതെല്ലാം രക്ഷപ്പെടലിെൻറ
പഴുതുകൾ അടച്ചിടുന്നു
ഒരു കച്ചിയുടെ
തുരുമ്പിച്ച ഇഴകൾ അടർത്തുന്നു.
നമുക്ക്അന്യമായത്
ഇൗ അങ്ങാടിയിൽ ഇല്ല,
അലിയുന്ന ആർദ്രതാ മിഠായികൾ.
ഇന്നെല്ലാം കനപ്പെട്ടതാണ്;
2003 amÀ¨v പുസ്തകങ്ങൾ, സംസാരങ്ങൾ, ജീവിതംപോലും.
l
നീതിപീഠങ്ങൾ തേടുന്നത്നിങ്ങളെയല്ല,
Xncn¨p\S¡pt¼mÄ ഒരു അവധൂതനെയാണ്.
അക്രമികൾ പുറത്ത്മഴയോടെന്നവണ്ണം
കലപില കൂട്ടുന്നു.
നി ങ്ങൾ ചെയ്യേണ്ടത്ഇത്രമാത്രം
ചിരപരിചിതമായ ഇൗ വാക്കുകളിൽ അവസാന ശ്വാസത്തിലും അവൻ കരമൊടുക്കാനാവാതെ
നിങ്ങൾ കഴുത്ത്ഒതുക്കിവെക്കുക. ദാഹജലം കുടിച്ച്തുള്ളിപോലും പാഴാക്കുന്നില്ല.
മൂർച്ചയുള്ള ഒരു കത്തിക്ക് മരണം ഒരു നർമമായി തോന്നുേ മ്പാൾ
അറുക്കുവാൻ പാകത്തിൽ. നിങ്ങൾ ജീവിതം മതിയാക്കി തിരിച്ചു നടക്കുക.
തെരുവോരങ്ങളിൽ അവർ
വഴിവാണിഭക്കാർ കാത്തുനിൽക്കും. 8
56 57
]«c§mSn ]«c§mSn
അറിയാത്ത കാര്യങ്ങൾക്കാണ്
എെൻറ എഴുത്ത്എന്ന്നീ^
എപ്പോഴും പറയാറുണ്ടല്ലോ.
2006 HIvtSm_À വറ്റാത്ത ഒരുറവയുമില്ലെവിടെയും
l
വറ്റിപ്പോയ പൊയ്ക
യിൽ
taÂhnemk¡mc\v അതിഥിയായെത്തുന്ന
ദേശാടനക്കിളികളെ കാത്ത്
രാവേറെയിരിക്കുന്നു.
ദൂരം കാലാതീതമല്ല
ദിവസവും. വരികളിൽ ദർശിച്ചിരിക്കുന്ന
വിളിപ്പേരിനപ്പുറത്തെ സൗഹൃദം പരിഭവം
നാം കണ്ടുമുട്ടിയിട്ടില്ല. വഴിയെ പോകുന്നവനോട്
കലഹിച്ചിെട്ടന്ത്?
സന്താപത്തിലും സുഖംതന്നെയല്ലേ
എന്ന് പരസ്പരം കൈമാറാം. സമയം വൈകുന്നുവല്ലേ,
ഒത്തിരി പറയണമെന്നേ കരുതിയുള്ളൂ ഉറങ്ങാൻ... ധൃതിപ്പെട്ട യാത്രക്ക്,
ഉള്ളിലെവിടെയോ കോറിയിട്ടിരുന്നത്. ഏറെ പ്രിയപ്പെട്ടവരുടെ മരണം...
മറന്നുപോയവ തപ്പിപ്പിടിച്ചെഴുതിയത്, ഇത്രയും ഞാനെഴുതിയത്
വിരുന്നുവന്ന പുത്തൻ വാക്കുകൾ. നമ്മിലെ ഉൗഷ്മ ളത
കണക്കിലെടുത്താണ്.
നീ എന്നു തന്നെ വിളിച്ചോെട്ട
ഇവയെല്ലാം നിനക്കായി പക്ഷേ,
കരുതിയതെന്തിന്? ഇത്നിന്നിലേക്കെത്തേണ്ട
പിരിഞ്ഞുപോകുന്നിടത്തെ^ വഴികളെ,
വഴിയിലെ ജ്വാല മങ്ങിയ കലാപം ബാധിച്ച ഗലികളെ,
വിളക്കായിരിക്കെട്ട ഒാർമ. വൻ നഗരങ്ങളെ
പരിമിതമായ അറിവിൽ
മുഷിയുന്നുണ്ടോ, നിെൻറ ഗ്രാമത്തെയും
സത്യത്തിൽ ഒരൊളിച്ചു കളിയല്ലേ അറിയാതെ പോയി,
നിസ്സാര വഴക്ക്. സ്വന്തം കൈപ്പടയിലെ^
ഞാനിപ്പോഴും ഇതൊക്കെ ഴുതിയ മേൽവിലാസവും.
സൂക്ഷിച്ചുവെക്കുന്നതെന്തിനെന്ന്
എനിക്കുപോലുമറിയില്ല. 8
58 59
]«c§mSn ]«c§mSn
പ്രകൃതിഭാവം പകർന്നെന്തിനീവിധം
ഭയദ്രുത മാനുഷർ ചോദിക്കയായ്
വേനൽ മരുവിൽനിന്നാരോ തിരക്കുന്നു
മദഗജംപോലിരുണ്ട മേഘങ്ങളെ.
8
60 61
]«c§mSn ]«c§mSn
ടെതിരേറ്റു വിശ്വാസിയെത്രവേഗം.
കാരുണ്യവാനീശ്വരനെന്നതും
പാപി മർത്യനാണെന്നതും സത്യം.
മേൽപോട്ടുയർത്തുമീ കൈകൾ പുൽകി
പുണ്യ തേജസ്വിയെ വാഴ്ത്തിടുന്നു.
ആത്മബന്ധങ്ങളിണക്കാതെ മുരളുന്ന
യന്ത്രങ്ങളിൽ സ്നേ ഹമുപചാര വാക്കുകൾ.
ആണ്ടിനൊരോണത്തിനാവും വിഷുവിനാവാം
സ്മൃതിമുറ്റത്തൊത്തു കൂടാനെത്തുമന്യർക്കായ്.
1996 Unkw_À
l
ക്രൂരത പാരിനുൾക്കാമ്പ്കാർന്ന്, ഉദ്രസം
സ്നേ
ഹവൃക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കെ
hmÀ[Iy im]w ഞെട്ടറ്റു താഴേക്കു വീഴുമിലകളെ
വിസ്മരിക്കുന്നൂ പച്ചില ഗൂഢാത്മമോദം.
ദിഗന്തം മുഴങ്ങും പരുഷ വാക്കുകളിൽ
*
ഇരു കർണങ്ങളും പൊട്ടിപ്പിളർന്നീടവെ, ‘വൃദ്ധമുറി’കളിലകപ്പെട്ടവരേതോ
വാർധക്യ സൂര്യൻ കാവിതന്നംബരം ചുറ്റി ദുഃഖസാഗരത്തിനുപ്പിനെ നുകർന്നവർ,
ഹത, വിധിയെന്നോർത്തേ പടിയിറങ്ങുന്നേൻ. ജീവിത വായ്ത് താരി സ്വദിക്കാൻ മറന്നവർ
മൃത്യുവെ പുൽകാതെയവർക്കില്ല മോചനം.
മർത്യത പരസ്പ രം വെട്ടിപ്പിളർക്കുന്നു,
സ്നേഹബന്ധങ്ങൾതൻ കണ്ണികൾ ദ്രവിക്കുന്നു, 8
അശരണർക്കാലംബം പാഴ്സ ്വപ്നമാവുന്ന
ക്രൂര നീതിശാസ്ത്രം ജയിപ്പതും കാൺമൂ ഞാൻ. *
വൃദ്ധസദനം
64 65
]«c§mSn ]«c§mSn
പിന്നീട്അച്ഛനെപ്പോലാവാൻ കൊതിച്ച
എന്നെയരികിൽ നിർത്തി, എെൻറയച്ഛൻ
ജനനത്തിെ ൻറ തൊട്ടുമുമ്പത്തെ
കർക്കടകത്തിൽ തെക്കോട്ടുപോയതായി
അമ്മ പറഞ്ഞറിഞ്ഞു,
കാൽച്ചങ്ങല കിലുങ്ങിയ നിമിഷം...
പിന്നീടൊരിക്കലും
യാനത്തിെ ൻറ വഴിപ്പാടുകൾ
മായ്ക് കുന്ന തിരകളെ
2016 ഞാൻ സ്വപ്നം കാണാറില്ല.
l
ഒാരോ കപ്പൽച്ചേതത്തിലും
alm\mb കരയിലെ നിശ്വാസങ്ങൾ
മരുത്തായിളകുന്നത്കണ്ടു.
{`m´³ പുറപ്പെട്ടുപോയ വാക്കുകളെത്തേടി
ഉപബോധത്താൽ അലഞ്ഞെത്തിയത്
അവസാന യാത്രയിൽ ഗയയിലേക്ക് കലാപങ്ങൾ തീർത്ത, ജഡങ്ങൾ കുമിഞ്ഞ,
വഴിയന്വേഷിച്ചില്ല ഗൗതമൻ. ഗലികളിലെ നേരറിവിൽ...
കൊച്ചു കുട്ടിയായിരുന്ന ഞാൻ
പാഠഭാഗത്തുനിന്നറിഞ്ഞപ്പോഴേക്കും ഒടുവിൽ, ഭാണ്ഡത്തിനരികെ,
ബുദ്ധൻ ബോധിത്തണലിലെത്തി. തെരുവുമൂലയിലെ ബോധിത്തണലിൽ,
തലമുണ്ഡനം ചെയ്ത് നിസ്സഹായതയുടെ ഭിക്ഷുവായി ഞാൻ...
മാപ്ലക്കുട്ടിയെപോലെയായി വിധി.
അതാ, ബോധിവൃക്ഷച്ചുവട്ടിലേക്ക് 8
66 67
]«c§mSn ]«c§mSn
8
68 69
]«c§mSn ]«c§mSn
വരമ്പ്മുറിച്ച തോട്ടിൽ
അഞ്ചാറ് പ
നമ്പാത്തിപ്പാലം
ഒറ്റവരമ്പിന്നന്തി^
ക്കള്ളിെൻറ ഇൗണം...
രാമെൻറ ചായപ്പീട്യേം
പലചരക്കു കടേം.
രണ്ടുമുറി പീടിക
തിണ്ണേല്ഉപ്പുംപെട്ടി.
താളത്തിൽ നീന്തുന്ന
കാണാൻ ചേലുള്ള പാത...
മഴ പെയ്താൽ ചളിപിളി
പെണ്ണിെൻറ നടത്തംപോലെ.
പാടത്തിെ ൻറ കരേല്
പത്തു പന്ത്രണ്ട് വീട്
തെക്കേപ്പാേട്ടത്മാറ്റിയാൽ
ബാക്കി ഒാല.
വിശാലലോകം അഗതിക്കൊരുക്കുന്നു
ചിത്തഭ്രമ പാഴ്ക്
കിനാക്കളാവുകിൽ
അവിടന്നെന്നിൽ പകർന്നതാം സ്നേ ഹം
അലിവോടെ ഞാൻ നുകർന്നതന്നാളിൽ.
നിനച്ചിരിക്കാതെ അരികിലൊരുനാൾ
ക്രൂരവിധിയായ് പ െറ്റമ്മയണയവെ!
അവളുറഞ്ഞു തുള്ളുേമ്പാൾ ഒാർത്തുപോയീ,
സ്നേ
ഹമിരിപ്പതാ സ്വരൂപത്തിലെന്നോ?
72 73
]«c§mSn ]«c§mSn
തെരുവു നായ്ക്കളെ
ജയിച്ചുവന്നാലും
അപരെൻറ മുന്നിലിരക്കണം ഭോജ്യം.
74 75
]«c§mSn
76